അദ്ധ്യായം രണ്ട്‌

രണ്ട്

നീണ്ട യാത്രക്കിടയിൽ
സൌമ്യ ഒരക്ഷരം മിണ്ടുകയുണ്ടായില്ല.
ബസ്സിലെ സൈഡ്‌ സീററിൽ
പുറത്തേക്ക്‌
നോക്കിയിരുന്നു.
പിന്നിലേക്കു്‌ ഓടിയകലുന്ന
വൃക്ഷങ്ങളെ,
വീടുകളെ,
മനുഷ്യരെ
മൃഗങ്ങളെ,
ഒക്കെ കണ്ടു
കൊണ്ട്‌. കണ്ണുകളിലൂടെ ആയിരമാ
യിരം ദൃശ്യങ്ങൾ കടന്നു
പോയിട്ടും മുഖത്ത് യാതൊരുവിധ
ഭാവപ്രകടനങ്ങളും ഉണ്ടായലുമില്ല.  സൌമ്യയുടെ അടുത്തു തന്നെയായിരുന്ന
സലോമി, അവളെക്കുറിച്ചു മാത്രം ചിന്തിക്കുകയായിരുന്നു.
അവൾ പറഞ്ഞിട്ടുള്ള
കഥകളിലൂടെ ചെറുപ്പം മുതലുള്ള “സൌമ്യ
“യെ കാണുകയായി
രുന്നു.

വളരെ വലിയൊരു ഗെയ്‌ററ്‌, ഗെയററ്‌ കടന്നാൽ
ടെന്നീസ്‌
കോർട്ട്പോലെ വിശാലമായൊരു മുററം,
മുററ
ത്തിന്റെ പാർശ്വങ്ങൾ നിറയെ വർണ്ണച്ചെടികൾ,
മുററത്തെ
ഹരിതാഭയാക്കി പുല്ല് വളർത്തി വെട്ടി നിത്തിയിരിക്കുന്നു.
മുററത്തെ നടുവിലാക്കി അഭിമുഖമായി രണ്ട് ബംഗ്‌ളാവുകളും.
ഒന്നിൽ ജി.
ബി.നായരും
മറേറതിൽ ഫെർണെണ്ടസ്‌
മാത്യവും
പാർക്കുന്നു.
ജി.
ബി.
നായർ വളരെ പ്രശസ്‌തമായ
ചെമ്പ്
ശുദ്ധീകരണ കമ്പനിയുടെ ചെയർമാനും,
ഫെർണാണ്ടസ്‌
മാത്യു
കമ്പനിയയടെ മാനേജിംഗ്‌
ഡയറക്‌ടറും.

അവിടെ
മുററത്ത്‌
കളിക്കുന്ന,
രണ്ടു കുട്ടികൾ. നായരുടെ
മകൾ സൌമ്യ യയും ഫെർണാണ്ടസിന്റ മകൻ മാത്യുസും.

ആ മുററത്ത് തൊടിയിൽ ബംഗളാവുകളടെ അകങ്ങളിൽ
എഴും ഓടിനടന്ന്‌,
കളിച്ച് ചിരിച്ച് അവർ രണ്ടുപേരും
വളർന്നു വന്നു.

സൌമ്യയ്ക്ക് മാത്യുസിനെയും,

മാത്യൂസിന്‌ സൌമ്യയെയും,

എല്ലാ അർത്ഥങ്ങളിലും, എല്ലാ
മാനങ്ങളിലും അറിയാമാ
യിരുന്നു.
ആ അറിവിൽ പൂർണ്ണമായ മനസ്സോടെതന്നെ അവർ
ഒത്തു ജീവിക്കാമെന്ന്‌
തീരുമാനിക്കുകയായിരുന്നു

വിവരം അറിഞ്ഞപ്പോൾ ഫെർണാണ്ടസിനും
നായർക്കും
യാതൊരുവിധ എതിർപ്പുകളും ഉണ്ടായില്ല.
ഉണ്ടായില്ല,
എന്നു
മാത്രമല്പ വളരെ ഇഷ്ടവുമായിരുന്നു.
അവർക്ക് അതിനെപററി
ഒരു വീക്ഷണംകൂടി
ഉണ്ടായിരുന്നു. ഫെർണെണ്ട്സിന് മാത്യൂസ്‌
ഒററ മകനാണ്‌.
നായർക്ക് സൌമ്യയ്ക്ക്
താഴെ ഒരു മകനുണ്ടെ
ചിലും അവന് ബിസിനസ്സിനെക്കാളും താല്പര്യം ആതുരസേവ
നത്തോടായിരുന്നു.
അപ്പോൾ ഈ പുതിയ ബനധം അടുത്ത
തലമുറയിലും കമ്പനിയുടെ ഭരണം തങ്ങളുടെ കുടുംബങ്ങളുടെ
കൈവശം സുസ്ഥിരമാണെന്നതാണ്‌.

സൌമ്യ മാത്യൂസിന്റെ മുറിയിൽ
ചേക്കേറിയത്‌
വളരെ
ആരഭാടത്തോടെയാണ്.
രണ്ടു മതസ്ഥർ തമ്മിലുള്ള ബന്ധമാ
യിരുന്നതിനാൽ പത്രക്കാർ ഫീച്ചറുകളും എഴുതുകയുണ്ടായി;
സമൂഹം ആകെ മാററി
മറിക്കാൻ പോവുകയാണെന്നും, ജാതി
മത വ്യത്യാസങ്ങൾ ഇല്ലാതായി മനുഷ്യൻ നന്മയുടെ മാർഗത്തിൽ
ചരിക്കാൻ പോവുകയാണെന്നും,
അങ്ങിനെ ലോകരാഷ്ട്ര
ങ്ങൾക്ക്‌
നാം മാതൃകയാകാൻ പോവുകയാണെന്നും അവർ
പാടി പുകഴ്ത്തി.

പക്ഷെ, സൌമ്യയയടെ ജീവിതം
രണ്ടു തൊടികളടെ,
ടെന്നീസ്‌
കോർട്ടു പോലുള്ള മുററത്തിന്റെ രണ്ടു ബംഗ്ലാവുകളടെ
വിശാലതയിൽ നിന്നു പന്ത്രണ്ടടി നീളവും പത്തടി വീതിയുമുള്ള
മുറിയിലായപ്പോൾ അവൾക്ക്‌
കൂട്ടിലടയ്ക്കപ്പെട്ടതായിട്ടാണ”
തോന്നിയത്‌,

അതിനേക്കാളേറെ വേദനിപ്പിച്ചത് ഒരൊററദിവസംകൊണ്ട്
മാത്യൂസിനുണ്ടായ പരിണാമമാണ്‌.

ഇന്നലെവരെ അവൾ
തന്റെ കാമുകിയായിരുന്നു. ഇന്നു
മുതൽ ഭാര്യയായിരിക്കുന്നു.
താൻ ഭത്താവും.
തന്റെ ഹിത
ത്തിന്‌
അനുസരിച്ച് തന്റെ സൌകര്യങ്ങൾ നോക്കി നടക്കുന്ന
തിനുവേണ്ടി,
തന്റെ മനസ്സിനെ,
ശരീരത്തിനെ ശാന്തിയി
ലേയ്ക്ക് നയിക്കുന്നതിനു
വേണ്ടി ദൈവത്താൽ തീർക്കപ്പെട്ട
സ്ത്രീ—അവൻ, വീട്ടിൽ
സമൂഹത്തിൽ എല്ലാം കണ്ടിട്ടുള്ള ഒരു
മാനദണ്ഡത്തിൽ തന്നെ സൌമ്യയെ സമീപിക്കുകയായിരുന്നു.

സൌമ്യ അവനുവേണ്ടി
എന്തും ചെയ്യാൻ, എന്തും സഹിക്കാൻ,
ആന്തരികമായി
തന്നെ തയ്യാറായിരുന്നു. പക്ഷെ, അവന്റെ
 “മസ്റ്റ് ഡു
ദാററ്‌”
എന്ന ഭാവം അവളെ നൊമ്പരപ്പെടുത്തി.
“സൌമ്യെ പ്ലീസ്‌
ഡു”
എന്ന്‌
പറയേണ്ടതില്ല,
അങ്ങിനെ ഒരു
ഭാവം ആ മുഖത്ത് വന്നാൽ മതിയായിരുന്നു.

എക്സിക്യൂട്ടീവ്‌ കോൺഫ്രൻസുകളിൽ,
മററു പാർട്ടികളിൽ,
 ക്ലബ്ബ്‌ സെലിബ്രേഷനുകളിൽ
മാത്യൂസ്‌
മദ്യപിക്കുന്നത്
അമിതമായിട്ടു തന്നെ-സൌമ്യ
കണ്ടിട്ടുണ്ട്‌.
“ഇറ്റീസ്‌
ജസ്റ്റ്‌
ഫോർ എ കമ്പനി”
എന്നേ അവൽ കരുതിയിരുന്നുള്ളൂ…. അല്ലാതെ
ഫെർണാണ്ടസ്‌
മാത്യുവിനെപ്പോലെ അതൊരു നിത്യോപ
യോഗ വസ്തുവാക്കിയിരുന്ന കാര്യം ശ്രദ്ധയിൽ
പെട്ടിരുന്നില്ല.
ഒരുപക്ഷെ,
അവളിൽ നിന്നും മറച്ചുപിടിച്ചിരുന്നതായിരി
ക്കണം.
അവൾ ഭാര്യയായിക്കഴിഞ്ഞ സ്ഥിതിക്ക്‌
എന്തും
പ്രദർശിപ്പിക്കാൻ അധികാരം കിട്ടിയതുപോലുള്ള പെരുമാററ
രീതിയായിരുന്നു,
അവന്‌.

വിവാഹനാളിൽ തന്നെ, അവരുടെ ഏ സി
മുറിയിൽ മദ്യ
ത്തിന്റെയും സിഗറററിന്റെയും ഗന്ധം നിറഞ്ഞു.
ആ മുറിയിലെത്തി പത്തുമിനിട്ട് കഴിഞ്ഞപ്പോഴേയ്ക്കും
അവൾക്ക്ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു.

പിന്നീട്‌, ആഹാരം
കിട്ടാതെ കാട്ടിലൂടെ അലഞ്ഞു
തിരിഞ്ഞു നടന്നിരുന്ന വ്യാഘ്രത്തെപ്പോലെ ആയിരുന്നു,
അവൻ.
അവൽ ഒരു മാൻ
പേടപോലെയും……..

നേരം വെളുക്കാറായിട്ടും
അവൾക്ക്‌
ഉറങ്ങാനായില്ല.
മുറിയിൽ തന്നെയുള്ള സെററിയിൽ
തളർന്നിരുന്നു.

വാനോളം ഉയത്തിക്കെട്ടിയ
ഒരു പരസ്യ
ബലൂൺ വാതകം
ചോർന്നു പോയാലെന്നപോലെ.

ആദ്യ രാവിനെക്കുറിച്ച്‌ അവൾക്ക്‌ തികച്ചും
യാഥാസ്ഥി
തികമായ ഒരു സ്വപ്‌നമായിരുന്നു
ഉണ്ടായിരുന്നത്‌.

മുല്പപ്പൂക്കളാൽ അലങ്കരിക്കപ്പെട്ട മുറി, പാല്, പഴവഗ്ഗുങ്ങൾ ,

ചന്ദനലേപനം ചെയ്ത
ശരീരങ്ങൾ…. ….

പക്ഷെ, ഏറെ
തകേന്ന് പോയത്‌
കമ്പനി എക്‌സിക്യൂട്ടീ
വിന്റെ പോസ്റ്റിൽ
നിന്നും നീക്കം ചെയ്തപ്പോഴാണ്‌, നല്പരീതി
യിൽ തന്നെ,
മാത്യുസിനേക്കാൾ മാർക്കോടുകൂടി എം.
ബി.
എ.
ബിരുദമെടുത്തത്‌
അടുക്കള വട്ടത്തിൽ മാത്രം ഒരിക്കലും തളയ്ക്ക
പ്പെടരുതെന്ന്‌
കരുതി തന്നെയായിരുന്നു.
എന്നിട്ടും മാത്യുസിന്റെ ചിന്താഗതികൾ………

ഭാര്യ ഹൌസ്‌വൈഫാണ്‌ !

അവൾ ഭരിക്കേണ്ടത്
വീടാണ്‌,
അവൾ വീടു
വിട്ട
പോയാൾ വീടിന്റെ ഐശ്വര്യം നഷ്‌ടമാകും, കുട്ടികളുടെ
ഭാവി അരക്ഷിതമാകും.
ജോലിചെയ്‌ത്‌ ക്ഷീണിച്ചുവരുന്ന
ഭര്‍ത്താവിന്‌ പരിചരണം
കിട്ടാതെ വരും.
അവളും ജോലി
ചെയ്ത് ക്ഷീണിതയായി ഭത്താവിന്‌
ഒപ്പം എത്തിച്ചേരുന്നവ
ളാണെങ്കില്‍
പരിചരണവും സന്തോഷവും എങ്ങിനെ ശരിയാ
വാനാണ്‌?

