യോഹന്നാന്‍ മത്തായിയുടെ പരിണാമം

ഇത്‌ യോഹന്നാന്‍ മത്തായി, അമ്പത്തി അഞ്ച്‌! വയസ്സ്‌, അഞ്ച്‌ അടി പതിനൊന്ന്‌ ഇഞ്ച്‌/ ഉയരം, ഒത്തവണ്ണം നിത്യേന ഷേവ്‌ ചെയ്ത്‌ മിനുസമാര്‍ന്ന മുഖം, കനത്തില്‍, നരച്ചുതുടങ്ങിയ മേല്‍മീശ, കുറ്റിത്തലമുടി ഡ്ൈചെയ്തത്‌……..

അയാള്‍ മെത്തയില്‍ ഉറക്കമാണ്‌. നേരം പുലര്‍ന്നിരിക്കുന്നു. ജനാലവഴി വെളിച്ചം മുറിയില്‍ എത്തിയിരിക്കുന്നു, ജനല്‍ കര്‍ട്ടണിന്റെ സുതാര്യത അതിനെരൂ തടപസ്സറുമായിട്ടില്ല.

വിശാലമായ മുറിയിലെ തെക്കെകോണിലുള്ള (ഡസ്സ്റിംഗ്‌ ടേബിളിനരുകിലാണ്‌ അവള്‍. യാത്രയ്ക്കുള്ള ഒരുക്കമാണ്‌.

അവള്‍ക്ക്‌ വെളുത്തനിറമാണ്‌, കൊഴുത്ത ദേഹം.കുളിച്ചീറന്‍ പകര്‍ന്ന മൂടി ഉണങ്ങാനായിട്ട്‌ വിടര്‍ത്തിയിട്ടിരിക്കയാണ്‌.

ടേബിളില്‍ ഉറപ്പിച്ചിരിക്കുന്ന കണ്ണാടിയില്‍ അവളുടെ മുഖം, വട്ട മുഖമാണ്‌, അല്‍പ്പം വലിപ്പംകുടിയ കണ്ണുകളും…

ലിപ്റ്റിക്ക്‌ പുരട്ടി ചൂുകള്‍ കൂട്ടി അമര്‍ത്തി, വിരല്‍ തുമ്പാല്‍, കരിമഷി കെഠ്‌ പുരികങ്ങളെഴുതി, കണ്ണാടിയിലൂടെ ഹെയര്‍ സ്റ്റൈല്‍ നോക്കി അവള്‍ തിരിഞ്ഞു, അവള്‍ക്ക്‌ മുപ്പതു വയസ്സേ തോന്നുകയുള്ളു.

അപ്പോഴും അയാള്‍ ഉറക്കമാണ്‌.

അവള്‍ക്ക്‌ അടിവസ്ധ്രങ്ങള്‍ മാത്രമേയുള്ളു. അടഞ്ഞവാതിലും ജനാലകളും ഉറങ്ങുന്ന അയാളും അവള്‍ക്ക്‌ വസ്ധ്രങ്ങളായി.

കദളിപ്പുവിന്റെ നിറമുള്ള ബ്ലാൌസ്സും ഷിഫോണ്‍ സാരിയും അണിഞ്ഞുകഴിഞ്ഞപ്പോള്‍ അവള്‍ അതിസുന്ദരിയായി. പക്ഷെ, അയാളുടെ ഉറക്കം, അവളുടെ കവിളില്‍ തന്നെ നുള്ളി നെമ്പരപ്പെടുത്തുന്നതായി തോന്നും മുഖം കാര.

മെല്ലെ മെത്തയില്‍ ഇരുന്ന്‌ സാവാധാനം തോളത്ത്‌ തട്ടി അവള്‍ അയാളെ ഉണര്‍ത്തി.

ആ മുറിയിലാകെ നിറഞ്ഞ്‌ നിന്നിരുന്ന അവളുടെ സയരഭ്ൃയം അയാള്‍അറിയുന്നുവെന്ന്‌ മുഖം പറയുന്നു. ഉറക്കത്തിന്റെ ആലസ്യൃതവിട്ട്‌ വളരെ വേഗം അയാളുടെ കണ്ണുകള്‍ തുറന്നു.

“ഞാന്‍ പോണു…”

അവള്‍ പറഞ്ഞു

“ഇന്നുകൂടി നിനക്ക്‌ പോകാതിരക്കാം.”
ഇല്ല… ഇനിയാവില്ല….. രൂ ദിവസത്തേക്കായിരുന്നു നമ്മുടെ എഥ്രഗി
മെന്റ്‌………. ഇപ്പോള്‍ മുന്നു ദിവസമായി.”

““അതു നമുക്ക്‌ പുതുക്കാം”

“അതു എനിക്കാവില്ല. അയാളുമായിട്ട്‌ ബന്ധപ്പെടണം. ഒരു പക്ഷെ, എനിക്ക്‌ വോി വേറെ ഏതെങ്കിലും എന്‍ഗേജ്‌മെന്റ്‌ അയാള്‍ എഗ്രിമെന്റാക്കിയിട്ടുഠകാം.””

“എങ്കില്‍ നിനക്ക്‌ പോകാം. ആ മേശവലിപ്പില്‍ പേഴ്‌സ്‌, നിനക്കിഷ്ടമു
ളൂളതെടുക്കാം””.

അവള്‍ മേശവലിപ്പിലെ പേഴ്സില്‍ നിന്നും പണം എണ്ണിയെടുത്ത്‌ ബാഗുമായിട്ട്‌ യാധ്ര തുടങ്ങു മ്പോള്‍ അയാളോടു പറഞ്ഞു.

“എഗ്രിമെന്റ്‌ പകാരം അഡ്വാന്‍സ്‌ കഴിച്ചുള്ള പണമേ ഞാനെടുത്തുള്ളു.
അധികമായ ഒരു ദിവസം താങ്കളുടെ സ്നേഹത്തിനുള്ള കൂലിയാണ്‌.” ”.

പക്ഷെ, അതുകേള്‍ക്കാന്‍ യോഹന്നാന്‍ ഉണര്‍ന്നിരിക്കു കയായിരുന്നില്ല.

അവള്‍ മുറ്റത്തിറങ്ങി ആ വീടിനെ നോക്കി നിന്നു.

അതൊരു രമ്യ ഹര്‍മ്മൃ മാണ്‌.

വിശാലമായ മുറ്റം, പുഷ്പവൃഷ്ടിയില്‍ സമൃദ്ധം……..

മുറ്റം വിട്ടാല്‍ റബ്ബര്‍ എസ്്്റേറ്റായി, നോക്കെത്താത്ത ദൂരത്തോളം. നോട്ടം എത്താത്തതിന്‌ മറ്റൊരു കാരൃം കൂടിയു്‌, കുന്നും മലകളും നിറഞ്ഞതാണെന്നത്‌….

കുന്നിറങ്ങിയാല്‍, താഴ്വാരത്തില്‍ മറ്റ്‌ കൃഷികളു]്‌. തെങ്ങ്‌, വാഴ, ചേന, കപ്പ, നെല്ല്‌…….. കുന്നിന്‌ മുകളില്‍ നിന്നും ഉയറ്റുറവയായി ജലവും ഒഴുകിയെത്തുന്നു പ്രകൃതി കനിഞ്ഞേകിയത്‌……

പ്‌,

പന്നെ പറഞ്ഞാല്‍ വളരെപ്പല്ല. ഉലഹന്നാന്റെ കോളേജ്‌ ജീവിത കാലത്ത്‌ ഒരു മദ്ധ്യാഹ്നം കഴിഞ്ഞ്‌ അദ്ധ്യാപകന്റെ അഭാവത്തില്‍ യാദൃശ്ചികമായി കിട്ടിയ ഒരു ഇടവേള……..

കോളേജിനടുത്തുള്ള കോഫിഹാഈസിലെ ഫാമിലിറുമിലെ ഇരുമുലകളിലൊന്നില്‍ അവനും അവളും………………..

അത്‌ യോഹന്നാന്‍ മത്തായിയും മേഴ്സി ജോണുമായിരുന്നു

അവര്‍ കഴിയുന്ന്രത അടുത്തടുത്ത്‌ തന്നെയാണിരിക്കുന്നത്‌. എന്നിട്ടും
അടുപ്പംമതിയായില്ലെന്ന്‌ തോന്നിയിട്ട്‌ മേഴ്സി ജോണ്‍ പാദങ്ങളെ അവന്റെ പാദങ്ങള്‍ക്ക്‌ മുകളില്‍ കയറ്റിവച്ചു. അവന്റെ പാദങ്ങള്‍ ഷൂസില്‍ പൊതിഞ്ഞിരുന്നതിനല്‍ അവള്‍ക്ക്‌ ദേഷ്യം വന്നു. കുറെകൂടി അടുത്തിരുന്ന്‌ അവള്‍ ഒരു കാല്‍ അവന്റെ
വലതു കാലിന്‌ മുകളില്‍ കയറ്റി വച്ചു

അവന്റെ മുഖം ചുവന്നു തുടുത്തു. അവളുടെ മുഖത്ത്‌ കള്ളച്ചിരിയും.

“മേഴ്സി ഇത്‌ കോഫീഹാഈസാണ്‌..””.

“ഓ! എനിക്കറിയാം ഈ റൂമില്‍ നമ്മള്‍ രാളേയുള്ളു ……

““ആരേലും വരും…

“വരട്ടെ.” ”.

കാണും”.

കാണട്ടെ.” ”.

“പിന്നെ മറ്റൊള്ളോരുടെ മുഖത്ത്‌ നോക്കാനാവില്ല.””

““വേ……. നമുക്ക്‌ രാള്‍ക്കും പരസ്പരം നോക്കിയിരിക്കാം”

അതുപോലെ കോളേജ്‌ വിടും മുമ്പായിട്ട്‌ ഉലഹന്നാന്‍ നാലോ, അ
ഞ്ചോ, സ്നേഹിതമാരുായിരുന്നു. മേഴ്സി ജോണിനു ശേഷം നിമ്മി പഈലോസ്‌, നിമ്മി പഈലോസിനു ശേഷം രജനി സെബാസ്റ്റ്യന്‍…

ആ ബന്ധങ്ങളൊക്കെ കലാലയ പ്രേമമെന്ന കാറ്റഗറിയില്‍ ഉള്‍ക്കെഠ്‌ ന
ശിച്ചുപോകുകയായിരുന്നു. ഇന്ന്‌ അതെല്ലാം പൂര്‍വ്വകാല മധുര സ്മരണകളായി, വെറുതെയിരിക്കു മ്പോള്‍ പോലും ഉലഹന്നാന്റെ ഓര്‍മ്മയിലേക്ക്‌ ഓടി അണയാറുമില്ല.

കൃഷിക്കാരനായിരുന്ന മത്തായി യോഹന്നാന്‍ അഞ്ച്‌ പെണ്‍മക്കളും ഉലഹന്നാന്‍ എന്ന ഒരൊറ്റമകനുമേ സന്താനങ്ങളായിട്ട്‌ ഉഠയിരുന്നുള്ളു. അതില്‍ ഉലഹന്നാന്‍ ആറാമന്‍ തന്നെ ആയിരുന്നു.

യോഹന്നാന്‍ എന്ന കൃഷിക്കാരന്റെ മകന്‍ മത്തായി, മത്തായി എന്ന
കൃഷിക്കാരന്റെ മകന്‍ യോഹന്നാന്‍, എഴുത്തുകുത്തുകളില്‍ യോഹന്നാന്‍ മത്തായി. ഉലഹന്നാന്‍ എന്ന്‌ വിളിപ്പേരും.

ഉലഹന്നാന്‍ ഓര്‍മ്മ വയ്ക്കുമ്പോള്‍ അപ്പനും അമ്മച്ചിയും ചേച്ചിമാരും ഇഞ്ചി കൃഷിക്കാരായിരുന്നു. സ്വന്തമായിട്ട്‌ അപ്പന്‌ വീതം കിട്ടിയ വകയിലുള്ള രക്കേര്‍ പുരയിടം മാത്രമേയുഠയിരുന്നുള്ളു. പക്ഷെ, നാട്ടിലും അടുത്ത നാടുകളിലും തരിശ്ലായി കിടന്നിരുന്ന സ്ഥലത്തൊക്കെ അപ്പനും അമ്മച്ചിയും പെങ്ങന്മാരും കൂടി
പാട്ടത്തിന്‌ ഇഞ്ചികൃഷിചെയ്തു.

അതുകെറ്‌ തന്നെ വീട്ടില്‍ സമാധാനത്തിന്റെയും സന്തോഷത്തിന്‍റെയും അലകള്‍ തുള്ളിക്കളിക്കുക തന്നെയായിരുന്നു. പെങ്ങന്മാർക്കൊക്കെ ആവശ്യത്തിന്‌ സൌന്ദര്യവും സ്വര്‍ണ്ണാഭരണങ്ങളും വസ്ധര്തങ്ങളും ഉഠയിരുന്നു. അഞ്ച്‌
പേരുംകൂടി ഉടുത്തൊരുങ്ങി പോകുന്നത്‌ കണ്ണിന്‌ ആനന്ദകരമായിരുന്നു.
നോക്കിനില്‍ക്കുന്നത്‌ നാട്ടിലെ ചെറുപ്പക്കാർക്ക്‌ ഇഷ്ടവുമായിരുന്നു. പക്ഷ, ആഴ്ചയിലൊരിക്കലേ ഉഠകാറുള്ളു എന്നത്‌ ചെറുപ്പക്കാർക്ക്‌ നഷ്ടവും.

കര്‍ത്താവിനെപ്പോലെ അവരും ആറുദിവസത്തെ കഠിനാധ്വാനത്തിന്‌ ശേഷം, സംതൃപ്തിയോടെ ഏഴാമത്‌ നാള്‍ വിശ്രമിച്ചു. ആദ്ൃയകുര്‍ബാനക്ക്തന്നെ ഉടുത്തൊരുങ്ങിപള്ളിയില്‍ പോകുകയും ചെയ്തിരുന്നു.

അവരുടെ കടം ഉള്ള ദിവസങ്ങള്‍ സന്തോഷത്തിന്റെ, ഉത്സവത്തിന്റെ ദിനങ്ങളായിരുന്നു. ആവശ്യത്തിന്‌ ആഹാരപാനീയങ്ങള്‍, മത്ധ്യവും മാംസവും അടക്കം. അത്യാവശ്യത്തിന്‌ മദ്യവും.

ആ ഉത്സവതിമര്‍പ്പി ലേക്കാണ്‌ ആറാമനായി ഉലഹന്നാന്‍ പിറന്നുവീ
ണത്‌. അതുകെട്‌ തന്നെ അവന്‍ സ്വര്‍ഗ്ലഗീയസുഖങ്ങള്‍ അനുഭവിച്ചാണ്‌ വളര്‍ന്ന ത്‌.

കോളേജ്‌ ക്ലാസ്സുകളില്‍ എത്തിയപ്പോള്‍ അവന്‍ കറിഞ്ഞു, തന്റെ പാത
സ്പോര്‍ട്ട്‌ സിന്റെയല്ല, ചി്രകലയുടെതാണെന്ന്‌ അപ്പോഴേയ്ക്കും അവന്‍ ഒരുപ ട്കഥകള്‍ അറിയുകയും ചെയ്തിരുന്നു.

പെങ്ങളു മാരുടെ ചുകളില്‍നിന്നും അവന്റെ കര്‍ണ്ണങ്ങളില്‍ എത്തിയിരുന്ന കഥകളായിരുന്നു ആദ്യകാല അറിവ്‌. പിന്നീട്‌ നോവലുകളിലേക്കും കാവ്ൃങ്ങളിലേക്കും ജീവചരിത്രങ്ങളിലേക്കും വളര്‍ന്നു.

അവന്റെ ചിധ്രങ്ങള്‍ അന്വേഷണങ്ങള്‍ തന്നെയായിരുന്നു. ആധുനികതയും പൌഈരാണീകതയും കുടികലര്‍ന്ന ഒരു അവാച്ൃത, അവര്‍ണ്ണൃത…………….

പക്ഷെ, ആര്‍ട്ട്‌ ഗാലറികളില്‍ തുങ്ങിക്കിടക്കവെ അവയുടെ സൌന്ദര്യം ക൭ത്തുന്നവര്‍ കുറവായി. താടിരോമങ്ങങ്ങള്‍ നീട്ടിയ, ചിരിക്കുമ്പോള്‍ മഞ്ഞപ്പല്ലുകള്‍ കാണുന്നവരുടെ ചിത്രങ്ങള്‍ തേടി ആരാധകര്‍ നടന്നു.

സുന്ദരമായി, വൃത്തിയായി, ബിസിനസ്സ്‌ എക്‌ സിക്കൂട്ടിവിനെപ്പോലെ
നടക്കുന്ന ഉലഹന്നാനെ ആര്‍ക്കും മനസ്സിലായില്ല.

മത്തായിയുടെ മരണം ഉലഹന്നാനെ കുറച്ചൊന്നുമല്ല വേദനപ്പെടുത്തിയത്‌.
അത്രക്ക്‌ ഗാഡവും ദൃഡവുമായുരുന്നു അവര്‍ തമ്മിലുള്ള ബന്ധം.

മകന്‍ അപ്പന്റെ താങ്ങും അപ്പന്‍ മകന്റെ താങ്ങുമായിരുന്നു.

അപ്പന്‍ തളര്‍ന്നു വീണപ്പോള്‍ മകന്‍ സ്ഥിരം ഇഞ്ചി കൃഷിക്കാര
നാവുകയും പെങ്ങളുമാരൊക്കെ ഭര്‍ത്താക്കന്‍ന്മാരുൂടെ വീടുകളില്‍ ചേക്കേറുകയും ചെയ്തു.

ഉലഹന്നാന്‍ സംഭവിച്ച വലിയ അബദ്ധങ്ങളില്‍ ഒന്ന്‌ ഇടവകക്കാര്‍
നീട്ടിക്കൊടുത്ത കോളേജ്‌ അദ്ധ്യാപകവൃത്തിയെന്ന അപ്പക്കഷണം നിരസിച്ചതാണ്‌. അതിന്‌ കാരണവുമുഠയിരുന്നു. അവര്‍ ആവശ്യപ്പെട്ട പണം കൊടുക്കാന്‍, പെങ്ങളുമാരെ അയച്ചുകഴിഞ്ഞ്‌ അപ്പന്‍ അവനായി നീക്കിവച്ച വീടും ഒരു തു
ഭൂമിയും വിറ്റാല്‍ തികയില്ലായിരുന്നു. ബാക്കി കടം കൊള്ളാമായിരുന്നു വെന്നുവച്ചാലോ കിട്ടുമായിരുന്ന ശമ്പളത്തില്‍ നിന്നു പലിശയും നിതൃവൃത്തിയും കഴി ഞ്ഞു പോകുകയില്ലായിരുന്നുവെന്നതാണ്‌ കണക്കുകൂട്ടല്‍. രാമത്‌, എലിസബത്ത്‌ സെബാസ്റ്റ്യന്‍ ഭാരൃയായി വന്നത്‌.

എലിസ്വബത്ത്‌, വിദേശജോലിക്കാരായിരുന്ന മുന്ന്‌ ആങ്ങളമാര്‍ക്കും കൂടിയുളള ഒരേയൊരു പുന്നാര പെങ്ങളായിരുന്നു. അവളും അറബികളെയും പലസ്തീനികളെയും ശുശ്രുഷിക്കുകയായിരുന്നു ഗള്‍ഫില്‍.

വിദേശവസ്ര്രങ്ങളുടെ വര്‍ണ്ണപ്പെൊലിമയില്‍, സുഗന്ധ്രരവ്ൃയങ്ങളില്‍ മുങ്ങി സോണിയുടെ മുപ്പത്തിനാല്‌ ഇഞ്ച്‌ ടി.വിയും വീസിആറും, അക്കായിയുടെ കാസ ട്്പ്ലയറുമുള്ള മുറിയില്‍ മണിയറയൊരുക്കപ്പെട്ട്‌ യോഹന്നാന്‍ മത്തായി എഴുന്നള
ളിക്കപ്പെട്ടപ്പോള്‍………..

അക്ഷരാര്‍ത്ഥത്തില്‍ തന്നെ പറഞ്ഞാല്‍ അവന്റെ അമ്മയും അഞ്ച്‌ പെങ്ങളുമാരും കണ്ണീരണിഞ്ഞു.

മണ്ണിന്റെ മണത്തില്‍നിന്നും, ഇഞ്ചിയുടെ രുചിയില്‍ നിന്നും ഉലഹന്നാന്‍ രക്ഷപ്പെട്ടല്ലെഠ.

അളിയന്മാർ കനിവോടെ ഒഴിച്ചേകിയ രുപെഗ്സ്‌ സ്‌ക്കോച്ചുമായി മണിയറയിലെത്തിയപ്പോള്‍, അക്കായിയുടെകാസറ്റുപ്പയറില്‍ നിന്ന്‌ അനര്‍ഗളം ഒഴുകി പരക്കുന്ന വിദേശ സംഗീതത്തില്‍ ചുവടുകള്‍ വയ്ക്കുകയായിരുന്നു എഏലിസബത്ത്‌.

കതക്‌ അടച്ച്‌, കതകില്‍ചാരിനിന്ന്‌ അവളുടെ ചുവടുകള്‍ കുനില്‍ക്കെ ഉലഹന്നാന്‍ പിറുപിറുത്തു: കര്‍ത്താവേ, ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാന്‍ ഞാനാണല്ലോ…

ആയിരുന്നു, യോഹന്നാന്‍ മത്തായി ഭാഗ്യവാന്‍ തന്നെയായിരുന്നു.
കര്‍ത്താവ്‌ നേരിട്ട്‌ വന്ന്‌ പറുദീസയിയേക്ക്‌ എടുത്ത്‌ ഉയര്‍ത്തിയതു പോലെ……..

ഏദന്‍ തോട്ടത്തിലേക്ക്‌ യോഹന്നാനേയും എലിസബത്തിനെയും ആദവും ഹവ്വയുമാക്കി പറഞ്ഞയച്ചതു പോലെ………

പക്ക, ഉലഹന്നാന്‍ തെറ്റ്‌ പറ്റിയത്‌ ഏദന്‍ തോട്ടത്തില്‍ നന്മതിന്മ
കള്‍ വേര്‍തിരിക്കാനൊരു മരം ഉന്നെ കാര്യം വിസ്മരിച്ചു കളഞ്ഞതാണ്‌.

പെങ്ങളുമാര്‍ക്ക്‌ വീതിച്ച്‌ കൊടുത്തശേഷം അവനായി കിട്ടിയ വീടും പറമ്പും വിറ്റുകിട്ടിയ പണവുമായിട്ടാണ്‌ ഉലഹന്നാന്‍ ഭാരൃയോടൊപ്പം വിദേശത്ത്‌ പോയത്‌.
പോയപ്പോള്‍ അമ്മയെ പെങ്ങളുമാരെ ഏല്‍പ്പിക്കുന്ന കാരൃം മറക്കുകയും ചെയതില്ല, കുറെ വാഗ്ദാനങ്ങള്‍ കൊടുക്കാനും. കൃഷിപണികാരോ, റബ്ബര്‍ വെട്ടുകാരോ ആയിരുന്ന അളിയന്മാര്‍ക്കും മരുമക്കള്‍ക്കും അവനൊരു സ്വപ്നം തന്നെ ആയിരുന്നു.

ഉലഹന്നാന്‍ ഒന്നും മറന്നില്ല.

മണ്ണിന്റെ മണവും ഇഞ്ചിയുടെ രുചിയും അവന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതായിരുന്നല്ലോ.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുപോലും, അവന്‍ നാട്ടില്‍ വരുമ്പോഴെല്ലാം കുറെ വ സ്ര്രങ്ങളും സുഗസ്വ്ദ്രവ്യങ്ങളും അമ്മക്കും പെങ്ങളുമാര്‍ക്കും മരുമക്കള്‍ക്കും
വീതിച്ച്‌ നല്‍കുമ്പോഴും ആരും അവനോട്‌ വേറൊന്നും ചോദിച്ചില്ല.

അവര്‍ക്കറിയാമായിരുന്നു, അവനാല്‍ മറ്റൊന്നിനും കഴിയുകയില്ലെന്ന്‌.

