യോഹന്നാന്‍ മത്തായിയുടെ പരിണാമം

ഇത്‌ യോഹന്നാന്‍ മത്തായി, അമ്പത്തി അഞ്ച്‌! വയസ്സ്‌, അഞ്ച്‌ അടി പതിനൊന്ന്‌ ഇഞ്ച്‌/ ഉയരം, ഒത്തവണ്ണം നിത്യേന ഷേവ്‌ ചെയ്ത്‌ മിനുസമാര്‍ന്ന മുഖം, കനത്തില്‍, നരച്ചുതുടങ്ങിയ മേല്‍മീശ, കുറ്റിത്തലമുടി ഡ്ൈചെയ്തത്‌…….. അയാള്‍ മെത്തയില്‍ ഉറക്കമാണ്‌. നേരം പുലര്‍ന്നിരിക്കുന്നു. ജനാലവഴി വെളിച്ചം മുറിയില്‍ എത്തിയിരിക്കുന്നു, ജനല്‍ കര്‍ട്ടണിന്റെ സുതാര്യത അതിനെരൂ തടപസ്സറുമായിട്ടില്ല. വിശാലമായ മുറിയിലെ തെക്കെകോണിലുള്ള (ഡസ്സ്റിംഗ്‌ ടേബിളിനരുകിലാണ്‌ അവള്‍. യാത്രയ്ക്കുള്ള ഒരുക്കമാണ്‌. അവള്‍ക്ക്‌ വെളുത്തനിറമാണ്‌, കൊഴുത്ത ദേഹം.കുളിച്ചീറന്‍ പകര്‍ന്ന മൂടി …

ക്രൂശിതൻ

ഞങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത്‌ രാജപ്പന്‍ നായരുടെ ചായക്കടയില്‍നി ന്നുമാണ്‌. കിടക്കപ്പായയില്‍, കണ്ണുതുറന്ന്‌ എഴുന്നേറ്റ്‌ ഇരുന്ന്‌ വസ്ത്രങ്ങള്‍ നേ രയാക്കി ഒന്നു പുകച്ച്‌ കഴിഞ്ഞ്‌ പുറത്തിറങ്ങി വായ ശുദ്ധിയാക്കി മുഖം ക മുകി കഴിഞ്ഞ്‌ നേരെ കടയിലെത്തും. അപ്പോള്‍ നേരം പരപരാവെളുത്തിട്ടേ ഉാകു. കടയില്‍ തിരക്കായിട്ടുഠാവില്ല. കടല വേവുന്നതിന്റെ മണവും പൂട്ടു കുത്തുന്നതിന്റെ ശബ്ദങ്ങളും അറിഞ്ഞുകെട്‌ ബഞ്ചില്‍ ഒരു ഗ്ലാസ്സു ചായയുമായി പത്രത്തിന്‌ മുന്നിലുള്ള ഇരിപ്പ്‌ രുമണിക്കു റോളമാണ്‌. പ്രതങ്ങള്‍ …

പീഡനം

ശ്രാദ്ധചടങ്ങുകള്‍ കഴിഞ്ഞയുടനെ ഓരോരുത്തരായി പടിയിറ ഞ്ങുകയായി. യാത്രപറഞ്ഞു പറയാതെയും. ചെറിയ ഗെയിറ്റ്‌ കടന്നുകഴിയുമ്പോഴേക്കും എല്ലാവ രും അപ്രതൃക്ഷപ്പെടുന്നതായി വിനോദിനി ഇപ്പോള്‍ മാത്രമാണ്‌ ശ്രദ്ധി ച്ചത്‌. മതിലിന്‌ ഒരാളില്‍ കൂടുതല്‍ ഉയരമു. ഒരു നിമിഷം മറ്റെല്ലാം മറ ന്നവള്‍ അടുത്തടുത്തുള്ള ക്വാര്‍ട്ടേഴ്സ്‌ കെട്ടിടങ്ങളെല്ലാം ശ്രദ്ധിച്ചു. എല്ലാറ്റിന്റേയും മതിലുകള്‍ വളരെ ഉയര്‍ന്നതു തന്നെയാണ്‌ നിലത്തു നിന്നാല്‍ പരസ്പരം കാണാന്‍ കഴിയാത്ത അത്രയും ഉയരത്തില്‍. മതിലിന്‌ ഉയരം കൂടുന്തോറും ബന്ധങ്ങളുടെ കണ്ണികളും അകലുകയാ ണ്‌, …