അപ്പോളാണ്‌ തികച്ചും
താളം തെററിയത്‌.
സൌമ്യ തന്റേട
മായിട്ടു തന്നെ നിന്നു.
പരിണതഫലം അവരുടെ വേർ
പാടും.
അതിൽ സൌമ്യ ദുഃഖിക്കുകയായിരുന്നില്ല.
സമാധാനം കൊള്ള
കയായിരുന്നു.

ബസ്സ് സ്റ്റാന്റിൽ നിന്നും
ടാക്‌സിയിലാണ്‌ സൌമ്യയും
സലോമിയും കമ്പനിയിൽ എത്തിയത്‌.
അടഞ്ഞു കിടന്നിരുന്ന
വലിയ ഗെയിററിന്റെ മുന്നിൽ നിർത്തി ഹോൺ
അടിച്ചപ്പോൾ
ഗെയിററിന്റെ കിളിവാതിലിലൂടെ വാച്ചർ ഒളിഞ്ഞുനോക്കി,
ശേഷം ഗെയിററ്‌
തുറന്ന് ഒതുങ്ങി
നിന്ന്‌ കാറിനെ കടത്തിവിട്ട്,
സല്യട്ട് ചെയ്‌തു.

ലിഫ്ററിലൂടെ മൂന്നാമത്തെ നിലയിലുള്ള,
ചെയർമാന്റെ
ക്യാബിന്‌
മുന്നിലെത്തും വരെ എത്ര
പേരുടെ ഉപചാരങ്ങൾ
കിട്ടിയെന്ന്‌
കണക്കെടുക്കാൻ സലോമി മറന്നു.

പ്യൺ ജി. ബി. നായരോട്‌ സമ്മതം വാങ്ങി
അവരെ
ഉള്ളിലേക്ക് പോകുവാൻ അനുവാദം കൊടുത്തു.

രണ്ടു മൂന്നു മിനിററ്‌ നീണ്ടുനിന്ന
അന്വേഷണങ്ങാൾ,
അതിനിടയിൽ തന്നെ പ്യൂൺ എത്തിച്ചുകൊടുത്ത ഓരോകപ്പ്‌
ചായ മൂന്നു
പേരും ആസ്വദിച്ചു കുടിച്ച്, ഏ സി
ഓഫ്‌ ചെയ്തു.
ജനാല തുറന്നുവച്ച് നായർ ഒരു സിഗറററ്‌
വലിച്ചശേഷം
ജനാല അടച്ച് ഏസി ഓൺ
ചെയ്തു. കസേരയിൽ മകൾക്കും
സലോമിക്കും അഭിമുഖമായിട്ടിരുന്നു.

“എന്താണു
മോളെ?”

അവൾ വന്നപ്പോൾ തന്നെ
അയാൾക്ക് തോന്നിയിരുന്നു,
മകൾ ടെൻഷനിലാണെന്ന്‌
പക്ഷെ,
അവൾ ആദ്യംതന്നെ
പറഞ്ഞു തുടങ്ങട്ടെ എന്ന് കരുതുകയായിരുന്നു.
അവൾ അയാ
ളിൽ നിന്നുമുള്ള അന്വേഷണത്തിന്‌
കാക്കുകയും.

ഹാൻഡ് ബാഗിൽ കരുതിയിരുന്ന വാരികയിലെ
പ്രസ
ക്തമായ ഭാഗം മറിച്ച്‌,
 അവൾ അച്ഛന്‌ മുന്നിൽ മേശമേൽതുറന്നുവച്ചു.
അയാൾ സശ്രശദ്ധം തന്നെ
വായിച്ചു.

“ഇതെന്താണ്‌
മോളെ,
എനിക്ക്‌
ഒന്നും മനസ്സിലാക്കുന്നില്ല?”

അവൾ ക്ഷോഭിക്കുകയുണ്ടായില്ല.
വളരെ സമാധാനത്തോ
ടെയാണ്‌
ചോദിച്ചത്‌.

“ആ പെൺകുട്ടിയെ
അച്ഛന്‌
അറിയുമോ… അതിലെ
ഉണ്ണിയെ അറിയുമോ?”

അയാൾ ഉത്തരം
പറയാതെ ഒന്നും മനസ്സിലാകാത്തതു
പോലെ വീണ്ടും വാരികയിലെ വരികൾക്കിടയിൽ നോക്കി
യിരുന്നു.
അവിടെ നിന്നും അക്ഷരങ്ങൾ മാഞ്ഞു പോകുന്നതും,
അക്ഷരങ്ങളുടെ കറുത്ത നിറമില്ലാത്ത വെറും പത്രം മാത്രം കാണു
കയും പത്രത്തിൽ ഒരു മുഖം,
ഏതോ ഒരുമുഖം തെളിയുന്നതും
കണ്ടു.
മനസ്സാലെ ഒന്നു ഞെട്ടിപ്പോയി.

ഒരുനിമിഷം മാത്രം.

ആ ഞെട്ടലിൽ നിന്നും മോചിതനായി, കരുത്തുനേടി,
സൌമ്യനായി മകളടെ മുഖത്തു നോക്കി.

“ഇതൊരു
പരസ്യമല്ലേ?
ഏതോ ഒരു നോവലിന്റെ
ഇററ്‌
ഈസ്‌
എ ന്യൂ ടെക്‌നിക്‌”. നമ്മൾ തന്നെ
പരസ്യത്തി
നായിട്ട്‌’
എത്രയെത്ര ടെക്നിക്കുകളാണ്‌
കണ്ടെത്തിയിരിക്കു
ന്നത്‌.
ഇടയ്‌ക്ക്
ഒരുകാര്യം പറയാന്‍
മറന്നു,
നമ്മൾ ഒരു
ആർട്ടിസ്റ്റിനെ കണ്ടെത്തി പരസ്യങ്ങൾക്കായിട്ട്‌.
ഹി ഈസ്
ഫ്രം ഡെൽഹി.
എ രവിസാഗർ.”

അയാൾ മേശമേൾ
ഗ്‌ളാസിൽ
അടച്ചു വച്ചിരുന്ന വെള്ള
മെടുത്ത്  ഒരുസിപ്പ് കുടിച്ചു.

“റിയലി
ഹി ഈസ്‌
ആൻ ഇന്റലിജന്റ്,
സ്‌മാർട്ട്
ആന്റെ യെംഗ്‌…….”

സൌമ്യയുടെ മുഖം
ഇരുളന്നത്‌
സലോമി കണ്ടു.
പക്ഷെ,
അവൾ വീണ്ടും ക്ഷോഭിക്കാതെ പറഞ്ഞപ്പോൾ,
അവൾക്ക്‌
അച്ഛനോടുള്ള അടുപ്പത്തിന്റെ അളവ് നിശ്ചയിക്കാനാവാതെ
യായി.

“പ്പീസ്‌ ഡാഡ്‌ കം
ടു മി……..ഞാൻ പരസ്യത്തെയോ
വർണ്ണകൂട്ടിനെയോ അല്ല ഉദ്ദേശിച്ചത്‌.
പരസ്യത്തിനുള്ളിൽ
മറഞ്ഞിരിക്കുന്ന കാര്യത്തെയാണ്‌,
വർണ്ണ പകിട്ടില്‍
മങ്ങി
പ്പോയ സത്യത്തെയാണ്‌.
?

“യേസ്…“

അയാൾ യാഥാർത്ഥ്യത്തിലേക്ക്‌
വരാൻ തയ്യാറായി;
ഇനിയും സത്യത്തിന്റെ മുന്നിൽ മറഞ്ഞു
നില്‍ക്കാനാവില്ലെന്ന്
തോന്നി,
ഒരിക്കൽ അനങ്ങി നേരെയിരുന്നു.

“അച്ഛനും
അമ്മയും മറെറല്പാവരും എന്നോടു പറഞ്ഞിട്ടുള്ള
കഥ ഇതിൽ
നിന്നും വളരെ വ്യത്യസതമായിരുന്നു.
അച്ഛന്റെ
ഏതോ ഒരു ബിസിനസ്സ്‌
ശത്രുവിന്റെ പകവീട്ടൽ, ആ ശത്രു
ആരെന്ന്‌
ഞാനെത്ര തിരക്കിയിട്ടം പറയുകയുണ്ടായില്ല.
പക്ഷെ,
യാദൃച്ഛികമായി ഉണ്ണിയെന്ന ചെറുപ്പക്കാരൻ
ഇടയില്‍ വന്നുവീഴുന്നു, ഞാൻ
രക്ഷപ്പെടുന്നു,
അതിനുശേഷം
ഉണ്ണിയെ രക്ഷപ്പെടുത്താൻ അച്ഛന്‍
ചെയ്യുമെന്ന് പറഞ്ഞിരുന്ന
കാര്യങ്ങൾ ഓർമ്മയുണ്ടോ… ?”

അയാൾ കഴിഞ്ഞ
പാരീസ്‌
പര്യടനത്തിന്‌
വാങ്ങിയ
ചുവർ ചിത്രത്തിൽ നോക്കിയിരിക്കുകയായിരുന്നു.
അതൊരു
മോഡൺ ചിത്രമാണ്‌.
ഏഴു കടുത്തവർണ്ണങ്ങളും തിരിച്ചറിയാൻ
കഴിയും.
വർണ്ണങ്ങളുടെ ആകർഷണത്തിൽ
നിന്നും വ്യതി
ചലിച്ച്‌,
അതിന്റെ ഉൾക്കാമ്പിലേക്ക്‌
വരുമ്പോൾ ഒരു
നിസ്സഹായന്റെ മുഖം തെളിഞ്ഞുവരുന്നു.
ആ മുഖം ഒരു കാല
ഘട്ടത്തെ അടിമയുടേതായിരുന്നു.
അതിനെ നോക്കിയിരുന്നി
ട്ടുള്ള പലപ്പോഴും ആ മുഖഛായ ഉണ്ണിയുടേതായിട്ട്‌
തോന്നിയി
മുണ്ട്‌,

“ഉണ്ട്‌
.. .യാദ്രച്ചികമായി ആ സാഹചര്യത്തിലെത്തിയ
ഒരു പാവമായിരുന്നു ഉണ്ണി.
ജീവരക്ഷക്കായുള്ള പോരാട്ടത്തിൽ
അറിയാതെ സംഭവിച്ചുപോയതാണ്‌.
അപ്രകാരം ഒരു സ്റ്റാന്റ്
സ്വീകരിക്കാനാണ്‌
നാം കരുതിയിരുന്നത്‌.”

“എന്നിട്ട്‌?”

“നാം
കരുതിയിരിക്കാതെ കാര്യങ്ങൾ കീഴ്‌മേൽ
മറിഞ്ഞു.
അതൊരു രാഷ്ട്രീയ
മുതലെടുപ്പായി. നമ്മൾ ഫ്രെയിമിൽ നിന്നും
ഔട്ടായി,
കുറെ കൂടുതൽ പണം ചെലവാക്കേണ്ടിവന്നു.
എങ്കിലും
പത്രക്കാർക്ക്‌
പാടിനടക്കാൻ നമ്മുടെ കഥ കിട്ടിയില്ല.
അല്ലാത്ത ഒരു സാഹചര്യം മോള്‌
ചിന്തിച്ചുനോക്ക്‌.
സത്യവും
അസത്യവുമായിട്ട് എത്രയെത്ര കഥകൾ രൂപം
കൊള്ളമായി
രുന്നു.
അത് നിന്റെ ജീവിതത്തെ,
നമ്മുടെ ബിസിനസ്സിനെ
എല്ലാം സാരമായിതന്നെ ബാധിക്കുമായിരുന്നു.
നമ്മുടെ ശത്രു
വിന്റെ എല്ലാ പ്രതിരോധങ്ങളും പൊളിക്കാനും അവന്റെ
അസ്ഥിവാരം വരെ തോണ്ടാനും നമുക്ക്‌
കഴിഞ്ഞു.”

 “എന്നിട്ടും നാം
ഉണ്ണിയെ അവഗണിച്ചു?”

മനഃപ്പൂർവ്വമല്ല. അങ്ങിനയെ
ചെയ്യാൻ കഴിയുമായിരു
ന്നുള്ളൂ.
അവന്റെ അമ്മയുടെ എല്ലാ കാര്യങ്ങളും ചെയ്യാൻ
നമ്മൾ പ്രതിജ്‌ഞാബദ്ധരായിരുന്നു.
പക്ഷെ,
അതിനുപോലും
രാഷ്ട്രീക്കാർ നമ്മളെ അനുവദിച്ചില്ല,
എന്നതാണ്‌
സത്യം.”

“അച്ഛൻ തനി കച്ചവടക്കാരനായി,
മനുഷ്യത്വമെന്നത്‌
അറിയാത്തവനായി…?

