വേട്ട

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

കാഞ്ഞിരപ്പിള്ളിക്കാരന്‍ സണ്ണിച്ചനും, പൊന്‍കുന്നത്തുകാര൯
ബേബിച്ചനും സുഹൃത്തുക്കളാണ്‌. സണ്ണിച്ചന്‍ വെളുത്തു തടിച്ചിട്ടും
ബേബിച്ചന്‍ ഇരുനിറത്തില്‍ പൊക്കം കൂടിയിട്ടും

സാഈഹൃദത്തിന്‌ രു രരസംവത്സരക്കാലത്തെ പഴ
ക്കമുഠാവും. തൂാടക്കം രാളും പത്താഠതരത്തില്‍ൽല്‍ ആദാൃമാ
യി തോല്‍വി എറ്റുവാങ്ങി (ആദ്യമായി തോല്‍വി എന്ന്‌ ഉപയോഗി
ക്കാന്‍ കാരണം പിന്നീട്‌ നാലോ അഞ്ചോ പ്രാവശ്യം ആവര്‍ത്തിച്ച
ശേഷമാണ്‌ ആ മാര്‍ഗ്ഗം നമുക്ക്‌ വിധിച്ചതല്ലെന്ന അറിവില്‍ വിടവാങ്ങിയത്‌ ) പൊന്‍കുന്നത്തെ പ്രശസ്തമായൊരു ടുട്ടോറിയല്‍ കോളേജില്‍ വിധി തേടിയെത്തിയപ്പോഴാണ്‌.

അവരുടെ ബന്ധം ആഴത്തില്‍ ശാന്തസമുദ്രവും പരപ്പില്‍
മരുഭുമിയുമായി പരിണമിച്ചത്‌ പൊതുസ്വഭാവങ്ങള്‍ കെഠാ
കാഠ.

(പൊതുസ്വഭാവങ്ങള്‍: പുകവലി, മദൃപാനം, അത്യാവ
ശ്യം അടിപിടി, സര്‍ക്കാരുവനത്തില്‍ നിന്നും പക്ഷി, മൃഗവേട്ടു, കൂടാതെ ചില്ലറ ചാപല്യങ്ങളും)

ആമുഖം കഴിഞ്ഞിരിക്കുന്നു. ഇനിയും ഫ്‌ളാഷ്ബാക്ക്‌ സീനുക

[0

ളാണ്‌.

സ?ദ്റാഷ്ചരിീ വണ്ടി:

സണ്ണിച്ചനും ബേബിച്ചനും ഇരുപത്തിരുവയസ്സ്‌ തികഞ്ഞിരിക്കുന്നു.
അതിനായുള്ള മദ്യപാനവും കാട്ടിറച്ചിതീറ്റയും കഴിഞ്ഞ്‌ സാധാരണ
ജീവിതത്തിലേക്ക്‌ തിരിച്ചെത്തിക്കഴിഞ്ഞ ഒരു സായം സന്ധ്യയില്‍,
അന്ന്‌ രാളും അന്തിയുറങ്ങുന്നത്‌ സണ്ണിച്ചന്റെ വീട്ടിലാണ്‌

സണ്ണിച്ചന്റെ അപ്പന്‍ കുരിശുവര കഴിഞ്ഞ്‌ വരാന്തയില്‍ ചാരു
കസാലയില്‍ നാീുനിവര്‍ന്ന്കിടന്ന്‌ ചെറിയൊരു മയക്കത്തിലേക്ക്‌ വഴുതിപ്പോയ നേരത്താണ്‌, രാളും വീടിന്റെ പടിഞ്ഞാറുമാറി നേര്‍ത്ത ഇരുളില്‍ നിന്ന്‌ ഓരോ സിഗററ്റുവലി കഴിഞ്ഞ്‌ അകത്തേക്ക്‌ കടക്കാനായി വരാന്തയില്‍ കയറിയത്‌.

“ങാ രുമവിടെ നിന്നെ.”

നിന്നു.

““ഇങ്ങനെയല്ലാമങ്ങുകഴിഞ്ഞാ മതിയോ ബേബിച്ചാ………?

ബേബിച്ചന്‍ അന്താളിച്ചു പോയി, സണ്ണിച്ചനും.

“വീടും കൂടും കുമ്മാട്ടിക്കായു മൊന്നും വോന്നായോ ?”

