പുതുവഴികൾ

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

പൂങ്കനിക്ക് തോന്നി അവളുടെ കൊ ച്ചമ്മ ടെന്‍ഷനിലാണെന്ന്. പക്ഷെ, അത് അവരുടെ സ്ഥായിയായഭാവമല്ല. പെട്ടന്ന് വികാരം കൊള്ളുകയോ, പ്രക്ഷുബ്ധമാവുകയോ ചെയ്യുന്ന മനസ്സല്ല അവര്‍ക്കെന്നുംഅവള്‍ക്കറിയാം.
എല്ലാവരെയും സ്നേഹിക്കുന്ന തുറന്ന മനസ്സുള്ള ഒരുڅതങ്കമാന പൊണ്ണ്چ പൂങ്കനിക്ക് കൊ ച്ചമ്മയെ പ്പറ്റിഅങ്ങിനയേ ചി ന്തിക്കാന്‍ കഴിയുകയുള്ളൂ.
പക്ഷെ,എന്താണിപ്പോൾ ?
പൂങ്കനി കൊ ച്ചമ്മയെന്നു വിളിക്കുന്ന സിസിലി കുരുവിള ജോസഫിനെ അവള്‍ക്ക് കഴിഞ്ഞ പ ത്തുവര്‍ഷമായിട്ട് അറിയാം. അവളെ, അവളുടെ ചിറ്റ പ്പ ന്‍റെ കൈയില്‍ നിന്നും ആയിര ത്തി അഞ്ഞൂറു രൂപകൊടു ത്തു വാങ്ങിയശേഷം. ഒരിക്കല്‍, അവളുടെ പതിനഞ്ചാമെ ത്ത വയസ്സില്‍ അമ്മയും ചിറ്റ പ്പനും കൂടിതട്ടിക്കൊണ്ടു പോകാന്‍ നട ത്തിയ ശ്രമ ത്തിനിടയില്‍ ഒരു ദിവസം കാറിലും അടു ത്ത ദിവസം വനിതാപോലീസുകാര്‍ക്കിടയിലും കഴിഞ്ഞതൊഴി ച്ചാല്‍ സിസിലിയില്‍ നിന്നും അകന്നു നിന്നിട്ടുള്ളദിവസങ്ങള്‍ ഒരു കൈവിരലുകളില്‍ ഒതുങ്ങും.
അതുകൊണ്ടാണ് പൂങ്കനിയെ സിസിലിയുടെ മകള്‍ റോസ്മരിയയും അടു ത്ത ബന്ധുക്കളുംഅയല്‍പക്ക ത്തുള്ളവരും നിഴലെന്നു വിളിക്കുന്നതും.
അവള്‍ക്കതില്‍ സേ ന്താഷമേയുള്ളൂ. കാരണം പ ത്തു വയസ്സു മുതല്‍ പൂങ്കനിയെ സിസിലി മകളെപോലെയാണ് വളര്‍ ത്തിക്കൊണ്ടുവന്നത്. ഒരുപക്ഷെ, മകള്‍ റോസ് മരിയയേക്കാള്‍ ഗാഢമായിട്ട് ആവീടിനെ പഠി പ്പി ച്ചു കൊണ്ട്, ഗൃഹനാഥനെ, അമേരിക്കയില്‍ പഠിക്കുന്ന മകനെ, മകള്‍ റോസ്മരിയയെ ത്തന്നെ മനസ്സിലാക്കിച്ചുകൊണ്ട്….
രാവിലെ തീര്‍ക്കേണ്ടുന്ന പണികള്‍ കഴിഞ്ഞ്, സാറ് ഓഫീസിലേക്കും റോസ്മരിയ കോളേജിലേക്കുംപോയിക്കഴിഞ്ഞ് പൂങ്കനികൊ ച്ചമ്മയുടെ ബഡ്ഡ്റൂമിലെ ത്തി.
അവിടെ സിസിലി ഒരു യാത്രക്ക് ഒരുങ്ങുകയായിരുന്നു
“പൂങ്കനി റെഡിയാവ് നമുക്ക് ടൗണില്‍ പോകണം.”
അതും അവളെ അത്ഭുതെ പ്പടു ത്തി. എവിടെ പോകണമെങ്കിലും വളരെ നേരെ ത്തതന്നെ ചട്ടംകെട്ടുകയും, അവള്‍ ഒരുങ്ങിയിറങ്ങിക്കഴിഞ്ഞാലും റെഡിയാകാ ത്ത കെ ച്ചമ്മയെയും മാത്രമേ ഇതേവരെഅവള്‍ കണ്ടിട്ടുള്ളൂ.
അവള്‍ ഒരുങ്ങിയെ ത്തി വീട് പൂട്ടിക്കഴിയുമുമ്പുതന്നെ സിസിലി കാര്‍ സ്റ്റാര്‍ട്ടാക്കിധൃതികൂട്ടിക്കൊണ്ടിരുന്നു. യാത്രക്കിടയില്‍ കാറിലെ മൂകത പൂങ്കനിയെ വല്ലാതെ വേദനി പ്പി ച്ചുകൊണ്ടിരുന്നു.അവള്‍ കൊ ച്ചമ്മയുടെ കൈവിരലുകളുടെ വിറയലിനെ, മുഖെ ത്തമാംസളതയില്‍ കിളിര്‍ക്കുന്നവിയര്‍ പ്പുകണങ്ങളെ മാത്രം ശ്രദ്ധി ച്ചുകൊണ്ടിരുന്നു.
നഗര ത്തിലെ തിരക്കിലായിരുന്നില്ല അവരെ ത്തിയ ഇടം. പ്രധാന വീഥിയില്‍ നിന്നും കുറെ ഉള്ളിലേക്ക്മാറിയ വാസസ്ഥലങ്ങള്‍ക്കിടയിലെ ഇരുനില വീട്ടിലെ അപ്സ്റ്റെയറിലേക്ക് പടികള്‍ കയറുമ്പോള്‍ പൂങ്കനിബോര്‍ഡ് ശ്രദ്ധി ച്ചു.