“ആ സാഹചര്യത്തിൽ
എന്റെ മുന്നിൽ നീ മാത്രമേ
ഉണ്ടായിരുന്നുള്ളൂ.
ബാക്കി ഒന്നിനോടും അത്രമാത്രം ബന്ധമി
ല്ലായിരുന്നു.
നിനക്കന്ന്‌
പത്തൊമ്പത് വയസ്സായിരുന്നു.
പ്രായത്തിന്റേതായ മന:ക്കട്ടി
വരാത്ത ഒരു കുട്ടിത്തക്കാരി.  നീ പോലീസ്‌ സ്റ്റേഷനിൽ, കോടതിയിൽ കയറിയിറങ്ങുന്ന അവ
സ്ഥകൾ ചിന്തിച്ചുനോക്ക്‌…”

ആ ചിത്രങ്ങൾ കൺമുമ്പിൽ
കാണുംപോലെ,
കണ്ടിട്ട്
സാഹചര്യങ്ങളുടെ അരോചക
സ്‌ഥിതി മനസ്സിലാക്കിയതു
പോലെ സൌമ്യ തല
കുലുക്കി. കുറെ സമയം മിണ്ടാതിരുന്നു.

മുറിയില്‍ തണുപ്പ്‌ അധികമായതിനാൽ
അയാൾ ഏ.
സി.
യൂടെ കൂളർ ഓഫ്‌ ചെയ്തു.

അവൾ സലോമിയോടൊത്ത്‌
പോകാനെഴുന്നേററു.

“മകൾ
വീട്ടിലേയ്ക്ക്?”

“ഇല്ല്.”

സലോമി അവളടെ
മുഖം ശ്രദ്ധിച്ചു.
വാടിക്കൂമ്പിയ
സൂര്യകാന്തി പോലെ;
കണ്ണുകൾ നിറഞ്ഞുവരുന്നു. നിറഞ്ഞ്‌ കവിളിലൂടെ
ഒഴുകിയ കണ്ണീർ കണങ്ങളെ
കർച്ചീഫിൽ ഒപ്പി സൌമ്യ
പുറത്തേക്കിറങ്ങി.




അദ്ധ്യായം ഒന്ന്

ചിത്രശാല

അദ്ധ്യായം ഒന്ന്

വാനം നക്ഷത്രങ്ങളെക്കൊണ്ടും ഇവിടെ ഭൂമി നക്ഷത്രങ്ങളെപ്പോലുള്ള വൈദ്യുത വിളക്കുകളെക്കൊണ്ടും നിറഞ്ഞതാണ്‌.

ഒരോണക്കാലരാവാണ്‌.. ശക്തമായ
മഴകളെല്പാം പെയ്യൊ
ഴിഞ്ഞുകഴിഞ്ഞ്‌
വാനം പ്രശാന്തവും സുന്ദരവുമാണ്‌.
എങ്കിലും
ഇനിയും ഒററയ്ക്കും തെററന്നും മഴകൾ പെയ്യാം.

രാവ് അത്രയേറയൊന്നുമായിട്ടില്ല.
സന്ധ്യ കഴിഞ്ഞതേ
യയള്ള.

നഗരത്തിന്റെ അലങ്കോലങ്ങളിൽ നിന്നു വിട്ട്,
എന്നാൽ
നഗരത്തിന്റെ എല്ലാവിധ ബാദ്ധ്യതകളോടും കൂടിയുള്ള വനിതാഹോസ്റ്റലിന്റെ മൂന്നാമതുനിലയിലുള്ള മൂന്നു
പേർക്കായിട്ടുള്ള മുറിയിൽ ജനാലയ്ക്ക്
പടിഞ്ഞാറോട്ട്‌
നോക്കി നില്ലുകയാണ്‌സൌമ്യ,സൌമ്യ.
ബി.
നായർ.
ഒരിടവേളയിൽ അവൾ സൌമ്യാമാത്യു ആയതായിരുന്നു.
പക്ഷെ,
വീണ്ടും സൌമ്യ ബി.
നായരാ
യിട്ട്‌
വർഷങ്ങൾ അധികമൊന്നുമായിട്ടില്ല.

അവളുടെ റും
മേററുകളായ സലോമി
യോഹന്നാനും, അശ്വതി ബാലകൃഷ്‌ണനും
ഇതേവരെ എത്തിയിട്ടില്ല.

നേഴ്‌സായ സലോമിക്ക്‌ ഡ്യട്ടി
തീരണമെങ്കിൽ എട്ട
മണിയാകേണ്ടിയിരിക്കുന്നു.
അശ്വതി ഭത്താവിനെ ബസ്സ്‌
കയററി വിടാനായി ബസ്സ്
സ്റ്റാന്‍റിൽ പോയിരിക്കുകയാണ്‌.

അശ്വതിയുടെ വിവാഹം കഴിഞ്ഞിട്ട്‌
അധികനാളൊന്നു
മായിട്ടില്ല.
പക്ഷെ,
അവർക്ക്‌
ഒരുമിച്ച്‌
താമസമാക്കാൻ
കഴിഞ്ഞിട്ടില്ല;
അശ്വതി നഗരത്തിലെ ഇലക്ട്രിസിററി
ബോർഡിലും ഭർത്താവ്‌
തലസ്ഥാനത്ത്‌
സെക്രട്ടറിയേററിലും
ജോലിക്കാരായിപ്പോയി.
എല്ലാ ശനിയാഴ്ചകളിലും രാത്രി
ഒൻപതു മണിക്ക് മുമ്പായിട്ട്‌
ബാലകൃഷ്‌ണൻ
വന്ന് അശ്വ
തിയെ കൂട്ടിക്കൊണ്ടുപോകും. നഗരത്തിൽ തന്നെയുള്ള അയാളടെ കസിന്റെ
വീട്ടിലേക്ക്‌.
ശനിയാഴ്‌ചരാത്രിയയും
ഞായറാഴ്‌ച പകലും
ഒത്തുകൂടിയിട്ട്‌’
ഞായറാഴ്‌ചരാത്രി
വളരെ ഇരുട്ടും മുമ്പ്ബാലകൃഷണനെ യാത്രയാക്കിയിട്ട് അശ്വതി ഹോസ്റ്റലിലെ
റൂമിലെത്തും.

        വിവാഹം കഴിഞ്ഞിട്ട്രണ്ടുവർഷമായിട്ടംകുട്ടികളുണ്ടാകാ
ത്തതിലുള്ള ദുഃഖത്തിലാണ്‌ സലോമി. അതുകൊണ്ടു തന്നെ ഭത്താവിന്റെ ജോലിസ്ഥലമായ ഖത്തറിലേക്ക്‌
ഒരു നേഴ്‌സി
ന്റെ ജോലിയും തരമാക്കി പോകണമെന്ന ആഗ്രഹത്തിലാണ്‌
അവൾ അതിനുള്ള ശ്രമങ്ങളിലും.

അവിടെ നിന്നാൽ നിരത്തിലൂടെ
ഒഴുകുന്ന വാഹ
നങ്ങൾ കാണാം.
നിരത്ത്‌
കടന്നാല്‍
വൈദ്യുത പ്രഭയിൽ കുളി
ച്ചുനില്ലുന്ന വി.
ഐ.
പി.
ക്വാർട്ടേഴ്‌സുകൾ
കാണാം.
അതിനും
അപ്പുറത്തേക്ക്‌
വൈദ്യുതിവിളക്കുകളുടെ ഒരു പുരം
തന്നെ
കാണാം.  ക്ഷേത്രത്തിൽ കൊളത്തിയ കാർത്തിക
വിളക്കുകൾ
പോലെ….

അതിനും അപ്പുറത്ത്‌
കാമുകനെ മാറില്‍
ഒളിപ്പിച്ച് സുഖ
സുഷുപ്തിയിലേക്ക്‌വഴുതി ക്കൊണ്ടിരിക്കുന്ന അറബിപ്പെണ്ണു
ണ്ടെന്നുമറിയാം.

പക്ഷെ,

        സൌമ്യയുടെ മനസ്സിൽ അതൊന്നുമായിരുന്നില്പ.
വീണ്ടം
വീണ്ടും വായിച്ച കഥയിലെ ദൃശ്യങ്ങളായിരുന്നു.

പിന്നീടുംഅവൾവായിച്ചു.
അന്നൊരു രാത്രിയായിരുന്നു.

വൈദ്യുതി തടസ്സത്തെ
തുടർന്ന് കൂട്ടതൽ ഇരുണ്ട രാത്രി;
എന്നാൽ വളരെയേറെ സമയമായിരുന്നില്ലാതാനും.

ഉണ്ണി പട്ടണത്തിലെ
കടയിൽ നിന്നും കണക്കെഴുത്തു
കഴിഞ്ഞ് മടങ്ങുകയായിരുന്നു.

അവനെഴുതുന്ന കണക്കുകൾ പോലെ
ഒരിക്കലും കൂട്ടിയാൽകൂടാത്തതായിരുന്നു ജീവിതത്തിന്റെ കണക്കുകളം;
ഒരിക്കൽ പോലും അവനൊരു ട്രയൽ
ബാലൻസ് ഉണ്ടാക്കാൻകഴിഞ്ഞിട്ടില്ല.

അച്ഛന്റെ മരണശേഷമായിരുന്നു ജീവിതമെന്ന
കണക്കു
പുസ്ത്തകത്തിന്റെ താളുകളിൽ അവൻ അക്കങ്ങളുടെ കൂട്ടലുകൾ
കിഴിക്കലുകൾ തുടങ്ങിയത്‌. നാൾവഴിയിലെ
ഒരൊററവരിപോലും ഒഴിവാക്കാതെ എഴുതികൂട്ടി,
അതിനുശേഷംപേരേടിലെതലക്കെട്ടുകളിലേക്ക്പകർത്തിയെഴുതി, അക്കങ്ങളെ കൂട്ടിക്കൂട്ടി വലിയവലിയ അക്കങ്ങളാക്കി ബുക്കുകൾ നിറച്ചു. എവിടെയും
അവനൊരു കരകാണാനായില്ല; ഒരുകച്ചിത്തുരുമ്പു  മാത്രം
ആശ്രയമായി കിട്ടുകയുള്ളുവെന്നിരിക്കെ,
കലിതുള്ളകയും സംഹാര
നടനമാടുകയും ചെയ്യുമീ കടലമ്മയുടെ പാദ ചലനങ്ങളിൽ നിന്നും രക്ഷപ്പെടാനാവുന്നതെങ്ങിനെയാണ്‌?

പക്ഷെ അവന് നഷടമായിക്കൊണ്ടിരിക്കുന്നത്‌
ജീവിത
ത്തിന്റെ തന്നെ പകലുകളായിരുന്നു.

മഞ്ഞവെയിലിൽ തുള്ളിച്ചാടന്ന
പൊന്നോണത്തുമ്പികളെ
അവന്‌
കാണാൻ കഴിഞ്ഞില്പ.
നീലാകാശത്തിന്റെ വിശാലത
യിൾ നർത്തനം
ചെയ്യ്തു നീങ്ങുന്ന വെളത്ത
മേഘങ്ങളെ കാണാന്‍
കഴിഞ്ഞില്ല.

പുറത്ത്‌ മഴ
ആർത്തുപെയ്യമ്പോൾ തറയില്‍
കാതു
ചേർത്തു കിടക്കുമ്പോൾ കേൾക്കുന്ന സംഗീതം അവനറിയാനാ
യില്ല.
ചീവീടുകളുടെ സപ്ത   സംഗീതം അറിയാനായില്ല.

മകരത്തിലെ മഞ്ഞുപെയ്യുന്ന വെളപ്പാങ്കാലത്ത്‌
പുതപ്പി
നിടയില്‍
കിടന്നുള്ള ഉറക്കത്തിന്റെ സുഖം അനുഭവിക്കാനാ
യില്പ.
പുലർ കാലത്ത്‌
പുൽ കൂമ്പയുകളില്‍
മൊട്ടിട്ടനില്ലുന്ന
മഞ്ഞുകണങ്ങളെ നുകരാനായില്ല.

ഒരു പൂക്കാലസുഗന്ധം മുഴുവന്‍ കോരി, ജനാലവഴിയെ
ത്തിയ മന്ദമാരുതനേററിട്ടും
, അവന്‌
ഉണരാനാവുന്നില്ല.
പുതു
രാഗങ്ങൾ പാടി തൊടികളിലെത്തി തേൻ നുകർന്ന് കള്ള
ന്മാരെപോലെ പതുങ്ങിപ്പതുങ്ങി പോകുന്ന അടയ്ക്കാക്കിളികളെ
കാണാനാവുന്നില്ല.

അവന്റെ കണ്ണുകളും കാതുകളം
അടഞ്ഞുപോയിരിക്കുന്നു;
പൊടി കയറി
മൂടി മണമില്ലാതായിരിക്കുന്നു.

ടോർച്ചിന്റെ വാർദ്ധക്യം ബാധിച്ച
ഒരുതുണ്ടു വെളിച്ചത്തി
ലാണ്‌
അവൻ വീട്ടിലേക്ക്‌
നടന്നത്‌. പാതയോരത്തെ
ആൾപ്പാർപ്പില്പാത്ത വീട്ടില്‍നിന്നും
ഒരു കരച്ചിൽ കേട്ടതുപോലെയൊരു തോന്നൽ.