“ഓ….. വേണം……………..””

“പിന്നെ… എന്നതാടാവുവ്വേ…………. മൂക്കീന്നൂ പല്ലുമുളച്ചു കഴി
ഞ്ഞേച്ചാ……..

“അല്ല…. അത്‌………………..

തമ

“എന്നാ പിന്നെ താമസ്സിക്ക”

ഓ.”

പിറ്റേന്നു മുതല്‍ രാളും പെണ്ണു വേട്ടുക്കിറങ്ങി.

“വകേംതൊകേമെല്ലാം’ നോക്കി നിരന്തരം ഒരു ബ്രോക്ക
റും പിന്നാലെ കൂടി.

പാല, പൈയ്ക, ഭരണങ്ങാനം, ഈരാറ്റുപേട്ട, ഏരു
മേലി, മണിമലവഴിയെല്ലാം വേട്ടയാടി നടന്നു.

കേക്കുതിന്നു, ബിസ്ക്കറ്റ്തിന്നു, മിക്ച്ചറു കൊറിച്ചു ചായകുടിച്ച.

ഒടുവില്‍ മനസ്സ്റില്‍പിടിച്ചതു രണ്ണെത്തിനെ കത്ത്തി. ഈരാറ്റുപേ
ട്ടയിലൊരു മേഴ്സിക്കുട്ടി, ഏരുമേലിയിലൊരു ഗ്രേസിക്കുട്ടി……

ഇഷ്ടപ്പെട്ടു വന്ന പ്പോള്‍ ആര്‌ ആര്‍ക്കെന്നുതിരിക്കാനാവാതെ
കണ്‍മിഴിച്ചു. ബേബിച്ചന്റെ വല്ല്യപ്പച്ചന്‍ കിഴികെട്ടി സൂക്ഷിക്കുന്ന ഒരു വെള്ളി നാണയമെടുത്ത്‌ “ ടോസ്സറു” ചെയ്തു

ടോസിന്റെ ഫലമായി മേഴ്സിക്കുട്ടി സണ്ണിച്ചന്റെയും, ഗ്രേസിക്കുട്ടി
ബേബിച്ചന്റെയും വാരിയെല്ലായി.

സസ?ദ്മീനയഷ്ഷരി ര്‌

സണ്ണിച്ചന്‌ വല്ലൃപ്പച്ചന്മാരുമുതല്‍ സൂക്ഷിച്ച്‌ പെരുപ്പിച്ചു വന്നിരു
ന്നെതില്‍ പത്തിരുപതു ഏക്കര്‍ സ്ഥലവും ഒരു വിടും താമസിക്കാന്‍
കിട്ടി. അതിലൊട്ടും കുറവില്ലാത്തതുതന്നെ ബേബിച്ചനും കിട്ടി. രാളും
സുഖമായി വാഴുന്നു.

ബേബിച്ചന്‍ ഒരു മകനേയുള്ളു; ജോജോമോന്‍- പതിനാലു വയ
സ്സ്ായിരിക്കുന്നു.

സണ്ണ്ിച്ചന്‌ ഒരു മകളും, ഒരു മകനുമാണ്‌. ജിജ്ിമോള്‍ക്ക്‌
ജോജമോമോനേക്കാള്‍ മൂന്നു മാസത്തെ ഇളപ്പമു്‌. ജിജോമോനന്‍ പത്തു വയസ്സും.

ബേബിച്ചന്‍, സണ്ണിച്ചന്റെ ഇരുനിലബംഗ്ലാവിന്റെ തെക്കോട്ടുള്ള
ബാല്‍ക്കണിയില്‍, ഒരു പെഗ്ശ്‌ വിസ്ക്കി അകത്താക്കി കഴിഞ്ഞ്‌, പെ
ന്തമ്പുഴക്കാടുകളിലെവിടെനിന്നോ പിടിച്ച കാട്ടുപന്നിയുടെ മുഴുത്ത
ഒരു കഷണം മാംസം തന്നെ വായിലിട്ട്‌ ചവച്ച്‌, അടുത്ത ഒരു പെഗ്ശ്‌
കൂടി ഗ്ലാസ്സിലെടുത്ത്‌ തെക്കോട്ടു നോക്കി നില്‍ക്കുകയാണ്‌

സണ്ണിച്ചനാണെങ്കില്‍ രണ്ണെം കഴിച്ചിട്ട്‌ മൂന്നാമത്തേത്‌ ഗ്ലാസ്സ്റില്‍ പ
കര്‍ന്നുവച്ച്‌ ഒരു വില്‍സ്‌ സിഗററ്റ്‌ കത്തിക്കുന്ന തിരക്കിലാണ്‌ .