‘നോവല്‍ എംപ്ളോയ്മെന്‍റ് ആന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ സര്‍വീസ്സസ്.’
പ ത്താമെ ത്ത വയസ്സില്‍ വേലക്കാരി പ്പട്ടം കെട്ടിയെങ്കിലും സിസിലിയുടേയും റോസ്മരിയയുടേയുംസാമിപ്യം അവള്‍ക്ക് ഇംഗ്ലീഷ് ബോര്‍ഡുകള്‍ വായിക്കാനുള്ള ജ്ഞാനമൊക്കെ കൊടു ത്തു. പക്ഷെ,വായി ച്ചതിന്‍റെ പൂര്‍ണ്ണ അര്‍ത്ഥവും അവരുടെ സര്‍വിസുകളും ഗ്രഹിക്കാനായില്ല.
വൃത്തിയുള്ള വിസിറ്റിംഗ് റൂമില്‍ അവളെ ഇരു ത്തിയിട്ടാണ് എന്‍ക്വയറിയിലെ പെണ്‍കുട്ടിസിസിലിയെ ഡയറക്ടറുടെ ക്യാബിനിലേക്ക് നയി ച്ചത്. പെണ്‍ കുട്ടി തിരികെയെ ത്തി സ്വ ന്തം കസേരയില്‍അമര്‍ന്നിരുന്ന് മന്ദഹസി ച്ചത് അവള്‍ ശ്രദ്ധി ച്ചില്ല. ചില്ലുകളാല്‍ തീര്‍ ത്ത ക്യാബനിലേക്ക് നോക്കിയിരുന്നു.അവള്‍ക്ക് അവരുടെ സംസാരം കേള്‍ക്കനാവില്ല. പക്ഷെ, സിസിലിയുടെ പ്രക്ഷുബ്ധമായ മുഖവും അംഗചലനങ്ങളും കാണാനാകുമായിരുന്നു.
അവളുടെ മനസ്സില്‍ വല്ലാെ ത്താരു പിട ച്ചില്‍, എവിടയെല്ലാമോ താളങ്ങള്‍ പിഴ ച്ചിട്ടുള്ളതുപോലൊരുതോന്നല്‍, വടവൃക്ഷ ത്തിന്‍റെ സുരക്ഷിത ത്തില്‍ നിന്നും അവള്‍ അകറ്റെ പ്പടുമൊയെന്നൊരു ഭീതി…..
വീണ്ടും ചിറ്റപ്പന്‍റെയുംഅമ്മയുടെയും കാല്‍ക്കീഴിലേക്ക്, അല്ലെങ്കില്‍ അനാഥയാക്കെ പ്പട്ട്തെരുവിലേക്ക്……..
അവള്‍ക്കവിടെയിരുന്നാല്‍ അടു ത്ത വീടിന്‍റെ ടെറസ്സില്‍ അലൂമിനിയം ഷീറ്റിന്‍റെ മേല്‍ക്കൂരക്കുതാഴെതുണി കഴുകി ഉണങ്ങാനിടുന്നൊരു യുവതിയെ കാണാം. അശ്രദ്ധമായ അവുരടെ വസ്ത്ര ധാരണവുംശരീരാവയവങ്ങളുടെ പ്രദര്‍ശനവും അവള്‍ക്കിേ പ്പാളൊരു കൗതുകമല്ല. സിസിലിയും റോസ്മരിയയും അങ്ങിനെയൊക്കെ നില്‍ക്കുമ്പോള്‍ അവള്‍ ശ്രദ്ധി ച്ചിട്ടുണ്ട്, ആസ്വാദനക്കണ്ണുകളോടെ കണ്ടിട്ടുണ്ട്.അവളൊരിക്കലും അങ്ങിനെ അശ്രദ്ധയായിട്ടില്ല. സ്വ ന്തം വീടല്ലാ ത്തതു കൊണ്ടാണോ, അതോ…….
സിസിലിയെ വിസിറ്റിംഗ് റൂമിലിരു ത്തി അവളെ ക്യാബിനിലേക്ക് ആനയി ച്ചേ പ്പാള്‍ അവളാകെഅമ്പരന്നുപോയി. വല്ലാെ ത്താരു ഭീതിയോടെ അവള്‍ സിസിലിയെ നോക്കി. പക്ഷെ, സിസിലി അവളെശ്രദ്ധിക്കാതെ അകലെയെവിടയോ നോക്കിയിരിക്കുകയായിരുന്നു.
ക്യാബിനിലെ പതുപതു ത്ത കസേരയില്‍ ഇരിക്കുമ്പോള്‍ സന്നി ബാധി ച്ചതുപോലെ വിറപൂണ്ടു.തനിക്കുമുന്നിലെ ആ തടി ച്ചു കൊഴു ത്ത വലിയ മനുഷ്യനെ ഉള്‍ക്കിടലേത്താടെ നോക്കിയിരുന്നു.
“ഉനക്ക് മലയാളം തെരിയുമാ?”
“തെരിയും”
“കുരുവിള ജോസഫുമായിട്ട് നിനക്കെ ന്താണ് ബന്ധം?”
“സാര്”
അയാള്‍ അവളുടെ സ്വരം, മുഖം ശ്രദ്ധി ച്ചു. പക്ഷെ, അയാള്‍ പ്രതീക്ഷി ച്ചതൊന്നും അവിടെയില്ലെന്നുകണ്ടേ പ്പാള്‍ നേര്‍െ ത്താരു പുഞ്ചിരി അവള്‍ക്ക് നല്‍കി.
അയാള്‍ പറഞ്ഞു.
“ഒന്നുമില്ല, നീ പൊക്കോളൂ”
വീട്ടില്‍ തിരിെ ച്ച ത്തി ബഡ്ഡ് റൂമില്‍ കയറി വാതിലടക്കാന്‍ ശ്രമി ച്ചപ്പോൾ സിസിലിയെ വാതില്‍ക്കല്‍ തടഞ്ഞുനിര്‍ത്തി, പൂങ്കനി.