കുറെ മുന്നോട്ട നടന്നതാണ്‌; വീണ്ടും
ആ ശബ്ദം.
ഇപ്പോൾ
കൂടുതൾ ഉച്ചത്തിലാണ്‌
__ ഒരു പെൺകുട്ടിയയടേതെന്നു
തോന്നിക്കുന്ന,
തടയപ്പെടുന്ന,
തടയലിനെ ഭേദിച്ചു പുറത്തു
വരുന്ന കരച്ചിൽ….

ഒരുനിമിഷം അവൻ
ശങ്കിച്ചുനിന്നതാണു്‌….

പെട്ടെന്ന്‌, വീടിന്റെ പിന്നിലേക്ക്‌
ഓടിയെത്തി,
ടോര്‍ച്ചിന്റെ ചെറിയ
വെളിച്ചത്തിൽ തിരഞ്ഞു.

ആ ചെറിയ വെളിച്ചത്തിൽ
വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ,
ഭയന്നു വിറച്ച്‌,
തളർന്ന ഒരു പെണ്‍കുട്ടി!

എവിടെയോ കണ്ടിട്ടുള്ളതിന്റെ
ഒരോമ്മ.

പിന്നീട്‌ വെളിച്ചത്തിൽ
കണ്ടത്‌
മൂന്നുനാലു പുരുഷന്മാ
രുടെ മുഖങ്ങൾ….

ഉണ്ണി മരവിച്ചുപോവുകയായിരുന്നു.

പക്ഷെ, പിന്നീട്‌ ജീവരക്ഷയ്ക്കായിട്ട
പൊരുതേണ്ടിവന്നു.

ബോധമുണർന്നപ്പോൾ, എവിടെയെന്നോ,
എന്തുണ്ടാ
ഒയന്നോ,
ഓമ്മിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
കണ്ണു തുറന്നപ്പോൾ പുലർകാലമെത്തിയെന്നറിഞ്ഞു.
ശരീരം
അനക്കാൻ കഴിയാത്തവിധം ഭാരം ഏറിയിരിക്കുന്നു,

നിമിഷങ്ങളോളം വീണ്ടും
കണ്ണുടച്ചുകിടന്നു.

അടുത്തനിമിഷം ശൂന്യമായിരുന്ന
മനസ്സിന്റെ കോണിൽ
ടോർച്ചിന്റെ ചെറിയ വെളിച്ചത്തിൽ കണ്ട മുഖം.

അതെ, അതൊരു പെണ്‍കട്ടിയയടേതായിരുന്നു.

ഉണ്ണി തട്ടിപ്പിടഞ്ഞെഴുന്നേററിരുന്നു.

അരികിൽ ആരുമില്പായിരുന്നു.

പക്ഷെ, കുറെ
അകന്ന്‌
ഒരാൾ കമഴ്ന്നു
കിടന്നിരുന്നു.

അവൻ ഏങ്ങി വലിഞ്ഞു തന്നെയാണ്‌
അയാളടെ അടു
ത്തെത്തിയത്‌.
സാവധാനം തൊട്ടനോക്കി.

അയാൾ തഞത്തു
മരവിച്ച്‌……..

ഒരു ഞെട്ടൽ, പിന്നെ വിറയൽ
….

എത്രയെത്ര കഥകൾ, പൊടിപ്പും, തൊങ്ങലും
വച്ച
ചിത്രീകരണങ്ങൾ
. ….

ആ ഗ്രാമമാകെയുള്ള ഒരായിരം
പേർ പറഞ്ഞത്‌
ഒരായിരം വ്യത്യസ്തമായ കഥകളായിരുന്നു.
ആ കഥകളിൽ ഉണ്ണിക്ക്‌
ഒരായിരം രൂപങ്ങളും ഭാവങ്ങളും നിറങ്ങളുമായിരുന്നു.

പോലീസ്‌ സ്റ്റേഷനിലെ ഇരുമ്പഴിക്കുള്ളില്‍
ഒരു ഷഡ്‌ഡി
മാത്രം ധരിച്ച് കൂനികൂടിയിരുന്ന്‌
അവനെല്പാം കേൾക്കുന്നുണ്ടാ
യിരുന്നു.

ഒട്ടുവില്‍,

ആ സ്റ്റേഷനിലെ പ്രധാന
ഉദ്യോഗസ്ഥനെഴുതിയ കുററ
സമ്മതപത്രത്തിൽ അവൻ ഒപ്പിട്ടകൊടുത്തു.

അയാൾ വായിച്ചു കേൾപ്പിച്ചതിന്റെ സാരാംശം മാത്രം
മനസ്സിൽ തേട്ടിനിന്നു.

ഏതോ ദേശീയ
രാഷ്ട്രീ
പാർട്ടിയൂടെ ജില്ലാതല നേതാവിനെ
രാഷ്ടീയ വൈരാഗ്യത്തിന്റെ പേരിൽ
എതിർ കക്ഷി
ക്കാരന്റെ പക്കൽ
നിന്നും പ്രതിഫലം വാങ്ങിക്കൊണ്ട്‌
മൃഗീയ
മായി കൊലപ്പെടുത്തി.

അശ്വതിക്കോ സലോമിക്കോ
എത്രയോപ്രാവശ്യം വായി
ച്ചിട്ടം യാതൊരു വികാരവും തോന്നുന്നില്ല.
അടുത്തനാളിൽ
പ്രകാശനം ചെയ്യപ്പെടാനിരിക്കുന്ന,
വളരെ പ്രശസ്തനായൊരു
എഴുത്തുകാരന്റെ പുസ്‌തകത്തിലെ
ഏതാനും ഏടുകൾ അത്രമാ
ത്രമേ അവർ
അറിഞ്ഞുള്ളൂ.

അതും പത്രമാസികകളിൽ അടുത്തനാളകളിൽ
കണ്ടു
തുടങ്ങിയ ഒരു പുതിയ വിപണന തന്ത്രമാണുതാനും.
ഭാഷയിലെ
എല്ലാ പത്രങ്ങളും തന്നെ അദ്ദേഹത്തെക്കുറിച്ച്,
പുതിയ പുസ്തക
ത്തെക്കുറിച്ച്‌
സപ്ലിമെന്റുകളിറക്കി,
എല്ലാ പ്രധാന വാരിക
കളം ആർട്ടിക്കിളുകളും എഴുതി,
പുസ്തകത്തിലെ വിവിധ ഏടുകൾ
വിവിധ വാരികകളിൽ ചേർത്തു …….

എല്ലാം പക്കാ കച്ചവടതന്ത്രം!

.       പുസ്‌തകപ്രസാധകരുടെയും
, പത്രവാരിക സ്ഥാപനങ്ങളുടെയും……

“അല്ലാതെ
അതിലെന്താണുള്ളത്‌?”

അശ്വതിയും സലോമിയും
അങ്ങിനെതന്നെയാണ്‌
ചോദി
ച്ചത്‌.

എന്നിട്ടും അവർക്ക്
അക്കാര്യം അത്ര നിസ്സാരമായി തള്ളി
ക്കളയാനായില്ല.
രണ്ടുവർഷമേ ആയിട്ടുള്ള സൌമ്യയുമൊത്തുള്ള
ജീവിതം എന്നിരിക്കലും പ്രശസ്തമായൊരു ബിസിനസ്സ്‌
സ്ഥാപനത്തിലെ എക്‌സികുട്ടീവ്‌
ആയിരുന്നിട്ടും,
അവരെ
ക്കാൾ മൂന്നുനാല് വയസ്സ്‌
കൂടുതലുണ്ടായിരുന്നിട്ടം പരിചയ
ത്തിന്റെ ആദ്യനാളകളിൽ ചേച്ചിയെന്നു വിളിച്ചിരുന്നിട്ടം
കൂടതല്‍
അടുത്തപ്പോൾ ആദ്യത്തെ ആവശ്യം സൌമ്യ എന്ന്‌
വിളിക്കാനായിരുന്നു.
പിന്നെ മനസ്സകൾ ഒത്തുചേർന്ന് ആനന്ദ
കരമായൊരു ആന്ദോളനത്തില്‍
ലയിച്ച്‌
ഒഴുകി നടക്കുകയായി
രുന്നു.

എന്നിട്ടും സൌമ്യയുടെ
സ്വകാര്യ ജീവിതത്തിന്റെ ആഴങ്ങ
ളിൽ പരതാൻ അവർ രണ്ടുപേരും ശ്രമിച്ചിട്ടില്ല കാരണം സൌമ്യ
പറഞ്ഞറിഞ്ഞ ദുരന്തങ്ങളും കൂട്ടിയെഴുതിയ കണക്കുകളിലുണ്ടായ
തെററുകളം ഓർമ്മകളായിട്ടെത്തി അവളെ വേട്ടയാടി നിരന്തരം
വേദനപ്പെടുത്തുന്നുണ്ടെന്ന്‌
അറിഞ്ഞതുകൊണ്ടുതന്നെ.

പക്ഷെ, ഇപ്പോൾ അവർ
രണ്ടാൾക്കും അറിയാത്ത എന്തോ
ഒന്നിന്റെ പേരിലുള്ള അവളടെ വേദന,
അതും ഒരു കഥയുടെ
എതാനും ഏടുകൾ വായിച്ചപ്പോഴുണ്ടായിരിക്കുന്ന പ്രക്ഷുപ്തമായ
മാനസീക അവസ്ഥ…

“ആ പെണ്‍കുട്ടി
ഞാനായിരുന്നു.”

“ങേ!”

അശ്വതിയുടെയും സലോമിയുടെയും
തൊണ്ടയിൽ നിന്നും
ഒരുമിച്ചാണ്‌
തേങ്ങല്‍
പുറത്തുവന്നത്‌.
അവർ ഇമകളനക്കാ
നാവാതെ തരിച്ച് സൌമ്യയെ നോക്കി
നിന്നു.

“അന്ന്‌ ഒന്നും
സംഭവിക്കാതെ രക്ഷപ്പെടുകയായിരുന്നു
ഞാൻ.
തങ്ങളെ കണ്ട ചെറുപ്പക്കാരനെ ആക്രമിക്കാൻ ശ്രമിക്കു
മ്പോൾ എന്റെ
മേലു നിന്നും അവരുടെ ശ്രദ്ധ
അകന്നുപോയി.
ആ പഴുതിൽ ഞാൻ രക്ഷപ്പെടുകയായിരുന്നു.”

സലോമിയുടെ കണ്ണുകൾക്കു മുമ്പിൽ, ഒരു
വി.
ഐ.
പി.
ടെറസിന് മുകളിൽ,
ഹൈഡ്രജന്‍
നിറച്ച്‌
വീർപ്പിച്ച്‌
നിദ്ത്തി
യിരിക്കുന്ന ഭീമാകാരനായൊരു ബലൂൺ.
നഗരത്തിലെ ഏതോ
സ്വർണ്ണക്കടയുടെ പരസ്യമാണത്‌.
അകലെനിന്നുമെത്തുന്ന
വാഹനങ്ങളുടെ വെളിച്ചം അവയിൽ തട്ടുമ്പോൾ പരസ്യവാച
കങ്ങൾ മിന്നിത്തെളിയുന്നു.

കണ്ണുകൾ അവിടെയിരുന്നിട്ടും
മനസ്സ് സൌമ്യയയടെ വാക്കു
കളിലായിരുന്നു.

“അതൊരു
പ്രതികാരം ചെയ്യുലായിരുന്നു,
അച്ഛന്റെ
ബിസ്സിനസ്സ്‌
ശത്രുക്കളുടെ,
ആ സംഭവശേഷം ഞാൻ അതിനെ
പ്പററി ചിന്തിക്കുകകൂടി ഉണ്ടായിട്ടില്ല.
കാരണം എല്ലാവിധ
സാന്ത്വനങ്ങളുമായി സദാസമയവും മാത്യൂസ്‌
കൂടെ ഉണ്ടായി
രുന്നു
.എന്നിട്ടും പത്രങ്ങളിലൊക്കെ ചെറിയചെറിയ വാത്തകൾ
വരികയും ഞാനതു വായിക്കുകയും ചെയ്തിരുന്നു.
ഉണ്ണി കുററം
സമ്മതിച്ചുവെന്നും അയാളെ ശിക്ഷിച്ചുവെന്നും മററും ….?

വാഹനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന
വെളിച്ചവും കാതട
പ്പിക്കുന്ന ശബ്‌ദങ്ങളും സലോമിക്ക്‌
ഈർഷ്യതയായി തോന്നി.
അവൾ  ജനാല
അടച്ചുകുററിയിട്ട.




അദ്ധ്യായം ഒന്ന്

രാവുകള്‍ പകലുകള്‍

ഒന്ന്‌

സിദ്ധാര്‍ത്ഥന്‍
ഉറങ്ങുകയായിരുന്നു.

അതോ
മയങ്ങുകയോ?

കണ്ണുകളെ
പൂട്ടി വിശ്രമിക്കുമ്പോഴും മനസ്സ്‌ ചലിച്ചുകൊണ്ടിരു

ന്നാല്‍
ഉറക്കമാകുമോ?