ബാല്‍ക്കണിയില്‍ അങ്ങനെ നോക്കിനില്‍ക്കു മ്പോഴുള്ള സുഖം

താഴെ വിശാലമായ മുറ്റം കടന്നാല്‍ പുല്ലു പതിച്ചചൊരു
ഉദ്യാനം, ഉദ്യാനത്ത്‌ അത്യാവശം പൂച്ചെടികള്‍, തണല്‍ വൃക്ഷ
ങ്ങള്‍ …………….ംം വൃക്ഷച്ചുവടുകളില്‍ ഇരിപ്പിടങ്ങള്‍…

അവിടെ മക്കള്‍ മൂന്നുപേരും എന്തെല്ലാമോ കളികളിലാണ്‌ .

ഉദൃഠനത്തെ തുടര്‍ന്ന്‌ റബര്‍ തോട്ടം തുടങ്ങുകയായി. സ
ണ്ണിച്ചന്റെ ഏറ്റവും നല്ല മരങ്ങളാണവിടെ……………. പിന്നെ മണിമലയാര്‍ വെള്ളം കുറഞ്ഞൊഴുകുന്നു. പിന്നീടും സണ്ണിച്ചന്റെ റബര്‍ തൈകള്‍

തന്നെ.
രണ്ണെം ഉള്ളില്‍ ചെന്നപ്പോള്‍ ബേബിച്ചന്‍ ഒരു തരി
പ്പൊക്കെ അനുഭവപ്പപെട്ടു തുടങ്ങി……….

സില്‍ക്ക്‌ ജുബ്ബ ഒട്ടിത്തുടങ്ങി…..

പുറത്തുനിന്ന്‌ ഒരു കാഠറ്റെങ്കിലും വന്നിരുന്നെങ്കില്‍ നന്നായിരു
ന്നെന്നു തോന്നി .

ഫാനിന്റെ സ്വിച്ച്‌ ഓണ്‍ ചെയ്ുയുന്നതിനുപവോിയും, ഒരു വിസ്ക്കി കൂടി കരസ്ഥമാക്കുന്നതിന്‌ വോിയുമായിട്ട്‌ ബേബിച്ചന്‍ തിരിയുമ്പോ
ഴാണ്‌ ഒരു ദൃശ്യം ദൃഷ്ടിഗോചരമായത്‌.

ആദ്യം, വിസ്ക്കിനല്‍കിയ, കണ്ണിന്റെ മൂടലാണെന്നാണ്‌ കുരു
തിയത്‌; പക്ഷെ, ഒരിക്കല്‍കൂടി സൂക്ഷ്മതയോടെ വീക്ഷിച്ചപ്പോള്‍
വ്ൃക്തമായി.

രു കുഞ്ഞാറ്റക്കുരുവികളെപ്പോലെ, കൊക്കുരുമ്മി, മേലുരുമ്മി,
തൂവലുകള്‍ അകത്തിപേനുകളെ നോക്കി………

ജോജോമോനും, ജിജിമോളും………

ജോജിമോന്‍ അതൊന്നും ശ്രദ്ധിക്കാതെ പോപ്പി പട്ടിക്കുട്ടിയോ
ടൊത്ത്‌ പന്ത്‌ കളിക്കുകയാണ്‌.

ആദ്യം ലേശം അസ്വസ്ഥതയാണ്‌ തോന്നിയത്‌.

പക്ക, അടുത്ത നിമിഷംതന്നെ അസ്വസ്ഥതയുടെ കാര്യമില്ലെന്ന്‌
തോന്നി.