അവളുടെ കണ്ണുകള്‍ നിറഞ്ഞു വരികയും വിതുമ്പുകയും അടക്കാന്‍ കഴിയാതെ പൊട്ടിക്കരയുകയുംചെയ്തു.
സിസിലി അവളെ നെഞ്ചോടു ചേര്‍ ത്തു നിര്‍ ത്തി പതിഞ്ഞ സ്വര ത്തില്‍ പറഞ്ഞു
“സാറ് എന്നെ വിട്ടു പോകുന്നു.ആരോ അദ്ദേഹെ ത്ത എന്നില്‍ നിന്നും അകറ്റുന്നു, നീയാണോഅത്?”
അവള്‍ സിസിലിയുടെ കൈകള്‍ക്കുള്ളില്‍ നിന്നു തന്നെ അവരുടെ കണ്ണുകളില്‍ സൂക്ഷി ച്ചു നോക്കി.ഇതേ വരെ നടന്ന നാടക ത്തിന്‍റെ പൊരുള്‍ ഇേ പ്പാളാണവള്‍ക്ക് ഗ്രഹിക്കാനായത്. അവളുടെ കണ്ണീര്‍ നില ച്ചു,മുഖത്തെ അങ്കലാ പ്പു മാറി.
“ഇല്ലമ്മാ…. സത്യം”
സിസിലിക്കും അതു വിശ്വസിക്കാമെന്നാണ് തോന്നിയത്.
“നമ്മളെന്തിനമ്മ അവിടെ പോയത്?”
“അതാരാണെന്ന് എനിക്കറിയണം. അവര്‍ രഹസ്യങ്ങള്‍ അന്വേഷിക്കുന്നവരാണ്, പ്രൈവറ്റ്ഇന്‍വെസ്റ്റിഗേറ്റേഴ്സ്”
നാലുനാളുകള്‍ക്കു ശേഷം നോവല്‍ സര്‍വീസ്സസിലെ രണ്ടു സ്ത്രീകള്‍ സിസിലിയുടെ വീട്ടിലെ ത്തി.
അവരുടെ കണ്ണുകള്‍ക്ക് വല്ലാെ ത്താരു ശക്ക്തിയുണ്ടെന്ന് പൂങ്കനിക്ക് തോന്നി, അവര്‍ എല്ലാറ്റിനേയുംസൂക്ഷ്മതയോടെ, സംശയത്താടെയാണ് നോക്കുന്നത്.
പൂങ്കനിയോട് അവര്‍, അടുക്കളയില്‍ പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോള്‍ സംസാരി ച്ചു.നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും സാറിനെക്കുറി ച്ചും കൊ ച്ചമ്മയെക്കുറി ച്ചും മക്കളെക്കറി ച്ചുംസെക്സിനെക്കുറി ച്ചും നാലഞ്ച് ഉള്ളില്‍ തട്ടുന്ന ചോദ്യങ്ങളും ചോദി ച്ചു.
“പൂങ്കനിക്ക് ഇേ പ്പാള്‍ എത്ര വയസ്സായി?”
“ഇരുപത്”
“പ ത്തു വയസ്സുമുതല്‍ നല്ല ഭക്ഷണവും വസ്ര്തങ്ങളും തരുന്നത് സിസിലിമാഡമല്ലെ?”
“അതെ”

“സിസിലി മാഡ ത്തിനോട് എന്തുതരം സ്നേഹമാണ് തോന്നുന്നത്?”
“അമ്മയോടുള്ള സ്നേഹം”
“ഇവിടുത്തെ സാറിനോടോ?”
“എനിക്ക്……. എനിക്ക്….”
“കമോണ്‍ പൂങ്കനി മടിക്കാതെ പറഞ്ഞോളൂ. സിസിലി മാഡം നിനക്കൊരു നല്ല ജീവിതംഉണ്ടാക്കി ത്തരുമെന്ന് തോന്നുന്നുണ്ടോ…. നല്ലൊരു പയ്യനെ കണ്ടെ ത്തി വിവാഹം ചെയ്തുതരുമെന്നൊക്കെ?”
“ഉണ്ട്”
“പിന്നെന്തിന് സാറിനെ……..?”
“അമ്മാ….!.”
പൂങ്കനി പാത്രങ്ങളെ തള്ളി ത്താഴെയിട്ട് സ്റ്റോര്‍ മുറിയിലെ അലമാരക്കും ഭി ത്തിക്കും ഇടയിലുള്ളചെറിയ ഇട ത്ത് ചുരുണ്ടു കൂടിയിരുന്നു തേങ്ങിക്കരഞ്ഞു.ബഡ്ഡ് റൂമില്‍ വ ച്ച് അവര്‍ സിസിലിയോട് സംസാരി ച്ചു.
മാഡത്തിന് അങ്ങിനെ തോന്നാന്‍ എന്തൊക്കെയാണ് കാരണങ്ങള്‍?”
“പെരുമാറ്റം, സംസാരം”
“ബഡ്ഡില്‍?”
“ഒഴിവാക്കൽ “
“മേഡത്തിന് ഈയിടെയായിട്ടെെന്തങ്കിലും മാറ്റങ്ങളുണ്ടായിട്ടുണ്ടോ…അസുഖങ്ങളോ,മാനസ്സീകക്ഷീണം കൊണ്ടോമറ്റോ……….?”
“ഇല്ല”
“അദ്ദേഹം നട ത്തി വരുന്ന ബിസിനസ്സിലെെ ന്തങ്കിലും പ്രോബ്ലങ്ങള്‍?
“ഇല്ല, എനിക്കറിയില്ല”
“അദ്ദേഹം അടുത്തിടപഴകുന്ന മറ്റ് സ്ത്രീകളെ കുറിെ ച്ചെ ന്തങ്കിലും അറിയുമോ…..?”