കണ്ണുകളും
ശരീരവും ആലസ്യം പൂണ്ടിരിക്കുക തന്നെയാണ്‌.

ബസ്സിന്റെ
ആസ്വാദ്യമായ ചാഞ്ചാട്ടത്തില്‍ തുറന്നിട്ടിരിക്കുന്ന വാതായനങ്ങളിലൂടെ
ഒഴുകിയെത്തുന്ന മലങ്കാറ്റിന്റെ സഹ്യമായ ശൈത്യത്തിൽ ശരീരം വിശ്രമംകൊള്ളുന്നു.

ബസ്സ്‌
വളവുകള്‍ തിരിഞ്ഞ്‌ കയറ്റങ്ങള്‍ കയറി വരികയാണ്‌; മലയുടെ ശിഖരങ്ങളിലേയ്ക്ക്‌. ഓരോ ശിഖരങ്ങളിലും ഓരോ കൂട്ടം മനുഷ്യര്‍
കൂടുകൂട്ടിയിരിക്കുന്നു. ഓരോ ശിഖരങ്ങളും അവരുടെ ഗ്രാമങ്ങളാകുന്നു.
ശിഖരങ്ങളിലേക്കുള്ള സന്ധികള്‍ അവരുടെ സിറ്റികളും. നിത്യോപയോഗ സാധനങ്ങള്‍
ശേഖരിക്കുന്നതിനും മലഞ്ചെരിവുകളില്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന വിളവുകള്‍
കൈമാറുന്നതിനും സന്ധ്യകളില്‍ അവര്‍ സിറ്റികളില്‍ വരുന്നു.

യാത്രക്കാരെ
ഇറക്കുന്നതിനായി ഏതോ ഒരു ഗ്രാമത്തിന്റെ സീറ്റി

യില്‍
ബസ്സ്‌ നിന്നിരിക്കുന്നു. സിദ്ധാര്‍ത്ഥന്‍ കണ്ണുകള്‍ തുറന്നു.

രാവേറെ
എത്തിയിട്ടില്ലാ എന്നിട്ടും ഗ്രാമമാകെ ഇരുളു പടര്‍ന്നു

കഴിഞ്ഞിരിക്കുന്നു.
വളര്‍ന്ന്‌ പടര്‍ന്ന്‌ കിടക്കുന്ന വൃക്ഷങ്ങളും വൈദ്യുതി അഭാവവും കാരണമാകാം.കടകളില്‍
മണ്ണെണ്ണ വിളക്കുകള്‍ എരിയുന്നു.

ഇരുളിനെ
തുളച്ച്‌ കീറിക്കൊണ്ട്‌ ബസ്സിന്റെ ഹെഡ്ലൈറ്റ്‌ വെളിച്ചം തെല്ലകലെ റോഡിലേയ്ക്ക്‌
തള്ളിനില്‍ക്കുന്ന ഭീമാകാ

രനായ
ഒരു പാറയില്‍ തട്ടിനില്‍ക്കുന്നു. അവിടെ അടുത്ത വളവ്‌ തുടങ്ങുകയാണ്‌.

യാത്ര തുടങ്ങിയിട്ട
മണിക്കുറുകള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും

ബസ്സിലെ
തിരക്കൊഴിഞ്ഞിട്ടില്ല.

“ശാന്തിയിലെത്താന്‍ ഇനിയും വൈകുമോ?”

സിദ്ധാര്‍ത്ഥന്‍
അടുത്തിരുന്ന ചെറുപ്പക്കാരനോട്‌ തിരക്കി.

“ഇല്ല ഏറിയാല്‍ ഒരു മണിക്കൂര്‍”

ബസ്സ്‌
ഇളകിത്തുടങ്ങി.

അവന്‍
വീണ്ടും കണ്ണുകളെ പൂട്ടി.

ബസ്സിന്റെ
ജീവിതയാത്ര വീണ്ടും തുടങ്ങി. കയറ്റം കയറി, വളവുകള്‍ തിരിഞ്ഞ്‌ നിരപ്പായ റോഡില്‍ വേഗത കുറഞ്ഞ്.

വ്യാപാര
രംഗത്തെ മത്സരങ്ങള്‍. അസംസ്കൃത വസ്തുക്കളുടെ

വിലവര്‍ദ്ധന, നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനയാല്‍ കൂടുതല്‍
കൊടുക്കേണ്ടി വന്ന കൂലി ഇനങ്ങള്‍-സ്ഥാപനത്തിന്റെ നിലനില്‍പ്പിന്‌ ബിസിനസ്സ്‌
കൂട്ടേണ്ടിയിരിക്കുന്നു. അപ്പോള്‍ കൂടുതല്‍ മുതല്‍ മുടക്കിന്‌ പണം അവശ്യമായി വരുന്നു.
അതിനാല്‍ നിക്ഷേപങ്ങള്‍ സമാഹരിക്കേണ്ടിയിരിക്കുന്നു. നിക്ഷേപ സമാഹരണം വന്‍കിട പത്രങ്ങള്‍ക്ക്‌
കഴിയും പോലെ നാലാംകിട പത്രത്തിന്‌ സാദ്ധ്യമല്ല. കൂടാതെ തുടര്‍ന്നു പോന്നിട്ടുള്ള
പ്രത്യേക ചിന്താഗതിയുടെ പ്രതികൂലമായ അനുഭവങ്ങളും. എന്നും ഒരു ആന്റി സര്‍ക്കാര്‍
നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. സത്യസന്ധമായിട്ട് എഴുതുക, പ്രചരിപ്പിക്കുക. അതുവഴി കുറെ നീരസവും ഉണ്ടായീട്ടുണ്ട്‌.
എന്നു പറഞ്ഞാല്‍ ഒരു തുറന്ന ചിന്താഗതി, മനുഷ്യത്വ പരമായ സമീപനം, മാനുഷീക
മൂല്യങ്ങള്‍ക്ക്‌ മറ്റെന്തിനേക്കാളും വില കല്‍പ്പിക്കുക. വിശദീകരിച്ചാല്‍ –
സമത്വവാദം, അടിച്ചമര്‍ത്തലിനും
അടക്കിവയ്ക്കലിനും എതിരെയുള്ള പോരാട്ടം, ജാതി മത വര്‍ണ്ണവ്യത്യാസങ്ങള്‍ക്കെതിരെ,അന്ധവിശ്വാസങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം. അര്‍ഹിക്കുന്നവര്‍ക്ക്‌
ഉദാരമായ സഹായം. ഒന്നാം കിട പത്രസ്ഥാപനങ്ങള്‍ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ സേവന
വേതന ആനുകൂല്യങ്ങളും സൌകര്യങ്ങളും തൊഴിലാളികള്‍ക്കും ജീവന

ക്കാര്‍ക്കും
കൊടുക്കുക. എല്ലാം സ്ഥാപനത്തെ സാരമായി തന്നെ ബാധിച്ചു. സ്ഥാപനത്തിന്റെ ക്ഷീണം തീര്‍ക്കാന്‍
ഒറ്റമാര്‍ഗ്ഗമേയുള്ളൂ.

ബിസിനസ്സ്‌
വര്‍ദ്ധിപ്പിക്കുക. പൊതുജനങ്ങളില്‍ നിന്നും ഡെപ്പോസിറ്റ്‌ സ്വീകരിക്കുക, ഒരു വര്‍ഷത്തേയോ രണ്ടു വര്‍ഷത്തേയോ സബ് സ്ക്രിപ്ഷന്‍ മുന്‍കൂര്‍വാങ്ങുക.
പക്ഷെ,
എന്തിനും പരസ്യം അനിവാര്യമാണെന്ന്‌ മാര്‍ക്കറ്റ്‌
തെളിയിക്കുന്നു. എത്ര ശ്രേഷ്ഠമായ വസ്തുവായാലും പരസ്യമില്ലെങ്കില്‍ ആരാലും
ശ്രദ്ധിക്കപ്പെടില്ല. എത്ര ഉപയോഗ ശൂന്യമായ സാധനമായാലും പരസ്യമുണ്ടെങ്കില്‍ ഒരു
പരിധി വരെ കച്ചവടം പിടിക്കാനാവുകയും ചെയ്യും.

ആ തത്വം
കമ്മ്യൂണിലെ എല്ലാവരും ഒന്നടങ്കം അനുകൂലിക്കുക

യാണ്‌
ചെയ്തത്‌. ജനറല്‍ ബോഡിയില്‍ കയ്യടിച്ച്‌ ആര്‍ത്തുവിളിച്ച് സ്വീകരിക്കുകയും ചെയ്തു.

പക്ഷെ, ഒരു മായാജാല പ്രകടനം പോലെ…………..

ഒരു
ഇടിമിന്നലില്‍ നിന്നും ലഭിക്കുന്ന വെളിച്ചം പോലെ…………. നടുക്കം
പോലെ……….. ജനശ്രദ്ധയെ ആകർഷിക്കണം. ആ ആകര്‍ഷണ വലയത്തില്‍ നില്‍ക്കുമ്പോള്‍
ആകാവുന്നത്ര പരസ്യവും പ്രചരണവും സ്വാധീനവും ചെലുത്തണം. താലൂക്കുകള്‍ തോറും
പ്രതിനിധികളെ വച്ച്‌ ഏജന്റുമാരോടുകൂടി പുതിയ ഉപഭോക്താക്കളെ കണ്ടത്തണം. പക്ഷെ, ഏറ്റവും പ്രധാനം മാദ്ധ്യമമാണ്‌. പരസ്യത്തിന്‌
തെരഞ്ഞെടുക്കുന്ന വിഷയം.

-പാദരക്ഷ കച്ചവടക്കാരന്‍, ഷഡി മാത്രം ധരിച്ച
പെണ്‍കുട്ടിയുടെ മിനുത്ത കാലുകളും , തുടകളും കാണിക്കുന്നതുപോലെ…………..

കൃഷ്ണവേണിയുടെ
ചുണ്ടുകളില്‍ നേര്‍ത്ത ഒരു ചിരി വിടര്‍ന്നു.

ചുണ്ടുകളില്‍
നിന്നും കവിളുകളിലേയ്ക്കും, കണ്ണുകളിലേക്കും

പടര്‍ന്നു.

“ഭഗവാന്‍ സത്യവും മിഥ്യയും”.

നിസ്സാരമായൊരു
കര്‍ത്തവ്യമല്ലത്. പ്രവിശ്യയില്‍ മാത്രമല്ല,

രാഷ്ട്രമാകെ, ലോകാന്തരങ്ങളില്‍ പോലും വേരുകളുള്ള, സ്വാധീനമുള്ള വ്യക്തിയാണ്‌ സച്ചിദാനന്ദന്‍. അയാള്‍ സ്വയം
വിശേഷിപ്പിക്കുന്നു.  ദൈവവുമാണെന്ന്‌.

അയാളിലെ
സത്യവും മിഥ്യയുമാണ്‌ കണ്ടെത്തേണ്ടത്‌.

ആരാണ്‌
പ്രസ്തുത കര്‍ത്തവ്യത്തിന്‌ ചുക്കാന്‍ പിടിക്കുന്നതെന്ന്‌ സ്വയം തീരുമാനിക്കാനാണ്‌
ഗുരു എഡിറ്റേഴ്‌സ്‌ കോണ്‍ഫറന്‍സില്‍ അവശ്യപ്പെട്ടത്‌. നിമിഷങ്ങളോളം നീണ്ടുനിന്ന മൌനം
ആര്‍ക്കും തന്നെ സ്വയംഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ്‌ തെളിയുന്നതെന്ന്‌
സിദ്ധാര്‍ത്ഥന് മനസ്സിലായി.

അവന്‍
അത്‌ സ്വയം ഏറ്റെടുക്കുന്നെന്ന്‌ അറിയിച്ചപ്പോള്‍ എല്ലാ

മുഖങ്ങളിലും
പ്രസാദം നിറഞ്ഞു; എല്ലാവരും
സമാധാനം കൊണ്ടു.

സിദ്ധാര്‍ത്ഥന്‍
കൃഷ്ണയെ ശ്രദ്ധിച്ചു.

അവളാണെന്നു
തോന്നുന്നു കൂടുതല്‍ സന്തുഷ്ടയായി കണ്ടത്‌.

കോണ്‍ഫ്രന്‍സ്‌
കഴിഞ്ഞ്‌ സ്വന്തം ക്യാബിനിലെത്തി, കസേരയില്‍ ഇരുന്ന്‌
നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സിദ്ധാര്‍ത്ഥന് അവാച്യമായൊരു വേദന അനുഭവപ്പെട്ടു. പക്ഷെ
എത്ര ചിന്തിച്ചിട്ടും ശരീരത്തിന്റെ ഏതു ഭാഗത്താണ്‌
അനുഭവപ്പെടുന്നതെന്നോകാരണമെന്തന്നോശ്രഹിക്കാനായില്ല.ഒടുവില്‍, അതിനെ ഇല്ലാതാക്കുവാനുള്ള ഉപാധിയാണ്‌ തോന്നിയത്.

അവനെ
കാണണം.

എന്റെ
വിവേകിനെ…………..