വേട്ട

കാഞ്ഞിരപ്പിള്ളിക്കാരന്‍ സണ്ണിച്ചനും, പൊന്‍കുന്നത്തുകാര൯ ബേബിച്ചനും സുഹൃത്തുക്കളാണ്‌. സണ്ണിച്ചന്‍ വെളുത്തു തടിച്ചിട്ടും ബേബിച്ചന്‍ ഇരുനിറത്തില്‍ പൊക്കം കൂടിയിട്ടും സാഈഹൃദത്തിന്‌ രു രരസംവത്സരക്കാലത്തെ പഴ ക്കമുഠാവും. തൂാടക്കം രാളും പത്താഠതരത്തില്‍ൽല്‍ ആദാൃമാ യി തോല്‍വി എറ്റുവാങ്ങി (ആദ്യമായി തോല്‍വി എന്ന്‌ ഉപയോഗി ക്കാന്‍ കാരണം പിന്നീട്‌ നാലോ അഞ്ചോ പ്രാവശ്യം ആവര്‍ത്തിച്ച ശേഷമാണ്‌ ആ മാര്‍ഗ്ഗം നമുക്ക്‌ വിധിച്ചതല്ലെന്ന അറിവില്‍ വിടവാങ്ങിയത്‌ ) പൊന്‍കുന്നത്തെ പ്രശസ്തമായൊരു ടുട്ടോറിയല്‍ കോളേജില്‍ വിധി തേടിയെത്തിയപ്പോഴാണ്‌. അവരുടെ …

സാന്ത്വനം

കമല നല്ല ഉറക്കത്തിലായിരുന്നു.അര്‍ദ്ധരാതധ്രികഴിഞ്ഞ നേരത്ത്‌ പൂര്‍ണ്ണനിദ്രയിലാകുന്നതൊരു തെറ്റല്ല. പകലന്തിയോളമുള്ള പണി കള്‍ക്കുശേഷംതണുത്ത വെള്ളത്തി കുളിക്കുകകൂടി ചെയ്തു, കുളി തണുത്തവെള്ളത്തില്‍ തന്നെയാകണമെന്ന്‌ കമലക്ക്‌ നിര്‍ബന്ധമഃ്‌. പ്രായം നാല്‍പ്പത്തിയഞ്ച്‌ കഴിഞ്ഞെങ്കിലും അവളിന്നും ആരോഗ്യവതിതന്നെയാണ്‌. ഇരുനിറമാണ്‌, ആവശ്യത്തിന്‌ ഉയരവും. നിതൃനേയുള്ള അഭ്ഥധ്വാനത്താല്‍ ശരീരത്ത്‌ അധികരിച്ചതൊട്ടും തന്നെയില്ല. ” അവളുടെ കിടപ്പ്‌ മാര്‍ബിള്‍ വിരിച്ച തറയില്‍ ര്‌ തഴപ്പായയില്‍ ഒരു ബഡ്ഷീറ്റ്‌ വിരിച്ചാണ്‌. അതും ആറു ബെഡ്റുമുകളും ഒരു ഹാളും സിറ്റൌട്ടും കിച്ചനുമുള്ള വീടിന്റെ സ്റ്റോര്‍റൂമില്‍. …

തനിയാവർത്തനം

മേടമാസത്തിലെ ഒരു സായാഹ്ന മാണ്‌, തലസ്ഥാ നഗരിയി മാനം ചെഞ്ചായംപൂശിയതാണ്‌, ഏറെ തെളിമയോടല്ല, ബംഗാള്‍ ഉല്‍ക്കടലില്‍ രുപം കൊ ന്യൂനമര്‍ദ്ത്തിന്റെ ഫലമായി കാറുമൂടിയ താണ്‌. വടക്കന്‍ ഭൂദേശങ്ങളില്‍ അത്‌ മഴയായി പെയ്തൊഴിയുന്നു൭ ങ്കിലും ഇവിടെ അങ്ങിനെ യില്ല. അതിന്റേതായ അധികരിച്ച ചുടു. മെഡിക്കല്‍ കോളേട്ട്‌ കാഷ്ാലിറ്റിയുടെ മുന്നില്‍, പാതക്കിരുപ റവും വഴിവാണിഭക്കാരുടെ തിരക്ക്‌ .വര്‍ദ്ധിച്ചിരിക്കുന്നു. കൂടുതലും നിത്യോപയോഗ സാധനങ്ങളു ടെതാണ്‌. കൂടാതെ ആശുപത്രിയിലേക്ക്‌ വേ പായ, തലയിണ,തോര്‍ത്ത്‌ തുടങ്ങി……… പുലരച്ചയില്‍ …

സുന്ദരന്‍ ഞാനും സുന്ദരി നീയും

അവനും അവളും അവന്‍ അവളോട്‌ പറഞ്ഞു “നിന്നെ ഞാന്‍ സ്നേഹിക്കുന്നു ”” അവളും അവനോട്‌ പറഞ്ഞു “നിന്നെ ഞാന്‍ സ്നേഹിക്കുന്നു അവന്‍ അവളെ മാറോടു ചേര്‍ത്ത്‌ നിര്‍ത്തി, കുളിച്ചീറന്‍ തുവരാത്ത്‌ കാര്‍കുന്തലില്‍ തലോടി, തന്നിലെ ചൂട്‌ അവളിലേക്ക്‌ പകര്‍ന്ന്‌, അവളിലെ ശൈത്യം തന്നിലേയ്ക്ക്‌ ആവാഹിച്ച്‌, അനന്തവും അവാച്യവുമായൊരു അനുഭൂതിയുടെ കരകാണാകടലിലൂടെ നീന്തിത്തുടിക്കവെ അവളുടെ കാതുകളില്‍ മന്ത്രിച്ചു. “ നീ വിശ്വസുന്ദരിയാണ്‌. ” അവളും തിരുമൊഴി നല്കി. “നീയെന്റെ കാമദേവനാണ്‌ “സുന്ദരി …