“എനിക്കറിയില്ല”

“അദ്ദേഹം ലോട്ടസ് ക്ലബ്ബില്‍ മെമ്പറാണെന്നല്ലെ പറഞ്ഞത്?”
“അതെ”
“ക്ലബ്ബ് മീറ്റിംഗുകളില്‍ മേഡം പോകാറില്ലേ?”
“ഇണ്ട്”
“സംശയാസ്പദമായിട്ട്?”
“ഒന്നും കണ്ടിട്ടില്ല”
തുടര്‍ന്നുള്ള ദിവസങ്ങളില്‍ നോവല്‍ സര്‍വീസ്സസിന്‍റെ അന്വേഷണങ്ങള്‍ ഗോപ്യമായി ത്തീര്‍ന്നു.സിസിലിയെ പിന്‍തുടര്‍ന്നുകൊണ്ടും കുരുവിള ജോസഫിനെഅനുഗമി ച്ചുകൊണ്ടുംനിജസ്ഥിയിലേക്കെ ത്താന്‍ ശ്രമി ച്ചുകൊണ്ടിരുന്നു.
കുരുവിള ജോസഫിന്‍റേത ഒരുഫിനാന്‍ഷ്യല്‍ സ്ഥാപനമാണ്,കേരള ത്തിലെ വ്യവാസ നഗര ത്തില്‍ കേന്ദ്രഓഫീസും പ്രധാനെ പ്പട്ട മറ്റ് എട്ടു നഗരങ്ങളില്‍ ബ്രഞ്ചുകളുമായിട്ട പന്തലി ച്ച ഒരു വൃക്ഷം പോലെ. സ്വര്‍ണ്ണംപണയമെടു ത്തുകൊണ്ടായിരുന്നു അതിന്‍റെ തുടക്കം. പിന്നീട് ഹയര്‍ പർച്ചേസിലേക്കും ഷെയര്‍മാര്‍ക്കറ്റിംഗിലേക്കും വളര്‍ന്നു. വളര്‍ന്നേ പ്പാള്‍ സ്ഥാപനം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി. കുരുവിളജോസഫ് എന്ന അതിന്‍റെ എം ഡിയുടെ കീഴില്‍ നൂറോളം സ്ഥിരം ജീവനക്കാര്‍, കമ്മീഷന്‍ ഏജന്‍റുമാര്‍,ബ്രോക്കര്‍മാര്‍…..
അതിലെവിടെയെങ്കിലും ആരെയും ആകര്‍ഷിക്കുന്ന ശാലീനയായൊരു സ്ത്രീ…….
അല്ലെങ്കില്‍ മാദക വശ്യയായൊരു മോഹിനി……
നോവല്‍ സര്‍വീസ്സസിന് ഒരു മാസം കഴിഞ്ഞിട്ടും ഒന്നും കണ്ടെ ത്താന്‍ കഴിഞ്ഞില്ല.
കുരുവിള ജോസഫ് തന്‍റെ ഔഫീസിലെ ഏസി ഔഫ്ചെയ്ത് പടിഞ്ഞാറോട്ടുള്ള ജനല്‍തുറന്നിട്ടേ പ്പാള്‍ കൊ ച്ചിക്കായലില്‍ നിന്നും തണു ത്ത കാറ്റ് പറന്നെ ത്തി. കാറ്റില്‍ ഇടക്കിടക്ക് കടലിന്‍റെമണവുമെ ത്തിയിരുന്നു.
ബോള്‍ഹാട്ടിയിലെ സിമന്‍റ് ബെഞ്ചിലിരുന്നു നോവല്‍ സര്‍വീസ്സസിന്‍റെ ഒരു ഏജന്‍റ്ബൈനോക്കുലറില്‍ അയാളെ കാണുന്നുണ്ട്.
ഒരു തുരുമ്പിനു വേണ്ടി…..
ഒരു കരുവിനു വേണ്ടി……
അയാള്‍ പിന്നാലെ കൂടിയിട്ട് രണ്ടാഴ്ചയാണ് കഴിഞ്ഞിരിക്കുന്നത്.
പെട്ടന്നയാളുടെ ചുണ്ടുകള്‍ മര്‍മ്മരം ചെയ്തു.
വൈനോട്ട് മോബൈല്‍?
അപ്പോൾ കുരുവിള ജോസഫ് തന്‍റെ മോബൈല്‍ ചെവിയോട് ചേര്‍ ത്തു വക്കുകയായിരുന്നു.
കുരുവിള ജോസഫിന്‍റെ മോബൈലില്‍ വന്നതും പോയതുമായ മൂന്നു മാസെ ത്ത കോളുകളാണ്അവര്‍ അന്വേഷണ ത്തിന് വിധേയമാക്കിയത്.
ഒന്നൊഴി ച്ച് മറ്റെല്ലാ നമ്പറുകളും വളരെയേറെ പ്രാവശ്യം റീഡുചെയ്തിരിക്കുന്നു. അവയെല്ലാം തന്നെഅയാളുടെ ജീവനക്കാരുടെ, ഏജന്‍റുമാരുടെ അല്ലെങ്കില്‍ ബ്രോക്കര്‍മാരുടെ നമ്പറുകളാണ്. പക്ഷെ, ആ ഒരുനമ്പര്‍…..
ആ ഒരു നമ്പറില്‍ ഇക്കഴിഞ്ഞ മൂന്നുമാസ ത്തിനുള്ളില്‍ ഒരു പ്രാവശ്യമാണ് ബന്ധെ പ്പട്ടിള്ളത്. അതുംഇന്‍കമിംഗ്.