അങ്ങനെ അവരുടെയെല്ലാം ജീവിതങ്ങളില്‍ കുറെ വസ്ര്രങ്ങളും സൂഗസ്ഥദ്രവ്യങ്ങളുമായിട്ട്‌ അവന്‍ പരിണാമം പൂര്‍ത്തീകരിക്കപ്പെടുന്നത്‌ അപ്രകാരമൊന്നുമായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം, നാട്ടില്‍ സ്ഥിരതാമസ്സുമാക്കിയ
പ്പേഴാണ്‌ നാട്ടുകാര്‍ ശ്രദ്ധിച്ചുതുടങ്ങിയത്‌, അപ്പേഴേക്കും അവന്റെ അമ്മ കര്‍ത്താവില്‍ നിദ്രകൊള്ളുകയും പെങ്ങളുമാരുടെ മക്കള്‍ പലരും വിവാഹംകഴിക്കൂകയുംചെയ്‌ തിരുന്നു.

ഏക്കറുകണക്കിന്‌ റബര്‍ ഏനസ്സ്ററേറ്റുകള്‍, തെങ്ങിന്‍ പുരയിടങ്ങള്‍ മറ്റു കൃഷിയിടങ്ങള്‍, മനോഹരമായ ഒരു ഹര്‍മ്മ്യം.

അതിന്റെയെല്ലാം ഭരണാധിപനായിട്ടാണ്‌ യോഹന്നാന്‍ മത്തായി നാട്ടില്‍സ്ഥിരമായത്‌.

നിത്യേന സന്ധ്യാസമയത്ത്‌ അവര്‍ ആ രമൃഹര്‍മ്മത്തിന്റെ മുന്നിലെ പുൽത്തകടിയില്‍ ഒത്തുകൂടി, ഉലഹന്നാന്റെ ഒപ്പം. അയാളുടെ റബര്‍ വെട്ടുകാരും കൃഷിപ്പണിക്കാരും, തുറന്നു കിടക്കുന്ന വാതിലുകള്‍ വഴി, ജനാലവഴി വിദേശ സംഗീതം ഒഴുകി പുല്‍ത്തകിടിയില്‍ പരന്നുനിറയു മ്പോള്‍ താളാത്മകമായ അംഗ ചലനങ്ങളോടെ അവരുടെ കൈകള്‍ കുപ്പികളുടെ മുടികള്‍ തുറക്കുകയും ഗ്ലാസ്സു
കള്‍ നിറയുകയും ചെയ്തു.

നിറയുന്ന ഗ്ലാസ്സൂുകളൊഴിയുകയും കൈകാലുകളുടെ താളാത്മകത
തെറ്റുകയും ഉലഹന്നാന്‍ കരച്ചിലടക്കാന്‍ കഴിയാതെയും വരുന്നു. അയാള്‍ വിളിച്ചുപറയുന്നു.

““ഞാനവടെ സെക്യൂരിറ്റിയാടാ…….. നല്ലര്പായത്തില്‍ അവരുടെ ശരീരത്തിന്റെ പിന്നെ ഗര്‍ഭത്തിന്റെ……… പിന്നെ മക്കടെ…….. ഇപ്പോ സ്വത്തിന്റെ………””

““സാറുകരയാതെ…… ചെന്നാട്ടെ…… ദേ, അവളുവന്നിട്ടു്‌.

““ആരാടാ……. ഇന്നലത്തെയാ……..കുളിയ്ക്കാത്തോളാ…….. നോ

““അല്ലന്നേ…… ഇവളു വേറയാ..””

ഇടറുന്ന കാല്‍വയ്പുകളോടെ, മുറ്റം കടന്ന്‌, സിറ്റഈട്ട്‌ കടന്ന്‌, സിറ്റിംഗ്‌ റൂമില്‍ കയറി വാതിലടഞ്ഞാല്‍ പുറത്തെ വെളിച്ചങ്ങളണച്ചു കെട്‌ സ്നേഹിതന്‍ പിരിയുകയായി.




ക്രൂശിതൻ

ഞങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത്‌ രാജപ്പന്‍ നായരുടെ ചായക്കടയില്‍നി
ന്നുമാണ്‌. കിടക്കപ്പായയില്‍, കണ്ണുതുറന്ന്‌ എഴുന്നേറ്റ്‌ ഇരുന്ന്‌ വസ്ത്രങ്ങള്‍ നേ
രയാക്കി ഒന്നു പുകച്ച്‌ കഴിഞ്ഞ്‌ പുറത്തിറങ്ങി വായ ശുദ്ധിയാക്കി മുഖം ക
മുകി കഴിഞ്ഞ്‌ നേരെ കടയിലെത്തും.

അപ്പോള്‍ നേരം പരപരാവെളുത്തിട്ടേ ഉാകു. കടയില്‍ തിരക്കായിട്ടുഠാവില്ല.
കടല വേവുന്നതിന്റെ മണവും പൂട്ടു കുത്തുന്നതിന്റെ ശബ്ദങ്ങളും അറിഞ്ഞുകെട്‌
ബഞ്ചില്‍ ഒരു ഗ്ലാസ്സു ചായയുമായി പത്രത്തിന്‌ മുന്നിലുള്ള ഇരിപ്പ്‌ രുമണിക്കു
റോളമാണ്‌.

പ്രതങ്ങള്‍ ഒന്നോ രാ ഒന്നുമല്ല, കക്ഷിരാഷ്ര്ടീയ വൃത്യാസമില്ലാതെ
ജാതി മതവൃത്യാസമില്ലാതെ മാതൃഭാഷയില്‍ ഇറങ്ങുന്ന എല്ലാ പ്രതങ്ങളും തന്നെ
അവിടെ ള്‌. പക്ഷെ, ഒരു പ്രതത്തിന്നൊഴിച്ച്‌ മറ്റൊന്നിനും രാജപ്പന്‍നായര്‍ പണം
മുടക്കാറില്ലെന്നത്‌ യാഥാര്‍ത്ഥ്യം. പാര്‍ട്ടി, മത, ജാതി അഭ്യുദയകാംക്ഷി
കൾ സാഈജന്ൃയമായിവിതരണംചെയ്തിരിക്കു ന്നതാണ്‌.ഉച്ചയോടുകൂടിഅവ
കളെല്ലഠാം അപ്രതൃക്ഷമാകുകയും ചെയ്യുന്നു

എന്തുവോു, അതു കെട്‌ ഞങ്ങള്‍ ലോകത്തെ പല പ്രധാനകാര്യങ്ങള്‍ അറിയു
ന്നവരും പലപല വി.ഐ.പികളെ പരിചയമുള്ളവരുമായിരിയ്ക്കുന്നു. അക്കൂട്ടത്തില്‍
ഒബാമയും റസുരു പുക്കുട്ടിയും സ്ലം ഡോഗുകളും പെടുന്നു. ഞങ്ങള്‍ സാധാ
രണ ഇന്ത്യന്‍ പയരന്മാരാണ്‌, പറയത്തക്ക ജോലികളോ കുലികളോ ഇല്ലെന്നതിന്‌
തെളിവായിട്ട്‌ തൊഴിലില്ലായ്മ വേതനം പറ്റുന്നവരാണ്‌. എന്നിരിക്കിലും, ഞങ്ങള്‍
വസ്ത്രം, ആഹാരം, മദ്യം, പുക ഇവകളില്‍ തീരെ മോശമായ സ്ഥിതിയിലുള്ളവരാ
ണെന്ന്‌ തോന്നരുത്‌. കേരളാ സര്‍ക്കാരിന്റെ ര്‌ ഗസറ്റഡ്‌ ഉദ്ദ്യോഗസ്ഥര്‍ (ഭാരൃയും
ഭര്‍ത്താവും) ജീവിക്കുന്നതിലും ശേഷ്ഠമായിട്ടു തന്നെയാണ്‌ കഴിയുന്നത്‌. പക്ഷെ,
അവരുടെ വീടുകളിലെ സ്ഥിതി, ഞങ്ങളുടെ വീടുകളിലും ഉന്നെ ധരിച്ച്‌ വശായി
ടാക്സ്‌ പേയികളാക്കിമാറ്റാനുള്ള ര്രമം അരുത്‌. ഞങ്ങള്‍ ഉത്തരവാദിത്വങ്ങളി
ല്ലാത്തവരും, ഒറ്റാന്തടിയന്മാരുമാണെന്നതാണ്‌ കാരണം.

ഇവിടെഒരു പാഠദഭദേദമു്‌ -ആഏര്‍ഷസംസ്‌ക്കാരത്തെമുന്‍നിര്‍
ത്തി ഗൃഹസ്ഥാശ്രമികളാകാതെ സന്യാസിമാരായി അലഞ്ഞുനടക്കുന്നവര്‍ മനസ്സു
മാധാനമുള്ളവരും ആരോഗ്യമുള്ളവരും മോക്ഷപ്രാപ്തിക്ക്‌ യോഗ്യരുമാണ്‌.

ഇന്നാട്ടിലെ എല്ലാവരെയും ഞങ്ങള്‍ക്ക്‌ അറിയാം, ഞങ്ങളെയും എല്ലാ
വര്‍ക്കും. എല്ലാവര്‍ക്കും തന്നെചില അല്ലറചില്ലറ പണികള്‍ ഞങ്ങള്‍ ചെയ്തു
കൊടുത്തിട്ടുഠവും; ഒരുദിവസത്തെ പറമ്പുകിള അല്ലെങ്കില്‍ കുറച്ച്‌ വീട്ടുസ്ാാധന

ങ്ങള്‍ എത്തിച്ചുകൊടുക്കല്‍ തുടങ്ങി…….. ഒരിക്കല്‍ ബന്ധപ്പെട്ടു കഴിഞ്ഞാല്‍ മറ
ക്കാന്‍ കഴിയാത്ത സര്‍വ്വീസുകള്‍ ഞങ്ങള്‍ ചെയ്തിരിക്കുമെന്നതാണ്‌ ഞങ്ങളുടെ
ക്വാളിറ്റി .

പക്ഷെ, ഇവിടെ പറയാന്‍ വന്നത്‌ അതൊന്നുമായിരുന്നില്ല.

ഞങ്ങള്‍ കാണുകയാണ്‌.

നാട്ടുവെളിച്ചം വീണുകഴിഞ്ഞിരിക്കുന്നു. രാജപ്പന്‍ ചേട്ടന്റെ പീടികയിലെ ബ
ഞ്ചുകളില്‍ പുട്ടുതിന്നവരും ചായ, കാപ്പി ഇവകള്‍ കഴിക്കുന്നവരും എത്തിയിരു
ന്നു.

തെക്ക്‌നിന്നുള്ള വഴിയിലുടെ ആണവരെത്തിയത്‌, ഇരുപതോ മുപ്പതോ നാട്ടു
കാര്‌, മൌനികളായിട്ട്‌………..

കവലയില്‍ എത്തി കിഴക്കോട്ട്‌ തിരിഞ്ഞ്‌ പീടികയുടെ മുന്നില്‍ എ
ത്തിയ പ്പോഴുഠയ പാദ ചലനങ്ങളുടെ ധ്വനികളില്‍ ശ്രദ്ധനഷ്ടപ്പെട്ട്‌ പ്രത
ങ്ങളില്‍ നിന്നും കണ്ണുകള്‍ ഉയര്‍ത്തി ഞങ്ങള്‍ നോക്കുകയായിരുന്നു.

മൂന്നില്‍ നേതാവിന്റെ തലയെടു പ്പോടുകൂടി അയാള്‍ ള്‌. നാട്ടിലെ
എന്തിന്റെയും ഏതിന്റേയും മുന്നില്‍കാണാറുള്ള സുന്ദരന്‍ ( സുന്ദരന്‍ ഞങ്ങള്‍
രഹസ്യമാക്കി വച്ചിരിക്കുന്ന പേര്‌) ഒരിക്കല്‍ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന്‌
മത്സരിക്കയും തോല്‍ക്കുകയും ചെയ്തിട്ടു ന്നുള്ളതാണ്‌ അയാളുടെ യോഗൃത.

എന്നിരിക്കിലും ഒരുകാര്യം പറയാതിരിക്കാൻ വയ മെമ്പർക്ക്‌ മുമ്പ്‌ തന്നെ എന്തു
സംഭവവികാസങ്ങള്‍ക്കും മുമ്പില്‍ അയാള്‍ എത്തിപ്പെടുമെന്ന സത്യം, അയാളുടെ
യോഗംക്ൊവാം. ഇപ്പോള്‍ ഞങ്ങളെ ദുടഖിപ്പിക്കുന്ന ഒരുവസ്തൂത അയാള്‍ പ
റഞ്ഞാല്‍ കേള്‍ക്കുന്ന ഒരു വിഭാഗത്തെതന്നെ നാട്ടില്‍ ഉഠക്കിയെടുക്കാന്‍ കഴി
ഞ്ഞിരിക്കുന്നുയെന്നതാണ്‌.

അയാള്‍ക്കൊപ്പം,മുന്നില്‍ തന്നെ ഇടതുവശം ചേര്‍ന്നു നടക്കുന്ന

കറുത്ത്‌ പൊക്കംകുറഞ്ഞിട്ട്‌…

അതേ അവന്‍ തന്നെ,

കളളന്‍ കൃഷ്ണന്‍…

പ്രൊഫഷണല്‍ തീഫ്‌ !

ഒന്നോ രോ തവണ ജയില്‍വാസവും അനുഷ്ഠിച്ചിട്ട്‌. ഭാര്യമാര്‌,
(ഒന്നിവിടെയും മറ്റൊന്ന്‌ വേറെവിടെയോ ആണെന്ന്‌ കിംവദന്തി) കൂട്ടിക
ളക്‌. നിത്യേനമത്ധ്യവും മാംസവും ഒരിമിച്ചുള്ള ആഹാരം. ടി.വി., വി.സി.
ആര്‍,റെക്കോഡ്‌ പ്ലയര്‍ ഇത്യാദി നിത്യോപയോഗ സാധനങ്ങളും…

ഞങ്ങള്‍ക്ക്‌ അയാളോടുള്ള മനോഭാവം ഇപ്പോള്‍ പറയാന്‍ കഴിയാതെ
യാണിരിക്കുന്നത്‌. കാരണം ദേശീയതലത്തിലും അന്തര്‍ ദേശീയതലത്തിലും ഉള്ള
കള്ളന്മാരെയും കൊലപാതകികളെയും കുറിച്ച്‌ അറിയുന്ന, പഠിക്കുന്ന ഞങ്ങള്‍
ഈ എലുമ്പിനെപ്പറ്റി, പുഴുവിനെപ്പറ്റി ചിന്തിച്ചിട്ടില്ല എന്നതു തന്നെ. ഇനിയിപ്പോള്‍
ചിന്തിക്കാന്‍ എവിടെ സമയം………… കാഴ്ചകാണേഒ ?

ഞങ്ങളും അവര്‍ക്ക്‌ പിന്നാലെ നടന്നു, കുറച്ചു അകന്നുതന്നെ.

ഞങ്ങളെന്നും അങ്ങിനെതന്നെയായിരുന്നു. ഒരിക്കലും, ഒന്നിലും ഇടപെടാറില്ല.
വൃക്തമായ അഭിപ്രായങ്ങളോ തിരുമാനങ്ങളോ ഇല്ല എന്നതു തന്നെകാര്ൃം. മാത്ര
മല്ല ഒന്നും ദേഹത്ത്തൊടുന്നത്‌ ഇഷ്ടമല്ലാത്തതുകെറും.

നടത്തം അധികം നില്ല. വഴിയോരത്തെ ഒരുവീടിന്റെ മുന്നില്‍ നിന്നു.

അടഞ്ഞ്‌ കിടക്കുന്ന ഗെയിറ്റില്‍ കൈവച്ച്‌ സുന്ദരന്റെ ആ നില്‍പ്പ്‌ തികച്ചും
നന്നായിട്ടു. ഇംഗ്ലീഷ്‌ സിനിമകളിലെ വില്ലന്മാര്‍ക്ക്‌ മാധ്രം ചെയ്യാന്‍ കഴിയു
ന്ന കാര്യം – ഓസ്‌ക്കാര്‍ വരെ പരിഗണിക്കപ്പെടാവുന്ന ശൈലി.

ആ വീടിന്റെ ഉമ്മറവാതിലും അടഞ്ഞൂുതന്നെയാണ്‌ ഇരിക്കുന്നത്‌. അവര്‍
എഴുന്നേറ്റിട്ടുഠവില്ല. എഴുന്നേറ്റാല്‍ തന്നെ ദിനചര്യകളും ദിനകൃത്ൃങ്ങളും ഉള്ളവ
രായതിനാര മുന്നിലേക്കെത്തിയിട്ടില്ല. അവിടുത്തെ ഗൃഹനാഥനെ ഞങ്ങളുറിയും
.എവിടെ നിന്നോ എത്തിയ ഒരു മുപ്പതുകാരന്‍ ഗുമസ്തന്‍, രാമകൃഷ്ണന്‍. നായരാ
ണോ, ഈഴവനാണോ, അതോ വിശ്ചകര്‍മ്മനാണോ, എന്നറിയില്ല . അയാള്‍ സ്വയം
പരിചയപ്പപടുന്നിടത്തൊന്നും വാല്‍ ചേര്‍ത്ത്‌ കേട്ടിട്ടില്ല. കുടാതെ വഴി നടക്കുമ്പോള്‍
വേലിപ്പടര്‍പ്പിലുടെ ഒളിഞ്ഞുനോക്കാന്‍ ചപ്രേരിപ്പിക്കുന്ന അയാളുടെ ഭാരൃ, വശ്യം,
മാദമാദകത്വമല്ല. ആകര്‍ഷണീയമായ ശാലീനതയാണ്‌. വേലിപ്പടര്‍പ്പിന്റെ വിടവി
ലൂടെ അവളുടെ ദേഹത്ത്‌ എത്തുന്നകണ്ണുകളെപലപ്പോഴുംഅവള്‍ശ്രദ്ധിക്കുന്നത്‌
കിട്ട്‌. അപ്പോള്‍ നിശബ്ദം പിന്‍വലിയാറാണ്‌ പതിവ്‌. പക്ഷേ പിന്നീട്‌ വഴി
യാരത്ത്‌ വച്ചെങ്ങാന്‍ ആ കണ്ണുകളുടെ ഉടമസ്ഥനെ കാന്‍ അവളുടെ
മുഖത്ത്‌ നിസ്സംഗഭാവമാണ്‌ വിരിയാറ്‌. അങ്ങേനെയാണ്‌ ഞങ്ങള്‍ സ്നേ
ഹിതര്‍ അവരെ കണ്ണാല്‍ ശല്യം ചെയ്യേന്നെ്‌ തിരുമാനിച്ചത്‌.

പക്ഷേ, നാട്ടുകാര്‍ ഈ പടിക്കല്‍ നിന്നപ്പോള്‍ ഞങ്ങള്‍ അത്ഭുതപ്പെടുക
യാണ്‌. പക്ഷേ ചിന്തിച്ച്‌ ഒരു തിരുമാനത്തിലെത്താന്‍ ഇവിടെ സമയമില്ല, അതി
ന്റെ ആവശ്യവുമില്ല. സംഭവം നടക്കാന്‍ പോകുന്നതല്ലേയുള്ളു…..

കൂട്ടത്തിനിടയില്‍നിന്നും ഒരാള്‍ മുന്നോട്ടുകയറിവന്ന്‌ ഗേ
യിറ്റ്‌ തുറന്നു.നേതാവ്‌ അയാളെ നോക്കി ഒന്നുപുഞ്ചിരിച്ചു. അയാള്‍
കൃതാര്‍ത്ഥനായെന്ന്‌ കാണിക്കാനായി തലവണങ്ങി, പിന്മാറി. തുറന്നവഴിയെ നേ
താവിന്‌ പിന്നാലെ ജനം വീടിന്റെ മുറ്റത്ത്‌ പാദപതന ശബ്ദമുയര്‍ത്തി വരാന്തയ്ക്ക്‌
താഴെയെത്തിനിന്നു.

പാദ ചലനങ്ങള്‍ കേട്ടിട്ടാകാം മുന്‍വാതില്‍ തുറന്ന്‌ രാമകൃഷ്ണന്‍ പുറ
ത്തേക്ക്‌ വന്നു. വാതിലിന്റെ പാതിമറയില്‍ അയാളുടെ ഭാര്യയും, ഒക്കത്ത്‌
കുഞ്ഞും.

നേതാവ്മുന്നോട്ടു നീങ്ങി രാമകൃഷ്ണന്‍ അഭിമുഖമായിനിന്നു; നേതാവി
ന്റെ മുഖം ഇത്രരാവിലെ തന്നെ ചുവന്ന്തുടുക്കുന്നത്‌ ഞങ്ങള്‍ക്ക്‌ കാണാം.

ഞങ്ങള്‍ കു, കേട്ടു.

“ നിങ്ങളുല്ലെ സര്‍ക്കാര്‍ ഗുമസ്തന്‍ രാമകൃഷ്ണൻ?”

““ അതെ.”

“നിങ്ങള്‍ക്ക്‌ ടൈഗര്‍ എന്നൊരു പട്ടിയുഠോേ?്‌”

കു തമ

ളു
““അതിനെ രാത്രിയില്‍ കെട്ടഴിച്ച്‌ വിടാറുഠോ”

ട്തവ്വ്‌ “*
““അത്‌ മനുഷ്യനെ കടിക്കാറുഠോ””
“അറിയില്ല “”
“എങ്കില്‍ ഇന്നലെ രാത്രിയില്‍ ഈ ഗ്രാമത്തിലെ ഒരു സാധാരണ പ്രജയെ
അവന്‍ കടിച്ചു.”

[3 ലി

പിന്നീട്‌ അയാളുടെ, രാമകൃഷ്ണന്റെ പ്രകടനങ്ങള്‍ ഒട്ടും തൃപ്തികരമാ
യില്ല. ഏത്‌ കൊലകൊമ്പന്റെ മുന്നിലായിരുന്നാലും സതൃം പറയാമായിരുന്നു. പ
റഞ്ഞിട്ട്‌ അയാള്‍ കൊല്ലുന്നെങ്കില്‍ വിരിഞ്ഞമാറ്‌ ഞെളിഞ്ഞുനിന്നുകാട്ടി വെട്ടേറ്റു
മരിയ്ക്കാമായിരുന്നു. അതാണ്‌ വീരപുരുഷന്റെ ലക്ഷണമെന്ന്‌ പുരാണങ്ങളിലും
വടക്കന്‍വീരഗാഥകളിലും പ്രസ്ഥാവ്യമാണ്‌.

“അന്ത്രു ഇവന്റെ നായയെ പിടിച്ചുകൌ വരൂ………

നേതാവ്‌ ആജഞാപിച്ചു.

പച്ച അരപ്പട്ടകെട്ടിയ അന്ത്രു വീടിന്റെ പിന്നിലേക്ക്‌ നടന്നു. അന്ത്രുവിന്‌
ഇപ്പോഴുംഒരു പഴയ അറവുകാരന്റെ സ്റ്റൈലാണ്‌, കൂറ്റിത്തല മുടിയും വട്ടത്താ
ടിയും ചുവന്ന കണ്ണുകളും രക്തക്കറപിടിച്ച ബെനിയനും കൈലിമുും. നീമുളം
തിന്റെ അഗ്രത്തില്‍ കുറുകെ കമ്പു വച്ച്‌ കെട്ടി, കുരുക്കിട്ട്‌ തൂക്കി, കറുത്ത, ഓമന
ത്തമുള്ള നായക്കുട്ടിയെ അയാള്‍ കെഠുവന്നു.

അതെവരെ നിശ്ശൂബ്ദരായിരുന്ന ്രാമജനത ആര്‍ത്ത്ചിരിക്കാനും തുള്ളിച്ചാ
ടാനുംതുടങ്ങി ഇപ്പോള്‍ അവര്‍ക്കെല്ലാം ആ.ഫിക്കന്‍ വനാന്തരങ്ങളില്‍ ഒളിച്ചു പ
ര്‍ക്കുന്ന നരഭോജികളുടെ ഛായയാണ്‌. സുരൃകിരണങ്ങള്‍ ഏറ്റപ്പോള്‍ കൂടുതല്‍
രൂക്ഷമാകുകയാണ്‌ അന്തരീക്ഷം

“നിങ്ങള്‍ നിശ്ശൂബ്ദരാകു…….. കൃഷ്ണന്‍ മുന്നിലേക്ക്‌ വരൂ………..