എന്തുകെട്‌ അവര്‍ക്കു തമ്മില്‍ വിവാഹം ചെയ്തു കൂടാ…….
എങ്കില്‍ സണ്ണിച്ചനുമായുള്ള ബന്ധം കൂടുതല്‍ ദൃഡ്മമാവുകയല്ലെ

സണ്ണിച്ചാ………. നീ അതാന്നും കഠാടാ ഉവ്വേ…”

സണ്ണിച്ചന്‍ നല്ല ഫോമിലായിക്കഴിഞ്ഞിരുന്നു. ബേബിച്ചന്‍തന്നെ
അയാളെ കസേ രയില്‍നിന്നും വലിച്ചുയര്‍ത്തി, ബാല്‍ക്കണി കൈവ
രിക്കടുത്തുനിര്‍ത്തി ദൃശ്യം കാണിച്ചു പറഞ്ഞു കൊടുത്തു.

“എന്നാ പിന്നെ അങ്ങനെതന്നെ ആട്ടെടാ ബേബിച്ചാ……………
നമ്മുടെ പണികൊറച്ചല്ലോ……………. റ

പിന്നെ, ആര്‍ത്തലച്ചുള്ള ചിരി, ആ സന്തോഷത്തില്‍ വിസ്‌
ക്കികുപ്പികള്‍ രണ്്ണെം കാലിയായി, നാലഞ്ചു പ്പലെയ്റ്റ്‌ പന്നിയിറച്ചിയും.

സ നമ്ഷരീ മുന്ന്‌:

സണ്ണിച്ചന്റെ ബംഗ്ലാവിന്റെ സിറ്റൂട്ട്‌.

കസേരകളില്‍ വിഷാദമഗ്നനായിരിക്കുന്ന സണ്ണിച്ചനും, ബേബിച്ചന
൭൦.

അകത്തുനിന്നും മേഴ്സിക്കുട്ടിയും ഗ്രേസിക്കുട്ടിയും മക്കളും ഇറ
ങ്ങിവരുന്നു.

ജോജോമോനും, ജിജിമോളും യാത്രക്കുള്ള വേഷത്തിലാണ്‌;
അവര്‍ രാളും പത്താഠതരം (പശസ്തമായിതന്നെ പാസ്സായി. പ്ലസ്ടു
സ്കൂള്‍ തേടി കുറച്ചകലെയുള്ള നഗരത്തിലേയ്ക്ക്‌ യാ്രയായിരി

യ്ക്കുകയാണ്‌.

മേഴ്‌സിക്കുട്ടിയും ഗ്രേസിക്കുട്ടിയും കരഞ്ഞ്‌ മുഖം വീര്‍പ്പിച്ചിരി
ക്കുന്നു. ജിജിമോള്‍ക്കും ദു:ഖമ്്‌. ജോജോ മോന്‍ ഉഷാറായിട്ടാ
ണ്‌.

മേഴ്സിക്കുട്ടിപറഞ്ഞു.

ജോമജോമോനേ…………. നിന്നെ ഏല്‍പ്പിച്ചാവിടുന്നത്‌, എ
ന്നും ജിജിമോളെ കാണണം, എല്ലാ ഞായറാഴ്ചയും രാളുംകൂടി പ
ളളിപോണം……….. നല്ലോണം പഠിച്ചോണം………….. ഇ

“ആന്റി പ്രത്യേകം പറയണോ, ഞാന്‍ നോക്കില്ലായോ…””

ജിജിമോളുടെ ചുത്തൊരു പുഞ്ചിരി പൂത്തു. ജോജോമോന്റെ
മുഖത്ത്‌ ആഹ്ലാദം വിരിഞ്ഞു.

ഇറദിയുക ഒരു ക്ക്ലൈമാക്സന്സ്‌ സനാണ്‌.

ക്ലൈമാക്സിലെത്താന്‍ രുപ്പാവശ്ൃയം മണിമലയാറ്‌
കുലംകുത്തിയൊഴുകി.

റെയിന്‍ഗാര്‍ഡ്‌ ഉളായിരുന്നതിനാല്‍ രു വര്‍ഷവും സണ്ണിച്ചന്‍ റബ
ര്‍വെട്ടുനിര്‍ത്തിയിട്ടില്ല.ഷീറ്റിന്‌ നല്ല വിലയും കിട്ടുന്നതിന്നാല്‍ സണ്ണിച്ചനറും, അപ്പന്‍ വല്ലൃപ്പന്മാരെപ്പോലെ പെരുപ്പിക്കുകയാണ്‌.

കാര്‍ മേഘങ്ങളെകെഠ്‌ ഒരു ഇരു സന്ധ്യ…… ബാഅആഅ
ക്കണിയില്‍ നിന്ന്‌ ആകാശത്തേക്ക്‌ നോക്കിയാല്‍ മാത്രമേ കുറച്ച്‌
വെളിച്ചമുള്ളു വെന്ന്‌ സണ്ണിച്ചന്‌ തോന്നി.