ആ ഒരു നമ്പറിന്‍റ വിലാസം നഗര ത്തിലെ ഒരു ഹൗസിംഗ് കോളനിയിലെ മനോഹരമായ ഒരുവീടിന്‍റേതാണ്. നോവല്‍ സര്‍വീസ്സസിന്‍റെ ഏജന്‍റ് ആ വീടിന്‍റെ മുന്നിലെ ചെറിയ ബോര്‍ഡില്‍ആകാംക്ഷയോടെ വളരെ നേരം നോക്കിനിന്നു, റോമിയൊ മാത്യുവെന്ന എല്.ഐ .സി ഡെവലപ്പ്മെന്‍റ്ഓഫീസറുടെ……
പക്ഷെ, മോബൈല്‍ ഉടമ ജൂലി റോമിയൊ ആണ്, റോമിയോയുടെ ഭാര്യ.
നോവല്‍ സര്‍വീസ്സസിലെ രേഷ്മ ഒരു എല്‍ ഐ സി ഏജന്‍റ് ആകാനുള്ള മാര്‍ഗ്ഗങ്ങളാരാഞ്ഞാണ്റോമിയോയുടെ ഓഫീസിലെ ത്തിയത്.
വിശാലവും മനോഹരവും വശ്യവുമായ ഓഫീസില്‍ അസാധാരണമായ തിരക്കായിരുന്ന, അവിടന്നുവിരിയുന്ന കോടിപതികളെയും ലക്ഷപതികളെയും കൊണ്ട്.
റോമിയോയുടെ ക്യാബിനില്‍ തണു ത്ത കുഷ്യനില്‍ ഇരുന്നേ പ്പാള്‍ രേഷ്മക്ക് കുളിരു തോന്നി.റോമിയൊ പൂശിയിരുന്ന തൈല ത്തിന്‍റെ മണം മുറിയില്‍ നിറഞ്ഞിരിക്കന്നു. ക്രീം ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്തുമെറൂണ്‍ ടൈ കെട്ടി കറു ത്ത പാന്‍റ്സില്‍ പോളീഷ് ചെയ്തു തിളങ്ങുന്ന ഷൂസില്‍ അയാള്‍അസാധാരണമായൊരു ചിരിയാല്‍ അവളെ വശീകരി ച്ചു.
ആ ചിരിയില്‍ എല്‍ ഐ സിയിലെ ഒരു ഡെവല പ്പ്മെന്‍റ് ഓഫീസര്‍ക്ക് ഏജന്‍റായിചേരാനെ ത്തിയിരിക്കുന്നൊരു പുതുവ്യക്തതിയോടു തോന്നുന്ന വികാരം മാത്രമല്ലെന്ന്രേഷ്മഅറിഞ്ഞു.ലേശം ചഞ്ചലി ച്ചുപോയ അവള്‍ അയാളുടെ മധുരതരമായ ശബ്ദം കേട്ട് ഉള്ളാലെ ഒന്നു നടുങ്ങിേ പ്പായി.
രേഷ്മ യൂ ആര്‍ വെരി ബ്യൂട്ടി ആന്‍റ് സ്വീറ്റി…. നിങ്ങള്‍ക്ക് മുന്നില്‍ വിശാലമായൊരു ലോകംതന്നെയുണ്ട്, തുറക്കെപ്പടാനായിട്ട്…. പക്ഷെ, ഒരു മലയോളം സ്വപ്നം വേണമെന്ന് മാത്രം.നിങ്ങള്‍ക്കറിയുമോ ഞാനിേ പ്പാള്‍ ഉപയോഗിക്കുന്നത് ഒരു കടും മഞ്ഞ വാഗ്നര്‍ കാറാണ്, അത് അടു ത്തആഴ്ചയില്‍ ഒരു ചുവന്ന കൊറോള ആക്കണമെന്നാണ് എന്‍റെ മോഹം. അതേപോലെ ബൃഹ ത്തായആഗ്രഹങ്ങള്‍ മനസ്സില്‍ വിരിയണം…. ആഗ്രഹ നിവര്‍ ത്തിക്കായി മനസ്സും ശരീരവും ഒെ ത്താരുമി ച്ച്ശ്രമിക്കണം. ഇേ പ്പാള്‍ രേഷ്മ നല്ലൊരു തീരുമാന ത്തിലെ ത്തിയിരിക്കുകയാണെന്ന് ഞാന്‍ പറയും. എനിക്ക്നിങ്ങളെ സഹായിക്കാന്‍ കഴിയും. നല്ലൊരു പെണ്‍കുട്ടിയായി, യുവതിയായി നിങ്ങളെ എ ത്തിക്കാന്‍എനിക്ക് കഴിയും.
“താങ്കയു സാര്‍”
“എനിക്ക് അതിനുവേണ്ട ഫോഴ്സുണ്ട്, സ്റ്റെബിലിറ്റിയുണ്ട്, ഞങ്ങള്‍ ട്രയിനിംഗുകള്‍ കൊടുക്കുന്നുണ്ട്.എന്‍റെ മിസ്സിസ്, ജൂലിയുടെ മനോഹരമായ സ്പോക്കന്‍ ഇംഗ്ലീഷ് ക്ലാസ്സ്, കൂടാതെ എ ന്തു സഹായംവേണമെങ്കിലും ചെയ്തുതരും…. കസ്റ്റമറെ കാണാന്‍….. മറ്റ് ഫംഗ്ഷന്‍സ് കംപ്ലീറ്റാക്കാന്‍…….”
അയാളുടെ കൈകള്‍ നീണ്ടു, നീണ്ടു വന്നു, മേശമേല്‍ നിര്‍വ്വികാരമായിരുന്ന അവളുടെ വിരലുകളെസ്പര്‍ശി ച്ചു കൊണ്ട് അയാള്‍ പറഞ്ഞു.
“കണ്‍ഗ്രാജുലേഷന്‍സ്…. യൂ ആര്‍ ഇന്‍ റൈറ്റ് വെ…. വെരി, വെരി കണ്‍ഗ്രാജുലേഷന്‍സ്…..”
രേഷ്മ ഒന്നമ്പരന്നെങ്കിലും കൈകളെ പിന്‍ വലി ച്ചില്ല. അവള്‍ക്കറിയേണ്ടത് അയാളുടെസ്പര്‍ശന ത്തില്‍ അഹിതമായെ ന്തിങ്കിലും ഉണ്ടോ എന്നായിരുന്നു. അവള്‍ അയാളുടെ കണ്ണുകളില്‍ നോക്കി.