നേതാവ്‌ പറഞ്ഞു ജനങ്ങള്‍ നിശ്ശബ്ദരായി മുറ്റത്ത്‌ കുന്തങ്കാലില്‍ ഇരിപ്പാഠ
യി. നരഭോജികള്‍ എങ്കിലും അവരെല്ലാം ആവശ്ൃത്തിന്‌ ഭക്ഷണം കഴിക്കുന്നവ
രാണെന്ന്‌ അച്ചടക്കം വിളിച്ചറിയിക്കുന്ന്ട്‌. മുന്നോട്ട്‌ കയറി വന്ന കൃഷ്ണനെയും
കുരുക്കില്‍ തൂങ്ങിയാടുന്ന നായക്കുട്ടി യെയും ചുറി നേതാവ്‌ സംസാരിച്ചു.

“ഗശ്രാമക്കാരെ വിശാലമനസ്‌ ക്കരെ………… ഈ കൃഷ്ണന്‍ കള്ളന
കാം………….. ജയില്‍പ്പുള്ളിയാകാം, ആരായാലും ഈ ഗ്രാമത്തിന്റെ സന്താന
മാണ്‌. എന്നാല്‍ ഈ നായയോ, അന്യദേശക്കാരന്‍, വര്‍ഗ്ഗത്തിലും നമുക്ക്‌ അന
ഉന്‍ അല്ല്ലേ ഴ്‌”

ജനങ്ങള്‍ ഒന്നടങ്കം കൈയുയര്‍ത്തി പറഞ്ഞു

“ഇന്നലെയും കളവിന്‌ കയറിയപ്പോഴാകാം ഇവനെ ഈ നായ കടിച്ചത്‌
അതുസഹിക്കാനാകുമോ…………..””

[5 ി

ജനങ്ങള്‍ ഇളകിവശ്ശലായി. അവര്‍ നിയ്രന്തണങ്ങള്‍ ലംഘിക്കുമെന്ന്‌ നേതാ
വിന്‌ തോന്നി.

““ഈ നായയെ നാം എന്തു ചെയ്യണം?

““അവനെ തൂക്കി കൊല്ലണം”

ജനങ്ങള്‍ ക്രുരരായിമഠറിയിരിക്കുന്നു. അവര്‍ നിലത്തുനി
ന്ന്‌ എഴുന്നേറ്റ്‌ ഉന്മാദമായ നൃത്തമാടുകയും ഉച്ചത്തില്‍ പാടുകയും ചെയ്യുകയാ
ണ്‌.

അടുത്തനിമിഷത്തില്‍ എല്ലാ നിയ്രന്തണങ്ങളും ഭേദിച്ച ജനങ്ങള്‍ അന്ത്രു
വിനെ വളഞ്ഞ്‌, നായ്ക്കുട്ടിയെ മുളങ്കമ്പോടുകുടി കൈക്കലാക്കി പടിയിറങ്ങി
റോഡിലുടെ നൃത്തമാടി മുന്നോട്ടുനിങ്ങീ.

ആരവം അകന്നകന്ന്‌ വളവുതിരിഞ്ഞപ്പോള്‍ ഞങ്ങള്‍ തിരിഞ്ഞുനോക്കി

നേതാവ്‌ രാമകൃഷ്ണനെ തോളില്‍ തട്ടി സാന്ത്വനപ്പെടുത്തുകയായിരു
ന്നു.

ഇപ്പോള്‍ അയാളുടെ മുഖം ഞങ്ങള്‍ക്ക്‌ ഓര്‍മ്മ വരികയാണ്‌, 2000 വര്‍ഷ
ങ്ങള്‍
ക്ക്‌ മുമ്പ്‌ ജീവിച്ചിരുന്ന ഒരാളുടെ, പീലാത്തോസ്സിന്റെ.

ആളൊഴിഞ്ഞ മുറ്റത്ത്‌ നേതാവ്‌ തനിച്ചാണ്‌. ഷര്‍ട്ടിന്റെ കോളര്‍ പിടിച്ച്‌
നേരയാക്കി, മിന്റെ കോന്തല ഒരു കൈയ്യാല്‍ ലേശമുയര്‍ത്തി, മുറ്റത്തെ മ
ണല്‍ തരികളെ കരയിച്ച്‌ അയാള്‍ പടി കടന്നു.

വീട്ടിനുള്ളില്‍നിന്നും തേങ്ങലുയര്‍ന്നു.




പീഡനം

ശ്രാദ്ധചടങ്ങുകള്‍ കഴിഞ്ഞയുടനെ ഓരോരുത്തരായി പടിയിറ
ഞ്ങുകയായി. യാത്രപറഞ്ഞു പറയാതെയും.

ചെറിയ ഗെയിറ്റ്‌ കടന്നുകഴിയുമ്പോഴേക്കും എല്ലാവ
രും അപ്രതൃക്ഷപ്പെടുന്നതായി വിനോദിനി ഇപ്പോള്‍ മാത്രമാണ്‌ ശ്രദ്ധി
ച്ചത്‌. മതിലിന്‌ ഒരാളില്‍ കൂടുതല്‍ ഉയരമു. ഒരു നിമിഷം മറ്റെല്ലാം മറ
ന്നവള്‍ അടുത്തടുത്തുള്ള ക്വാര്‍ട്ടേഴ്സ്‌ കെട്ടിടങ്ങളെല്ലാം ശ്രദ്ധിച്ചു.
എല്ലാറ്റിന്റേയും മതിലുകള്‍ വളരെ ഉയര്‍ന്നതു തന്നെയാണ്‌ നിലത്തു
നിന്നാല്‍ പരസ്പരം കാണാന്‍ കഴിയാത്ത അത്രയും ഉയരത്തില്‍.
മതിലിന്‌ ഉയരം കൂടുന്തോറും ബന്ധങ്ങളുടെ കണ്ണികളും അകലുകയാ
ണ്‌, അറ്റുപോവുകയാണ്‌. ഓരോ വീടിനും പുറം ലോകവുമായിട്ടുള്ള
ബന്ധം മൂന്‍ വശത്തുള്ള ആ ചെറിയ ഒരു ഗെയിറ്റുവഴി മാഡ്രമായിരി
ക്കുന്നു.

അടുത്ത ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്നത്‌ ആരോക്കെയാ
ണെന്നോ, അവര്‍ക്കൊക്കെ എത്ര മക്കള്‍ വീതമുന്നോ, ഒന്നും വിനോ
ദിനിക്കറിയില്ലാതായിരിക്കുന്നു. ക്വാര്‍ട്ടേഴ്‌സിന്റെ വഴിയിലൂടെ നടക്കു
മ്പോള്‍ ആരെയെങ്കിലും കാല്‍ ഒന്നു ചിരിയ്ക്കുക മാത്രമാണിന്നത്തെ
ചടങ്ങ്‌.

ജോലികഴിഞ്ഞെത്തിഅത്യാവശ്യംവീട്ടു ജോലികള്‍ചെയ്തുതീര്‍
ത്താല്‍; അതും വളരെക്കുറച്ച്‌, വല്ലപ്പോഴുമെ ചെയ്യാനുഠാകാറുള്ളു,
വളരെ അകന്നബന്ധുവായ, അനാഥയായ ഭാനുഅമ്മായിയെ കിട്ടിയ
തില്‍ പിന്നെ; ടി.വിയുടെ മുന്നിലാണ്‌ ശേഷം സമയം മുഴുവന്‍. ചാന
ലുകള്‍വഴി അലഞ്ഞുനടക്കും, എങ്കിലും ഇഷ്ടം കൂടുതല്‍ മലയാളം
ചാനലുകളിലെ സീരിയലുകളോടാണ്‌.

ഒരേസമയത്തുതന്നെയാണ്‌ പ്രമോദിനും ജോലികഴിയുന്നത്‌. പ
ക്ഷേ, പ്രമോദ്‌ വീട്ടിലെത്താല്‍ വളരെ വൈകും. അയാള്‍ക്ക്‌ ഉയര്‍ന്ന
മതിലുകളെ ഭയമാണ്‌, വെറുപ്പാണ്‌. വിശാലമായ ലോകത്തിന്റെ തെന്ന
ലുകളും മണങ്ങളുംമാണിഷ്ടം.

എവിടെയായിരുന്നു വെന്ന്‌ തിരക്കിയാല്‍ ക്വാര്‍ട്ടേഴ്‌സി
ന്റെ റിക്രിയേഷന്‍ ക്ലബിലാണെന്നാണ്‌ എന്നും മറുപടി. കുറെ നേരത്തെ
റമ്മികളി, ചെസ്സ്കളി, കാരംസ്സ്റ്‌ കളികളൊക്കെയായിട്ട്‌.

വല്ലപ്പോഴും, പ്രമോദ്‌ വരുമ്പോള്‍ ശ്വാസത്തിന്‌ മദൃത്തിന്റെ മണം
ഉാകാറു. അന്ന്‌ എതെങ്കിലും സ്നേഹിതന്റെ മകന്റെ അല്ലെങ്കില്‍ മക
ളുടെ ബെര്‍ത്തടെയുാകും; അതുമല്ലെങ്കില്‍ “ഹൌസ്‌ വാമിംഗ്‌ ആകാം,
സന്തോഷത്തിനായൊരു കമ്പനിയുമാകാം

മദൃം കഴിച്ചെത്തുന്ന ദിവസങ്ങളില്‍ പ്രമോദ്‌ ഉറക്കത്തിനുമുന്‍പ
ഭക്ഷണത്തിനുശേഷം രോ മൂന്നോ സിഗരറ്റു വലിക്കുന്നതുകാണാം.
അതിലൊന്നും തന്നെ ഒരു അസഹൃതയും വിനോദിനി കാണിച്ചിട്ടില്ല

എല്ലാവരും തന്നെ പടിയിറങ്ങിയിരിക്കുന്നു. ഒടുവില്‍ പ്രമോദി
ന്റെ അച്ചനും അമ്മയുംരു ദിവസവും കൂടിനില്ക്കാന്‍ അവള്‍ പ
റഞ്ഞതാണ്‌. പക്ഷേ അച്ഛന്‍ ലോസ്‌ ഓഫ്‌ പേയിലാണ്‌. അച്ഛന്‌ (പ
യമായിരിയ്ക്കുന്നു, അസുഖങ്ങള്‍ ഏറുകയും ഹോസ്പ്പിറ്റല്‍ റ വാസം
കൂടുകയും ചെയ്തിരിക്കുന്നു. ഇനിയും ഒരു മകളുകൂടിയ്‌ വിവാഹം
ചെയ്തയക്കാന്‍.

അവരെയും മതില്‍ മറയ്ക്കുന്നത്‌ വിനോദിനി കു.

അവളുടെ കണ്ണുകള്‍ നിറയുന്നു, ഉള്ളില്‍ വിങ്ങല്‍ ഏറുന്നു. പ
ിടിച്ചുനില്ക്കാനാവാതെ കൈക്കുമ്പിളില്‍മുഖം പൂഴ്ത്തിസാവാധാനം
കസേരയില്‍ ഇരുന്നപ്പോള്‍ പുറത്ത്‌ ഒരു നേര്‍ത്ത സ്പര്‍ശനം. തല

ഉയര്‍ത്തി നോക്കി, ദേഹത്തോടുചേര്‍ന്നുമകള്‍. ഇനിയും തോരാത്ത,
അനുവിന്റെ മുടിയുടെ തണുപ്പ്‌ ദേഹത്ത്‌ തട്ടുന്നു

മകളെ അവള്‍ നോക്കിയിരുന്നു; മിഡിയില്‍, ടോപ്പില്‍,മകള്‍
വളര്‍ന്നിരിക്കുന്നു. കണ്ണുകളില്‍ തിളക്കം ഏറിയിരിക്കുന്നു, മാറില്‍
പൂമൊട്ടുകള്‍ കൂമ്പിയിരിക്കുന്നു; മിഡിയ്ക്കു താഴെ നഗ്നമായ കാലു
കള്‍ക്ക്‌ മിനുപ്പ്‌ കൂടിയിരിക്കുന്നു.

വിനോദിനി മകളെ മാറോടു ചേര്‍ത്തുനിറുത്തി. സ്വന്തം കണ്ണുക
ളിലെനീര്‍ തുടച്ചു ഇനിയും കരയരുത്‌; കരയുന്നത്‌ വിഡ്ഡിത്തമാണ്‌:

പതിനഞ്ചുവര്‍ഷങ്ങള്‍ ക്കുമുമ്പാണ്‌ ഈ ക്വാര്‍ട്ടേഴ്‌സി
ന്റെ പടികള്‍ കയറുന്നത്‌ (6്പരമോദു മായിട്ട്‌.

പൊതുമേഖലാസ്ഥാപനത്തിലെ സ്റ്റനോ അയിട്ട്‌ വ്യവസായ നഗര
ത്തിലെത്തു മ്പോള്‍ വിനോദിനിക്കെന്നും അത്ഭുതങ്ങളായിരുന്നു. നഗ
രവീഥിയിലെ തിരക്കുകളും,ജനസമൂഹത്തിന്റെ ജീവിതരീതികളും,
ഇടപഴകലുകളും ആശ്ചര്ൃയത്തോടയെ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ.
ഹോസ്റ്റല്‍ വാസവും റൂംമേറ്റിന്റെ അനുഭവകഥകളും പുതുമകളെ
അറിയിക്കുകയായിരുന്നു

കണക്കു കൂട്ടലുകളിലൂടെ, ജീവിത യാഥാര്‍ത്ഥ്യങ്ങളെ എങ്ങിനെ
നേരിടണമെന്ന്‌ സഹപ്രവര്‍ത്തകര്‍ പറഞ്ഞു മനസ്സിലാക്കുകയും (പ
ലോഭിക്കപ്പടുകയും ചെയ്തതിന്റെ അന്തിമഫലമായിട്ടാണ്‌ സഹപ്ര
വര്‍ത്തകനായ, അക്കന്‍ സെക്ഷ്ഷനിലെ പ്രമോദിനെ ജീവിത സഖാവാ
യിട്ട്‌ തെരഞ്ഞെടുത്തത്‌. തികച്ചും(്രായോഗികമായ തെരഞ്ഞെടുപ്പിനെ
കിഴക്കന്‍ മലഞ്ചെരുവിലെ കൃഷിക്കാരനായ അച്ഛനും മൂന്നു സഹോ
ദരങ്ങളും അനുകൂലിക്കുകയും ചെയ്തു.

വിവാഹദിനം കഴിഞ്ഞ്‌ മൂന്നു മാസത്തിനുള്ളില്‍ ക്വാര്‍ട്ടേഴ്സില്‍
വാസം തുടങ്ങിയപ്പോള്‍ സ്വപ്നങ്ങള്‍ക്ക്‌ ആയിരമായിരം വര്‍ണ്ണങ്ങളും
ചിറകുകളുമുഠയി…….

പക്ഷേ, അന്നൊന്നും ഒരാളേക്കാള്‍ ഉയരമുള്ള മതിലുകളെ
അവള്‍ ശ്രദ്ധിച്ചില്ല. കൂടുതല്‍ ബന്ധങ്ങളില്ലാതെ ബാദ്ധൃതകളില്ലാതെ
ഒതുങ്ങിക്കഴിയുന്നതിലുള്ള സുഖവും സന്തോഷവും അനുഭവിക്കു
കയും ചെയ്തു.

ഇന്നവളാ മതിലുകളെ വെറുക്കുന്നു. ആ മതിലുകളാണ്‌ പ്രമോ
ദിന്റെ മാര്‍ഗ്ഗങ്ങളെ, നടത്തകളെ അവളില്‍ നിന്നും മറച്ചുപിടിച്ചിരുന്ന
തെന്ന അറിവില്‍…

തന്റെ ദേഹത്തോട്‌ ഒട്ടിനിന്നിരുന്ന മകളെ അവള്‍ ചേര്‍ത്തു

മകളെ ചേര്‍ത്തു നിര്‍ത്തിയപ്പോഴാണ്‌ അവള്‍ കാണുന്നത്‌, മകള്‍ക്ക്‌
തന്നെക്കാള്‍ ഉയരം വച്ചിരിയ്ക്കുന്നു, ഇനിയും ഈ ക്വാര്‍ട്ടേഴ്‌സില്‍
കഴിഞ്ഞതിന്റെ പകുതിവര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ മകളെ സുരക്ഷി
തമായൊരു ഇടത്തിലെത്തിക്കോിയിരിക്കുന്നു വെന്ന്‌.

പക്ക,

അവള്‍ക്ക്‌ നിസ്സഹായ ആണെന്നൊരു തോന്നല്‍, കൈ
കള്‍ക്ക്‌, ഉടലിന്‌ ശക്തികുറവാണെന്നൊരു ധാരണ………

അഭിശപ്തമായ ആ ഒറ്റ ദിവസം; ആ ദിവസത്തെ ഏതാനും ന
റ്മിഷങ്ങള്‍………..

ആ നിമിഷങ്ങളെ സൃഷ്ടിയ്ക്കാനായിട്ട്‌ തലേന്ന്‌ രാത്രിയില്‍
ഏറ്റ മാനസികപീഡനങ്ങള്‍……..

അന്ന്‌ പ്രമോദ്‌ വീട്ടിലെത്തിയത്‌ പാതിരയോടടുത്ത സമയത്താ
യിരുന്നു . മദൃത്തിന്റെ ഗന്ധം കുറച്ചധികമായിരുന്നു. നാലു സ്നേ
ഹിതരുായിരുന്നു. മുന്നുപേര്‍ തന്റെ സഹപ്രവര്‍ത്തകര്‍ കൂടിയായിരു
ന്നു. അപരിചിതര്‍ യൂണിയന്റെ പ്രവര്‍ത്തകനാണെന്നാണ്‌ പറഞ്ഞത്‌.

പക്ഷെ, അവര്‍ പറഞ്ഞതൊന്നും കൃത്യമായി ഗ്രഹിയ ക്കാനാ
യില്ല.

“ജീ. കെ. നായര്‍, എം ഡി ക്രൂരനാണ്‌ യുണിയന്റെ പ്രവര്‍ത്തനങ്ങളെ തികഞ്ഞഞൊരു ഫാസിസ്റ്റിനെപ്പോലെ കെടുത്തിക്കളയു
വാന്‍ തുടങ്ങുകയാണ്‌ പ്രധാന യുണിയന്‍ നേതാക്കള്‍ക്ക്‌മെമ്മോ
കൊടുത്തു ക്കൊിരിക്കുകയാണ്‌, യൂണിയന്റെ ഒരു പ്രധാന പ്രവര്‍ത്തക
നായ പ്രമോദിനെ തളയാക്കാന്‍ ശ്രമിച്ചു കൊഴിരിക്കുകയാണ്‌. സ്റ്റോറില്‍
കൃര്രിമങ്ങള്‍കാണിച്ചുവെന്ന്‌ കള്ളക്കേസ്‌ ളാക്കാനാണ്‌ ശ്രമം. (പമോദ്‌
പ്രമോഷന്‍ വഴി സ്റ്റോര്‍കീപ്പറായിട്ട്‌ ഒരു വര്‍ഷംതികയുന്നതേയുള്ളൂ.)
ഒരു പക്ഷേ, അതുവഴി പ്രമോദിന്റെ ജോലി തന്നെ നഷ്ടമാകാന്‍
സാധ്ൃതയു്‌, ശിക്ഷയും കിട്ടാം… എങ്ങിനെയും അവനെ നമുക്ക്‌ ഒതു
ക്ണെം, എംഡിയെ, ജീ കെ നായരെ..

അതായിരുന്നു സാരം.

പക്ഷെ, വിശ്വസിയ്ക്കാനേ കഴിഞ്ഞില്ല. ജീ കെ നായരെ അവരെ
ക്കാള്‍ എനിക്കറിയാമായിരുന്നു. രുവര്‍ഷമായി ജി കെ നായരുടെ പേ
മ്സനല്‍ സ്റ്റെനോ ആയിട്ട്‌….. നിഷ്ക്കളങ്കമായ ആ മുഖത്തിന്‌ പിറകില്‍,
ജ്വലിയ്ക്കുന്ന ആ കണ്ണുകള്‍ ക്കുള്ളില്‍, സദാസമയവും കാണുന്ന വശ
മായ പുഞ്ചിരിയ്ക്കു പിന്നില്‍ …….. ഇല്ല, ഒരിക്കലും അത്രയും ക്രൂരന
യ ഒരുവ്യക്തിയുഠാവില്ല……. നിങ്ങള്‍ ടി ശരിയാണെങ്കില്‍…
മറ്റാരോ ആണ്‌ അതിനുപിന്നില്‍ കളിക്കുന്നത്‌… നോ…..നോ….. ന
യര്‍സാറിന്‌ അതിനു കഴിയില്ല അത്ത്‌ പ്രമോദ്‌…

പ്രമോദ്‌ പൊട്ടിച്ചീറുകയായിരുന്നു നി ചേരിയിലെ ഒരു ഭര്‍ത്താ
വിനെപ്പോലെ സ്വന്തം ഭാരൃയെ മറ്റുള്ളവര്‍ക്ക്‌ മുന്നില്‍ വച്ച്‌…

(പമോദിന്റെ ആ വാക്കുകള്‍ ഇപ്പോഴും പെരുമ്പറപോലെ ചെവി
കളില്‍ അലയ്ക്കുന്നു ം

ം നിനക്കും അവനും തമ്മിലെന്താടി ബന്ധം …….. അവനെപ്പറ്റി
പറയുമ്പോള്‍ നീ ഇത്ര ചൊടിക്കുന്നത്‌. കം അപ്പോ… ഏസി മുറി

യില്‍കയറിയിരുന്ന്‌ നിനക്കതാണോടി പണി…

കണ്ണുകളടച്ച്‌, കാതുകള്‍ പൊത്തി പ്രമോദിന്റെ മുന്നില്‍,
കാല്‍ക്കല്‍ നിലത്ത്‌ കുത്തിയിരുന്നു…

പിന്നീടവര്‍ തന്നെ ഇന്‍ഫര്‍മേഷന്‍ പ്രകാരം, അല്പം
പോലും വിഴ്ചവരുത്താതെ ചെയുകയായിരുന്നു.

പിറ്റേന്ന്‌,

പീഡനങ്ങളേറ്റ്‌, ഉറങ്ങാന്‍ കഴിയാതെ മരവിച്ചു പോയിരുന്നൊരുമന
സ്സ്റായിരുന്നു.

പലപ്രാവശ്യം സോപ്പുപതപ്പിച്ച്‌ കഴുകികളഞ്ഞിട്ടും ശരീരം
വൃത്തിയായില്ലെന്ന്‌ തോന്നലായിരുന്നു. പലവസ്ര്രങ്ങള്‍ മാറ്റിയുടു
ത്തിട്ടും ഭംഗിയായില്ലെന്ന തോന്നലായിരുന്നു.

സഹപ്രവര്‍ത്തകര്‍ ചോദിക്കുകകൂടി ചെയ്തതാണ്‌ എന്തുപറ്റി
യെന്ന്‌ ചില്‍ ഒരു ചിരിവരുത്തുകമാധ്തമാണ്‌ ചെയ്ത്‌ ……..

എംഡിയുടെ മുറിയില്‍ വച്ച്‌ പതിനഞ്ചുമിനിട്ട്‌ നീ ഒരു ഡിക്റ്റേ
ഷന്‍ ………. ഉച്ചക്ക്‌ മുമ്പു തന്നെ ഡിക്റ്റേഷന്‍ കഴിഞ്ഞ്‌ പുറത്തിറങ്ങി,
അടഞ്ഞവാതിലല്‍്ക്കല്‍ തളര്‍ന്നു നിന്നു, മുഖം കലുഷമായിരുന്നു, മുടി
യും വസ്ധ്രവും അലങ്കോലമായിരുന്നു.

ആദ്യം ക ആള്‍ പ്യൂണ്‍ ദാമോദരനായിരുന്നു. അയളോടുതന്നെ
പറഞ്ഞു.

അയാളെന്നെ …… ജി കെ നായര്‍ എന്നെ… മേശക്ക്‌ അപ്പുറത്ത്‌
എഴുന്നേറ്റ്‌ നിന്ന്‌, മുഖം കൈകളില്‍ എടുത്ത്‌ എന്റെ ചുുകളില്‍……..

പൊട്ടിക്കരഞ്ഞുകെ്‌ തന്നെ സഹപ്രവര്‍ത്തകരുടെ നടുവിലേക്ക്‌
ഓടിയെത്തി. ചുറ്റും കൂടിയ പത്തോ ഇരുപ തോ സ്ത്രീ പുരുഷന്മാര്‍ക്ക്‌
മുന്നില്‍വച്ച്‌ വിളിച്ചുപറഞ്ഞു.