മൂന്നു
വര്‍ഷങ്ങള്‍ക്ക് ശേഷമാണത്‌.


കമ്മ്യൂണിന്റെ വന്‍ മതിലുകള്‍ക്ക് പുറത്തേയ്ക്ക്‌ സിദ്ധാര്‍ത്ഥന്‍ പോയിട്ട്‌
മുന്ന്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

കമ്മ്യൂണിന്റ
വടക്കേമുലയില്‍ ഇടുങ്ങിയ വീട്ടില്‍ ഗുരു എവിടെ

നിന്നോ
തേടിയെടുത്ത ഒരു അനാഥനായ രാമന്‍ നായര്‍ വെച്ചു വിളമ്പിത്തരുന്ന അന്നമുണ്ട്‌, അയാള്‍ പച്ചക്കറി സഞ്ചിയില്‍ ഒളിച്ചു കടത്തിക്കൊണ്ടുവരുന്ന
മദ്യം ആവശ്യത്തിലേറെ കഴിച്ച്‌ അബോധാവസ്ഥയിലോ, അര്‍ദ്ധബോധാവസ്ഥയിലോ കഴിഞ്ഞു തുടങ്ങിയിട്ട് മുന്ന്‌ വര്‍ഷങ്ങള്‍
കഴിഞ്ഞിരിക്കുന്നു.


വീട്ടിലല്ലെങ്കില്‍, സിദ്ധാര്‍ത്ഥന്‍
ഇവിടെ ഉണ്ടാകും, ഈ കമ്മ്യൂണില്‍, പത്രങ്ങള്‍ക്ക്‌ മുന്നില്‍, വാര്‍ത്തകള്‍ക്ക്‌ നടുവില്‍…………നിര്‍വികാരനായിട്ട്‌……….ചിരിക്കാത്തവനായിട്‌……കരയാത്തവനായിട്ട്‌……….ക്യാബിന്റെ
കതക്‌ തുറന്ന്‌ കൃഷ്ണവേണി എത്തി. അവള്‍ ക്യാബിനിലെ ലൈറ്റ്‌ തെളിച്ചു. ഫാനിട്ടു.

“സിദ്ധാ… എന്താണിത്‌?”

“എനിക്ക്‌ അവനെ ഒന്നു കാണണം”

“ആരെ?”

“എന്റെ മകനെ.”

“സിദ്ധാ……….. സത്യമായിട്ടും?”

“ഉം,
നീ എനിയ്ക്കൊരു വണ്ടി ഏര്‍പ്പാടാക്കുമോ?”

“ഞാനും
കൂടിയാലോ?”

“ആയിക്കോട്ടേ.”

സ്കൂളിന്റെ
ഓഫീസില്‍,
ഹെഡ്മിസ്ട്രസ്സിന്റെ മുന്നില്‍ പത്തുമി

നിട്ടുകളോളം
ഇരുന്ന ശേഷമാണ്‌ ക്ലാസ്സില്‍ പോയിരുന്ന പ്യൂണ്‍ തിരിച്ചെത്തിയത്‌. അയാള്‍ ഹെഡ്മിസ്ട്രസ്സിന്റെ
ചെവിയിലെന്തോ പിറൂപിറുത്തു.

പെട്ടെന്ന്‌
മിസ്ര്രസ്സിന്റെ മുഖം വാടിക്കരിഞ്ഞുപോയി. ശക്തിയാ

യൊരു
വിക്കലിനൊടുവില്‍ അവര്‍ പറഞ്ഞു മുഴുമിപ്പിച്ചു.

“അവന് നിങ്ങളെക്കാണാന്‍ ഇഷ്ടമില്ലെന്ന്‌.”

“ങേ!”

സിദ്ധാര്‍ത്ഥന്‍
തേങ്ങിപ്പോയി.

ഗുരു
ഒരുക്കിയ വിരുന്നില്‍ സീനിയര്‍ എഡിറ്റര്‍മാരെയും എക്സി

ക്യൂട്ടീവുകളെയും
കുടുംബാഗങ്ങളെയും മാത്രമെ ക്ഷണിച്ചിരുന്നുള്ളു. കമ്മ്യൂണിലെ തെക്കെ കോണില്‍
തലയെടുപ്പുള്ള രണ്ടുനിലക്കെട്ടിടമാണ്‌ ഗുരുവിന്റെ വസതി. വസതിയിലെ വിശാലമായ ഡൈനിഗ്‌ഹാളില്‍
മേശയില്‍ ആഹാരങ്ങള്‍ വിളമ്പപ്പെട്ടു. എല്ലാവരും ഉപവിഷ്ടരായി, രാജകീയമായ കസേരയില്‍, രാജാവിന്റെ പ്രൌഡിയില്‍ തന്നെ ഗുരുവും.

എല്ലാവരും
നിശബ്ദരായിരുന്നു. ഗുരുവിന്‌ എതിരെയുള്ള കസേരയില്‍ സിദ്ധാര്‍ത്ഥനിരിക്കുന്നു.
സിദ്ധാർത്ഥൻ ഒരിക്കല്‍ പോലും ചിരിക്കുകയോ മറ്റാരേയും ശ്രദ്ധിക്കുകയോ ചെയ്തില്ല.

കൃഷ്ണവേണി
എല്ലാവരേയും ശ്രദ്ധിക്കുകയായിരുന്നു.

അവള്‍
വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച്, മുടി ഉലര്‍ത്തിയിട്ട്‌………..
ഏവര്‍ക്കും അവള്‍ ശ്രേഷ്ഠയായിത്തന്നെ തോന്നിച്ചു.

അനന്തമായിരുന്ന
നിശബ്ദതയെ തകര്‍ത്തു കൊണ്ട്‌ ഗുരു സംസാരിച്ചു.

“മക്കളെ,കമ്മ്യൂണാകെഏകസ്വരത്തിലാണ്‌തീരുമാനമെടുത്തത്‌.എങ്കിലും
ഞാന്‍ ഒരിക്കല്‍ കൂടി ചോദിക്കുകയാണ്‌, ആര്‍ക്കെങ്കിലും നാം ചെയ്യുന്നത്‌ ശരിയല്ല എന്നു തോന്നുന്നുണ്ടോ?”

എല്ലാവരും
നോക്കിയത്‌ സിദ്ധാര്‍ത്ഥനെയായിരുന്നു.

“ഒരാളെങ്കിലും തെറ്റാണെന്നു പറഞ്ഞാല്‍ നമുക്കിത്‌ ഉപേക്ഷി

ക്കാവുന്നതേയുള്ളൂ.”

എല്ലാവരും
നിശബ്ദരായിരുന്നു.

വിണ്ടും
ഉണ്ടായ നിശബ്ദതയിലേയ്ക്ക്‌ സിദ്ധാര്‍ത്ഥന്റെ ദൃഢവും, ശാന്തവുമായ സ്വരം ആഴ്ന്നിറങ്ങി.

“ഗുരു,
ഇനി ആരെതിര്‍ത്താലും എന്നാല്‍ ഇതില്‍ നിന്നും ഒളി

ച്ചോടാനാവില്ല.
എന്റെ കര്‍മ്മവും ലക്ഷ്യവും അതായിത്തീര്‍ന്നിരിക്കുന്നു. അതുമാത്രമായിരിക്കുന്നു.
എല്ലാം നാം തീര്‍ത്ത, പടുത്തുയര്‍ത്തിയ
ഈ സാമ്രാജ്യത്തിന്റെ, നമ്മുടെ
കമ്മ്യൂണിന്റെ അനന്തമായ വളര്‍ച്ചയ്ക്ക്‌ ഉതകട്ടെ എന്നാഗ്രഹിച്ചുകൊണ്ട്‌, ഈ ആഹാരം നമുക്കായൊരുക്കിയ ഗുരുവിനോടും ഫിലോമിനയോടും നന്ദി
പറഞ്ഞുകൊണ്ട്‌ നമുക്ക് കടമകളിലേയ്ക്ക്‌ പ്രവേശിക്കാം.

“യുവാര്‍ നൈസ്‌ ഗുഡ്ബോയ്‌“

ഗുരുവിന്റെ
മുഖം കൃഷ്ണ ശ്രദ്ധിച്ചു. വികസിച്ച പുവുപോലെ ഉദിക്കുന്ന സൂര്യനെപ്പോലെ…. ആകെ
വെളുത്ത തലമുടി നിറം മാറി പൊന്‍കിരീടമാകും പോലെ,

പക്ഷെ, അവള്‍ക്ക്‌ ആഹാരം കഴിക്കാനായില്ല, സിദ്ധാര്‍ത്ഥനും.

പാത്രങ്ങളുടേയും, കുപ്പികളുടേയും ഗ്ലാസ്സുകളുടേയും കലമ്പലു

കള്‍
അവനെ അലോരസപ്പെടുത്തി.

അവന്‍
സാവധാനം വസതിയുടെ അകത്തളങ്ങളിലേയ്ക്ക്‌

നടന്നു.
അകത്ത്‌ മങ്ങിയ നീലവെളിച്ചത്തില്‍, കട്ടിലില്‍ തളര്‍ന്നു മയങ്ങുന്ന

 അവന്‍ അവരുടെ കാല്‍ക്കല്‍ ഒരു നിമിഷം നിന്നു.
കണ്‍നിറയെ ഒന്നുകാണാന്‍………….അവിടെനിന്നും വീണ്ടും ഡൈനിംഗ്‌ ഹാളിലെത്തി, പുറത്തേയ്ക്കു നടന്നു.

സഹയാത്രികന്‍
പറഞ്ഞതുപോലെ ഒരു മണിക്കൂറിനുള്ളില്‍ ശാന്തിയില്‍ ബസ്സിറങ്ങി. റോഡിന്റെ സൈഡില്‍
ലഗേജ്‌ ഇറക്കി സിദ്ധാര്‍ത്ഥന്‍ കാത്തു. കറുത്ത ചെറുപ്പക്കാരന്‍ എവിടെ നിന്നോ എത്തി
സിദ്ധാര്‍ത്ഥനെ വണങ്ങി.

“ഞാന്‍ രവി…………… സാര്‍?”

“യേസ്‌, സിദ്ധാര്‍ത്ഥന്‍.”

ചെറുപ്പക്കാരന്‍
തെളിച്ച വഴിയെ ലോഡ്ജില്‍, മുറിയില്‍……………

“സാര്‍ ഞാന്‍………..”

“യേസ്‌ പൊയ്ക്കോളൂ, നമുക്ക്‌
കാണേണ്ടിവരും.”

“ഉം…ഞാന്‍
വരും………..”

വൃത്തിയും
വെടിപ്പുമുള്ള മുറി.

ആകെ ഒരു
നിശബ്ദത.

ഇഷ്ടമായി.

ഗുരുവിന്റെ
കരുതലിന്‌ നന്ദി………..

@@@@@




ചിത്രശാല (നോവൽ)

ഒന്ന്

വാനം നക്ഷത്രങ്ങളെക്കൊണ്ടും ഇവിടെ ഭൂമി നക്ഷത്രങ്ങളെപ്പോലുള്ള വൈദ്യുത വിളക്കുകളെക്കൊണ്ടും നിറഞ്ഞതാണ്‌.

ഒരോണക്കാലരാവാണ്‌.. ശക്തമായ
മഴകളെല്പാം പെയ്യൊ
ഴിഞ്ഞുകഴിഞ്ഞ്‌
വാനം പ്രശാന്തവും സുന്ദരവുമാണ്‌.
എങ്കിലും
ഇനിയും ഒററയ്ക്കും തെററന്നും മഴകൾ പെയ്യാം.

രാവ് അത്രയേറയൊന്നുമായിട്ടില്ല.
സന്ധ്യ കഴിഞ്ഞതേ
യയള്ള.

നഗരത്തിന്റെ അലങ്കോലങ്ങളിൽ നിന്നു വിട്ട്,
എന്നാൽ
നഗരത്തിന്റെ എല്ലാവിധ ബാദ്ധ്യതകളോടും കൂടിയുള്ള വനിതാഹോസ്റ്റലിന്റെ മൂന്നാമതുനിലയിലുള്ള മൂന്നു
പേർക്കായിട്ടുള്ള മുറിയിൽ ജനാലയ്ക്ക്
പടിഞ്ഞാറോട്ട്‌
നോക്കി നില്ലുകയാണ്‌സൌമ്യ,സൌമ്യ.
ബി.
നായർ.
ഒരിടവേളയിൽ അവൾ സൌമ്യാമാത്യു ആയതായിരുന്നു.
പക്ഷെ,
വീണ്ടും സൌമ്യ ബി.
നായരാ
യിട്ട്‌
വർഷങ്ങൾ അധികമൊന്നുമായിട്ടില്ല.

അവളുടെ റും
മേററുകളായ സലോമി
യോഹന്നാനും, അശ്വതി ബാലകൃഷ്‌ണനും
ഇതേവരെ എത്തിയിട്ടില്ല.