കണ്ണടക്കു മറവിലെ ആ കണ്ണുകളില്‍ എന്തോ ഒന്നില്ലെ…..
മന്ദസ്മിതമാര്‍ന്ന ആ തടി ച്ച ചുണ്ടുകളില്‍ എന്തോ ഒന്നില്ലെ……
യേസ്സ്!
അവളുടെ മനം തുള്ള ച്ചാടി.
അയാള്‍ കൈകളെ പിന്‍വലി ച്ച് ഇന്‍റര്‍കോം വഴി ജൂലിയെ വിളി ച്ചു.
രേഷ്മ പ്രതീക്ഷി ച്ചിരുന്ന ആ സമയം അടു ത്തു വരികയാണ്.
ജൂലി മുറിയിലേക്ക് വാതില്‍ തുറന്ന് കടന്നു വരുന്നു.
ഇളം മഞ്ഞ പട്ടുസാരിയിലെ ഒരു ശാലീന സുന്ദരി.
രേഷ്മയുടെ മനസ്സ് മ ന്ത്രിക്കുകയാണ്.യേസ്സ്… ഇവിടെയാണ്…..!
ഇവിടെ ത്തന്നെയാണ് കുരുവിള ജോസഫിന്‍റെമനസ്സുടക്കിയത്.
ഇനി അറിയേണ്ടത് അവരുടെ അടു പ്പ ത്തിന്‍റെ ആഴവും, പര പ്പുമാണ്.
രേഷ്മയുടെ മനസ്സുറ ച്ചു.
ജൂലി പുതുവഴികള്‍ തേടുന്നെങ്കില്‍ കാരണം റോമിയൊ മാത്യു തന്നെയാണ് അയാളുടെ മനസ്സുംശരീരവും വഴിവിട്ട് യാത്ര ചെയ്യുന്നതാണ്. അല്ലെങ്കില്‍ ആദ്യദര്‍ശന ത്തില്‍ തന്നെ തന്നോട് അങ്ങിനെയൊരുഇടപെടല്‍ ഉണ്ടാകില്ല. റോമിയോയുടെ യാത്രകള്‍ ജൂലിക്ക് അറിയുകയും ചെയ്യാമായിരിക്കാം. അവളുടെനിയ ന്ത്രണ ത്തിന്‍റെ പരിധികളെ അതിജീവി ച്ചിട്ടുമുണ്ടാകാം.
അതുകൊണ്ട്,
അതുകൊണ്ട് മാത്രം ജൂലി പുതുവഴികള്‍ തേടണമെന്നില്ല. അതില്‍ പ്രകൃതിയെക്കൂടി കുറ്റംപറയേണ്ടതാകാം.
രേഷ്മ, ജൂലിയോടൊ പ്പം നടന്നു ട്രെയിനിംഗ് പ്രോഗ്രാമുകള്‍ക്കും സ്റ്റഡി ക്ലാസ്സുകള്‍ക്കും,മനസ്സിലാഗ്രഹി ച്ചതുപോലെ ഒന്നും നടക്കാതെ നാളുകളോളം.
ഒടുവില്‍ അവള്‍ക്കുമൊരു സുദിനം കിട്ടി. അന്നവള്‍, അന്നാദ്യമായി, ജൂലിയോടൊ പ്പമാണ്റോമിയോയുടെ ഓഫീസില്‍ നിന്നും പുറ ത്തിറങ്ങിയത്. ഒരു പക്ഷെ, ഇങ്ങിനയുള്ള സാഹചര്യം ജൂലിമന പ്പൂര്‍വ്വം ഒഴിവാക്കിയിരുന്നതാകാം, രേഷ്മയില്‍ നിന്നു മാത്രമാകണമെന്നില്ല.
നീണ്ട ഇടനാഴിയിലൂടെ അവര്‍ നടന്നു. ഇടനാഴിയിലേക്കിറങ്ങുന്ന മറ്റ് സ്ഥാപനങ്ങളും അട ച്ച്ആളുകള്‍ പോയി കഴിഞ്ഞിരുന്നു. ഇടനാഴിയില്‍ അവര്‍ രണ്ടു പേര്‍ മാത്രം.
അടു ത്ത നിമിഷം എതിര്‍ വശ ത്തുനിന്നും ഒരാള്‍, അയാളുടെ ഷൂസ് ഉയര്‍ ത്തുന്ന ശബ്ദം.ലിഫ്റ്റിന്‍റെ വാതില്‍ക്കല്‍ അവരൊന്നി ച്ചാണെ ത്തിയത്. രേഷ്മ അയാളെ കണ്ടു.
-കുരുവിള ജോസഫ്.
അവരുടെ മുഖങ്ങള്‍ അവള്‍ ശ്രദ്ധി ച്ചു കൊണ്ടിരുന്നു ലിഫ്റ്റില്‍ വ ച്ചും.
-യേസ്സ്, അവര്‍ സ്ഥിരം കണ്ടുമുട്ടുന്നിടം ഈ ലിഫ്റ്റാണ്. ആ കെട്ടിട ത്തിന്‍റെ ഒരു തലക്കല്‍റോമിയോയുടെ ഓഫീസും മറു തലക്കല്‍ കുരുവിളയുടെ ഓഫീസും ആയിരിക്കെ.
രേഷ്മയുടെ കണ്ണുകളിലൂടെ, വാക്കുകളിലൂടെ നോവല്‍ സര്‍വീസ്സസിന്‍റെ ഡയറക്ടര്‍ റിട്ടയേര്‍ഡ്മേജര്‍ നായരും അവരെ കണ്ടുകൊണ്ടിരുന്നു.