അയാളെന്നെ പീഡിപ്പിക്കയായിരുന്നു. …… വളരെ നാളുകളാ
യിട്ട്‌……… ശാരീരികമായിട്ട്‌…….. എല്ലാം സഹിക്കുകയായിരുന്നു…………
ഒരു സ്ധത്രീയായതുകെഠ്മാത്രം……… മടുത്തു…….

അത്രയധികം (്രകോപനങ്ങളില്ലാതെ ഒഴുകിയെത്തിയിരുന്ന
അരുവിപെട്ടുന്ന്‌ താഴേയ്ക്ക്‌ കുത്തി ഒലിക്കുകയായിരുന്നു. അതോ
ടൊപ്പം ഒലിച്ചു കൊരുന്ന ഒരു പൊങ്ങുതടിയും…….

ശക്തിയായ വീഴ്ചയില്‍ പൊങ്ങുതടിയുടെ കുറെ ഭാഗങ്ങള്‍
തകര്‍ന്നു പോകുകയും അതിന്റെ സ്വതസിദ്ധമായിരുന്ന രൂപം നഷ്ടമാ
വുകയും ചെയ്തു.

ശേഷം വളഞ്ഞ്പുളഞ്ഞ്‌ ഇരുവശത്തുമുള്ള കരയില്‍ തട്ടി, പ
റകളില്‍, പാറമടക്കുകളില്‍ തടഞ്ഞ്നിന്ന്‌, വീം ഒഴുകിക്കൊരുന്നു,

വിനോദിനി ആ പൊങ്ങുതടിപോലെയായിരുന്നു.

നൂറുകണക്കിന്‌ കണ്ണുകള്‍ക്ക്‌ മുന്നില്‍, അന്വേഷണ കമ്മീഷന്റെ
മൂന്നില്‍……

വിശ്വാസൃതപോരാഞ്ഞ്‌ മറ്റൊരു അന്വേഷണക്ക മ്മീഷനുമു
ന്നില്‍…….

ആരോപണത്തിന്റെ പേരില്‍, വീമൊരന്വേഷണക്കമ്മീഷന്റെ
മുന്നില്‍….

ആയിരമായിരം ചോദ്യങ്ങള്‍ക്ക്‌ ഉത്തരമായി…….

അംഗപ്രതൃംഗ വിശദീകരണങ്ങള്‍ കൊടുത്തുകെട്‌, പീഡനമെ
ങ്കിലും ജി. കെ നായരുടെ സ്പര്‍ശനത്താല്‍ അനുഭവിച്ചത്‌ സുഖമോ
ദു:ഖമോ എന്നുവിശദിീകരിച്ചു കെട്‌, പ്രമോദിന്റെ സാമിപൃമോജ്ികെ
നായരുടെ സാമിപൃമോ കൂടുതല്‍ അഭികാമൃമെന്ന്‌ വൃക്തമാക്കിക്കെട്‌,
ഒരു സ്ത്രീയെന്ന പേരില്‍ ആരെയാണ്‌ കൂടുതല്‍ പ്രിയമെന്ന്‌…….

ഏഴോ,എട്ടോ മാസങ്ങള്‍ക്ക്‌ ശേഷം, കമ്മിഷന്‍, മേലധികാരി
കള്‍ക്ക്‌ കൊടുത്ത വിശദീകരണത്തിനൊടുവില്‍ എഴുതി:

വിഭ്രാന്തിയാലോ, പ്രേരണയാലോ വിനോദിനിക്ക്‌ ഉായ തോന്നല്‍
മാധ്രമാണ്‌ ഈ പീഡനകഥ. ജി.കെ. നായര്‍ നിരപരാധിയും, ന
ിഷ്കളങ്കനും, മാനൃനുമായ വ്ൃക്തിയാണ്‌. അദ്ദേഹത്തിന്റെ പേരിലൂഠയ
ഈ ആരോപണത്തിന്റെ പിന്നിരു പ്രവര്‍ത്തിച്ച ശക്തികളെ കത്ത്തേ
തും ശിക്ഷിക്കേതുമാണ്‌….

വിനോദിനി വീും കരക്കടുത്തിരിയ്ക്കുന്നു.

തീരത്തിന്റെ ഉറപ്പുള്ള മണ്ണില്‍ ചവിട്ടി അവള്‍ കരയില്‍ കയറി
നിന്നു, തിരിഞ്ഞുനോക്കിയപ്പോള്‍ അരുവി വീും ഒഴുകിയകലുകയാ

അവളുടെ കണ്ണുകള്‍ തെളിയുകയാണ്‌, മനസ്സ്‌ ഉണരുകയാണ്‌.
ശരീര ധമനികളില്‍ പുതുരക്തം നിറയുകയാണ്‌.

അവള്‍ക്ക്‌ അടുത്ത ക്വര്‍ട്ടേഴ്സുകളില്‍ താമസിക്കുന്നവരെ കാണ
ണമൊെന്നു തോന്നി. മതിലിനടുത്തെത്തിയപ്പോഴാണ്‌ അതുവഴികാണാ
നാവില്ലലെന്ന്‌ ഓര്‍ത്തത്‌. അവള്‍ ഗെയിറ്റുവഴി പുറത്തേക്കുവന്നു. അടു
ത്തുള്ള ” ക്വാര്‍ട്ടേഴ്സ്സുകളില്‍, എല്ലായിടത്തും വിശേഷങ്ങള്‍ തിരക്കി,
അന്വേഷണങ്ങള്‍ പറഞ്ഞു…

പക്ഷെ, ചില നാവുകളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അവളെ
നടുക്കിക്കൌരുന്നു.

(്രമോദിനെപ്പററി നനു

സ്റ്റോറില്‍ നിന്നുംകാണാതായ വസ്തുക്കളെപ്പറ്റി, അതിന്റെ
ലക്ഷക്കണക്കിനുള്ള വിലയെപ്പറ്റി, വിജിലന്‍സ്‌ അന്വേഷണത്തെപ്പ

പക്ഷെ, പസ്പരമോദിന്‌ ഇരധ്ത അധികം പണത്തിന്റെ ആവശ്യ
മെന്താണ്‌……… വിവാഹശേഷം തന്റെ വരുമാനത്തില്‍ അത്യാ
വശ്യം ചെലവുകള്‍ കഴിഞ്ഞുള്ള തുകയും പ്രമോദിന്റെ പക്കല്‍ തന്നെ
യാണ്‌ ഏലല്‍്പ്പിച്ചിരുന്നത്‌. അടുത്ത ബന്ധൂക്കളെപ്പോലും അകമഴിഞ്ഞ്‌
സഹായിക്കുന്നതായി അറിവുമില്ല. പിന്നീട്‌ എന്തിനുവോിയാണീ പ
ണമൊക്കെ ചെലവഴിച്ചത്‌…………

വിനോദിനി ഒരു കാര്യം അറിയുകയാണ്‌; ഒറ്റക്കാരൃം മാത്രം

വിനോദിനിക്ക്‌ ഒന്നുമറിയിട്ലെന്ന്‌………

വിനോദിനി ഒരാളില്‍ക്കുടുതല്‍ ഉയരമുള്ള മതിലുകള്‍ക്കുള്ളി
ലായിരുന്നെന്ന്‌………

പക്ഷെ, പ്രമോദ്‌ ……

റിശ്രിയേഷന്‍ ക്ലൂബിന്റെ വരാന്തയില്‍…. ഉറുമ്പുകള്‍ ചാലുവച്ചുതീ
രുന്നിടത്ത്‌, വായില്‍ നിന്നും നുരയും പതയുമൊഴുകി…..ഒഴിഞ്ഞ മദ
ക്കൂപ്പിയോടും ഗ്ലാസ്സ്ിനോടുമൊപ്പം ചെറിയൊരു വിഷ ബോട്ടിലുമാ
യിട്ട്‌…

വിനോദിനി ജനാലവഴി പുറത്തേക്ക്‌ നോക്കിയിരുന്ന അവളുടെ
കണ്ണുകളുടെ ദുരക്കാഴ്ചയെ മതിലുകള്‍ മറയ്ക്കുകയാണ്‌.




വേട്ട

കാഞ്ഞിരപ്പിള്ളിക്കാരന്‍ സണ്ണിച്ചനും, പൊന്‍കുന്നത്തുകാര൯
ബേബിച്ചനും സുഹൃത്തുക്കളാണ്‌. സണ്ണിച്ചന്‍ വെളുത്തു തടിച്ചിട്ടും
ബേബിച്ചന്‍ ഇരുനിറത്തില്‍ പൊക്കം കൂടിയിട്ടും

സാഈഹൃദത്തിന്‌ രു രരസംവത്സരക്കാലത്തെ പഴ
ക്കമുഠാവും. തൂാടക്കം രാളും പത്താഠതരത്തില്‍ൽല്‍ ആദാൃമാ
യി തോല്‍വി എറ്റുവാങ്ങി (ആദ്യമായി തോല്‍വി എന്ന്‌ ഉപയോഗി
ക്കാന്‍ കാരണം പിന്നീട്‌ നാലോ അഞ്ചോ പ്രാവശ്യം ആവര്‍ത്തിച്ച
ശേഷമാണ്‌ ആ മാര്‍ഗ്ഗം നമുക്ക്‌ വിധിച്ചതല്ലെന്ന അറിവില്‍ വിടവാങ്ങിയത്‌ ) പൊന്‍കുന്നത്തെ പ്രശസ്തമായൊരു ടുട്ടോറിയല്‍ കോളേജില്‍ വിധി തേടിയെത്തിയപ്പോഴാണ്‌.

അവരുടെ ബന്ധം ആഴത്തില്‍ ശാന്തസമുദ്രവും പരപ്പില്‍
മരുഭുമിയുമായി പരിണമിച്ചത്‌ പൊതുസ്വഭാവങ്ങള്‍ കെഠാ
കാഠ.

(പൊതുസ്വഭാവങ്ങള്‍: പുകവലി, മദൃപാനം, അത്യാവ
ശ്യം അടിപിടി, സര്‍ക്കാരുവനത്തില്‍ നിന്നും പക്ഷി, മൃഗവേട്ടു, കൂടാതെ ചില്ലറ ചാപല്യങ്ങളും)

ആമുഖം കഴിഞ്ഞിരിക്കുന്നു. ഇനിയും ഫ്‌ളാഷ്ബാക്ക്‌ സീനുക

[0

ളാണ്‌.

സ?ദ്റാഷ്ചരിീ വണ്ടി:

സണ്ണിച്ചനും ബേബിച്ചനും ഇരുപത്തിരുവയസ്സ്‌ തികഞ്ഞിരിക്കുന്നു.
അതിനായുള്ള മദ്യപാനവും കാട്ടിറച്ചിതീറ്റയും കഴിഞ്ഞ്‌ സാധാരണ
ജീവിതത്തിലേക്ക്‌ തിരിച്ചെത്തിക്കഴിഞ്ഞ ഒരു സായം സന്ധ്യയില്‍,
അന്ന്‌ രാളും അന്തിയുറങ്ങുന്നത്‌ സണ്ണിച്ചന്റെ വീട്ടിലാണ്‌

സണ്ണിച്ചന്റെ അപ്പന്‍ കുരിശുവര കഴിഞ്ഞ്‌ വരാന്തയില്‍ ചാരു
കസാലയില്‍ നാീുനിവര്‍ന്ന്കിടന്ന്‌ ചെറിയൊരു മയക്കത്തിലേക്ക്‌ വഴുതിപ്പോയ നേരത്താണ്‌, രാളും വീടിന്റെ പടിഞ്ഞാറുമാറി നേര്‍ത്ത ഇരുളില്‍ നിന്ന്‌ ഓരോ സിഗററ്റുവലി കഴിഞ്ഞ്‌ അകത്തേക്ക്‌ കടക്കാനായി വരാന്തയില്‍ കയറിയത്‌.

“ങാ രുമവിടെ നിന്നെ.”

നിന്നു.

““ഇങ്ങനെയല്ലാമങ്ങുകഴിഞ്ഞാ മതിയോ ബേബിച്ചാ………?

ബേബിച്ചന്‍ അന്താളിച്ചു പോയി, സണ്ണിച്ചനും.

“വീടും കൂടും കുമ്മാട്ടിക്കായു മൊന്നും വോന്നായോ ?”

“ഓ….. വേണം……………..””

“പിന്നെ… എന്നതാടാവുവ്വേ…………. മൂക്കീന്നൂ പല്ലുമുളച്ചു കഴി
ഞ്ഞേച്ചാ……..

“അല്ല…. അത്‌………………..

തമ

“എന്നാ പിന്നെ താമസ്സിക്ക”

ഓ.”

പിറ്റേന്നു മുതല്‍ രാളും പെണ്ണു വേട്ടുക്കിറങ്ങി.

“വകേംതൊകേമെല്ലാം’ നോക്കി നിരന്തരം ഒരു ബ്രോക്ക
റും പിന്നാലെ കൂടി.

പാല, പൈയ്ക, ഭരണങ്ങാനം, ഈരാറ്റുപേട്ട, ഏരു
മേലി, മണിമലവഴിയെല്ലാം വേട്ടയാടി നടന്നു.

കേക്കുതിന്നു, ബിസ്ക്കറ്റ്തിന്നു, മിക്ച്ചറു കൊറിച്ചു ചായകുടിച്ച.

ഒടുവില്‍ മനസ്സ്റില്‍പിടിച്ചതു രണ്ണെത്തിനെ കത്ത്തി. ഈരാറ്റുപേ
ട്ടയിലൊരു മേഴ്സിക്കുട്ടി, ഏരുമേലിയിലൊരു ഗ്രേസിക്കുട്ടി……

ഇഷ്ടപ്പെട്ടു വന്ന പ്പോള്‍ ആര്‌ ആര്‍ക്കെന്നുതിരിക്കാനാവാതെ
കണ്‍മിഴിച്ചു. ബേബിച്ചന്റെ വല്ല്യപ്പച്ചന്‍ കിഴികെട്ടി സൂക്ഷിക്കുന്ന ഒരു വെള്ളി നാണയമെടുത്ത്‌ “ ടോസ്സറു” ചെയ്തു

ടോസിന്റെ ഫലമായി മേഴ്സിക്കുട്ടി സണ്ണിച്ചന്റെയും, ഗ്രേസിക്കുട്ടി
ബേബിച്ചന്റെയും വാരിയെല്ലായി.

സസ?ദ്മീനയഷ്ഷരി ര്‌

സണ്ണിച്ചന്‌ വല്ലൃപ്പച്ചന്മാരുമുതല്‍ സൂക്ഷിച്ച്‌ പെരുപ്പിച്ചു വന്നിരു
ന്നെതില്‍ പത്തിരുപതു ഏക്കര്‍ സ്ഥലവും ഒരു വിടും താമസിക്കാന്‍
കിട്ടി. അതിലൊട്ടും കുറവില്ലാത്തതുതന്നെ ബേബിച്ചനും കിട്ടി. രാളും
സുഖമായി വാഴുന്നു.

ബേബിച്ചന്‍ ഒരു മകനേയുള്ളു; ജോജോമോന്‍- പതിനാലു വയ
സ്സ്ായിരിക്കുന്നു.

സണ്ണ്ിച്ചന്‌ ഒരു മകളും, ഒരു മകനുമാണ്‌. ജിജ്ിമോള്‍ക്ക്‌
ജോജമോമോനേക്കാള്‍ മൂന്നു മാസത്തെ ഇളപ്പമു്‌. ജിജോമോനന്‍ പത്തു വയസ്സും.

ബേബിച്ചന്‍, സണ്ണിച്ചന്റെ ഇരുനിലബംഗ്ലാവിന്റെ തെക്കോട്ടുള്ള
ബാല്‍ക്കണിയില്‍, ഒരു പെഗ്ശ്‌ വിസ്ക്കി അകത്താക്കി കഴിഞ്ഞ്‌, പെ
ന്തമ്പുഴക്കാടുകളിലെവിടെനിന്നോ പിടിച്ച കാട്ടുപന്നിയുടെ മുഴുത്ത
ഒരു കഷണം മാംസം തന്നെ വായിലിട്ട്‌ ചവച്ച്‌, അടുത്ത ഒരു പെഗ്ശ്‌
കൂടി ഗ്ലാസ്സിലെടുത്ത്‌ തെക്കോട്ടു നോക്കി നില്‍ക്കുകയാണ്‌

സണ്ണിച്ചനാണെങ്കില്‍ രണ്ണെം കഴിച്ചിട്ട്‌ മൂന്നാമത്തേത്‌ ഗ്ലാസ്സ്റില്‍ പ
കര്‍ന്നുവച്ച്‌ ഒരു വില്‍സ്‌ സിഗററ്റ്‌ കത്തിക്കുന്ന തിരക്കിലാണ്‌ .

ബാല്‍ക്കണിയില്‍ അങ്ങനെ നോക്കിനില്‍ക്കു മ്പോഴുള്ള സുഖം

താഴെ വിശാലമായ മുറ്റം കടന്നാല്‍ പുല്ലു പതിച്ചചൊരു
ഉദ്യാനം, ഉദ്യാനത്ത്‌ അത്യാവശം പൂച്ചെടികള്‍, തണല്‍ വൃക്ഷ
ങ്ങള്‍ …………….ംം വൃക്ഷച്ചുവടുകളില്‍ ഇരിപ്പിടങ്ങള്‍…

അവിടെ മക്കള്‍ മൂന്നുപേരും എന്തെല്ലാമോ കളികളിലാണ്‌ .

ഉദൃഠനത്തെ തുടര്‍ന്ന്‌ റബര്‍ തോട്ടം തുടങ്ങുകയായി. സ
ണ്ണിച്ചന്റെ ഏറ്റവും നല്ല മരങ്ങളാണവിടെ……………. പിന്നെ മണിമലയാര്‍ വെള്ളം കുറഞ്ഞൊഴുകുന്നു. പിന്നീടും സണ്ണിച്ചന്റെ റബര്‍ തൈകള്‍

തന്നെ.
രണ്ണെം ഉള്ളില്‍ ചെന്നപ്പോള്‍ ബേബിച്ചന്‍ ഒരു തരി
പ്പൊക്കെ അനുഭവപ്പപെട്ടു തുടങ്ങി……….

സില്‍ക്ക്‌ ജുബ്ബ ഒട്ടിത്തുടങ്ങി…..

പുറത്തുനിന്ന്‌ ഒരു കാഠറ്റെങ്കിലും വന്നിരുന്നെങ്കില്‍ നന്നായിരു
ന്നെന്നു തോന്നി .

ഫാനിന്റെ സ്വിച്ച്‌ ഓണ്‍ ചെയ്ുയുന്നതിനുപവോിയും, ഒരു വിസ്ക്കി കൂടി കരസ്ഥമാക്കുന്നതിന്‌ വോിയുമായിട്ട്‌ ബേബിച്ചന്‍ തിരിയുമ്പോ
ഴാണ്‌ ഒരു ദൃശ്യം ദൃഷ്ടിഗോചരമായത്‌.

ആദ്യം, വിസ്ക്കിനല്‍കിയ, കണ്ണിന്റെ മൂടലാണെന്നാണ്‌ കുരു
തിയത്‌; പക്ഷെ, ഒരിക്കല്‍കൂടി സൂക്ഷ്മതയോടെ വീക്ഷിച്ചപ്പോള്‍
വ്ൃക്തമായി.

രു കുഞ്ഞാറ്റക്കുരുവികളെപ്പോലെ, കൊക്കുരുമ്മി, മേലുരുമ്മി,
തൂവലുകള്‍ അകത്തിപേനുകളെ നോക്കി………

ജോജോമോനും, ജിജിമോളും………

ജോജിമോന്‍ അതൊന്നും ശ്രദ്ധിക്കാതെ പോപ്പി പട്ടിക്കുട്ടിയോ
ടൊത്ത്‌ പന്ത്‌ കളിക്കുകയാണ്‌.

ആദ്യം ലേശം അസ്വസ്ഥതയാണ്‌ തോന്നിയത്‌.

പക്ക, അടുത്ത നിമിഷംതന്നെ അസ്വസ്ഥതയുടെ കാര്യമില്ലെന്ന്‌
തോന്നി.

എന്തുകെട്‌ അവര്‍ക്കു തമ്മില്‍ വിവാഹം ചെയ്തു കൂടാ…….
എങ്കില്‍ സണ്ണിച്ചനുമായുള്ള ബന്ധം കൂടുതല്‍ ദൃഡ്മമാവുകയല്ലെ

സണ്ണിച്ചാ………. നീ അതാന്നും കഠാടാ ഉവ്വേ…”

സണ്ണിച്ചന്‍ നല്ല ഫോമിലായിക്കഴിഞ്ഞിരുന്നു. ബേബിച്ചന്‍തന്നെ
അയാളെ കസേ രയില്‍നിന്നും വലിച്ചുയര്‍ത്തി, ബാല്‍ക്കണി കൈവ
രിക്കടുത്തുനിര്‍ത്തി ദൃശ്യം കാണിച്ചു പറഞ്ഞു കൊടുത്തു.

“എന്നാ പിന്നെ അങ്ങനെതന്നെ ആട്ടെടാ ബേബിച്ചാ……………
നമ്മുടെ പണികൊറച്ചല്ലോ……………. റ

പിന്നെ, ആര്‍ത്തലച്ചുള്ള ചിരി, ആ സന്തോഷത്തില്‍ വിസ്‌
ക്കികുപ്പികള്‍ രണ്്ണെം കാലിയായി, നാലഞ്ചു പ്പലെയ്റ്റ്‌ പന്നിയിറച്ചിയും.

സ നമ്ഷരീ മുന്ന്‌:

സണ്ണിച്ചന്റെ ബംഗ്ലാവിന്റെ സിറ്റൂട്ട്‌.

കസേരകളില്‍ വിഷാദമഗ്നനായിരിക്കുന്ന സണ്ണിച്ചനും, ബേബിച്ചന
൭൦.

അകത്തുനിന്നും മേഴ്സിക്കുട്ടിയും ഗ്രേസിക്കുട്ടിയും മക്കളും ഇറ
ങ്ങിവരുന്നു.

ജോജോമോനും, ജിജിമോളും യാത്രക്കുള്ള വേഷത്തിലാണ്‌;
അവര്‍ രാളും പത്താഠതരം (പശസ്തമായിതന്നെ പാസ്സായി. പ്ലസ്ടു
സ്കൂള്‍ തേടി കുറച്ചകലെയുള്ള നഗരത്തിലേയ്ക്ക്‌ യാ്രയായിരി

യ്ക്കുകയാണ്‌.

മേഴ്‌സിക്കുട്ടിയും ഗ്രേസിക്കുട്ടിയും കരഞ്ഞ്‌ മുഖം വീര്‍പ്പിച്ചിരി
ക്കുന്നു. ജിജിമോള്‍ക്കും ദു:ഖമ്്‌. ജോജോ മോന്‍ ഉഷാറായിട്ടാ
ണ്‌.

മേഴ്സിക്കുട്ടിപറഞ്ഞു.

ജോമജോമോനേ…………. നിന്നെ ഏല്‍പ്പിച്ചാവിടുന്നത്‌, എ
ന്നും ജിജിമോളെ കാണണം, എല്ലാ ഞായറാഴ്ചയും രാളുംകൂടി പ
ളളിപോണം……….. നല്ലോണം പഠിച്ചോണം………….. ഇ

“ആന്റി പ്രത്യേകം പറയണോ, ഞാന്‍ നോക്കില്ലായോ…””

ജിജിമോളുടെ ചുത്തൊരു പുഞ്ചിരി പൂത്തു. ജോജോമോന്റെ
മുഖത്ത്‌ ആഹ്ലാദം വിരിഞ്ഞു.

ഇറദിയുക ഒരു ക്ക്ലൈമാക്സന്സ്‌ സനാണ്‌.

ക്ലൈമാക്സിലെത്താന്‍ രുപ്പാവശ്ൃയം മണിമലയാറ്‌
കുലംകുത്തിയൊഴുകി.

റെയിന്‍ഗാര്‍ഡ്‌ ഉളായിരുന്നതിനാല്‍ രു വര്‍ഷവും സണ്ണിച്ചന്‍ റബ
ര്‍വെട്ടുനിര്‍ത്തിയിട്ടില്ല.ഷീറ്റിന്‌ നല്ല വിലയും കിട്ടുന്നതിന്നാല്‍ സണ്ണിച്ചനറും, അപ്പന്‍ വല്ലൃപ്പന്മാരെപ്പോലെ പെരുപ്പിക്കുകയാണ്‌.

