ഒരു കോർപ്പറേറ്റ് രാഷ്ട്രീയ നോവൽ

ഡൗൺലോഡ് ചെയ്യുക(പ്രശംസ്ത നിരൂപകൻ ശ്രീ കടാതി ഷാജി കേട്ടഴുത്തുകാരന്റെ ഒളിക്കാഴ്ചകൾ എന്ന നോവലിനെക്കുറിച്ച് 2017 ഡിസംബർ 17-ലെ വീക്ഷണം ആഴ്ചപ്പതിപ്പിൽ എഴുതുന്നു.) സ്വതന്ത്രവും വൈയക്തികവുമായ ജീവിത നിലപാടുകളെ ഭയരഹിതമായി കാലത്തിന്റെ നേരനുഭവങ്ങളോട്‌ ബന്ധിപ്പിക്കുന്ന നോവലെന്ന വിശേഷണത്തോടെ വായനാ സമുഹത്തിനു മുന്നിലെത്തിയ വിജയകുമാർ കുളരിക്കലിന്റെ കേട്ടെഴുത്തുകാരന്റെ ഒളിക്കാഴ്ചകൾ, കാരൂർ സ്മാരക നോവൽ പുരസ്ക്കാരത്തിൽ പ്രത്യേക പരാമർശത്തിന്‌ അർഹമായ പുസ്തകമാണ്‌. ഒരകാലമൃതന്റെ സ്മരണിക എന്ന നോവലിലൂടെ എഴുത്തുലോകത്ത്‌ ശ്രദ്ധേയനായ വിജയകുമാർ കളരിക്കൽ ആരാണ്‌ …

അദ്ധ്യായം രണ്ട്‌

ഡൗൺലോഡ് ചെയ്യുകരണ്ട്‌ നീണ്ട യാത്രക്കിടയിൽ സൌമ്യ ഒരക്ഷരം മിണ്ടുകയുണ്ടായില്ല. ബസ്സിലെ സൈഡ്‌ സീററിൽ പുറത്തേക്ക്‌ നോക്കിയിരുന്നു. പിന്നിലേക്കു്‌ ഓടിയകലുന്ന വൃക്ഷങ്ങളെ, വീടുകളെ, മനുഷ്യരെ മൃഗങ്ങളെ, ഒക്കെ കണ്ടു കൊണ്ട്‌. കണ്ണുകളിലൂടെ ആയിരമാ യിരം ദൃശ്യങ്ങൾ കടന്നു പോയിട്ടും മുഖത്ത് യാതൊരുവിധ ഭാവപ്രകടനങ്ങളും ഉണ്ടായലുമില്ല.  സൌമ്യയുടെ അടുത്തു തന്നെയായിരുന്ന സലോമി, അവളെക്കുറിച്ചു മാത്രം ചിന്തിക്കുകയായിരുന്നു. അവൾ പറഞ്ഞിട്ടുള്ള കഥകളിലൂടെ ചെറുപ്പം മുതലുള്ള “സൌമ്യ “യെ കാണുകയായി രുന്നു. വളരെ വലിയൊരു ഗെയ്‌ററ്‌, …

വരാൻ പോകുന്ന കാലത്തിന്റെ നോവൽ – “ഒരകാലമൃതന്റെ സ്മരണിക”-

ഡൗൺലോഡ് ചെയ്യുക(നിരൂപകൻ : കടാതി ഷാജി- 2014 ഏപ്രിൽ 14 ഞായർ- കേരളഭൂഷണത്തിന്റെ വീക്കെന്റിൽ എഴുതുന്നു.) ജീവിതം സാഗരമാണ്‌; ആഴമറിയാത്ത, പരപ്പറിയാത്ത. ആഴവും പരപ്പും തരുന്നത്‌ അനന്തതയുടെ സുചിമുനയിൽ കണ്ടെത്താവുന്ന സമഗ്രതയുടെ പ്രകാശ ഗോളത്തെയാണ്‌. തിരമാലകളുടെ അഗ്നി വർഷം ജീവിതത്തെ വിജയിപ്പിക്കുന്നു, പരാജയപ്പെടുത്തുന്നു. വിജയപരാജയങ്ങൾ പെൻഡുല സ്പന്ദനവും സ്പന്ദനങ്ങൾക്കിടയിലെ ഇടവേളകളിൽ മിന്നി മറയുന്ന അൽഭുതവുമാണ്‌. ദുരിതവും രോഗവും നിരാശയും കഴിവുകേടും അനിശ്ചിതത്വവും സൃഷ്ടിക്കുന്ന അത്ഭുതം. നിർവ്വചന തത്വത്തിൽ ജീവിതം തന്നെയാണ്‌. …