വാല്മീകം

രത്നാകരന്‍ ശബ്ദമധുരമായിട്ടാ ഗാനം ആലപിക്കുകയാണ്‌ താളവും ലയമുണ്ട്‌. അവനോടൊത്ത്‌ ഈണമിടാനും നൃത്തമാടാനും സ്‌നേഹിതരുമുണ്ട്‌. അവനെ ഗാനങ്ങളെല്ലാം സ്വപ്നത്തില്‍ തീര്‍ത്ത ചിത്രങ്ങളാണ്‌. ഒരായിരം വര്‍ണ്ണങ്ങളും ആകാശവീഥികളോളം പറന്നെത്താന്‍ ചിറകുകളുമുള്ള ചിത്രങ്ങള്‍. അവന്റെ നീണ്ടുനിവര്‍ന്ന ദൃദ്മമായ കറുത്ത ശരീരം ചേരിയുടെ അഭിമാനമായി ചേരിവാസികള്‍ കരുതിയിരുന്നു. ചേരിയിലെ മുപ്പനും കാരണവന്മാര്‍ക്കും അവനെ വളരെ പഥ്യമായിരുന്നു. പ്രശാന്തവും സുന്ദരവുമായ ഒരു രാത്രിയിലാണ്‌ അവന്‍ ആദ്യമായിട്ടാഗാനങ്ങള്‍ ചേരിവാസികള്‍ക്കായിട്ടാലപിച്ചത്‌. എല്ലാവരും വേല കഴിഞ്ഞെത്തിയിരുന്നു. ചേരിയുടെ നടുവില്‍ വളര്‍ന്നു നില്‍ക്കുന്ന …

പ്രണയോപഹാരം

ഞാനെന്റെ പ്രേയസിക്കൊരു പ്രണയോപഹാരം നല്‍കി, വാലന്‍ഡൈന്‍ ദിനത്തില്‍. സ്വര്‍ണ്ണത്തളികയില്‍, പട്ടില്‍ പൊതിഞ്ഞ്‌, എന്റെ ഹൃദയമായിരുന്നു. അവളതു കാല്‍ക്കല്‍ കിടന്നിരുന്ന വളര്‍ത്തുനായക്ക്‌ കൊടുത്തു. അവനത്‌ ആര്‍ത്തിയോടെ ഉള്ളിലാക്കി, ചുണ്ടുകള്‍ നക്കിത്തുടച്ചു. പട്ടിലും തളികയിലും ഇറ്റിറ്റു വീണിരുന്ന രക്ത ത്തുള്ളികളും നക്കിയെടുത്തു. അവളുടെ കാല്‍ക്കല്‍ ചുരുണ്ടുകൂടുമുമ്പ്‌ മൊഴിഞ്ഞു: “അതിന്‌ കയ്പായിരുന്നു, ചവര്‍പ്പും ഉണ്ടായിരുന്നു.” അവളുടെ മുഖം ചുവന്നു. ഞാന്‍ പറഞ്ഞു. “കയ്പ്‌ പച്ചയായ ജീവിതത്തിന്റേതാണ്‌, ചവര്‍പ്പ്‌ സാഹചര്യങ്ങളുടേതാണ്‌.” അവള്‍ എന്നെ ആട്ടി. കാവല്‍ക്കാര്‍ …

ഇരയും വേട്ടക്കാരനും

അയാള്‍ ഒരു ഇരയെ തപ്പിയാണ്‌ ബീച്ചിലെത്തിയത്‌. വയറിന്‌, ശരീരത്തിന്‌, മനസ്സിന്‌ വിശപ്പേറെയുണ്ടായിരുന്നു.അന്വേഷണം അധിമാകാതെ തന്നെ ഒരു ഇരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനയാള്‍ക്ക്‌ കഴിഞ്ഞു. വെളുത്ത, കൊഴുത്ത, അംഗലാവണ്യമുള്ള; കമ്മല്‍, മാല, വള, മോതിരമൊക്കെയായി പത്തുപതിനഞ്ച്‌ പവന്‍ സ്വര്‍ണ്ണവുമായിട്ട്‌, ഭര്‍ത്താവാകാം ഒരു പുരുഷനോടൊത്ത്‌, മകനാകാം ഒരു ബാലനോടൊത്ത്‌, തിരക്കൊഴിഞ്ഞിടത്ത്‌……ഇപ്പോള്‍ അയാള്‍ തികഞ്ഞ ഒരു വേട്ടക്കാരനെപ്പോല്‍ തക്കം പാര്‍ത്തിരിപ്പായി. ജന്മസിദ്ധ കഴിവുകൊണ്ടും പഴമയുടെ പരിചയം കൊണ്ടും അയാള്‍ക്കറിയാം തൊട്ടടുത്തൊരു നിമിഷം അവളെ റാഞ്ചാനാകുമെന്ന്‌; അവളുടെ …

Back to Top