കാര്‍ മേഘങ്ങളെകെഠ്‌ ഒരു ഇരു സന്ധ്യ…… ബാഅആഅ
ക്കണിയില്‍ നിന്ന്‌ ആകാശത്തേക്ക്‌ നോക്കിയാല്‍ മാത്രമേ കുറച്ച്‌
വെളിച്ചമുള്ളു വെന്ന്‌ സണ്ണിച്ചന്‌ തോന്നി.

റബര്‍ മരങ്ങളെല്ലാം തഴച്ചു പന്തലിച്ചു നില്‍ക്കുന്നു. ആറ്റിറമ്പില്‍
നില്ക്കുന്ന മൂന്നുനാലു തേക്കിന്‍തൈകള്‍ വളര്‍ന്ന്‌ റബ്ബര്‍ മരങ്ങള്‍ക്ക്‌
മുകളിലെത്തി.

ബാല്‍ക്കണിയില്‍ നിന്നും കാണാം, ഗൈറ്റ്‌ കടന്ന്‌ ഒരു ജീപ്പ്‌
ലൈറ്റ്‌ തെളിച്ച്‌ വരുന്നത്‌…………………….

സണ്ണിച്ചന്‍ താഴേക്കിറങ്ങി.

കാര്‍ പോര്‍ച്ചില്‍ സര്‍വ്വസ്വത്ര്ത്രൃവും എടുത്താണ്‌ ജീപ്പ്‌ കയറ്റി
നിര്‍ത്തിയത്‌.

ജോജോമേോന്‍ ജിപ്പില്‍നിന്നും ഇറങ്ങിയപ്പോള്‍ മേഴ്‌
സിക്കുട്ടിയുടെ ഉള്ളുപിടഞ്ഞു.

“എന്താ മോനേ?”

“ഒന്നുമില്ലഠന്റി, ഇവന്മാര്‍ക്ക്‌ നമ്മുടെ നാട്രൊക്കെ
യൊന്നു ചുറ്റി കാണണം.” യൊന്നു ചുറ്റി കാണണം.”

ജോജോമോനേയും രു സ്‌നേഹിതരെയും മേഴ്സിക്കുട്ടി
ഡ്രോയിംഗ്‌ റൂമിലേക്ക്‌ സ്വാഗതം ചെയ്തു. അപ്പോഴേയ്ക്കും സണ്ണിച്ചനറും എത്തിച്ചേര്‍ന്നു.

“അങ്കിള്‍, ഇവന്‍ അനന്തു തിരുവനന്തപുരത്തുകാരനാ, അച്ഛന്‍
സ്വെക്രട്ടറി, അവന്‍ അനനസ്സറ്‌ കോഴിക്കോട്ടു ബാപ്പാക്ക്‌ തടിക്കച്ചോടം.

ചെമ്പിച്ച താടിമീശകളുള്ള അനന്തുവും മീശയേകിളുക്കാത്ത
അനസ്സും, സണ്ണിച്ചന്‌ സന്തോഷമായി.

മേഴ്‌സിക്കുട്ടിക്ക്‌ പിന്നീട്‌ ഒരു പെരുന്നാളിന്റെ തെരക്കായിരുന്നു.

കോഴി, മാട്‌, പന്നി, കരിമീന്‍…..ചപ്പാത്തി, ചോറ്‌…………………

പാതിരകഴിഞ്ഞ്‌, മേല്‍ കഴുകി അവള്‍ ബഡ്റൂമില്‍ എത്തിയ
പ്പോഴേയ്ക്കും റബര്‍മരച്ചുവടുകളിലേക്കും തണുപ്പ്‌ അരിച്ചരിച്ച്‌ ഇറ
ങ്ങിക്കഴിഞ്ഞിരുന്നു. എവിടെയോ ഇരുന്ന്‌ ഒരു നരിച്ചീറ്‌ മോങ്ങുന്നത്‌
കേട്ടു. സണ്ണിച്ചന്‍ നല്ല ഉറക്കത്തിലായിക്കഴിഞ്ഞിരുന്നു…..

കതകിലെ മുട്ടുകേട്ടിട്ടാണ്‌ അവള്‍ കതക്‌ തുറന്നത്‌.വാതില്‍ക്കല്‍
ജോങജ്മോമോന്‍, അനന്തു, അനസ്സ്‌…..

“എന്താ മക്കളെ

“ആന്റി അങ്കിളിനെ വിളിച്ചെ…….ഈ അനന്തുവിന്‌ എന്തോ പറയാനുന്നെ……. ””

മദ്യത്തിന്റെ തളര്‍ന്ന താഴ്വാരത്തില്‍നിന്നും സണ്ണിച്ചനെ
പൊക്കിയെടുക്കാന്‍ മേഴ്‌സിക്കുട്ടി വളരെ പണിപ്പെട്ടു. എഴു
ന്നേറ്റ കട്ടിലില്‍തന്നെ, വീര്‍ത്തകണ്‍പോളുകളുമായി, ചുവന്ന
കണ്ണുകളുമായി സണ്ണിച്ചന്‍ ഇരുന്നു.

“അങ്കിള്‍, ഈ അനന്തുവിന്‌ കുറച്ച്‌ പണം വേണം…..

“മേനേ അനന്തു……… ഇവിടരിക്കടാകുവേ………………. റ

““നെനക്കെത്രകാശാ വോിയത്‌………….. റ?

“ഉം… എ രീ ലാക്്‌സ്‌…… ബാലന്‍സ്‌ ഞാന്‍ ചോദിക്കുമ്പോള്‍……………!”

““ങേ……… എന്തായിത്‌

ി

“ശരിയ അകങ്കിള്‍…………

സണ്ണിച്ചന്റെ ശിരസ്സില്‍ നിന്നും മദ്യം ചോര്‍ന്നിറങ്ങിപ്പോയി. മേഴ്സിക്കുട്ടി കണ്ണുകള്‍ മിഴിച്ചുനിന്നു പോയി.

“അങ്കിളിന്‌ ബുദ്ധിമുട്ടാണെങ്കില്‍ വേ……. കാഷ്‌ ഉാക്കാന്‍ എനി

അനന്തുവിന്റെ ചുവക്കുന്ന മുഖം, അനസ്സ്റിന്റെ ഇരുളുന്ന മുഖംം
ജോജോമോന്റെ ചിരിമായുന്ന മുഖം……………

സണ്ണിച്ചന്‌ ഒന്നും മിഠനാവാതെയായിപ്പോയി.

അനന്തു നീട്ടിക്കാണിച്ച ചിത്രങ്ങള്‍…………

സണ്ണിച്ചനും മേഴ്സിക്കുട്ടിയും ഒരിക്കല്‍കു.

ജിജ്മിമോളുടെ ചിത്രങ്ങളാണ്‌, നഗ്നയായിട്ട്‌, ഉറങ്ങിക്കിടക്കുന്നതാ

“ഇത്വിറ്റ്‌ പണം ഉാക്കാന്‍ ഞങ്ങള്‍ക്ക്‌ അറിയാം……… വേറെ
വീഡിയോ ഫിലിമു്‌… എന്തര്‌ ഡാഡിയ്ക്കും മമ്മിക്കും ഓരോന്നെടു

ഒറ്റ നിമിഷത്തിനു ശേഷം…….

സണ്ണിച്ചന്‍ പതറിപ്പോയ ആ ഒറ്റനിമിഷത്തിനുശേഷം…

മേഴ്സിക്കുട്ടിയുടെ തുറന്നിരുന്ന കണ്ണുകള്‍ക്കുമുമ്പില്‍…….

കിടക്കക്ക്‌ ചുവട്ടില്‍ കരുതിവച്ചിരുന്ന ഇരുതലമൂര്‍ച്ചയുള്ള കത്തി
യാല്‍…..വേട്ടുക്കാരന്റെ ദൃഡ്ദമമായ കാല്‍വെപ്പുകളോടെ ………. നാഭിതുറന്ന്‌, നെഞ്ചുപിളര്‍ന്ന്‌, ഗളം മുറിഞ്ഞ്‌ …………………….

മേഴ്‌സിക്കുട്ടിയുടെ ബഡ്ഡ്‌ റൂമിലെ മിനുത്ത തറയില്‍ മ
ണിമലയാഠററ്‌ കുലംകുത്തിയൊഴുകുംപോലെ രക്തമൊഴുകി, അ
തില്‍കിടന്ന്‌ പിടഞ്ഞ്‌……….

മജോജമോമോന്‍,

അനന്തു,

മേഴ്‌സിക്കുട്ടി കണ്ണുകള്‍ പൊത്തി കാലുകള്‍ തളര്‍ന്നു, മു
ട്ടുകുത്തി, ഭിത്തിയില്‍ ചാരിയിരുന്നു.




സാന്ത്വനം

കമല നല്ല ഉറക്കത്തിലായിരുന്നു.അര്‍ദ്ധരാതധ്രികഴിഞ്ഞ നേരത്ത്‌
പൂര്‍ണ്ണനിദ്രയിലാകുന്നതൊരു തെറ്റല്ല. പകലന്തിയോളമുള്ള പണി
കള്‍ക്കുശേഷംതണുത്ത വെള്ളത്തി കുളിക്കുകകൂടി ചെയ്തു,

കുളി തണുത്തവെള്ളത്തില്‍ തന്നെയാകണമെന്ന്‌ കമലക്ക്‌ നിര്‍ബന്ധമഃ്‌. പ്രായം നാല്‍പ്പത്തിയഞ്ച്‌ കഴിഞ്ഞെങ്കിലും അവളിന്നും
ആരോഗ്യവതിതന്നെയാണ്‌. ഇരുനിറമാണ്‌, ആവശ്യത്തിന്‌ ഉയരവും.
നിതൃനേയുള്ള അഭ്ഥധ്വാനത്താല്‍ ശരീരത്ത്‌ അധികരിച്ചതൊട്ടും തന്നെയില്ല.

” അവളുടെ കിടപ്പ്‌ മാര്‍ബിള്‍ വിരിച്ച തറയില്‍ ര്‌ തഴപ്പായയില്‍
ഒരു ബഡ്ഷീറ്റ്‌ വിരിച്ചാണ്‌. അതും ആറു ബെഡ്റുമുകളും ഒരു ഹാളും സിറ്റൌട്ടും കിച്ചനുമുള്ള വീടിന്റെ സ്റ്റോര്‍റൂമില്‍. ആറുബഡ്റൂമുകളുകങ്കിലും സ്ഥിരമായി ഉപയോഗിക്കുന്നത്‌ ഒരു റൂം മാത്രമാണ്‌; ബാക്കി മുറികളെല്ലാം ആഴ്ചയിലൊരിക്കല്‍ തുറന്ന്‌ അടിച്ചുവാരി ശുദ്ധവായു നിറച്ച്‌ പൂട്ടി സൂക്ഷിയ്ക്കുന്നു

ആ ഒരുമുറിയിലാണ്‌ വീട്ടുടമസ്ഥനും ഭാര്യയും ഉറങ്ങുന്നത്‌.

കമല ഈ മുറിയില്‍ എത്തിയിട്ട്‌ മൂന്നുമാസമേ ആയിട്ടുള്ളൂ.
അതിനുമുമ്പ്‌ ഇരുപതുവയസ്സ്‌ തികയാത്ത ഒരുപെണ്‍ക്കുട്ടിയുടെതാ
യിരുന്നു. അവളെ കുടുബനാഥ പറഞ്ഞയച്ചതായിരുന്നു. സംശയക
രമായ സാഹചരൃത്തില്‍ കുടുബനാഥനെയും ആ പെണ്‍ക്കുട്ടിയെയും
തനിച്ചുകുയെന്നതാണ്‌ ഹേതു.

പക്ഷ, കമലക്ക്‌ അദ്ദേഹത്തെകുറിച്ച്‌ അങ്ങിനെയൊന്നും തോന്നി
യിട്ടില്ല. വെളുത്തരോമങ്ങള്‍ കാണാതിരിക്കാന്‍ അദ്ദേഹം നിതൃവും
ഷേവുചെയുമെട്കിലും, ആഴ്ചയിലൊരിക്കല്‍ മുടികറുപ്പിക്കുമെങ്കിലും ആ കണ്ണുകള്‍ നിഷ്ക്കളങ്കമായിട്ടാണ്‌ തോന്നിയത്‌.

രാധ്രി വളരെ വൈകിട്ട്‌ ഭാര്യ സുഖസൂുഷുപ്തിയിലായിക
ഴിഞ്ഞാലും അദ്ദേഹം ഓഫീസ്‌ ഫയലുകള്‍ നോക്കിയിരിക്കാ
റു. ആ സമയങ്ങളില്‍ ചുക്കു കാപ്പിയു മായിട്ടവള്‍ അദ്ദേഹത്തി
ന്റെ അടുത്തേക്ക്‌ പോയിട്ടു. ഒരിക്കല്‍ പോലും അദ്ദേഹ
ത്തിന്റെ ശ്രദ്ധ ഫയലുകളില്‍നിന്നും വൃതിചലിച്ചുകില്ല.

എങ്കിലൂം ഈ മൂന്നുമാസങ്ങള്‍ക്കുള്ളില്‍ നാലോ അ
ഞ്ചോ പ്രാവശ്യം വീട്ടുടമസ്ഥ കമലയെ താക്കീതുചെയ്തിട്ടു
”, മര്യാദക്കുനിന്നാല്‍ ആജീവനാന്തം ഇവിടെ കഴിയാമെന്ന്‌.

അവര്‍ക്ക്‌ കമലയുടെ പ്രായം ഉങ്കിലും കാഴ്ചയിലില്ല. അദ്ധ്വാനം
ഇല്ലാത്ത ഓഫീസ്‌ ജോലിയായതുക്കൊവാം ഇരിക്കുമ്പോള്‍ വയറില്‍
ഒന്നിരു മടക്കുകള്‍ വീണിട്ട്‌. കവിളുകള്‍ തുടുത്തിട്ടാണ്‌, ചുുകള്‍ ലിപറ്റിക്കില്ലഠാതെ ചുവന്നിട്ടും. ആദൃകാഴ്ചയില്‍ കമലകരുതിയത്‌ അവര്‍ നതൃവും ബ്യയൂട്ടിപാര്‍ലില്‍ പോകുന്നുന്നൊണ്. അങ്ങിനെയല്ലന്നറിഞ്ഞപ്പോള്‍ കമലക്ക്‌ അവരോട്‌ അതിയായ ബഹുമാനം തോന്നി; സ്വശരിരം
വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നതില്‍.

കമലക്ക്‌ അതിന്‌ കഴിഞ്ഞിട്ടില്ല. ആഗ്ഗരഹമില്ലാഞ്ഞിട്ടല്ല, ജീവിത
സാഹചര്യങ്ങള്‍ അങ്ങിനെ യൊക്കെയായിരുന്നു.

സഫിയാക്ക്‌ ഉമ്മയെ നല്ല ഓര്‍മ്മയു’; ഉമ്മ മരിക്കു മ്പോള്‍
അവള്‍ക്ക്‌ പതിമൂന്നാണ്‌ പ്രായം; എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍,
ഉമ്മയുടെ മുഖം തന്നെയാണ്‌ അവള്‍ക്ക്‌, അത്രവെളുപ്പില്ലായെന്നുമാ
(രം. നിറം ബാപ്പയുടെതായിപ്പോയി. എങ്കിലും തനിച്ചിരിക്കു മ്പോള്‍, ഉമ്മയെ കാണണമെന്നും കൊതിതോന്നുമ്പോള്‍ കണ്ണാടിയില്‍ സ്വമുഖം കിട്ട്‌ കണ്ണുടച്ചിരിക്കും. അപ്പോള്‍ ഉമ്മ മനക്കോണില്‍ പുഞ്ചിരിയുമായി തെളിഞ്ഞുവരും

ബാപ്പ കാസ രോഗിയായിരുന്നു. എങ്കിലും പാക്ക്‌ കച്ചോ
ടം നടത്തിയും ആടുകളെ വാങ്ങിവിറ്റും അവര്‍ തെറ്റില്ലാതെ ജീവിച്ചു
വരികയായിരുന്നു. വീട്ടിലെ പണികളൊക്കെ കഴിഞ്ഞ്‌ ‘നിതേനയുള്ള
നാട്ടുവര്‍ത്താനങ്ങള്‍ കഴിഞ്ഞ്‌ തനിച്ചിരുന്ന്‌ മടുത്തപ്പോളാണ്‌ അവള്‍
മംഗളത്തിന്റെയും മനോരമയുടെയും ആരാധികയായത്‌.

പക്ഷെ അത്‌ അവളുടെ ജീവിതത്തിന്റെ സന്തുലിതാവസ്ഥ ആകെ
കീഴിമേല്‍മറിച്ചു. അന്നമ്മ ബഷീറിന്റെ കൂടെ പോകുന്നതും പാത്തുമ്മ പാപ്പച്ചന്റെ കൂടെ ഒളിച്ചോടിയതും, തുളസിയെ ഖാദര്‍ വിളിച്ചിറക്കിക്കൊ പോന്നതും അവള്‍ക്ക്‌ ഹരമായി.

അതേ ചേതോവികാരത്തില്‍ തന്നെയാണ്‌ സഫിയ അകലെ നിന്നും നാട്ടില്‍ പണിക്കെത്തിയ ചന്ദ്രന്റെ കൂടെ നാടുവിട്ടത്‌.
കുറെനാള്‍ പലപല നാടുകള്‍ ക്‌ കറങ്ങിതിരി ഞ്ഞു. ജീവിതത്തിന്റെ
പലപലമുഖങ്ങളും കു. അപ്പോഴൊക്കെ അവള്‍ നിസ്സംഗയായിരുന്നു.
അവള്‍ വായിച്ചിരുന്നതോ അങ്ങിനെയൊന്നുമായിരുന്നില്ല.

ദേശാടനശേഷം അവര്‍ പച്ര്ന്ദന്റെ നാട്ടി ലെത്തി, ഓല
മേഞ്ഞ ഒരു കുടിലില്‍ അവരെ സീകരിച്ചത്‌ ച്ര്ദ്ദന്റെ ആദ്ൃത്തെ
യും രാമത്തെയും ഭാരൃമാരും അവരുടെ മക്കളുമായിരുന്നു, അവരുടെ ഇടയില്‍ സഫിയ കമലയായി.

ഓാലമറച്ച രുകിടപ്പറകളെ ആ കുടിലിനുഠയിരുന്നുള്ളു. കമല
ക്കായിട്ട്‌ ഇറയത്ത്‌ മറകെട്ടിയതും ച്ന്ദ്രനായിരുന്നു. ചന്ദ്രന്റെ മക്കള്‍
അവളെ വിളിച്ചിരുന്നത്‌ ചേച്ചിയെന്നായിരുന്നു. ച്ര്ദടന്‍ അവളുടെ
മറക്കുള്ളില്‍ എത്താത്ത രാത്രികളില്‍ കൂട്ടായിട്ട്‌ മക്കളെ അയക്കാന്‍
അയാള്‍ കൃതൃമായും ഓാര്‍ക്കാറഠുഠായിരുന്നു.

കമല ഞെട്ടിയുണര്‍ന്നു. എന്നിട്ടും കണ്ണുകള്‍ തുറന്നില്ല, അവളുടെ
പായയില്‍, ശരീരത്ത്‌ സ്പര്‍ശിച്ചുകെട്‌ ഒരാള്‍…….

ആദ്യം ഉദ്ദേശിച്ചത്‌ അദ്ദേഹമാണെന്നതാണ്‌. പക്ഷെ, അദ്ദേഹവും
ഭാരൃയും പുറത്തുപോയിട്ട്‌ ഇതേവരെ എത്തിയിരുന്നില്ല. അവ
രൂടെ മടക്കം വെളുക്കുന്നതോടുകൂടിയായിരിക്കും മാസത്തി
ലൊരിക്കലെങ്കിലും ശനിയാഴ്ച രാവില്‍ ഇപ്രകാരം അവര്‍ വീടിനുപമറത്തായിരിക്കും. വീക്കെന്റ്‌ സെലിബ്വേഷനെന്നും, ഓഈട്ടിംഗ്‌ എന്നുമൊക്കെയാണ്‌ അവര്‍ പറയുന്നത്‌. എന്തായിരിക്കിലും പിറ്റേന്ന്‌, ഞായറാഴ്ച ഉറക്കം തന്നെയാവും രാളും…..

പെട്ടന്നാണ്‌ ടിനുവിനെ ഓാര്‍മ്മിച്ചത്‌. അവന്‍ രുദിവസമേ ആയി
ട്ടുള്ളു ഇവിടെയെത്തിയിട്ട്‌. വെളുത്തസുന്ദരനായകുട്ടി, മീശ കിളിര്‍ത്തു തുടങ്ങിയിട്ടു. കരുത്തന്‍ന്മാരായ മേല്‍മീശകള്‍ക്കു വി ഷേവ്‌ ചെയതിരിക്കുകയാണ്‌ . അവന്‍ പ്ലസ്‌ ടുവിനാണ്‌ പഠിക്കുന്നത്‌. എങ്കിലും കൈകാലുകളും ഉയരവും അവന്റെ അച്ചന്റെ അത്രയും ആയിരുന്നു.

പം

കമലക്ക്‌ വീട്ടുടമസ്ഥനോടും ഉടമസ്ഥയോടുമുള്ള ഒരേയൊരു
വിയോജിപ്പ്‌ മകനെ വളരെ അകലെയുള്ള ബോര്‍ഡിംഗ്‌ സ്ക്കൂളില്‍ പഠിപ്പിക്കുന്നതിലാണ്‌. ഒരേയൊരു മകന്‍, ബുദ്ധിമാനും മിടുക്കനുമാണ്‌.
പിന്നെന്തിന്‌ വീട്ടില്‍നിന്നും അകറ്റിനിര്‍ത്തിയിരിക്കുന്നു.? അവള്‍ പല കഥകളിലും വായിച്ചിട്ടു, ജീവിതകഥകള്‍ കേട്ടിട്ടുമു; മക്കള്‍ക്ക്‌ സ്നേഹം കൊടുക്കാത്ത അച്ചനമ്മമാരെക്കുറിച്ച്‌ ………… മക്കളുടെ മാനസീക നിലകളെക്കുറിച്ച്‌……വഴി തെറ്റിപ്പോകാനുള്ള സാധ്ൃതകളെക്കുറിച്ച്‌

അപ്പോള്‍ സ്വന്തം മകനോ?

കമല ഉള്ളാലെ തേങ്ങുകയാണ്‌. അവളുടെ പതിനാറുവ
യസ്സിലാണ്‌ അവന്‍ പിറന്നത്‌, അവന്റെ അച്ചനെപ്പോലെ ദൃഡ
മായ്‌ കൊലുകളും നെഞ്ചുമായിട്ട്‌. അവന്റെ തൊള്ളതുറന്നുള്ള ആ
ചിരി,പല്ലുമുളയ്ക്കാത്ത മോണകാട്ടി…….. ആയിരമംമുത്തംകൊടുത്താലും
മതിവരില്ലായിരുന്നു.

എന്നിട്ടും.

എല്ലാം അവന്‌ പവോിയാരുന്നു.

ചെറ്റയില്‍ നിന്നും പിരിഞ്ഞുപോന്നതും, വാടകക്ക്‌ താമസ്റ്ിച്ചതും,
അയലത്തെ പെണ്‍കുട്ടികളെ മകനെ ഏല്‍പ്പിച്ച്‌ കൂലിപ്പണിയ്ക്ക്‌ പേ
യതും……

അവന്‍ കുറച്ച്‌ വളര്‍ന്നപ്പോള്‍ വാടകവീടിന്റെ ഒരു മുറിയും അടു,
ക്കളയും പോരെന്നുതോന്നി. പത്തുസെന്റ്‌ സ്ഥലം സ്വന്തമാക്കിയൊരു
വീടും വച്ചു. അവന്‍ സൈക്കിളുവാങ്ങി, സൈക്കിള്‍ മാറ്റി ബൈക്കാ
ക്കി……….

സാമാന്യ വിദ്യാഭ്യാസശേഷം അവന്‍ അലഞ്ഞുനടന്നപ്പോള്‍
വട്ടച്ചെലവിന്‌ മുട്ടേന്നെു കരുതിയാണ്‌ പലിശക്ക്‌ പണം കൊടുത്തൂതു

ടങ്ങിയത്‌…….. അതുവളര്‍ന്നാണ്‌ പട്ടണത്തിലെ പണമിടപാടു സ്ഥാപ
നമായത്‌…………..

ഇന്നവന്‍ നാട്ടുപ്രമാണിയായി……. മൂക്കിന്‌ താഴെ കനത്തമീശ
യുള്ളവനായി.