നേഴ്‌സായ സലോമിക്ക്‌ ഡ്യട്ടി
തീരണമെങ്കിൽ എട്ട
മണിയാകേണ്ടിയിരിക്കുന്നു.
അശ്വതി ഭത്താവിനെ ബസ്സ്‌
കയററി വിടാനായി ബസ്സ്
സ്റ്റാന്‍റിൽ പോയിരിക്കുകയാണ്‌.

അശ്വതിയുടെ വിവാഹം കഴിഞ്ഞിട്ട്‌
അധികനാളൊന്നു
മായിട്ടില്ല.
പക്ഷെ,
അവർക്ക്‌
ഒരുമിച്ച്‌
താമസമാക്കാൻ
കഴിഞ്ഞിട്ടില്ല;
അശ്വതി നഗരത്തിലെ ഇലക്ട്രിസിററി
ബോർഡിലും ഭർത്താവ്‌
തലസ്ഥാനത്ത്‌
സെക്രട്ടറിയേററിലും
ജോലിക്കാരായിപ്പോയി.
എല്ലാ ശനിയാഴ്ചകളിലും രാത്രി
ഒൻപതു മണിക്ക് മുമ്പായിട്ട്‌
ബാലകൃഷ്‌ണൻ
വന്ന് അശ്വ
തിയെ കൂട്ടിക്കൊണ്ടുപോകും. നഗരത്തിൽ തന്നെയുള്ള അയാളടെ കസിന്റെ
വീട്ടിലേക്ക്‌.
ശനിയാഴ്‌ചരാത്രിയയും
ഞായറാഴ്‌ച പകലും
ഒത്തുകൂടിയിട്ട്‌’
ഞായറാഴ്‌ചരാത്രി
വളരെ ഇരുട്ടും മുമ്പ്ബാലകൃഷണനെ യാത്രയാക്കിയിട്ട് അശ്വതി ഹോസ്റ്റലിലെ
റൂമിലെത്തും.

        വിവാഹം കഴിഞ്ഞിട്ട്രണ്ടുവർഷമായിട്ടംകുട്ടികളുണ്ടാകാ
ത്തതിലുള്ള ദുഃഖത്തിലാണ്‌ സലോമി. അതുകൊണ്ടു തന്നെ ഭത്താവിന്റെ ജോലിസ്ഥലമായ ഖത്തറിലേക്ക്‌
ഒരു നേഴ്‌സി
ന്റെ ജോലിയും തരമാക്കി പോകണമെന്ന ആഗ്രഹത്തിലാണ്‌
അവൾ അതിനുള്ള ശ്രമങ്ങളിലും.

അവിടെ നിന്നാൽ നിരത്തിലൂടെ
ഒഴുകുന്ന വാഹ
നങ്ങൾ കാണാം.
നിരത്ത്‌
കടന്നാല്‍
വൈദ്യുത പ്രഭയിൽ കുളി
ച്ചുനില്ലുന്ന വി.
ഐ.
പി.
ക്വാർട്ടേഴ്‌സുകൾ
കാണാം.
അതിനും
അപ്പുറത്തേക്ക്‌
വൈദ്യുതിവിളക്കുകളുടെ ഒരു പുരം
തന്നെ
കാണാം.  ക്ഷേത്രത്തിൽ കൊളത്തിയ കാർത്തിക
വിളക്കുകൾ
പോലെ….

അതിനും അപ്പുറത്ത്‌
കാമുകനെ മാറില്‍
ഒളിപ്പിച്ച് സുഖ
സുഷുപ്തിയിലേക്ക്‌വഴുതി ക്കൊണ്ടിരിക്കുന്ന അറബിപ്പെണ്ണു
ണ്ടെന്നുമറിയാം.

പക്ഷെ,

        സൌമ്യയുടെ മനസ്സിൽ അതൊന്നുമായിരുന്നില്പ.
വീണ്ടം
വീണ്ടും വായിച്ച കഥയിലെ ദൃശ്യങ്ങളായിരുന്നു.

പിന്നീടുംഅവൾവായിച്ചു.
അന്നൊരു രാത്രിയായിരുന്നു.

വൈദ്യുതി തടസ്സത്തെ
തുടർന്ന് കൂട്ടതൽ ഇരുണ്ട രാത്രി;
എന്നാൽ വളരെയേറെ സമയമായിരുന്നില്ലാതാനും.

ഉണ്ണി പട്ടണത്തിലെ
കടയിൽ നിന്നും കണക്കെഴുത്തു
കഴിഞ്ഞ് മടങ്ങുകയായിരുന്നു.

അവനെഴുതുന്ന കണക്കുകൾ പോലെ
ഒരിക്കലും കൂട്ടിയാൽകൂടാത്തതായിരുന്നു ജീവിതത്തിന്റെ കണക്കുകളം;
ഒരിക്കൽ പോലും അവനൊരു ട്രയൽ
ബാലൻസ് ഉണ്ടാക്കാൻകഴിഞ്ഞിട്ടില്ല.

അച്ഛന്റെ മരണശേഷമായിരുന്നു ജീവിതമെന്ന
കണക്കു
പുസ്ത്തകത്തിന്റെ താളുകളിൽ അവൻ അക്കങ്ങളുടെ കൂട്ടലുകൾ
കിഴിക്കലുകൾ തുടങ്ങിയത്‌. നാൾവഴിയിലെ
ഒരൊററവരിപോലും ഒഴിവാക്കാതെ എഴുതികൂട്ടി,
അതിനുശേഷംപേരേടിലെതലക്കെട്ടുകളിലേക്ക്പകർത്തിയെഴുതി, അക്കങ്ങളെ കൂട്ടിക്കൂട്ടി വലിയവലിയ അക്കങ്ങളാക്കി ബുക്കുകൾ നിറച്ചു. എവിടെയും
അവനൊരു കരകാണാനായില്ല; ഒരുകച്ചിത്തുരുമ്പു  മാത്രം
ആശ്രയമായി കിട്ടുകയുള്ളുവെന്നിരിക്കെ,
കലിതുള്ളകയും സംഹാര
നടനമാടുകയും ചെയ്യുമീ കടലമ്മയുടെ പാദ ചലനങ്ങളിൽ നിന്നും രക്ഷപ്പെടാനാവുന്നതെങ്ങിനെയാണ്‌?

പക്ഷെ അവന് നഷടമായിക്കൊണ്ടിരിക്കുന്നത്‌
ജീവിത
ത്തിന്റെ തന്നെ പകലുകളായിരുന്നു.

മഞ്ഞവെയിലിൽ തുള്ളിച്ചാടന്ന
പൊന്നോണത്തുമ്പികളെ
അവന്‌
കാണാൻ കഴിഞ്ഞില്പ.
നീലാകാശത്തിന്റെ വിശാലത
യിൾ നർത്തനം
ചെയ്യ്തു നീങ്ങുന്ന വെളത്ത
മേഘങ്ങളെ കാണാന്‍
കഴിഞ്ഞില്ല.

പുറത്ത്‌ മഴ
ആർത്തുപെയ്യമ്പോൾ തറയില്‍
കാതു
ചേർത്തു കിടക്കുമ്പോൾ കേൾക്കുന്ന സംഗീതം അവനറിയാനാ
യില്ല.
ചീവീടുകളുടെ സപ്ത   സംഗീതം അറിയാനായില്ല.

മകരത്തിലെ മഞ്ഞുപെയ്യുന്ന വെളപ്പാങ്കാലത്ത്‌
പുതപ്പി
നിടയില്‍
കിടന്നുള്ള ഉറക്കത്തിന്റെ സുഖം അനുഭവിക്കാനാ
യില്പ.
പുലർ കാലത്ത്‌
പുൽ കൂമ്പയുകളില്‍
മൊട്ടിട്ടനില്ലുന്ന
മഞ്ഞുകണങ്ങളെ നുകരാനായില്ല.

ഒരു പൂക്കാലസുഗന്ധം മുഴുവന്‍ കോരി, ജനാലവഴിയെ
ത്തിയ മന്ദമാരുതനേററിട്ടും
, അവന്‌
ഉണരാനാവുന്നില്ല.
പുതു
രാഗങ്ങൾ പാടി തൊടികളിലെത്തി തേൻ നുകർന്ന് കള്ള
ന്മാരെപോലെ പതുങ്ങിപ്പതുങ്ങി പോകുന്ന അടയ്ക്കാക്കിളികളെ
കാണാനാവുന്നില്ല.

അവന്റെ കണ്ണുകളും കാതുകളം
അടഞ്ഞുപോയിരിക്കുന്നു;
പൊടി കയറി
മൂടി മണമില്ലാതായിരിക്കുന്നു.

ടോർച്ചിന്റെ വാർദ്ധക്യം ബാധിച്ച
ഒരുതുണ്ടു വെളിച്ചത്തി
ലാണ്‌
അവൻ വീട്ടിലേക്ക്‌
നടന്നത്‌. പാതയോരത്തെ
ആൾപ്പാർപ്പില്പാത്ത വീട്ടില്‍നിന്നും
ഒരു കരച്ചിൽ കേട്ടതുപോലെയൊരു തോന്നൽ.

കുറെ മുന്നോട്ട നടന്നതാണ്‌; വീണ്ടും
ആ ശബ്ദം.
ഇപ്പോൾ
കൂടുതൾ ഉച്ചത്തിലാണ്‌
__ ഒരു പെൺകുട്ടിയയടേതെന്നു
തോന്നിക്കുന്ന,
തടയപ്പെടുന്ന,
തടയലിനെ ഭേദിച്ചു പുറത്തു
വരുന്ന കരച്ചിൽ….

ഒരുനിമിഷം അവൻ
ശങ്കിച്ചുനിന്നതാണു്‌….

പെട്ടെന്ന്‌, വീടിന്റെ പിന്നിലേക്ക്‌
ഓടിയെത്തി,
ടോര്‍ച്ചിന്റെ ചെറിയ
വെളിച്ചത്തിൽ തിരഞ്ഞു.

ആ ചെറിയ വെളിച്ചത്തിൽ
വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ,
ഭയന്നു വിറച്ച്‌,
തളർന്ന ഒരു പെണ്‍കുട്ടി!

എവിടെയോ കണ്ടിട്ടുള്ളതിന്റെ
ഒരോമ്മ.

പിന്നീട്‌ വെളിച്ചത്തിൽ
കണ്ടത്‌
മൂന്നുനാലു പുരുഷന്മാ
രുടെ മുഖങ്ങൾ….

ഉണ്ണി മരവിച്ചുപോവുകയായിരുന്നു.

പക്ഷെ, പിന്നീട്‌ ജീവരക്ഷയ്ക്കായിട്ട
പൊരുതേണ്ടിവന്നു.

ബോധമുണർന്നപ്പോൾ, എവിടെയെന്നോ,
എന്തുണ്ടാ
ഒയന്നോ,
ഓമ്മിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
കണ്ണു തുറന്നപ്പോൾ പുലർകാലമെത്തിയെന്നറിഞ്ഞു.
ശരീരം
അനക്കാൻ കഴിയാത്തവിധം ഭാരം ഏറിയിരിക്കുന്നു,

നിമിഷങ്ങളോളം വീണ്ടും
കണ്ണുടച്ചുകിടന്നു.

അടുത്തനിമിഷം ശൂന്യമായിരുന്ന
മനസ്സിന്റെ കോണിൽ
ടോർച്ചിന്റെ ചെറിയ വെളിച്ചത്തിൽ കണ്ട മുഖം.

അതെ, അതൊരു പെണ്‍കട്ടിയയടേതായിരുന്നു.

ഉണ്ണി തട്ടിപ്പിടഞ്ഞെഴുന്നേററിരുന്നു.

അരികിൽ ആരുമില്പായിരുന്നു.

പക്ഷെ, കുറെ
അകന്ന്‌
ഒരാൾ കമഴ്ന്നു
കിടന്നിരുന്നു.

അവൻ ഏങ്ങി വലിഞ്ഞു തന്നെയാണ്‌
അയാളടെ അടു
ത്തെത്തിയത്‌.
സാവധാനം തൊട്ടനോക്കി.

അയാൾ തഞത്തു
മരവിച്ച്‌……..

ഒരു ഞെട്ടൽ, പിന്നെ വിറയൽ
….

എത്രയെത്ര കഥകൾ, പൊടിപ്പും, തൊങ്ങലും
വച്ച
ചിത്രീകരണങ്ങൾ
. ….

ആ ഗ്രാമമാകെയുള്ള ഒരായിരം
പേർ പറഞ്ഞത്‌
ഒരായിരം വ്യത്യസ്തമായ കഥകളായിരുന്നു.
ആ കഥകളിൽ ഉണ്ണിക്ക്‌
ഒരായിരം രൂപങ്ങളും ഭാവങ്ങളും നിറങ്ങളുമായിരുന്നു.

പോലീസ്‌ സ്റ്റേഷനിലെ ഇരുമ്പഴിക്കുള്ളില്‍
ഒരു ഷഡ്‌ഡി
മാത്രം ധരിച്ച് കൂനികൂടിയിരുന്ന്‌
അവനെല്പാം കേൾക്കുന്നുണ്ടാ
യിരുന്നു.