റബര്‍ മരങ്ങളെല്ലാം തഴച്ചു പന്തലിച്ചു നില്‍ക്കുന്നു. ആറ്റിറമ്പില്‍
നില്ക്കുന്ന മൂന്നുനാലു തേക്കിന്‍തൈകള്‍ വളര്‍ന്ന്‌ റബ്ബര്‍ മരങ്ങള്‍ക്ക്‌
മുകളിലെത്തി.

ബാല്‍ക്കണിയില്‍ നിന്നും കാണാം, ഗൈറ്റ്‌ കടന്ന്‌ ഒരു ജീപ്പ്‌
ലൈറ്റ്‌ തെളിച്ച്‌ വരുന്നത്‌…………………….

സണ്ണിച്ചന്‍ താഴേക്കിറങ്ങി.

കാര്‍ പോര്‍ച്ചില്‍ സര്‍വ്വസ്വത്ര്ത്രൃവും എടുത്താണ്‌ ജീപ്പ്‌ കയറ്റി
നിര്‍ത്തിയത്‌.

ജോജോമേോന്‍ ജിപ്പില്‍നിന്നും ഇറങ്ങിയപ്പോള്‍ മേഴ്‌
സിക്കുട്ടിയുടെ ഉള്ളുപിടഞ്ഞു.

“എന്താ മോനേ?”

“ഒന്നുമില്ലഠന്റി, ഇവന്മാര്‍ക്ക്‌ നമ്മുടെ നാട്രൊക്കെ
യൊന്നു ചുറ്റി കാണണം.” യൊന്നു ചുറ്റി കാണണം.”

ജോജോമോനേയും രു സ്‌നേഹിതരെയും മേഴ്സിക്കുട്ടി
ഡ്രോയിംഗ്‌ റൂമിലേക്ക്‌ സ്വാഗതം ചെയ്തു. അപ്പോഴേയ്ക്കും സണ്ണിച്ചനറും എത്തിച്ചേര്‍ന്നു.

“അങ്കിള്‍, ഇവന്‍ അനന്തു തിരുവനന്തപുരത്തുകാരനാ, അച്ഛന്‍
സ്വെക്രട്ടറി, അവന്‍ അനനസ്സറ്‌ കോഴിക്കോട്ടു ബാപ്പാക്ക്‌ തടിക്കച്ചോടം.

ചെമ്പിച്ച താടിമീശകളുള്ള അനന്തുവും മീശയേകിളുക്കാത്ത
അനസ്സും, സണ്ണിച്ചന്‌ സന്തോഷമായി.

മേഴ്‌സിക്കുട്ടിക്ക്‌ പിന്നീട്‌ ഒരു പെരുന്നാളിന്റെ തെരക്കായിരുന്നു.

കോഴി, മാട്‌, പന്നി, കരിമീന്‍…..ചപ്പാത്തി, ചോറ്‌…………………

പാതിരകഴിഞ്ഞ്‌, മേല്‍ കഴുകി അവള്‍ ബഡ്റൂമില്‍ എത്തിയ
പ്പോഴേയ്ക്കും റബര്‍മരച്ചുവടുകളിലേക്കും തണുപ്പ്‌ അരിച്ചരിച്ച്‌ ഇറ
ങ്ങിക്കഴിഞ്ഞിരുന്നു. എവിടെയോ ഇരുന്ന്‌ ഒരു നരിച്ചീറ്‌ മോങ്ങുന്നത്‌
കേട്ടു. സണ്ണിച്ചന്‍ നല്ല ഉറക്കത്തിലായിക്കഴിഞ്ഞിരുന്നു…..

കതകിലെ മുട്ടുകേട്ടിട്ടാണ്‌ അവള്‍ കതക്‌ തുറന്നത്‌.വാതില്‍ക്കല്‍
ജോങജ്മോമോന്‍, അനന്തു, അനസ്സ്‌…..