പക്ഷെ, മുഖത്ത്‌ നോക്കി തേവിടിശ്ശിയെന്നു വിളിച്ചപ്പോള്‍ സഹി
ക്കാനായില്ല.

ഞാന്‍ തേവിടിശ്ലിയെങ്കില്‍ നീ അതിന്റെ സന്താനമാണ്‌… ന
ിന്റെ പ്രതാസ്സും, കാറും, തൊലിവെളുത്ത പെണ്ണും അങ്ങനത്തെ കാശു കൊടുത്ത്‌ വാങ്ങിയതാടാ………

ഭ്രാന്തിയെപ്പോലെയാണ്‌ വിളിച്ചു കൂവിയത്‌. മതിലുകള്‍ക്ക്‌ മുക
ളിലൂടെ ഒരു പാടുതലകള്‍ ഉള്ളിലേയ്ക്ക്‌ കണ്ണുനട്ട്‌ നിന്നിരുന്നു.

ആ കണ്ണുകള്‍ക്കെല്ലാം മുമ്പില്‍ വച്ചാണവന്‍ മുടിക്കുത്തില്‍ പ
ിടിച്ച്‌ വലിച്ചിഴച്ച്‌ മുറിക്കുള്ളില്‍ കയറ്റി നാഭിയില്‍ ചപവുട്ടിയത്‌…….

ഉമ്മാ………!
കമലമനക്കോണില്‍ ഉമ്മയുടെ ചിരിക്കുന്ന മുഖം കു……. സമാ
ധാനമായി……. മനസ്സ്‌ തണുക്കുകയാണ്‌ ……..

ഉടനെ കണ്ണുതുറന്നുപോയി.

അവളോട പറ്റിച്ചേരന്നു ടിനു.

അവന്റെ ഭയന്നുവിറച്ച മുഖമാണ്‌; ശരിയായിരിക്കാം
അവന്‍ ഭയന്നിരിക്കാം. ഈവലിയ വീടിന്റെ ഒരു കോണിലെ മുറി
യില്‍ ഒറ്റക്ക്‌, അനക്കങ്ങളും, ശബ്ദങ്ങളുമില്ലാതെ ക

കമല അവനെ തന്റെ മാറോട്‌ ചേര്‍ത്തു. കിടത്തി, തലമുടിയിഴക
ളില്‍, പുറത്ത്‌ മെല്ലെ തലോടി…

അവന്‍ പ്ലസ്റ്റുവില്‍ നിന്നും താഴേയ്ക്ക്‌, താഴേയ്ക്ക്‌ ഈര്‍ന്നു
വീഴുകയാണ്‌, കമലയുടെ കണ്ണുകളില്‍……………

വളരെ താഴെ, എല്‍.കെജിയ്ക്കും താഴെ, പായില്‍ മല
ര്‍ന്നുകിടന്ന്‌ തൊള്ളകാണും വിധം ചിരിക്കുന്ന, പള്ലുമുളയ്‌
ക്കാത്ത മോണകാണും വിധം……..

അവള്‍ ബ്ലാസ്സിന്റെ ഹുക്കുകള്‍ തരി, (ബായുടെ കൊളുത്തൂരി,
അവന്റെ ചുുകള്‍ക്കിടയിലേക്ക്‌ വലതു മുലക്കണ്ണ്‌ തിരുകിവച്ചു.

അവന്റെ ചുകള്‍ ചലിച്ചപ്പോള്‍ മുലകള്‍ ചുരന്നു.

സാന്ത്വനമായി……..




തനിയാവർത്തനം

മേടമാസത്തിലെ ഒരു സായാഹ്ന മാണ്‌, തലസ്ഥാ നഗരിയി

മാനം ചെഞ്ചായംപൂശിയതാണ്‌, ഏറെ തെളിമയോടല്ല, ബംഗാള്‍
ഉല്‍ക്കടലില്‍ രുപം കൊ ന്യൂനമര്‍ദ്ത്തിന്റെ ഫലമായി കാറുമൂടിയ
താണ്‌. വടക്കന്‍ ഭൂദേശങ്ങളില്‍ അത്‌ മഴയായി പെയ്തൊഴിയുന്നു൭
ങ്കിലും ഇവിടെ അങ്ങിനെ യില്ല. അതിന്റേതായ അധികരിച്ച ചുടു.

മെഡിക്കല്‍ കോളേട്ട്‌ കാഷ്ാലിറ്റിയുടെ മുന്നില്‍, പാതക്കിരുപ
റവും വഴിവാണിഭക്കാരുടെ തിരക്ക്‌ .വര്‍ദ്ധിച്ചിരിക്കുന്നു. കൂടുതലും
നിത്യോപയോഗ സാധനങ്ങളു ടെതാണ്‌. കൂടാതെ ആശുപത്രിയിലേക്ക്‌
വേ പായ, തലയിണ,തോര്‍ത്ത്‌ തുടങ്ങി………

പുലരച്ചയില്‍ അവിടെമാകെ പ്രഭാത ഭക്ഷണത്തിന്റെ കച്ചവടക്കാ
രായിരുന്നു; പൂട്ടും കടലയും, അപ്പവും മുട്ടക്കറിയും, ബറോട്ടയും,
ഇടിയപ്പവും വില്‍ക്കുന്നവര്‍ അടുത്തുള്ള ചേരിയിലെ നിവാസികളാണ്‌.
ഇതെല്ലാം ക്‌, ബാല്‍ക്കണിയില്‍, തന്റെ വാടകമുറിയുടെ മുന്നില്‍ ക
സരയില്‍ ഇരിക്കുകയാണ്‌ സുനില്‍.

മേല്‍ത്തരമായ ആ ടുറിസ്റ്റ്‌ ഹോമിന്റെ രജ്ജിസ്റ്ററില്‍, താമസ്സുക്കാര്‍
വിലാസമെഴുതി, റീസണ്‍ ഓഫ്‌ വിസിറ്റ്‌ കോളത്തില്‍ ശ്രീചിര്രയെന്നോ,
ആര്‍ സീ സി എന്നോ പൂരൂപ്പിക്കാറ്റ്‌. സുനിലും ആ പതിവ്‌ തെ
റ്റിയ്ക്കാതെ ശ്രിചിധ്രയെന്നാണ്‌ എഴുതിയത്‌.

ഇപ്പോള്‍ മാത്രം ബാല്‍ക്കണിയില്‍ പ്രതൃക്ഷപ്പപട്ട ആ പെണ്‍ക്കുട്ട
ിയെ സുനില്‍ സാകൂതം നോക്കിയിരുന്നു. അവള്‍ അടുത്ത മുറിയില്‍ ന
ിന്നുമാണ്‌ ഇറങ്ങിവന്നത്‌. കഴിഞ്ഞ മുന്നു ദിവസങ്ങളിലും അവന്‍ ഈ
സമയത്ത്‌ ബാല്‍ക്കണിയില്‍ ഇരിക്കാറുായിരുന്നെങ്കിലും അടുത്ത മുറി
കളിലെ ആരെയും ശ്രദ്ധിക്കുകയുഠായിരുന്നില്ല. അവരിലാരും അവനെ
യും (ശദ്ധിച്ചിരുന്നില്ല എന്നതും സതൃം.

പെണ്‍ക്കുട്ടിക്ക്‌ വട്ടമുഖമാണ്‌. വളരെ ചെറിയകണ്ണുകളും, വിളറി
യതു പോലെയുള്ള വെളുപ്പും; ഒരു ജാപ്പനീസ്‌ പാവക്കുട്ടിയെപ്പോലെ.
പക്ഷ, അസാധാരണമായ പ്രസരിപ്പ്‌.

മുറിയില്‍ അവള്‍ കളിച്ചിരുന്ന പന്ത്‌ തുറന്നുകിടന്നിരുന്ന വാതില്‍
വഴി പുറത്ത്‌ വന്ന്‌ ബാല്‍ക്കണി വിട്ട്‌ താഴേയ്ക്ക്‌ വീണതുകൊണ് പ
റത്ത്‌ വന്നത്‌. പന്ത്‌ താഴേയ്ക്ക്‌ വീണതുക അവളുടെ മുഖത്ത്‌ വി
ഷ്വാദം നിറയുന്നത്‌ സുനില്‍ കു.

അവളെ കസേരയില്‍ ഇരുത്തി താഴെ നിന്നും പന്തെടുത്തു കെടു
ത്തപ്പോള്‍ അവളുടെ ചുകളില്‍ മാത്രമല്ല ചിരി വിരിഞ്ഞത്‌, കണ്‍ക
ളില്‍ നിറഞ്ഞുനിന്നിരുന്ന കണ്ണീര്‍ മുത്തുകളിലും കൂടിയാണ്‌.
“താങ്ക്സ്‌ അങ്കിള്‍……..
ഓകെ…………. മോളുടെ പേരെന്താണ്‌ ?
“ജ്യോതിമോള്‍. ””
അവള്‍ മുറിയിലേയ്ക്ക്‌ നടക്കാന്‍ തുടങ്ങിയിട്ട്‌ തിരി ച്ചെത്തി തിര

തമ

ക്കി.
“അങ്കിളിന്റെപപ്പയ്‌ ക്കുംസുഖമില്ലാഞ്ഞാണോ അങ്കിളും

വന്നത്‌*
“അല്ലല്ലോ !
“മോളുടെ പപ്പയ്ക്ക്‌ സുഖമില്ല. ഓപ്പറേഷനാ……..

തമ

ആ കുഞ്ഞുമുഖം വീും വിഷാദം പൂ.
കാര്‍മേഘങ്ങല്‍ സൂര്യനെ മൂടുകയാണ്‌ കാഷ്ചാലിറ്റിയുടെ മുന്നില്‍
ലൈറ്റുകള്‍ തെളിഞ്ഞിരിയക്കുന്നു.

റസ്റ്ററോറുകാരുടെ രജിസ്റ്ററില്‍ റീസണ്‍ ഓഫ്‌ വിസിറ്റിംഗ്‌ കോള
ത്തില്‍ “ശ്രീചിത്ര” യെന്നെഴുതിയെങ്ടിലും ശ്രീചിത്രയില്‍ അഡ്മിറ്റ്‌
ചെയ്ത രോഗിയുടെ പരിചാരകനായെത്തിയതായിരുന്നില്ല സുന
ല്‍. ഡോക്ടര്‍ സുനന്ദയുടെ .ഒരു വിസിറ്റിംഗ്‌ കിട്ടുന്നതിനു വോ,
മോബൈല്‍ നമ്പര്‍ കൊടുത്ത്‌ കാക്കുകയാണ്‌, കുഴിഞ്ഞ മൂന്നു
ദിവസങ്ങളിലും. വ്യവസ്ഥ പ്രകാരം ഇനിയും നാലു ദിവസങ്ങള്‍
കൂടിയു ആ കാത്തിരിപ്പിന്റെ ദൈര്‍ ഘ്യം. നാലു ദിവസങ്ങളില്‍
ഒരിക്കല്‍ പോലുംസുനിലിന്റെമോബൈലിലേക്ക്‌ സുനന്ദയുടേ
ഒരു കോളും വന്നില്ലെങ്കില്‍ സുനിലിന്‌ മടങ്ങാം, ഇനിയും ഒരിയ്ക്കലും
സുനന്ദയെ കാണാതെ.

മുന്നു വര്‍ഷമായി നീുനില്‍ക്കുന്ന നിയമ യുദ്ധത്തിന്റെ ഒടുവില്‍
മജ്ജിസ്റ്ററേറ്റ്‌ എഴുതാനിരിക്കുന്ന വിധിക്കുമുമ്പ്‌ അനുവദിച്ച ഒരോയൊരു
ഓദാര്യം. രുവക്കീലുമാരുടെയും അനുരഞ്ചന സംഭാഷണത്തിലൂടെ
ഒത്തുചേരാന്‍ തരപ്പെടുമെങ്കില്‍……

ഡോക്ടര്‍ സുനന്ദ അതാഗ്രഹിക്കുന്നില്ലെങ്കിലും, ഭാഷയിലെ ഒരു
പ്രധാന ദിനപ്രതത്തിന്റെ സബ്‌ എഡിറ്റര്‍ സുനില്‍ കുമാര്‍ ഇഷ്ടപ്പെടു,
ന്ന. ഒത്തുച്ചേരല്‍, തോല്‍വിയാണെങ്കിലും, ഇനിയുമുള്ള ജീവിതകാലം
മൂഴുവന്‍ സുനന്ദയുടെ ഗര്‍വ്വിന്‌ മുന്നില്‍ തലകുനിക്കോി വരുമെന്നറി
യുമെങ്കിലും, ബഡ്ജ്‌ റൂമിന്റെ വാതില്‍ ഒരിക്കലും തുറക്കില്ലെങ്കിലും,
അറിവിന്റെ ലോകത്തേക്ക്‌ കടന്നു വരുന്ന മകന്റെസാമിപ്യം ആസ്വദിച്ച്‌,
പത്മവ്യൂഹത്തിന്റെ ഈരാകുടുക്കുകളെ വൃക്തമാക്കി ക്കൊടുത്തു
കെൊെട്‌……………

ബാല്യം വിട്ടതേയുള്ളു വെങ്കിലും അവന്‌ തന്നെ മനസ്സിലാകുന്നു
ന്നൊണ്‌ അവന്റെ കത്തുകള്‍ സൂചിപ്പിയ്ക്കുന്നത്‌. പക്ഷെ, അവനെ
രിക്കലും അമ്മയെ തള്ളിപ്പറഞ്ഞിട്ടില്ല. തള്ളിപ്പറയണമെന്ന്‌ താന്‍
ആഗ്രഹിച്ചിട്ടു മില്ല.

മധുവിധു നാളുകളില്‍ പോലും സുനന്ദ ഒരു തുറന്ന മനസ്ഥിതി
കാണിച്ചിട്ടില്ല. ഒരു ചടങ്ങെന്നതുപോലെയുള്ള പെരുമാറ്റമേ ളായിട്ടുള
ളൂ,കിടക്കയില്‍ പോലും…….

രഹസ്യയമായിട്ടുതന്നെ അന്വേഷണങ്ങളും, നിരീക്ഷണങ്ങളും
നടത്തിയിട്ടുള്ളതാണ്‌.പക്ഷെ, എന്താണ്‌ സുനന്ദയെന്ന്‌ കത്തൊനാ
യില്ല.

പക്ഷെ, സമൂഹമദ്ധൃത്തില്‍ മാന്യമായി നില്‍ക്കുന്ന സമയത്തു
തന്നെ ഡൈവോഴ്സ്‌ നോട്ടീസ്‌ വിശ്വസിക്കാനാവാത്തതായിരുന്നു.
അതും ഒരു വീട്ടില്‍തന്നെതാമസ്സിക്കെ, (ഫം അഡ്്ുസ്സും ടു അഡ്യ്ുസ്സും
ഒരു വീട്ടുപേരില്‍തന്നെ ആയിരിയ്ക്കെ 1

അനുരജ്ഞനത്തിന്‌ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ്‌ നോക്കിയത്‌;
വക്കിീല്‍മാരും ബന്ധുക്കളും, സുഹൃത്തുക്കളും, സൊസൈറ്റിയിലെ
ഉന്നതരും…………

ആ അവസ്ഥയില്‍ ആറുമാസക്കാലം ഒരു വീട്ടില്‍ തന്നെ കഴി
ഞ്ഞതിനു ശേഷമാണ്‌ സഹിക്കാനാവാതെ, ഏറ്റവും വടക്കുള്ള എഡി
ഷനിലേക്ക്‌ ട്രാന്‍സ്ഫര്‍ വാങ്ങിപ്പോയത്‌.

പിന്നീടൊരിക്കലും ആ മുഖം കിട്ടില്ല; എപ്പോഴും ശാന്തത തങ്ങുന്ന
ഗൌരവം മുറ്റിയ, ഒരു നേര്‍ത്ത പുഞ്ചിരി സൂക്ഷിക്കുന്ന, ഒറ്റ നോട്ടത്തില്‍
തന്നെ ആരെയും ആകര്‍ക്ഷിക്കുന്നു………

ഒരിക്കലും ആ ശബ്ദം കേട്ടിട്ടില്ല; സ്ഫുടമായ,നിര്‍ത്തിനിര്‍ത്തി
യുള്ള…

ഃ ശാരീരികമായി, മാനസ്സ്സീകമായി വിവാഹജീവിതം മടുത്തു എന്ന
ഒരൊറ്റ ഡൈവോഴ്സ്‌ റീസണ്‍ കാരണമാകാം ഒരു അനുരജ്ഞന
സംഭാഷണം കുടി മജിസ്‌ട്രേറ്റ്‌ അനുവദിച്ചതെന്നു തോന്നുന്നു.
ഇനിയും നാലുദിവസങ്ങള്‍ കൂടിയാണുള്ളത്‌.
ബുധന്‍ മുതല്‍ ശനി വരെ………
മദൃപാനവും പുകവലിയും സുനിലിന്റെ വീക്ക്‌നസ്സു കളായിട്ടില്ല.പ

ക്ഷെ, യാതൊരു പ്രലോഭനങ്ങളും കൂട്ടുകളുമില്ലാതെ രു പെഗ്ഗ്‌ കഴി
ച്ചെന്നിരിക്കാം. അപൂര്‍വ്വം ദിവസങ്ങളില്‍ രോ മൂന്നോ സിഗററ്റുകള്‍
വലിച്ചെന്നിരിക്കാം.

ബുധനാഴ്ച നേരം പുലര്‍ന്നു പ്രഭാതകര്‍മ്മങ്ങള്‍ക്കു ശേഷം
കാത്തിരിപ്പുതുടങ്ങിയപ്പോള്‍ ഒരു കൂട്ടുവേണമമെന്നു തോന്നി, മദം.
ഒരു സഹകാരിയെ വേണമെന്നു തോന്നി, പുക.

അലോരസം കുറഞ്ഞ ബ്രാന്റ്‌ എത്തിച്ചുകൊടുത്തത്‌ റൂം വെയിറ്റ
റഠാണ്‌. ആവശ്ൃത്തിന്‌ വെള്ളവും ഐസ്ക്ൃബുകളും എത്തിച്ചു കൊടു
ക്കു മ്പോള്‍ വെയിറ്ററുടെ മുഖത്ത്‌ സംശയത്തിന്റെ ഒരു നിഴല്‍ കാണാ
മായിരുന്നു, ഒരാത്മഹതൃയെ അവന്‍ പ്രതിക്ഷിച്ചതാകാം.

സായാഹ്നം എത്തുംവരെ കൃത്ൃയസമയങ്ങളില്‍ ഭക്ഷണം
കുഴിക്കുകയും മദ്യത്തിന്റെ ലഹരി കുറയാതെ സൂക്ഷിക്കുകയും ചെ
യ്തു.

ബാല്‍ക്കണിയില്‍ ഇരുളു വീണുതുടങ്ങിയപ്പോഴാണ്‌ സയഹൃദവ
ദുമായിട്ട്‌ ജ്യോതിമോളും അമ്മ സിന്ധുവുമെത്തിയത്‌.

മദൃത്തിന്റെ ആയാസകരമായ ലഹരിയില്‍, ഈഞ്ഞാല്‍ കുട്ടി
ലിലെചാഞ്ചാട്ടം ആസ്വദി ക്കുംപോലെ ആലസ്ൃമഠിരുന്ന സുനിലിന്‌
ആദൃം അരോചകമായിട്ടാണ്‌ തോന്നിയത്‌. പക്ഷെ, സിന്ധുവിന്റെ
കഥകള്‍ അവനില്‍ ജിജഞാസയായി, ആലസ്യംവിട്ട്‌ മനസ്സുണര്‍ന്നു
വന്ന

സിന്ധുവിന്റെ മുത്തശ്ശി പറഞ്ഞ കഥ: മുത്തശ്ശി പറയു മ്പോള്‍
സിന്ധുവിന്‌ പത്തുവയസ്സാണ്‌.

മുത്തശ്ശിയുടെ, കൂണ്ഡലമിട്ട്‌ വലുതായകാതുകള്‍ തോളത്ത്‌
മുട്ടുമായിരുന്നു. ഒറ്റമുുടുത്ത്‌, നേരൃതു പുതച്ചു നടക്കുന്ന മുത്തശ്ശിക്ക്‌
എല്ലുംതോലുമേ ഉായിരുന്നുള്ളു. കണ്ണിന്‌ മൂടലും ചെവിക്ക്‌ കേള്‍വി
ക്കറവും പ്രായവുമായി ബന്ധവുംമില്ലാതെയിരുന്നു.

-സിന്ധുമോളെ നിന്റെ മൂത്തശ്ശൂന്‍ തറവാട്ടില്‌ വന്നത്‌ ഒരു
സന്ധൃക്കായിരുന്നു. അന്ന്‌ വല്ല്ൃമ്മാവന്റെ പ്രതാപകാലം, എനിക്ക്‌
വയസ്സ്‌ ഇരുപതാ. തറവാട്ടിലെ ഒറ്റ പെണ്ണും “പതിനെട്ട്‌ കഴിഞ്ഞ്‌ സംബ
ന്ധം ആവാതെ നിന്നിട്ടില്ല. എന്റെ ജാതകത്തില്‍ ഇരുപതുകഴിഞ്ഞേ
നടക്കൂന്നുഠയിരുന്നു.

  • ആ തറവാട്‌ ഏതോ കോട്ടയത്തുകാര്‌ ക്രിസ്ത്ൃയഠ
    നികള്‌ പൊളിച്ചു വില്ക്ക്വാരുന്നു നാലുകെട്ടിലും പടിപ്പെരേലുമായിട്ട്‌
    അമ്പതുപേരുവരെ താമമസ്സിച്ചിരുന്നുമ്രേ…………. എന്റെ ഓര്‍മ്മയൊള്ളു
    കാലത്ത്‌ ഇരുപതുപേരൊക്കെവരും, പെണ്ണുങ്ങളും കുട്ട്യോളും അമ്മാ
    വന്‍ന്മാരും അനന്തരവന്മാരുമായിട്ട്‌ . കിട്ടുണ്ണിനായരെന്ന വല്ലൃമ്മാവ
    നോട്‌ എല്ലാര്‍ക്കും സ്നേഹോം ബഹുമാനോമായിരുന്നു. ആള്‍ക്കും
    അങ്ങിനെതന്നാര്‍ന്നു, എല്ലാരോടും.
  • നിന്റുമ്മേടെ കുഞ്ഞമ്മാവന്‍ കേശുനായര്‌. തിരുവിതാംകൂറിലെ പ
    ടനായകനായിരുന്നു. ഒരാറടിപൊക്കം ഒത്തവണ്ണം നല്ല നെറോം. ആരും
    കൊതിച്ചു പോകുന്ന സ്വഭാവോം… അങ്ങേരുടെ ഉറ്റ സുഹൃത്തും പ
    ടനായരുമായിരുന്നു, നിന്റെ മുത്തശ്ശന്‍ അച്ചുനായര. പടയില്‍നിന്നും
    ഇളവിന്‌ കുഞ്ഞമ്മാവന്റെ കൂടെ പത്തുനാള്‍ പാര്‍ക്കാന്‍ വന്നതായിരു
    ന്നു.വലിപ്പത്തിലും കാണാനും അമ്മാവന്റെ കട്ടുക്കട്ടെ നില്ക്കും…
  • ഒന്നുരുദിവവസം കുളിക്കടവിലും അമ്പലനടയിലും ഈണുമുറി
    യിലുമൊക്കെ വച്ച്‌ ആളെ കു. രിന്റെ അന്ന്‌ കിടക്കാന്നേരം അമ്മ പ
    റഞ്ഞു പിറ്റേന്ന്‌ അമ്പലത്തിൽവച്ച്‌ ആ നായര്‌ പുടവ തരുമെന്ന്‌………
  • പത്തുനാള്‍ ഇളവെന്നത്‌ ഒറ്റ ദിവസം പോലും കൂട്ടിക്കിട്ടിയില്ല,
    എട്ടു ദിവസം കൂടെക്കഴിഞ്ഞു.
  • തിരികെപ്പോയ അയാളെ പിന്നീട്‌ കിട്ടില്ല. ശേഷം കിട്ടിയ
    ഇളവുകളിലെന്നും അയാള്‍ അമ്മാവന്റെ കൂടെ തറവാട്ടില്‍ വന്നില്ല.
    മറ്റേതെങ്കിലും മിത്രത്തിന്റെ കൂടെ മറ്റേതെങ്കിലും തറവാട്ടില്‍ പോയി
    ട്ടാകാം……..