പിന്നീടു വന്ന, മാസ ത്തിലെ രണ്ടാമെ ത്ത ബുധനാഴ്ച ബ്ലൂ ഡയമണ്‍ഡ് റെസ്റ്റോറന്‍റില്‍ നടന്ന ലോട്ടസ്ക്ലബ്ബിന്‍റെ ഡിന്നര്‍ മീറ്റിംഗിലും നോവല്‍ സര്‍വീസ്സസിന്‍റെ കണ്ണുകള്‍ തുറന്നിരുന്നു.
ബ്ലു ഡയമണ്‍ഡ് റെസ്റ്റോറന്‍റിന്‍റെ പുല്‍ ത്തകിടിയില്‍ ഒരുക്കിയിരിക്കുന്ന സല്‍ക്കാരം…….
ശുദ്ധമായ മാന ത്ത് നക്ഷത്രങ്ങള്‍ മിന്നി നില്ക്കുന്നു, ചന്ദ്രന്‍ അര്‍ദ്ധനായും.
മിന്നാമിനുങ്ങുകളെേ പ്പാലെ മിന്നുന്ന ബള്‍ബുകളാല്‍ അലങ്കരിക്കെ പ്പട്ടിട്ടുണ്ട് പുല്‍ ത്തകിടിയിലെകുഞ്ഞു വൃക്ഷങ്ങള്‍….
അങ്ങിനെയുള്ളൊരു കുഞ്ഞുവൃക്ഷ ത്തിന്‍റെ മറവില്‍ അവര്‍ കണ്ടുമുട്ടി, കുരുവിളയും ജൂലിയും.
ആ മീറ്റിംഗ് നോവല്‍ സര്‍വീസ്സസിന്‍റെ കണ്ണുകള്‍ മാത്രമല്ല, ഏജന്‍റിന്‍റെ കൈവശമിരുന്ന ക്യാമറയുടെകണ്ണുകളും കണ്ടു.
പിറ്റേന്ന് നോവല്‍ സര്‍വീസ്സസന്‍റെ ഡയറക്ടര്‍ റിട്ടയേര്‍ഡ് കേണല്‍ നായര്‍ കുരുവിള ജോസഫിന്‍റെമോബൈലിലേക്ക് ഒരു കോള്‍ ചെയ്തു.
“ഗുഡ്മോര്‍ണിംഗ് മിസ്റ്റര്‍ കുരുവിള ജോസഫ് ഞാന്‍ റിട്ടയേര്‍ഡ് കേണല്‍ നായര്‍ നോവല്‍സര്‍വീസ്സസില്‍ നിന്നും വിളിക്കുന്നു, നമുക്ക് നാളെ രാവിലെ 10.30-ന് ബ്ലൂ ഡയമണ്‍ഡ് റെസ്റ്റോറന്‍റില്‍സൗ ത്ത് ലോണില്‍ ടേബിള്‍ നമ്പര്‍ പതിനഞ്ചില്‍ കണ്ടുമുട്ടണം.”
കുരുവിള ജോസഫിന് ലേശം ദേഷ്യം വന്നു.

“ഫോര്‍ വാട്ട്?”
കൂള്‍ ഡൗണ്‍ മിസ്റ്റര്‍ കുരുവിള. ഇറ്റ് ഈസ് സ്റ്റ്രിക്റ്റിലി കോണ്‍ഫിഡന്‍ഷ്യല്‍, പീസ് കം.”
ജൂലി ഫോണിന് അമ്പര പ്പിലുള്ള മറുപടിയാണ് കൊടു ത്തത്. വല്ലാെ ത്താരു ഭീതി അവളെ വലയംചെയ്തു തുടങ്ങിയെന്ന് നായര്‍ക്ക് തോന്നി.
കൃത്യം 10.30-ന് തന്നെ നായര്‍ ബ്ലൂ ഡയമണ്‍ഡിലെ ത്തി. അവര്‍ യഥാസ്ഥാന ത്ത്കാ ത്തിരി പ്പുണ്ടായിരുന്നു. ടേബിളില്‍ കുരുവിളയും ജൂലിയും അഭിമുഖമായിട്ടാണ് ഇരുന്നത്.
“സോറി മിസ്റ്റര്‍ കുരുവിള ആന്‍റ് മിസ്സിസ് ജൂലി.”
“ഏസ് കമോണ്‍ വാട്ടീസ് ദ പ്രോബ്ലം?”
കുരുവിള ഐസ് പോലെ മരവി ച്ചിരിക്കുകയാണെന്ന് നായര്‍ക്കു തോന്നി. ജൂലി മുഖമുയര്‍ ത്തിയില്ല.
“നിങ്ങള്‍ക്കെന്നെ അറിയുമല്ലൊ, സ്ഥാപനം സര്‍വീസ്സസ്…….”
“ഏസ്സ്”
“ദെന്‍ ഐ ആം കമിംഗ് ദ പോയന്‍റ് ഓക്കെ?”
“ഏസ്സ്”

നോവല്‍ സര്‍വീസ്സസിന് ഒരു പരാതികിട്ടി, മിസ്സിസ് കുരുവിള ജോസഫിന്‍റേതാണ്. താങ്കള്‍ഭാര്യയില്‍ നിന്നും അകന്നു പോകുന്നെന്നും, അതിന്‍റെ കാരണം കണ്ടെ ത്തണമെന്നും. ഞങ്ങളുടെഅന്വേഷണ ത്തില്‍ പരാതി ശരിയാണെന്ന് തോന്നി”
“ബട്ട്…. അത് ഒരു തോന്നല്‍ മാത്രമാണെന്നാണ് എനിക്ക് പറയാനുള്ളത്”
“സീ, മിസ്റ്റര്‍ കുരുവിള നിങ്ങളുടെ ആര്‍ഗുമെന്‍റുകളെ ന്താണെങ്കിലും നിങ്ങള്‍ തമ്മില്‍ ഇല്ലീഗലായിട്ട്സംതിംഗ് ഉണ്ടെന്ന് ഞങ്ങള്‍ കണ്ടെ ത്തിയിരിക്കുന്നു.”