“എന്താ മക്കളെ

“ആന്റി അങ്കിളിനെ വിളിച്ചെ…….ഈ അനന്തുവിന്‌ എന്തോ പറയാനുന്നെ……. ””

മദ്യത്തിന്റെ തളര്‍ന്ന താഴ്വാരത്തില്‍നിന്നും സണ്ണിച്ചനെ
പൊക്കിയെടുക്കാന്‍ മേഴ്‌സിക്കുട്ടി വളരെ പണിപ്പെട്ടു. എഴു
ന്നേറ്റ കട്ടിലില്‍തന്നെ, വീര്‍ത്തകണ്‍പോളുകളുമായി, ചുവന്ന
കണ്ണുകളുമായി സണ്ണിച്ചന്‍ ഇരുന്നു.

“അങ്കിള്‍, ഈ അനന്തുവിന്‌ കുറച്ച്‌ പണം വേണം…..

“മേനേ അനന്തു……… ഇവിടരിക്കടാകുവേ………………. റ

““നെനക്കെത്രകാശാ വോിയത്‌………….. റ?

“ഉം… എ രീ ലാക്്‌സ്‌…… ബാലന്‍സ്‌ ഞാന്‍ ചോദിക്കുമ്പോള്‍……………!”

““ങേ……… എന്തായിത്‌

ി

“ശരിയ അകങ്കിള്‍…………

സണ്ണിച്ചന്റെ ശിരസ്സില്‍ നിന്നും മദ്യം ചോര്‍ന്നിറങ്ങിപ്പോയി. മേഴ്സിക്കുട്ടി കണ്ണുകള്‍ മിഴിച്ചുനിന്നു പോയി.

“അങ്കിളിന്‌ ബുദ്ധിമുട്ടാണെങ്കില്‍ വേ……. കാഷ്‌ ഉാക്കാന്‍ എനി

അനന്തുവിന്റെ ചുവക്കുന്ന മുഖം, അനസ്സ്റിന്റെ ഇരുളുന്ന മുഖംം
ജോജോമോന്റെ ചിരിമായുന്ന മുഖം……………

സണ്ണിച്ചന്‌ ഒന്നും മിഠനാവാതെയായിപ്പോയി.

അനന്തു നീട്ടിക്കാണിച്ച ചിത്രങ്ങള്‍…………

സണ്ണിച്ചനും മേഴ്സിക്കുട്ടിയും ഒരിക്കല്‍കു.

ജിജ്മിമോളുടെ ചിത്രങ്ങളാണ്‌, നഗ്നയായിട്ട്‌, ഉറങ്ങിക്കിടക്കുന്നതാ

“ഇത്വിറ്റ്‌ പണം ഉാക്കാന്‍ ഞങ്ങള്‍ക്ക്‌ അറിയാം……… വേറെ
വീഡിയോ ഫിലിമു്‌… എന്തര്‌ ഡാഡിയ്ക്കും മമ്മിക്കും ഓരോന്നെടു

ഒറ്റ നിമിഷത്തിനു ശേഷം…….

സണ്ണിച്ചന്‍ പതറിപ്പോയ ആ ഒറ്റനിമിഷത്തിനുശേഷം…

മേഴ്സിക്കുട്ടിയുടെ തുറന്നിരുന്ന കണ്ണുകള്‍ക്കുമുമ്പില്‍…….

കിടക്കക്ക്‌ ചുവട്ടില്‍ കരുതിവച്ചിരുന്ന ഇരുതലമൂര്‍ച്ചയുള്ള കത്തി
യാല്‍…..വേട്ടുക്കാരന്റെ ദൃഡ്ദമമായ കാല്‍വെപ്പുകളോടെ ………. നാഭിതുറന്ന്‌, നെഞ്ചുപിളര്‍ന്ന്‌, ഗളം മുറിഞ്ഞ്‌ …………………….

മേഴ്‌സിക്കുട്ടിയുടെ ബഡ്ഡ്‌ റൂമിലെ മിനുത്ത തറയില്‍ മ
ണിമലയാഠററ്‌ കുലംകുത്തിയൊഴുകുംപോലെ രക്തമൊഴുകി, അ
തില്‍കിടന്ന്‌ പിടഞ്ഞ്‌……….

മജോജമോമോന്‍,

അനന്തു,

മേഴ്‌സിക്കുട്ടി കണ്ണുകള്‍ പൊത്തി കാലുകള്‍ തളര്‍ന്നു, മു
ട്ടുകുത്തി, ഭിത്തിയില്‍ ചാരിയിരുന്നു.




image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top