അമ്മയുടെ അനുഭവം:- സമപ്രായക്കാരായ നാലഞ്ചുബന്ധു
ക്കളായ സ്നേഹിതകളെ വിട്ടുപിരിഞ്ഞതിന്റെ വേദനയാണ്‌ തറവാട്‌
വിറ്റപ്പോള്‍ അമ്മക്കുഠായത്‌. അപ്പോള്‍ മുന്നുകുടുബങ്ങള്‍ തറവാട്ടില്‍
ളായിരുന്നു. അവകാശികളായിട്ടുഠയിരുന്ന മറ്റു കുടുബങ്ങള്‍ നാട്ടില്‍
തന്നെ പലയിടത്തും, അന്ൃയനാടുകളിലും, വിദേശത്തുമായിരുന്നു.

ഭാഗത്തില്‍ കിട്ടിയ പണം കെഠ്‌ മുത്തശ്ശി വാങ്ങിയതായിരുന്നു
ഈ തൊടിയും രുമുറികളുള്ള ഓല മേഞ്ഞവീടും. പിന്നീട്‌ മുത്ത
ശ്ശീക്ക്‌ ദുരിതങ്ങളുടെ ഘോഷയാത്രയായിരുന്നു, മകള്‍ നളിനിയമ്മ
ഹൈകമ്ക്കുള്‍ അദ്ധൃയപികയാകുംവരെ.

അമ്മ, നളിനിയമ്മ കും കേട്ടും അനുഭവിച്ചും തികഞ്ഞ്ഞൊരു പ്ര

യോഗികബുദ്ധിമതിയെന്ന്‌ പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. സഹപ്ര
വരത്തകനായ അദ്ധ്യാപകനെ വിധിപ്രകാരം തന്നെ വിവാഹം ചെയ്യു
കയും ഉറപ്പിനായിട്ട്‌ മാരോേജ്ട്‌ ആക്ട്രപകാരം വിവാഹ ഉടമ്പടി രജിസ്റ്റര്‍
ചെയ്യുകയും ചെയ്തപ്പോള്‍ സഹഅദ്ധ്യാപികമാര്‍ അഭിനന്ദിക്കുകയും
ചെയ്തു.

ആ ദാമ്പതൃം സന്തോഷത്തിന്റെ തിരത്തല്ലലില്‍ തീരങ്ങള്‍ക്കുാ
കുന്ന അനുഭൂതിപ്പോലെ കാണികള്‍ക്ക്‌ ഹര്‍ഷോന്മാദം ളാക്കുന്നതാ
യിരുന്നു. പക്ഷെ, സര്‍ക്കാര്‍ സ്‌ക്കൂളിലെ സ്ഥലമാറ്റങ്ങളില്‍പ്പെട്ട്‌ രാളും
അകന്നു പോവുകയും അപ്രതീക്ഷിതമായിട്ട്‌ ഭര്‍ത്താവിന്റെ വിവാഹ
മോചനനോട്ടീസ്‌ കിട്ടുകയും ചെയ്തപ്പോള്‍ നളിനിയമ്മ കൂടുതല്‍
കര്‍ക്കശയാവുകയും വിദ്യാര്‍ത്ഥികളുടെ പേടി സ്വപ്നമാവുകയും
ചെയ്തു.

സിന്ധുവിന്റെ ദുരനിമിത്തം:- സിന്ധുവിനും റോയി
ക്കും തമ്മില്‍ നീ ഏഴുവര്‍ഷത്തെ പരിചയമുായിരുന്നു, നൂറുകണക്കിന്‌
കത്തുകളുടെ അകമ്പടിയും; കോളേട്ട്‌ ജീവിതം തുടങ്ങുമ്പോള്‍ മുതല്‍
പോസ്റ്റ്‌ രഗാജ്ലേഷന്‍ കുഴിയും വരെ.

ഒരു കാമ്പസ്‌ പ്പണയം; അതിലധികരിച്ചൊന്നും ആരും

നിനച്ചിരുന്നില്ല. വല്ലപ്പോഴും കോഫിഹാഈസില്‍, അല്ല്ലെങ്കില്‍
ഐസ്ക്രീം പാര്‍ലറില്‍, ഓരോ കപ്പ്‌ ചായയ്ക്കുമുന്നില്‍, “ഐസ്‌
ശ്രീമിന്‌ മുന്നില്‍………… ക്ലാസ്സിലെ ടോപ്പ്‌ മാര്‍ക്കുകാരുടെ ഒരു

സാഈഹൃദം……സൊള്ളല്‍……..

പക്ക, ഒരേ കോളേജില്‍ അദ്ധ്യാപകരായെത്തി, ഒരു ഡിപ്പാര്‍ട്ടു
മെന്റില്‍ അടുത്തടുത്ത കസേരകളില്‍ ഇരിക്കവെ, വിവാഹം പരസ്യം
ചെയ്തപ്പോള്‍ പലരും അമ്പരന്നു.

നാട്ടിലെ ശ്രേഷ്ഠമായൊരു റോമന്‍ കത്തോലിക്ക കുടുംബത്തിലെ
അംഗമായ റോയിയും – റോയിയുടെ പിതൃക്കള്‍ നമ്പൂരിമാരായിരുന്നു
വത്രെ… .ം
അന്യംനിന്ന്‌ നായര്‍ തറവാട്ടിലെ സിന്ധുവും…

ഇഷ്ടപ്പെട്ടില്ല ആര്‍ക്കും.

എന്നിട്ടും വിവാഹിതരായി. ആരും വാളെടുത്തു തുള്ളിയെത്തി
യില്ല. പക്ഷെ, ആരും സഹകരിച്ചില്ല, കോളേജിലെ സഹപ്രവര്‍ത്തകരും
കുറച്ച്‌ സ്നേഹിതരു മൊഴികെ…..

വാടകവീട്ടില്‍ ജീവിതം സുഖപൂര്‍ണ്ണവും സംപുഷ്ടവുമായിരു
ന്നു. രുപേര്‍ക്കും ജോലി, ആവശ്ൃത്തിലധികം പണം, സഹകരണത്തിന്‌
സ്നേഹിതര്‍……………

പക്ഷം, മകളൂഠയപ്പോള്‍, ഒരു ബന്ധുവിന്റെ സഹായത്തിന്റെ
വിടവ്‌ കു. അതുനികത്തിയത്‌ എല്്ലോയിമെന്റ്‌ സര്‍വ്വിസുകാര്‌ അയ
ച്ചുതന്നിരുന്ന ഹാസ്റ്റ്‌ മെയിഡിനെക്കൊാണ്‌. മാസത്തിലൊരിക്കല്‍
ആളുമാറുമെന്നത്‌ ഒരുകമ്മ്യൂണിക്കേഷന്‍ വിടവായിരുന്നെങ്കിലും
ബാധ്ൃതകളില്ലെന്നത്‌ സമാധാനമാണ്‌.

മകള്‍ കിന്റര്‍ ഗാര്‍ഡനില്‍പോയിതുടങ്ങിയപ്പോള്‍ ഹൌസ്മെയി
ഡിന്റെആവശ്യൃമില്ലാതായി, ഒരുപാര്‍ട്ട്‌ടൈംസേര്‍വന്റ്‌ മതിയെന്നായി,
പണവും ലാഭം……………..

പക്ക, റോയിക്ക്‌ ഒരറ്റാക്ക്‌.

അപ്പോഴാണ്‌ നിസ്സഹായമായ അവസ്ഥഥഗ്രഹിക്കാനായത്‌.

സ്നേഹിതര്‍ക്ക്‌ ലിമിറ്റുകളു്‌, ജീവിതതിരക്കിനിടയില്‍ കുടുംബ
കാര്യങ്ങള്‍ നോക്കാന്‍ കുടുംബനാഥന്‍ മാത്രമേയുള്ളൂ എന്നിരിക്കെ,
അതുകളെല്ലാം കഴിഞ്ഞിട്ട്‌ സുഹൃത്തിന്റെ അടുത്തെത്താന്‍, ആഗ്രഹ
മില്ലാഞ്ഞിട്ടുല്ല, നടക്കാതെ വരുന്നു.

കൂടാതെ സ്നേഹിതന്‍ സഹായം ആവശ്യൃമായിരിക്കുന്നത്‌ വളരെ
അകലെയുള്ള ഒരു സ്ഥലത്താണെങ്കിലോ………………..

റോയിയുടെ വിട്ടിലും സ്വന്തം വീട്ടില്‍ തന്നെയും ഒരി
ക്കല്‍ സഹായഅഭ്ൃര്‍ത്ഥന നടത്തിനോക്കിയതാണ്‌. പക്ഷെ, അവരുടെ
മനസ്സുകള്‍ തണുത്തിട്ടില്ല.

ഞാന്‍……… ഞാന്‍……നിസ്സഹായയാണ്‌……………….
സിന്ധു പൊട്ടിക്കരഞ്ഞു പോയി…………… കൈക്കുമ്പിളില്‍ മുഖം പ
ൂഴ്ത്തി……………….

സുനില്‍ എന്തുചെയ്ുണമെന്നറിയാതെ കുഴങ്ങി, ജ്യോതി
മോള്‍ മടിയില്‍ ഉറങ്ങുകയും. ബാല്‍ക്കണിയില്‍ വെളിച്ചമില്ലായിരുന്നു.
അതുകെറട്‌ ആരും കാണില്ലെന്ന്‌ ആശ്ചസിച്ചു.

അവന്‍ അവളുടെ ചുമലില്‍ മെല്ലെ തടവി…………..

സിന്ധു സ്ഥലകാലങ്ങളിലേക്ക്‌ മടങ്ങിവന്നു, മുഖം തൂാടച്ചു.

അവള്‍ ജ്യോതിമോളെ എടുക്കുമ്പോള്‍ മര്‍മ്മരംപോലെ പറഞ്ഞു.
അവളുടെ മുറിയില്‍ നിന്നും സേര്‍വന്റ്‌, കരയുന്ന ശബ്ദം കേട്ടിട്ടാ
കാം, എത്തിയിരുന്നു.
വ്യാഴ്യാഴ്ച പകല്‍ പതിനൊന്നു മണിക്ക്‌ ചിത്രയില്‍ നിന്നും
സിന്ധുവിനെ വിളിച്ചു. അവള്‍ പോയി തിരിച്ചുവരും വരെ സുനില്‍
മുറിക്ക്‌ പുറത്ത്‌ കാത്തുനിന്നു.
എല്ലാആശ്രയങ്ങളും തകര്‍ന്ന ഒരു സ്ത്രീയുടെ മുഖം നിറഞ്ഞ
വെളിച്ചത്തില്‍ അവന്‍ ആദ്യം കാണുകയായിരുന്നു. പത്തുവയസ്സെ
ഒ്ിലും അധികുരിച്ചതു പോലെ……… കണ്‍തടങ്ങള്‍ കരുവാളിച്ച്‌, മുഖം
വിയര്‍പ്പും എണ്ണുമെഴുക്കും നിറഞ്ഞ്‌……..
അവളുടെ കണ്ണുകള്‍ ശൂന്യമായി അലതഞ്ഞുനട്ടക്കുന്നു.
“റോയി വീക്കാണ്‌………. ഹോ ംം
അവനെക്കടന്നിട്ട്‌ തിരിഞ്ഞു ന്‌ ു പറഞ്ഞു.
“ഞാന്‍ ഡോക്ടര്‍ സുനന്ദയെക്കു. ഷീ യീസ്റ്റ്‌ നൈസ്സ്‌ ആന്റ്‌
ബ്യയൂട്ടി…………. ഡേട്‌ ലോസ്റ്റ്‌ ഹേര്‍………
പക്ഷെ, സുനിലില്‍ ആ വാക്കുകള്‍ ഒരു പ്രതികരണവുമുാക്കി
യില്ല. അയാളുടെ മനസ്സില്‍ സഹതാപം നിറയുകയായിരുന്നു, സിന്ധു
വിനോട്‌.
അന്നു ശേഷവും, പിറ്റേന്നും അവന്‍ ജ്യോതിമോളെ കൂട്ടിപുഠ
ത്തുപോയി ലക്ഷ്യ്ൃയമില്ലാതെ………..
ഒഓട്ടേോോയില്‍ രുവശങ്ങളിലൂടെ പുറത്തേക്ക്‌ നോ
ക്കിയിരുന്ന്‌, തലസ്ഥാന നഗരി മുഴുവന്‍ കു എപ്പോഴോ വിങ്ങിക്കരഞ്ഞ
ജ്യോതിമോളെ മാറോട്‌ ചേര്‍ത്ത്‌ സാന്ത്വനമേകി.
“അങ്കിള്‍ എന്റെ പപ്പ…”
മോളെ എല്ലാം മറക്കു, ഞാനുാകും നിനക്കെന്നു പറയാന്‍ തോന്നി
യതാണ്‌. പക്ക, അങ്ങിനെ പറഞ്ഞതിനു ശേഷം, മോബൈയിലേ
യ്ക്കുള്ള ഒരു കോള്‍ ഡോക്ടര്‍ സുനന്ദയുയെതാണെങ്കില്‍ ……..
വളരെ വൈകിയാണവര്‍ റസ്റ്റോറന്റില്‍ എത്തിയത്‌. കൌറില്‍ ന
ിന്നുതന്നെ സുനിലിന്‌ സൂചനകിട്ടി. അവര്‍ ശ്രീചിത്രയുടെ എന്‍ക്വയറി
ക്കു മുന്നില്‍ സിന്ധുവിനെ കത്തി, അടുത്തുതന്നെ സേര്‍വെന്നുമ്ു്‌.
“(ര്ഫരന്‍സിന്റെ നള മെസ്സേജ്‌ എത്തിച്ചുകഴിഞ്ഞു. ആമ്പു
ലന്‍സ്‌ റെഡിയാണ്‌… ടം അരമണിക്കൂറിനുള്ളില്‍ പാക്കിംഗ്‌

കഴിയു മെന്നാണ്‌ പറഞ്ഞത്‌…………..
സിന്ധുവിന്റെ മാറ്റം സുനില്‍ ശ്രദ്ധിച്ചു. അവള്‍ പറയുന്നത്‌
ദൃഡ്ഥമായിട്ടാണ്‌, മുഖത്ത്‌ നിസ്സുംഗമായൊരു ഭാവമുട്കിലും.
ആമ്പുലന്‍സ്‌ റെസ്റ്റോറന്റിന്റെ മുന്നിലെത്തുമ്പോഴേക്കും മൂന്നുന
ലു സൃഹൃത്തുക്കള്‍ എത്തിക്കഴിഞ്ഞിരുന്നു, ഫാമിലിയായിട്ട്‌.
സിന്ധുവിന്റെ റൂം വെക്കേറ്റ്‌ ചെയ്തു ബാഗുകള്‍ ആബുലന്‍സില്‍
വയ്ക്കു മ്പോഴാണ്‌ സുനിലിന്റെ മോബൈല്‍ റിഗ്‌ ചെയ്തത്‌.
“ആരാണ്‌ ?
“ഞാന്‍ സുനന്ദയാണ്‌.”
സുനില്‍ തിരിയുമ്പോള്‍ ആബുലന്‍സ്‌ ഓാടിത്തുടങ്ങിയിരുന്നു.
സിന്ധു വിന്റെ കണ്ണുകള്‍ അവനോട്‌ എന്തോ മ്രന്തിക്കുന്നു




സുന്ദരന്‍ ഞാനും സുന്ദരി നീയും

അവനും അവളും

അവന്‍ അവളോട്‌ പറഞ്ഞു

“നിന്നെ ഞാന്‍ സ്നേഹിക്കുന്നു ””
അവളും അവനോട്‌ പറഞ്ഞു

“നിന്നെ ഞാന്‍ സ്നേഹിക്കുന്നു

അവന്‍ അവളെ മാറോടു ചേര്‍ത്ത്‌ നിര്‍ത്തി, കുളിച്ചീറന്‍ തുവരാത്ത്‌ കാര്‍കുന്തലില്‍ തലോടി, തന്നിലെ ചൂട്‌ അവളിലേക്ക്‌ പകര്‍ന്ന്‌, അവളിലെ ശൈത്യം തന്നിലേയ്ക്ക്‌ ആവാഹിച്ച്‌, അനന്തവും
അവാച്യവുമായൊരു അനുഭൂതിയുടെ കരകാണാകടലിലൂടെ നീന്തിത്തുടിക്കവെ അവളുടെ കാതുകളില്‍ മന്ത്രിച്ചു.

“ നീ വിശ്വസുന്ദരിയാണ്‌. ”

അവളും തിരുമൊഴി നല്കി.

“നീയെന്റെ കാമദേവനാണ്‌
“സുന്ദരി നീയും സുന്ദരന്‍ ഞാനും ചേര്‍ന്നിരുന്നാല്‍…………………? “”

“ഉത്സവമായി. ”
അതെ അവനാകെ ഒരു ഉത്സവത്തിന്റെ തിമര്‍പ്പിലായിരുന്നു.

മാനത്ത്കൂടി പറന്ന്‌ കളിക്കുന്ന മഞ്ഞക്കിളി അവനാണെന്ന്‌ തോന്നി, മുറ്റത്തുനിന്ന്‌ കൂവുന്ന പുങ്കോഴിയും അവനാണെന്നു തോന്നി,

ക്ഷേത്രത്തിനു മുന്നിലെ അരയാല്‍ വൃക്ഷവും, തിടമ്പെടുത്ത്‌ എഴുന്നെള്ളുന്ന കുട്ടിക്കൊമ്പനും അവനായി,.

ഇക്കാണുന്നതെല്ലാം, ഈ കേള്‍ക്കുന്നതെല്ലാം, ഈ അറിയുന്നതെല്ലാം അവനായി.
അവന്റെ ഹൃദയം വികസിതമാകുകയായിരുന്നു.
അനന്തവും അവാച്യവുമായൊരു തലത്തിലേയ്ക്ക്‌…………..

ഭൂഗര്‍ഭത്തില്‍നിന്നും കുഴല്‍ക്കിണര്‍വഴി പുറത്തേയ്ക്ക്‌ ജലം ഒഴുംകും പോലെ അവനില്‍ അടിഞ്ഞുകിടന്നിരുന്ന ആര്‍ദ്രതയില്‍നിന്നും സ്നേഹത്തിന്റെ ഉറവകളെ പുറത്തേയ്ക്കൊഴുകാന്‍ അവള്‍ കാരണമാകുകയായിരുന്നു.

അവന്‍ സ്‌നേഹത്തിന്റെ വാഹകനായി, ഗായകനായി………..

കണ്ണീര്‍കണങ്ങളെ അവന്‍ വിരലുകളാല്‍ തുടച്ചകറ്റി, തളര്‍ന്ന കാലലുകള്‍ക്ക്‌ അവന്‍ കാലുകളായി.,
തളര്‍ന്ന കൈകള്‍ക്ക്‌ അവന്‍ കൈകളായി…….

ഇക്കാണുന്നതിലൊന്നിനേയും വിട്ട്‌ അവന്‍ ഒന്നുമാകാനാവില്ലെന്ന അറിവ്‌ അവനില്‍ നിറഞ്ഞുനിന്നു.

വിശാലലോകത്തോടുകൂടി അവന്‍ കൈകള്‍ വീശി നടന്നു, ആകാശത്തുകൂടി പറന്നുനടന്നു,
വെള്ളത്തിലൂടെ നീന്തി തുടിച്ചു.

അവന്റെ കണ്ണുകള്‍ കരുണാര്‍ദ്രമായി, അവന്റെ വചനങ്ങള്‍ സ്‌നേഹപ്രവാഹമായി……………
അന്നൊരിക്കല്‍,

അവളോടൊത്ത്‌ വിശ്രമിക്കവെ,

അവളുടെ മടിയില്‍ മയങ്ങിക്കിടക്കവെ

അവള്‍ അവന്റെ കാതില്‍ മ്ര്രണം പോലെ ചോദിച്ചു.

“നിന്റെ വീടിന്‌ മാര്‍ബിള്‍ പതിച്ച ചുവരുകളും തറകളുമുണ്ടോ? ”

  • ഇല്ലല്ലോ !

“നിന്റെ മുറികള്‍ ഏ.സികളാണോ ?

“അല്ലല്ലോ!

“സമയം പോക്കുവാന്‍ കേബിള്‍ കണക്ഷനും, വി.സി.ആറുമുണ്ടോ?”
“ഇല്ലല്ലോ……………

“അറ്റ്ലീസ്റ്റ്‌, എല്‍.പി.ജി കണക്ഷന്‍, വാഷിംഗ്‌ മെഷീന്‍, ഫ്രിഡ്ജ്‌…………””
“ഇല്ല………….. ഇല്ല……………….. ഇല്ല……..””

“എങ്കില്‍ നിന്നോടൊത്ത്‌ എനിക്ക്‌ ജീവിയ്ക്കാനാവില്ല.’”

ഉടന്‍ അവന്റെ തല മടിയില്‍ നിന്നും തള്ളിയകറ്റി അവള്‍ എഴുന്നേറ്റു നടന്നകന്നു.
അവന്‍ അര്‍ദ്ധപ്രജ്ഞനായി നോക്കിനിന്നു.

പിന്നെ അവന്‍ പൊട്ടിച്ചിതറിപ്പോയി………………

ചിതറിയ തുണ്ടുകള്‍ ഒന്നിച്ചുകൂടിയപ്പോള്‍ ഒരായിരം തലകളുള്ളവനായി, ഒരായിരം ഉടലുകളും,
അതിനുവേണ്ട കൈകാലുകളുമുള്ളവനായി…………

ഭീമാകാരനായൊരു രാക്ഷസ്സനായി.

൫൭6൭൭൭൭൭




വാല്മീകം

രത്നാകരന്‍ ശബ്ദമധുരമായിട്ടാ ഗാനം ആലപിക്കുകയാണ്‌ താളവും ലയമുണ്ട്‌. അവനോടൊത്ത്‌ ഈണമിടാനും നൃത്തമാടാനും സ്‌നേഹിതരുമുണ്ട്‌.

അവനെ ഗാനങ്ങളെല്ലാം സ്വപ്നത്തില്‍ തീര്‍ത്ത ചിത്രങ്ങളാണ്‌. ഒരായിരം വര്‍ണ്ണങ്ങളും ആകാശവീഥികളോളം പറന്നെത്താന്‍ ചിറകുകളുമുള്ള ചിത്രങ്ങള്‍.

അവന്റെ നീണ്ടുനിവര്‍ന്ന ദൃദ്മമായ കറുത്ത ശരീരം ചേരിയുടെ അഭിമാനമായി ചേരിവാസികള്‍ കരുതിയിരുന്നു. ചേരിയിലെ മുപ്പനും കാരണവന്മാര്‍ക്കും അവനെ വളരെ പഥ്യമായിരുന്നു.

പ്രശാന്തവും സുന്ദരവുമായ ഒരു രാത്രിയിലാണ്‌ അവന്‍ ആദ്യമായിട്ടാഗാനങ്ങള്‍ ചേരിവാസികള്‍ക്കായിട്ടാലപിച്ചത്‌.

എല്ലാവരും വേല കഴിഞ്ഞെത്തിയിരുന്നു. ചേരിയുടെ നടുവില്‍ വളര്‍ന്നു നില്‍ക്കുന്ന വടവൃക്ഷത്തിന്റെ ചുവട്ടില്‍ എല്ലാവരും വട്ടമിട്ടിരുന്ന്‌, അവര്‍ സ്വയംവാറ്റിയെടുത്ത സുര മോന്തുകയും,
ഏതോ കാട്ടുചെടിയുടെ ഇലകള്‍ അടര്‍ത്തിയെടുത്ത്‌ ഉണക്കി പൊടിച്ച്‌ മറ്റേതോ ചെടിയുടെ ഉണങ്ങിയ ഇലയില്‍ ചുരുട്ടി പുകച്ച്‌ വലിക്കുകയുമായിരുന്നു.

സുരയിലും, പുകയിലും അവര്‍ ലോകങ്ങളെ, ദു:ഖങ്ങളെ, അവരെത്തന്നെ മറന്നവരുമായിരുന്നു.

ആനന്ദത്തിന്റെ മാസ്മരികമായൊരു വലയില്‍ അകപ്പെട്ട്‌ പൊങ്ങുതടികളേപ്പോലെ ഒഴുകിനടക്കുകയായിരുന്നു.

അവര്‍ വൃദ്ധരും, ചെറുപ്പക്കാരും, സ്ത്രീകളും കുട്ടികളുമുണ്ട്‌.