“ലോട്ടസ ക്ലബ്ബിന്‍റെ കഴിഞ്ഞ ഡിന്നര്‍ മീറ്റിംഗിലും ഈ ടേബിളില്‍ വ ച്ചാണ് അവര്‍ സംസാരി ച്ചത്. ഒരുപക്ഷെ, എല്ലാ മീറ്റിംഗുകളിലും ഇവിടമാകാം സംഗമസ്ഥാനം. ഇനി ഒരു പക്ഷെ, ആദ്യമായി കണ്ടുമുട്ടിയതുംആകര്‍ഷിക്കെ പ്പട്ടതും ഇവിടെ വച്ചാകാം.
നായര്‍ അവരെ പ്പറ്റി അങ്ങിനെയാണ് ചി ന്തി ച്ചത്.
ഇപ്പോൾ കൈവിട്ടു നില്കുന്ന പ്രതിസന്ധിയെ എങ്ങിനെ അതിജീവിക്കാമെന്നാണ് അവര്‍ രണ്ടുപേരും ചി ന്തി ച്ചത്.
കേണല്‍ നായര്‍ വീണ്ടും പറഞ്ഞു.
“ഐ നോ ഇറ്റ്സ് ക്വയറ്റ് നാച്വറല്‍. പ്രകൃതിയില്‍ സംഭവ്യമാണ്. തിക ച്ചും യാദൃശ്ചികമായിട്ട്,അറിയാതെ പരസ്പരം ആകര്‍ഷിക്ക പ്പട്ടതാകാം….. നിങ്ങളുടെ രണ്ടു പേരുടേയും ഭാഗ ത്തുനിന്നും യാതൊരുമുന്‍നീക്കങ്ങളുമില്ലാതെ വളര്‍ന്നതുമാകാം….”
പെട്ടന്ന് റെസ്റ്റോറന്‍റിലേക്ക് കയറി വന്ന നാലഞ്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളും, അവരുടെനിയ ന്ത്രണമില്ലാ ത്ത സംസാരങ്ങളും ശബ്ദങ്ങളും അവരെ വിമ്മിട്ടെ പ്പടു ത്തുന്നു, കൂടുതലായി. അവരുടെദേഹങ്ങള്‍ വിയര്‍ക്കുന്നു. മുഖ ത്ത് വിയര്‍പ്പു കണങ്ങള്‍ പൊടിയുന്നുണ്ടെന്നും നായര്‍ അറിയുന്നു.അവരുടെ അവസ്ഥക്ക് പെട്ടന്നു മാറ്റം വരണമെന്ന് അയാള്‍ ആഗ്രഹി ച്ചു.
“എനിവെ, നിങ്ങള്‍ വീടുകളില്‍, പ്രവര്‍ ത്തികളില്‍ യാ ന്ത്രികരായി, സ്വപ്നാടകരായി. അത് മിസ്സിസ്കുരുവിള തിരി ച്ചറിഞ്ഞിരിക്കന്നു. ഒരു പക്ഷെ, ജോലി ത്തിരക്കുകൊണ്ടാകാം മിസ്റ്റര്‍ റോമിയൊ അറിഞ്ഞിട്ടില്ല.എന്നാല്‍ ഇതു തുടര്‍ന്നാല്‍ നിങ്ങളുടെ രണ്ടു പേരുടേയും ജീവിതങ്ങള്‍ തകരാം. ഭാവിയെ, ബിസിനസ്സുകളെബാധിക്കാം.”
ട്യൂഷന്‍ മാസ്റ്ററുടെ മുന്നിലെ കുട്ടികളായിമാറിയിരിക്കുന്നു,അവര്‍.
“നിങ്ങളെ എനിക്ക് സഹായിക്കാനാകും. ഇപ്പോൾ, ഇവിടെ വ ച്ച് ഈ ബന്ധംഅവസാനി പ്പിക്കുമെങ്കില്‍….”
കുരുവിളയുടെ, ജൂലിയുടെ കണ്ണുകള്‍ ഇടയുന്നതു് നായര്‍ക്കു കാണാം. ആ കണ്ണകള്‍ വഴി, മുഖ ത്ത്പ്രതിഫലിക്കുന്ന ഭാവങ്ങള്‍ വഴി തകരുന്ന രണ്ടു മനസ്സുകളെ കാണാം.
നായര്‍ ഓര്‍ഡര്‍ കൊടുെ ത്ത ത്തിയ രണ്ട് ക പ്പ് ചായ അവര്‍ക്ക് മുന്നിലേക്ക് നീക്കിവ ച്ചു, അയാള്‍.
“നിങ്ങള്‍ റിയല്‍ ലൈഫിലേക്ക് തിരി ച്ചു വരുമെങ്കില്‍……. സിസിലിയുടെ സംശയം വെറുംതോന്നലാണെന്ന് എനിക്ക് സ്ഥാപിക്കാനാകും…”
അല്പം, അധികമായിട്ടുതന്നെ ചൂടുണ്ടായിരുന്ന ചായ അവര്‍ മെല്ലെ മൊത്തിക്കുടി ച്ചു.
“ഏസ്സ്, സാര്‍!”
അത് രണ്ട് സ്വരങ്ങളായിരുന്നു, കുരുവിളയുടെയും ജൂലിയുടെയും.
അവര്‍ ടേബിള്‍ വിട്ടെഴുന്നേറ്റു, ആദ്യമായി പരസ്പരവും പിന്നീട് നായരോടും യാത്ര പറഞ്ഞ്ഇരുവഴികളിലൂടെ നടന്നകന്നു.
നോവല്‍ സര്‍വീസ്സസിന്‍റെ വിജയപ്രദമായൊരു ദൗത്യമെന്ന നിലയില്‍ റിട്ടയേര്‍ഡ് മേജര്‍ നായര്‍സേ ന്താഷിക്കേണ്ടതായിരുന്നു. പക്ഷെ, അയാളുടെ മനസ്സില്‍ ഒരു വിങ്ങല്‍ തോന്നുകയാണിേ പ്പാള്‍.




image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top