അദ്ധ്യായം ഒന്ന്

ഡൗൺലോഡ് ചെയ്യുകചിത്രശാല അദ്ധ്യായം ഒന്ന്‌ വാനം നക്ഷത്രങ്ങളെക്കൊണ്ടും ഇവിടെ ഭൂമി നക്ഷത്രങ്ങളെപ്പോലുള്ള വൈദ്യുത വിളക്കുകളെക്കൊണ്ടും നിറഞ്ഞതാണ്‌. ഒരോണക്കാലരാവാണ്‌.. ശക്തമായ മഴകളെല്പാം പെയ്യൊ ഴിഞ്ഞുകഴിഞ്ഞ്‌ വാനം പ്രശാന്തവും സുന്ദരവുമാണ്‌. എങ്കിലും ഇനിയും ഒററയ്ക്കും തെററന്നും മഴകൾ പെയ്യാം. രാവ് അത്രയേറയൊന്നുമായിട്ടില്ല. സന്ധ്യ കഴിഞ്ഞതേ യയള്ള. നഗരത്തിന്റെ അലങ്കോലങ്ങളിൽ നിന്നു വിട്ട്, എന്നാൽ നഗരത്തിന്റെ എല്ലാവിധ ബാദ്ധ്യതകളോടും കൂടിയുള്ള വനിതാഹോസ്റ്റലിന്റെ മൂന്നാമതുനിലയിലുള്ള മൂന്നു പേർക്കായിട്ടുള്ള മുറിയിൽ ജനാലയ്ക്ക് പടിഞ്ഞാറോട്ട്‌ നോക്കി നില്ലുകയാണ്‌സൌമ്യ,സൌമ്യ. ബി. …

അദ്ധ്യായം ഒന്ന്

ഡൗൺലോഡ് ചെയ്യുകരാവുകള്‍ പകലുകള്‍ ഒന്ന്‌ സിദ്ധാര്‍ത്ഥന്‍ ഉറങ്ങുകയായിരുന്നു. അതോ മയങ്ങുകയോ? കണ്ണുകളെ പൂട്ടി വിശ്രമിക്കുമ്പോഴും മനസ്സ്‌ ചലിച്ചുകൊണ്ടിരു ന്നാല്‍ ഉറക്കമാകുമോ? കണ്ണുകളും ശരീരവും ആലസ്യം പൂണ്ടിരിക്കുക തന്നെയാണ്‌. ബസ്സിന്റെ ആസ്വാദ്യമായ ചാഞ്ചാട്ടത്തില്‍ തുറന്നിട്ടിരിക്കുന്ന വാതായനങ്ങളിലൂടെ ഒഴുകിയെത്തുന്ന മലങ്കാറ്റിന്റെ സഹ്യമായ ശൈത്യത്തിൽ ശരീരം വിശ്രമംകൊള്ളുന്നു. ബസ്സ്‌ വളവുകള്‍ തിരിഞ്ഞ്‌ കയറ്റങ്ങള്‍ കയറി വരികയാണ്‌; മലയുടെ ശിഖരങ്ങളിലേയ്ക്ക്‌. ഓരോ ശിഖരങ്ങളിലും ഓരോ കൂട്ടം മനുഷ്യര്‍ കൂടുകൂട്ടിയിരിക്കുന്നു. ഓരോ ശിഖരങ്ങളും അവരുടെ ഗ്രാമങ്ങളാകുന്നു. ശിഖരങ്ങളിലേക്കുള്ള …

രണ്ടു വിധികൾ

ഡൗൺലോഡ് ചെയ്യുക* ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാൻ അനുമതി നല്‍കി സുപ്രീംകോടതിയുടെ ചരിത്രവിധി.ആർത്തവകാലത്ത്സ്ത്രീകളുടെക്ഷ്രേത്രപവേശനം വിലക്കുന്നതിന്‌ പിൻബലമേകുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനച്ചട്ടത്തിന്റെ (ബി) വകുപ്പ്‌ റദ്ദാക്കി. * വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497- വകുപ്പ്‌ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച്‌ റദ്ദാക്കി. മാറ്റങ്ങൾഅനിവാര്യമാണ്‌.ഇത് സ്ത്രീസ്വാതന്ത്ര്യാധിഷ്ഠിതമായ മാറ്റത്തിന്‌വഴിയൊരുക്കമാണ്. സ്ത്രീ പുരുഷ സമത്വത്തിലേക്കുള്ളപുതിയചുവടുവയ്പ്പാണ്……ലോകംഅവസാനിക്കുമെന്നാണ്ദൈവവിശ്വാസികള്‍ കരുതുന്നതും, പറയുന്നവരുംപ്രചരിപ്പുക്കുന്നതും. ഇതിന്‌ മുമ്പും പല ആചാരങ്ങളും മാറ്റപ്പെട്ടിട്ടുണ്ട്‌. ക്ഷേത്രപ്രവേശന വിളമ്പരം, …