അതൊരു വസന്തകാലാരവമായിരുന്നു. ചേരിയ്ക്ക്‌ പുറത്തു വളര്‍ന്നു നില്ക്കുന്ന വനത്തില്‍ നിന്നും ഒരായിരം മണങ്ങള്‍ എത്തിക്കൊണ്ടിരുന്നു.

കഴിഞ്ഞ രാത്രിയില്‍, അവര്‍ നായാടിപ്പിടിച്ച കാട്ടുപോത്തിന്റെ മാംസം തീക്കുണ്ഡത്തിലിട്ട്‌ വേവിച്ച്‌, ചെറിയ ചെറിയ കഷണങ്ങളാക്കി ഇലകളില്‍ നിരത്തിയിട്ട്‌ ഏതെല്ലാമോ കാട്ടുചെടിയുടെ കായകള്‍ ഉണക്കിപ്പൊടിച്ച്‌ വെന്തമാംസങ്ങള്‍ വിതറി തീറ്റ ഒരുക്കുകയാണ്‌ ഒരു പറ്റം സ്ത്രീകള്‍.

അവന്‍ പാടി

ഒരു നാള്‍ ഞാന്‍ രാജാവാകും; ഞാന്‍ നിങ്ങളുടെ രാമനാകും ;

തേവരുടെ കോട്ടയും, കൊത്തളങ്ങളും കൊട്ടാരങ്ങളും എന്റേതാകും;
എന്റെ സ്നേഹിതരെ നിങ്ങളെല്ലാം എന്റെ കൊട്ടാരത്തിലെ വാസികളാകും; നിങ്ങളോടൊത്ത്‌ കേളിയാടുന്ന എന്നെ നിങ്ങള്‍ രാമനെന്നു വിളിയ്ക്കും.

ഈ വാനവും ഭൂമിയും നമ്മുടേതാകും, ഈ കാടുപടലവും നമ്മുടേതാകും, ഈ പാടശേഖരവും, ധാന്യങ്ങളും നമ്മുടേതാകും.

ഈ തേവന്മാര്‍ നമ്മുടെ മണ്ണില്‍ നിന്നും അകന്നുപോകും;

ഈ തേവന്മാര്‍ എവിടെനിന്നോ വന്നവരാണ്‌; അവര്‍ നമ്മുടെ മണ്ണും വിണ്ണും കൈക്കലാക്കുകയായിരുന്നു. പെണ്ണും, പൊന്നും തട്ടിയെടുക്കുകയായിരുന്നു. മേനിയും വേലയും
കാല്‍ക്കലാക്കുകായിരുന്നു.

നമ്മുടെ മേനിയ്ക്ക്‌ മണ്ണിന്റെ മണമുണ്ട്‌. വേലയുടെ ചൂടുണ്ട്‌, അവര്‍. തേവന്മാര്‍, വെളത്തു വിളറിയവരും മേധസ്സുകൂടി കൊഴുത്തവരുമാണ്‌.

ഞാനൊരുനാള്‍ രാജാവാകും, ഞാന്‍ നിങ്ങളുടെ രാമനാകും………….

അവന്‍ വീണ്ടും വീണ്ടും പാടിക്കൊണ്ടേയിരുന്നു. അവനോടൊത്ത്‌ ചേരിയിലെ എല്ലാ പുരുഷന്മാരും പാടി. അവന്റെ പെണ്ണ്‌ സ്രീതമ്മയോടൊത്ത്‌ എല്ലാം സ്ത്രീകളും നൃത്തമാടി.

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പാടശേഖരം, അവിടെ ആയിരക്കണക്കിന്‌ ചേരിവാസികള്‍ പണിയെടുക്കുകയാണ്‌.

പാടവരമ്പുകളിലും, വരമ്പുകള്‍ ചേരുന്ന വഴികളിലും അവരെ നിയന്ത്രിക്കാനായി, പണികള്‍ ചെയ്യിക്കാനായി രാജാവിന്റെ കിങ്കരന്മാര്‍, ചാട്ടവാറുകളും, വടികളും, കുന്തങ്ങളുമായി കാവല്‍
നില്‍ക്കുന്നുണ്ട്‌. അവരെല്ലാം വെളുത്തവരും ചേരിമക്കള്‍ക്ക്‌ മനസ്സിലാക്കാത്തഭാഷ സംസാരിക്കുന്നവരും, കോട്ടയ്ക്കുള്ളില്‍, നഗരത്തില്‍ പാര്‍ക്കുന്നവ രുമാണ്‌.

രത്നാകരനോട്‌ അടുത്തുനിന്നുതന്നെയാണ്‌ സീതമ്മയും പണിയെടുത്തിരുന്നത്‌. അവള്‍ മാത്രമല്ല, കൂട്ടുകാരനുള്ള എല്ലാചേരിപെണ്ണുങ്ങളും തങ്ങളുടെ സ്നേഹിതനോടൊത്താണ്‌ പണിക്കിറങ്ങുന്നത്‌.

രത്നാകരന്‍ ശ്രദ്ധിച്ചു. സീതമ്മ അവന്റെ ദേഹത്ത്‌ തൊട്ട്‌ തൊട്ടാണ്‌ നില്‍ക്കുന്നത്‌. അവളുടെ ദൃഡ്ദമമായ അവയവങ്ങളെ മറക്കാന്‍ നാമമാത്രമായ വസ്ര്രങ്ങള്‍ക്ക്‌ കഴിയുന്നില്ല.

അവന്റെ കണ്ണുകളുടെ ശക്തി അവളുടെ മനക്കോണിലെവിടെയോ ഉടക്കിയിരിക്കുന്നു. അവള്‍ തല നിവര്‍ത്തി നിന്ന്‌ അവനെ നേക്കി. അവളെത്തന്നെ നോക്കി നിന്നിരുന്ന രത്നാകരന്റെ കണ്ണുകളില്‍ നോക്കി അവള്‍ കണ്ണുകളാല്‍ എന്തെന്നു തെരക്കി.

അവന്‍ ഉത്തരം കൊടുത്തില്ല. അവന്റെ കണ്ണുകള്‍ ശൂന്യവും ആലംബമില്ലാതെ ബലഹീനവും ദു:ഖമയവുമായിരുന്നു.

അവന്‍ അവളെ കാണുമായിരുന്നു.

മുട്ടിനു താഴെ നഗ്നമായ കാലുകള്‍, ആഴക്കയത്തില്‍ വിരിയുന്ന ചുഴിപോലുള്ള പൊക്കിള്‍, ലവനും, കുശനും ആവോളം അമൃതുനുകര്‍ന്നിട്ടും ഉടയാത്ത മാറും ഓമനത്തമുള്ള മുഖവും, കണ്ണുകളും, ചുണ്ടുകളും…….

രത്നാകരന്റെ മനസ്സൊന്നു പിടഞ്ഞു.

ഇതേവരെ തേവരുടെ കണ്ണുകളില്‍ അവള്‍ പെട്ടിട്ടില്ല. ഒളിച്ചു നടക്കാന്‍ അവള്‍ക്ക്‌ നന്നായറിയാം.
ചേരിയിലെ എല്ലാ പെണ്ണുങ്ങള്‍ക്കും അറിയാം. എന്നിട്ടും വളരെപ്പേര്‍ ആ കിങ്കരന്മാരുടെ കണ്ണുകളില്‍ പെടാറുണ്ട്‌.

രത്നാകരന്‍ ഓര്‍മ്മിച്ചു പോവുകയാണ്‌; അച്ഛന്‍ അവന്‍ പറഞ്ഞുകൊടുത്ത കഥ. ആ കഥ അച്ഛന്‌ മുത്തച്ഛനില്‍ നിന്നും കിട്ടിയതായിരുന്നു.

ഈ കോട്ടയും, കൊത്തളവും നമ്മുടേതായിരുന്നു. നമ്മുടെ ഗോത്രത്തിന്റെ മൂപ്പൻ രാജാവായിരുന്നു. ഈ പാടശേഖരവും , വനാന്തരങ്ങളും കാടും, പടലും, കാട്ടുമൃഗങ്ങളും നമ്മുടേതായിരുന്നു.

നാം തന്നെ നമുക്കായിട്ട്‌ അദ്ധ്വാനിച്ച്‌ വിളവെടുത്ത്‌ സുഖമായി വാണിരുന്ന കാലം. അച്ഛനെന്നോ, അമ്മയെന്നോ, സ്ത്രീയെന്നോ, പുരുഷനെന്നോ, കുട്ടികളെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒത്ത്‌ ഈ ഐശ്വര്യങ്ങളെല്ലാം കെട്ടിപ്പെടുക്കുകയായിരുന്നു.

ഒരു നാള്‍ എവിടെ നിന്നോ ഈ നായാടികള്‍ ഒരു പറ്റം ആടുമാടുകളുമായിട്ട്‌ ഇവിടെ എത്തി.
നീണ്ടുനിന്നതും തുടരെ തുടരെയുണ്ടായ യുദ്ധത്തില്‍ നമ്മുടെ യോദ്ധാക്കളും മുത്തച്ഛന്മാരും, മുത്തശ്ശിമാരും കൊലചെയ്യപ്പെട്ടു. യുവതികളും, ബാലന്മാരും അടിമകളാക്കപ്പെട്ടു.നമ്മുടെ നഗരം അവര്‍ കൈയടക്കുകയും ചെയ്തു.

അവര്‍ വെളുത്ത നിറക്കാരും നമ്മുക്ക്‌ മനസ്സിലാവാത്ത ഭാഷ സംസാരിക്കുന്നവരുമായിരുന്നു.

അവര്‍ക്ക്‌ ദൈവത്തിന്റെ രൂപമാണെന്നും; ദൈവത്തിന്റെ അവതാരങ്ങളാണെന്നും, ഇക്കാണുന്നതെല്ലാം, കറുത്തവരായ നമ്മളും. ഇക്കാടും പടലും കാട്ടുമൃഗങ്ങളും. പാടങ്ങളും
അവരുടേതാണെന്നും, അവര്‍ക്കുവേണ്ടി ദൈവം ഉണ്ടാക്കിയതാണെന്നും, അവര്‍ ദേവന്മാരാണെന്നും, നമ്മള്‍
കാട്ടാളന്മാരാണെന്നും പറഞ്ഞു. കഥകളെഴുതി, പാട്ടുകളെഴുതി, പാടി നടന്നു, പറഞ്ഞു നടന്നു.

രത്നാകാരന്റെ മനം വിദ്വേഷത്താല്‍ പുകഞ്ഞു. കത്തി ജ്വലിച്ചു നില്ക്കുന്ന സൂര്യന്‌ കീഴെ പാടത്ത്‌ കുനിഞ്ഞുനിന്ന്‌ വേലയെടുത്ത്‌ അവന്റെ പുറംതൊലി പൊള്ളി കരുവാളിച്ചുപോയി. അവന്റെ മാത്രമല്ല, അവന്റെ പെണ്ണിന്റെ; ആയിരമായിരം ചേരിവാസികളായ ആണുങ്ങളുടേയും, പെണ്ണുങ്ങളുടേയും.

ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കില്‍ എന്നവന്‍ മോഹിച്ചുപോയി. വെള്ളക്കീറുകള്‍ കിഴക്കന്‍ മലനിരയില്‍ പ്രത്ൃക്ഷപ്പെട്ടപ്പോള്‍ പുളിച്ച പഴങ്കഞ്ഞി മോന്തി പാടത്തേയ്ക്ക്‌ പോന്നതാണ്‌. ഇനിയും ഒരു പിടി വറ്റോ ഒരി തുള്ളി വെള്ളമോ ഉള്ളിലെത്തുന്നത്‌ സന്ധ്യ മയങ്ങിക്കഴിഞ്ഞ്‌, അന്നത്തെവേലക്കൂലിയായി കിട്ടുന്ന ഒരു പിടിയോ രണ്ടു പിടിയോ യവം, കുടിലില്‍ കൊണ്ടുപോയി വേവിച്ച്‌ കഴിയ്ക്കുമ്പോഴാണ്‌.
എങ്കിലും വിശപ്പാറുമോ; ഒരിക്കലും ആറാറില്ല. വിശപ്പാറ്റാനായി രാവുകളില്‍ തന്നെ ചേരിയിലെ ചെറുപ്പക്കാര്‍ കാട്ടില്‍ വേട്ടയ്ക്കു കയറുന്നു.

പാടവരമ്പിന്‌ താഴെക്കൂടി ഒഴുകുന്ന അരുവിക്കരയിലേയ്ക്ക്‌ പണിക്കാരുടെ ഇടയിലൂടെ പതുങ്ങി നടക്കാന്‍ അവന തോന്നിയതാണ്‌. പക്ഷെ, അപ്പോഴേക്കും അവന്‍ ഒരു കിങ്കരന്റെ കണ്ണില്‍പ്പെട്ടുകഴിഞ്ഞു. അയാള്‍ കുതിരപ്പുറത്തുനിന്നു ചാടിയിറങ്ങി, പുലഭ്യം വിളിച്ച്‌ ചാട്ടവാറുമായി അവനടുത്തേയ്ക്ക്‌
ഓടിയെത്തി. അവന്‍ പാടത്ത്‌ കൂനിക്കൂടി നിന്ന്‌ പണിയെടുത്തു. എന്നിട്ടും പൊള്ളിക്കരുവാളിച്ച അവന്റെ മുതുകില്‍ ചാട്ടവീണു, ഏഴോ എട്ടോ പ്രാവശ്യം.

അവന്‍ പുളഞ്ഞുപോയി

സീതമ്മ അവനില്‍ നിന്നും അകന്ന്‌ മറ്റു പെണ്ണുങ്ങളുടെ കൂട്ടത്തില്‍ ഒളിച്ചുകളഞ്ഞിരുന്നു. അവളെ കിങ്കരന്‍ കാണാതിരിക്കാന്‍!

കിങ്കരന്‍ പുളിച്ച തെറികളുമായി വരമ്പിലേറിക്കഴിഞ്ഞപ്പോള്‍ സീതമ്മ അവനടുത്തെത്തി……………
ദൈവമേ ! അവന്‍ ഏറെ വേദനിച്ചത്‌ അവളുടെ മുഖം കണ്ടിട്ടാണ്‌.

അവന്റെ കരളില്‍നിന്നും ദീനമായൊരു സ്വരം പോലെ ഗാനം പുറത്തേക്കൊഴുകി……..ഞാനൊരുനാള്‍

രാജാവാകും, ഞാന്‍ നിങ്ങളുടെ രാമനാകും……. ആ ഗാനം അവന്‍ അടുത്തുനിന്നവരും അതിനടുത്തുനിന്നവരും ഏറ്റുപാടി. ഏറ്റുപാടി, ഏറ്റുപാടി അവരുടെ മനസ്സുകളില്‍ സ്വപ്നങ്ങള്‍
വിരിയുകയായി……….. ആ സ്വപ്നങ്ങളെല്ലാം ഒത്തുകൂടി.

അവരെല്ലാം ഒത്തുകൂടി ഓരോ പിടി പുഴിയെടുത്ത്‌ ഉമിനീരില്‍ കുഴച്ച്‌ ഉരുളകളാക്കി അടുക്കി അടുക്കിവച്ചു. അടുക്കുകള്‍ ചേര്‍ന്ന്‌ ചേര്‍ന്ന്‌ പുറ്റുകളായി പുറ്റുകൾ ചേര്‍ന്ന്‌ ചേര്‍ന്ന വളരെ വലിയൊരു
വാലമീകമായി.

ആ വാല്മീകം വളര്‍ന്നു വളര്‍ന്നു ആകാശം മുട്ടി…………..

വാല്മീകത്തിനുള്ളില്‍ അവരെല്ലാം ചിറകുകള്‍ മുളക്കാത്ത കീടങ്ങളായി ഒത്തുകൂടിയിരുന്നു.
പാട്ടുപാടി.

ഞാനൊരുനാള്‍ രാജാവാകും, ഞാന്‍ നിങ്ങളുടെ രാമനാകും……

രണ്ടു മൂന്നു നാളുകളായി തോരാത്ത മഴപെയ്തു കൊണ്ടിരിയ്ക്കുകയാണ്‌. അന്നും അവര്‍ വേല ചെയ്തു. കൂലിയായികിട്ടിയ രണ്ടുപിടി മലരുമായി രത്നാകരും, സീതമ്മയും കുടിലിലെത്തി. നനഞ്ഞു കുതിര്‍ന്നൊരു മുലയില്‍ ലവനും, കുശനും കെട്ടിപ്പിടിച്ച്‌ കിടന്നുറങ്ങുകയാണ്‌.

സീതമ്മ മലരും ചായ അനത്തിയ വെള്ളവുമായെത്തും വരെ രത്നാകരന്‍ മക്കളെ മടിയില്‍ ഇരുത്തി കെട്ടിപ്പിടിച്ചു ചുടേകി.

മലര്‌ തുല്ല്യമായി വീതിച്ച്‌ കഴിച്ച്‌, നിറയാത്ത വയറിന്റെ ബാക്കി ഭാഗം മുഴുവന്‍ ചായ വെള്ളത്താല്‍ നിറച്ചു.

കുടിലിന്റെ ഇലമറകളുടെ വിടവിലൂടെ തണുത്ത കാറ്റ്‌ ഉള്ളിലേയ്ക്ക്‌ ശക്തിയായിത്തന്നെ എത്തുന്നുണ്ട്‌. തണുപ്പ്‌ അവരുടെ ശരീരങ്ങളില്‍ വിറയലായി പടര്‍ന്നു കയറുന്നു. നാലു ശരീരങ്ങള്‍
ഒട്ടിചേര്‍ന്നിരുന്നു.

മക്കളുടെ മയങ്ങുന്ന കാതുകളിലേയ്ക്ക്‌ രത്നാകരന്‍ ഗാനമായി ഒഴുകിയിറങ്ങി.

ഞാനൊരുനാള്‍ രാജാവാകും ഞാന്‍ നിങ്ങളുടെ രാമനാകും……..
ലവന്റെയും, കുശന്റെയും മനസ്സില്‍ സ്വപ്നങ്ങള്‍ വാല്മീകം പോലെ മുളച്ചു വന്നു.

ഉമിനീരും, വിയര്‍പ്പും അവിടവിടെ തട്ടിപ്പൊട്ടിയൊലിച്ച രക്തവും ചേര്‍ത്ത്‌ മണ്ണു കുഴച്ച്‌ അവര്‍ സ്വപ്നങ്ങളെ വാനോളം ഉയര്‍ത്തികെട്ടി.

പുറത്ത്‌ ൮൭ തിമര്‍ത്തുപെയ്തുകൊണ്ടേയിരുന്നു, കുടിലിനുള്ളിലേക്ക്‌ ശക്തിയായി കാറ്റടിച്ചു കൊണ്ടേയിരുന്നു.

പൊടുന്നനെ ഉണ്ടായ ഒരു മിന്നലിന്റെ വെളിച്ചത്തിലും തുടര്‍ന്നുണ്ടായ ഇടിയുടെ ശബ്ദത്തിലും അവര്‍ ഞെട്ടിയുണര്‍ന്നു പോയി…

ഇടിമിന്നലില്‍നിന്നും കിട്ടിയ വെളിച്ചത്തില്‍ അവര്‍, യവനും, കുശനും കണ്ടു, അവരുടെ സ്വപ്നമായിരുന്ന വാല്മീകം തകര്‍ന്നുവീഴുന്നതും കുത്തിയൊഴുകുന്ന മഴവെള്ളത്തില്‍ ഒലിച്ചു
പോകുന്നതും……….

വെള്ളത്തില്‍ ഒലിച്ച്‌, പൊങ്ങിയും, താണും, അവര്‍ ചിറകുകള്‍ മുളയ്ക്കാത്ത കീടങ്ങളായി കരകാണാതെ ഒഴുകി നടന്നു.




പ്രണയോപഹാരം

ഞാനെന്റെ പ്രേയസിക്കൊരു പ്രണയോപഹാരം നല്‍കി, വാലന്‍ഡൈന്‍ ദിനത്തില്‍. സ്വര്‍ണ്ണത്തളികയില്‍, പട്ടില്‍ പൊതിഞ്ഞ്‌, എന്റെ ഹൃദയമായിരുന്നു.

അവളതു കാല്‍ക്കല്‍ കിടന്നിരുന്ന വളര്‍ത്തുനായക്ക്‌ കൊടുത്തു. അവനത്‌ ആര്‍ത്തിയോടെ ഉള്ളിലാക്കി, ചുണ്ടുകള്‍ നക്കിത്തുടച്ചു. പട്ടിലും തളികയിലും ഇറ്റിറ്റു വീണിരുന്ന രക്ത ത്തുള്ളികളും
നക്കിയെടുത്തു. അവളുടെ കാല്‍ക്കല്‍ ചുരുണ്ടുകൂടുമുമ്പ്‌ മൊഴിഞ്ഞു:

“അതിന്‌ കയ്പായിരുന്നു, ചവര്‍പ്പും ഉണ്ടായിരുന്നു.”

അവളുടെ മുഖം ചുവന്നു.

ഞാന്‍ പറഞ്ഞു.

“കയ്പ്‌ പച്ചയായ ജീവിതത്തിന്റേതാണ്‌, ചവര്‍പ്പ്‌ സാഹചര്യങ്ങളുടേതാണ്‌.”

അവള്‍ എന്നെ ആട്ടി. കാവല്‍ക്കാര്‍ പുറത്തേക്ക്‌ തള്ളി വിട്ടു.

തിരിഞ്ഞ്‌ നടക്കുമ്പോള്‍ ഒരിക്കല്‍ക്കൂടി ഞാനവളെ നോക്കി. അവള്‍ അടുത്ത സമ്മാനപ്പൊതി അഴിക്കുകയായിരുന്നു.

൭൭൭൭൭൭




ഇരയും വേട്ടക്കാരനും

അയാള്‍ ഒരു ഇരയെ തപ്പിയാണ്‌ ബീച്ചിലെത്തിയത്‌. വയറിന്‌, ശരീരത്തിന്‌, മനസ്സിന്‌ വിശപ്പേറെയുണ്ടായിരുന്നു.അന്വേഷണം അധിമാകാതെ തന്നെ ഒരു ഇരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനയാള്‍ക്ക്‌ കഴിഞ്ഞു. വെളുത്ത, കൊഴുത്ത, അംഗലാവണ്യമുള്ള; കമ്മല്‍, മാല, വള, മോതിരമൊക്കെയായി പത്തുപതിനഞ്ച്‌ പവന്‍ സ്വര്‍ണ്ണവുമായിട്ട്‌, ഭര്‍ത്താവാകാം ഒരു പുരുഷനോടൊത്ത്‌,
മകനാകാം ഒരു ബാലനോടൊത്ത്‌, തിരക്കൊഴിഞ്ഞിടത്ത്‌……ഇപ്പോള്‍ അയാള്‍ തികഞ്ഞ ഒരു വേട്ടക്കാരനെപ്പോല്‍ തക്കം പാര്‍ത്തിരിപ്പായി. ജന്മസിദ്ധ കഴിവുകൊണ്ടും പഴമയുടെ പരിചയം കൊണ്ടും അയാള്‍ക്കറിയാം തൊട്ടടുത്തൊരു നിമിഷം അവളെ റാഞ്ചാനാകുമെന്ന്‌; അവളുടെ ഭര്‍ത്താവ്‌ കപ്പലണ്ടി വാങ്ങാന്‍ പോകുമ്പോഴോ, മകന്‍ മൂത്രമൊഴിക്കാന്‍ കുൂട്ടുപോകുമ്പോഴോ….. അയാളുടെ സഹായികള്‍ അവിടവിടെയായി ചുറ്റിപ്പരതി നടക്കുന്നുണ്ട്‌, അടുത്ത നീക്കത്തിനായിട്ട്‌. പക്ഷെ, അടുത്തതായി അയാള്‍ക്ക്‌ കിട്ടിയ നിമിഷത്തില്‍ അയാളെ അമ്പരപ്പിച്ചുകൊണ്ട്‌, ദേ! അവള്‍ തിരയില്‍ ഒലിച്ച്‌ അയാള്‍ക്കരുകില്‍, അയാളെ കെട്ടിപ്പിടിച്ച്‌, പിടിത്തം മുറുക്കിക്കൊണ്ട്‌……പിന്നീടുണ്ടായ നിമിഷത്തില്‍ അയാളുടെ കണ്ണുകള്‍ക്കു മുന്നില്‍ കാണപ്പെട്ട മല പോലുയര്‍ന്നൊരു തിരയില്‍പ്പെട്ട്‌ കടലിലേക്ക്‌ ഒരു വാര്‍ത്തക്ക്‌ കാരണമായി
അയാളും അവളും…