ഒടിയ൯ – നവോത്ഥാന ചിത്രം

ഡൗൺലോഡ് ചെയ്യുകചിത്രം കാണാൻ പോകുന്നത്‌, അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമയെന്ന്‌ വായിച്ച്‌ അറിഞ്ഞതിനു ശേഷമാണ്‌. വായിച്ച എഴുത്തുകളെല്ലാം സിനിമ പുറത്തിറങ്ങുന്നതിനു മുമ്പ്‌ വന്നിട്ടുളളതായിരുന്നു. പരസ്യങ്ങള്‍ കണ്ട്‌ ഈഹാപോഹങ്ങൾ വച്ചുള്ള എഴുത്ത്‌. ചിത്രത്തിലുട നീളം കറുപ്പിന്റെയും വെളുപ്പിന്റെയും പോരാട്ടുങ്ങളാണ്‌ കാണാൻ കഴിഞ്ഞത്‌. ഇന്നത്തെ യുവതലമുറയുടെ മുന്നു തലമുറകൾക്ക് മുമ്പുള്ള കാലഘട്ടത്തിലെ, വിരചിത ചരിത്രത്തിലില്ലാത്ത രാവുകളും പകലുകളും… ഒടിയൻ മാണിക്കനെന്ന പകലും കരിമ്പന്‍ നായരെന്ന കറുപ്പും… മോഹൻലാലിന്റെയും പ്രകാശ്രാജിന്റെയും പകർന്നാട്ടങ്ങൾ…… “ഒടി” ആത്മീയവ്യാപാര-വിശ്വാസാധിഷ്ഠിതമായ ഒരു …

ചാവേറുകൾ

ഡൗൺലോഡ് ചെയ്യുകചാവേറുകൾ ചിന്തിക്കുന്നു,ഞാനെന്റെ വയറിന്‌, കുടുംബത്തിന്‌, വിശ്വാസത്തിന്‌, വേണ്ടിയാണ്‌ ചാവേറാകുന്നതെന്ന്‌. അയാൾ ആർത്തലച്ച്‌ അണയുകയാണുണ്ടായത്‌, ഈയ്യാമ്പാറ്റയെപ്പോലെ ജ്വാലയിലേക്ക്‌…..തണുപ്പത്ത്‌ ചൂടു നല്‍കി സാന്ത്വനപ്പെടുത്തുന്ന തീക്കരുകിലേക്ക്‌, അല്ലെങ്കിൽ ഭക്ഷണത്തെ വേവിച്ച്‌ സ്വാദ്‌ കൂട്ടുന്ന അഗ്നിക്ക്‌ സമീപത്തേക്കെന്ന പിഴവ്‌ ധാരണയോടെ.  ജീവി വർഗ്ഗത്തിൽ മനുഷ്യൻമാത്രമാണ്ഇങ്ങിനെവിഡ്ഢികളാകുന്നുള്ളു,ആക്കപ്പെടുന്നുള്ളൂ…..നയിക്കപ്പെടുന്നുള്ളൂ…… ജനമദ്ധ്യത്തിൽ കയറി ഭും…..എന്ന ശബ്ദത്തോടെ തീഗോളമായി, ചിന്നിച്ചിതറി പറക്കുന്നത്‌ദൃശ്യമാധ്യമങ്ങളിൽ കണ്ടപ്പോൾ അയാളുടെ അച്ഛനോ അമ്മയോ ഭാര്യയോ മകനോ അറിഞ്ഞില്ല, തങ്ങളുടെരക്തവുംമാംസവുമാണ്പറന്നുകളിക്കുന്നതെന്ന്…….ചാക്കിൽപെറുക്കിക്കൂട്ടിയ ശരീരാവശിഷ്ടങ്ങൾ അനുകുലികൾക്ക് കാഴ്ചയായി വച്ചിരിക്കുന്നിടത്തേക്ക്‌ നേതാവ്‌ വന്ന്‌ …

ഭക്ഷണമോഹം

ഡൗൺലോഡ് ചെയ്യുകആദ്യം ചോദിച്ചത്‌ മൂന്നു കവി സുഹൃത്തക്കളോടാണ്‌. മൂന്നു പേരും വ്യത്യസ്തർ. പ്രായംകൊണ്ടും മതങ്ങള്‍ കൊണ്ടും. ഒന്നാമൻ ജി, വൈലോപ്പിള്ളി, ചങ്ങമ്പുഴ എന്നിവരുടെ ചാർച്ചക്കാരൻ, മിശ്രഭുക്ക്‌. അതും വളരെ അത്യാവശ്യ ഇടങ്ങളിൽ, ഒഴിച്ചു കൂട്ടാൻ വയ്യാത്ത സാഹചര്യങ്ങളിൽ മാത്രം മാംസം കഴിക്കും. കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കും, ബാറ്റായുടെ  ചെരിപ്പു മാത്രം ഉപയോഗിക്കും. രണ്ടാമൻ ആശയഗംഭീരൻ, കടുത്ത പദങ്ങളെ തേടി നടന്ന്‌ കണ്ടെത്തി കവിതയിൽ പ്രയോഗിച്ച്‌ ചിന്തിപ്പിക്കും. അയ്യപ്പന്റെ പിൻ …

Back to Top