ഒട്ടുവില്‍,

ആ സ്റ്റേഷനിലെ പ്രധാന
ഉദ്യോഗസ്ഥനെഴുതിയ കുററ
സമ്മതപത്രത്തിൽ അവൻ ഒപ്പിട്ടകൊടുത്തു.

അയാൾ വായിച്ചു കേൾപ്പിച്ചതിന്റെ സാരാംശം മാത്രം
മനസ്സിൽ തേട്ടിനിന്നു.

ഏതോ ദേശീയ
രാഷ്ട്രീ
പാർട്ടിയൂടെ ജില്ലാതല നേതാവിനെ
രാഷ്ടീയ വൈരാഗ്യത്തിന്റെ പേരിൽ
എതിർ കക്ഷി
ക്കാരന്റെ പക്കൽ
നിന്നും പ്രതിഫലം വാങ്ങിക്കൊണ്ട്‌
മൃഗീയ
മായി കൊലപ്പെടുത്തി.

അശ്വതിക്കോ സലോമിക്കോ
എത്രയോപ്രാവശ്യം വായി
ച്ചിട്ടം യാതൊരു വികാരവും തോന്നുന്നില്ല.
അടുത്തനാളിൽ
പ്രകാശനം ചെയ്യപ്പെടാനിരിക്കുന്ന,
വളരെ പ്രശസ്തനായൊരു
എഴുത്തുകാരന്റെ പുസ്‌തകത്തിലെ
ഏതാനും ഏടുകൾ അത്രമാ
ത്രമേ അവർ
അറിഞ്ഞുള്ളൂ.

അതും പത്രമാസികകളിൽ അടുത്തനാളകളിൽ
കണ്ടു
തുടങ്ങിയ ഒരു പുതിയ വിപണന തന്ത്രമാണുതാനും.
ഭാഷയിലെ
എല്ലാ പത്രങ്ങളും തന്നെ അദ്ദേഹത്തെക്കുറിച്ച്,
പുതിയ പുസ്തക
ത്തെക്കുറിച്ച്‌
സപ്ലിമെന്റുകളിറക്കി,
എല്ലാ പ്രധാന വാരിക
കളം ആർട്ടിക്കിളുകളും എഴുതി,
പുസ്തകത്തിലെ വിവിധ ഏടുകൾ
വിവിധ വാരികകളിൽ ചേർത്തു …….

എല്ലാം പക്കാ കച്ചവടതന്ത്രം!

.       പുസ്‌തകപ്രസാധകരുടെയും
, പത്രവാരിക സ്ഥാപനങ്ങളുടെയും……

“അല്ലാതെ
അതിലെന്താണുള്ളത്‌?”

അശ്വതിയും സലോമിയും
അങ്ങിനെതന്നെയാണ്‌
ചോദി
ച്ചത്‌.

എന്നിട്ടും അവർക്ക്
അക്കാര്യം അത്ര നിസ്സാരമായി തള്ളി
ക്കളയാനായില്ല.
രണ്ടുവർഷമേ ആയിട്ടുള്ള സൌമ്യയുമൊത്തുള്ള
ജീവിതം എന്നിരിക്കലും പ്രശസ്തമായൊരു ബിസിനസ്സ്‌
സ്ഥാപനത്തിലെ എക്‌സികുട്ടീവ്‌
ആയിരുന്നിട്ടും,
അവരെ
ക്കാൾ മൂന്നുനാല് വയസ്സ്‌
കൂടുതലുണ്ടായിരുന്നിട്ടം പരിചയ
ത്തിന്റെ ആദ്യനാളകളിൽ ചേച്ചിയെന്നു വിളിച്ചിരുന്നിട്ടം
കൂടതല്‍
അടുത്തപ്പോൾ ആദ്യത്തെ ആവശ്യം സൌമ്യ എന്ന്‌
വിളിക്കാനായിരുന്നു.
പിന്നെ മനസ്സകൾ ഒത്തുചേർന്ന് ആനന്ദ
കരമായൊരു ആന്ദോളനത്തില്‍
ലയിച്ച്‌
ഒഴുകി നടക്കുകയായി
രുന്നു.

എന്നിട്ടും സൌമ്യയുടെ
സ്വകാര്യ ജീവിതത്തിന്റെ ആഴങ്ങ
ളിൽ പരതാൻ അവർ രണ്ടുപേരും ശ്രമിച്ചിട്ടില്ല കാരണം സൌമ്യ
പറഞ്ഞറിഞ്ഞ ദുരന്തങ്ങളും കൂട്ടിയെഴുതിയ കണക്കുകളിലുണ്ടായ
തെററുകളം ഓർമ്മകളായിട്ടെത്തി അവളെ വേട്ടയാടി നിരന്തരം
വേദനപ്പെടുത്തുന്നുണ്ടെന്ന്‌
അറിഞ്ഞതുകൊണ്ടുതന്നെ.

പക്ഷെ, ഇപ്പോൾ അവർ
രണ്ടാൾക്കും അറിയാത്ത എന്തോ
ഒന്നിന്റെ പേരിലുള്ള അവളടെ വേദന,
അതും ഒരു കഥയുടെ
എതാനും ഏടുകൾ വായിച്ചപ്പോഴുണ്ടായിരിക്കുന്ന പ്രക്ഷുപ്തമായ
മാനസീക അവസ്ഥ…

“ആ പെണ്‍കുട്ടി
ഞാനായിരുന്നു.”

“ങേ!”

അശ്വതിയുടെയും സലോമിയുടെയും
തൊണ്ടയിൽ നിന്നും
ഒരുമിച്ചാണ്‌
തേങ്ങല്‍
പുറത്തുവന്നത്‌.
അവർ ഇമകളനക്കാ
നാവാതെ തരിച്ച് സൌമ്യയെ നോക്കി
നിന്നു.

“അന്ന്‌ ഒന്നും
സംഭവിക്കാതെ രക്ഷപ്പെടുകയായിരുന്നു
ഞാൻ.
തങ്ങളെ കണ്ട ചെറുപ്പക്കാരനെ ആക്രമിക്കാൻ ശ്രമിക്കു
മ്പോൾ എന്റെ
മേലു നിന്നും അവരുടെ ശ്രദ്ധ
അകന്നുപോയി.
ആ പഴുതിൽ ഞാൻ രക്ഷപ്പെടുകയായിരുന്നു.”

സലോമിയുടെ കണ്ണുകൾക്കു മുമ്പിൽ, ഒരു
വി.
ഐ.
പി.
ടെറസിന് മുകളിൽ,
ഹൈഡ്രജന്‍
നിറച്ച്‌
വീർപ്പിച്ച്‌
നിദ്ത്തി
യിരിക്കുന്ന ഭീമാകാരനായൊരു ബലൂൺ.
നഗരത്തിലെ ഏതോ
സ്വർണ്ണക്കടയുടെ പരസ്യമാണത്‌.
അകലെനിന്നുമെത്തുന്ന
വാഹനങ്ങളുടെ വെളിച്ചം അവയിൽ തട്ടുമ്പോൾ പരസ്യവാച
കങ്ങൾ മിന്നിത്തെളിയുന്നു.

കണ്ണുകൾ അവിടെയിരുന്നിട്ടും
മനസ്സ് സൌമ്യയയടെ വാക്കു
കളിലായിരുന്നു.

“അതൊരു പ്രതികാരം ചെയ്യുലായിരുന്നു, അച്ഛന്റെ
ബിസ്സിനസ്സ്‌ ശത്രുക്കളുടെ, ആ സംഭവശേഷം ഞാൻ അതിനെ
പ്പററി ചിന്തിക്കുകകൂടി ഉണ്ടായിട്ടില്ല. കാരണം എല്ലാവിധ
സാന്ത്വനങ്ങളുമായി സദാസമയവും മാത്യൂസ്‌ കൂടെ ഉണ്ടായി
രുന്നു .എന്നിട്ടും പത്രങ്ങളിലൊക്കെ ചെറിയചെറിയ വാത്തകൾ
വരികയും ഞാനതു വായിക്കുകയും ചെയ്തിരുന്നു. ഉണ്ണി കുററം
സമ്മതിച്ചുവെന്നും അയാളെ ശിക്ഷിച്ചുവെന്നും മററും ….? വാഹനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും കാതട
പ്പിക്കുന്ന ശബ്‌ദങ്ങളും സലോമിക്ക്‌ ഈർഷ്യതയായി തോന്നി.
അവൾ  ജനാല അടച്ചുകുററിയിട്ട.

രണ്ട്

നീണ്ട യാത്രക്കിടയിൽ
സൌമ്യ ഒരക്ഷരം മിണ്ടുകയുണ്ടായില്ല.
ബസ്സിലെ സൈഡ്‌ സീററിൽ
പുറത്തേക്ക്‌
നോക്കിയിരുന്നു.
പിന്നിലേക്കു്‌ ഓടിയകലുന്ന
വൃക്ഷങ്ങളെ,
വീടുകളെ,
മനുഷ്യരെ
മൃഗങ്ങളെ,
ഒക്കെ കണ്ടു
കൊണ്ട്‌. കണ്ണുകളിലൂടെ ആയിരമാ
യിരം ദൃശ്യങ്ങൾ കടന്നു
പോയിട്ടും മുഖത്ത് യാതൊരുവിധ
ഭാവപ്രകടനങ്ങളും ഉണ്ടായലുമില്ല.  സൌമ്യയുടെ അടുത്തു തന്നെയായിരുന്ന
സലോമി, അവളെക്കുറിച്ചു മാത്രം ചിന്തിക്കുകയായിരുന്നു.
അവൾ പറഞ്ഞിട്ടുള്ള
കഥകളിലൂടെ ചെറുപ്പം മുതലുള്ള “സൌമ്യ
“യെ കാണുകയായി
രുന്നു.

വളരെ വലിയൊരു ഗെയ്‌ററ്‌, ഗെയററ്‌ കടന്നാൽ
ടെന്നീസ്‌
കോർട്ട്പോലെ വിശാലമായൊരു മുററം,
മുററ
ത്തിന്റെ പാർശ്വങ്ങൾ നിറയെ വർണ്ണച്ചെടികൾ,
മുററത്തെ
ഹരിതാഭയാക്കി പുല്ല് വളർത്തി വെട്ടി നിത്തിയിരിക്കുന്നു.
മുററത്തെ നടുവിലാക്കി അഭിമുഖമായി രണ്ട് ബംഗ്‌ളാവുകളും.
ഒന്നിൽ ജി.
ബി.നായരും
മറേറതിൽ ഫെർണെണ്ടസ്‌
മാത്യവും
പാർക്കുന്നു.
ജി.
ബി.
നായർ വളരെ പ്രശസ്‌തമായ
ചെമ്പ്
ശുദ്ധീകരണ കമ്പനിയുടെ ചെയർമാനും,
ഫെർണാണ്ടസ്‌
മാത്യു
കമ്പനിയയടെ മാനേജിംഗ്‌
ഡയറക്‌ടറും.

അവിടെ
മുററത്ത്‌
കളിക്കുന്ന,
രണ്ടു കുട്ടികൾ. നായരുടെ
മകൾ സൌമ്യ യയും ഫെർണാണ്ടസിന്റ മകൻ മാത്യുസും.

ആ മുററത്ത് തൊടിയിൽ ബംഗളാവുകളടെ അകങ്ങളിൽ
എഴും ഓടിനടന്ന്‌,
കളിച്ച് ചിരിച്ച് അവർ രണ്ടുപേരും
വളർന്നു വന്നു.

സൌമ്യയ്ക്ക് മാത്യുസിനെയും,

മാത്യൂസിന്‌ സൌമ്യയെയും,

എല്ലാ അർത്ഥങ്ങളിലും, എല്ലാ
മാനങ്ങളിലും അറിയാമാ
യിരുന്നു.
ആ അറിവിൽ പൂർണ്ണമായ മനസ്സോടെതന്നെ അവർ
ഒത്തു ജീവിക്കാമെന്ന്‌
തീരുമാനിക്കുകയായിരുന്നു

വിവരം അറിഞ്ഞപ്പോൾ ഫെർണാണ്ടസിനും
നായർക്കും
യാതൊരുവിധ എതിർപ്പുകളും ഉണ്ടായില്ല.
ഉണ്ടായില്ല,
എന്നു
മാത്രമല്പ വളരെ ഇഷ്ടവുമായിരുന്നു.
അവർക്ക് അതിനെപററി
ഒരു വീക്ഷണംകൂടി
ഉണ്ടായിരുന്നു. ഫെർണെണ്ട്സിന് മാത്യൂസ്‌
ഒററ മകനാണ്‌.
നായർക്ക് സൌമ്യയ്ക്ക്
താഴെ ഒരു മകനുണ്ടെ
ചിലും അവന് ബിസിനസ്സിനെക്കാളും താല്പര്യം ആതുരസേവ
നത്തോടായിരുന്നു.
അപ്പോൾ ഈ പുതിയ ബനധം അടുത്ത
തലമുറയിലും കമ്പനിയുടെ ഭരണം തങ്ങളുടെ കുടുംബങ്ങളുടെ
കൈവശം സുസ്ഥിരമാണെന്നതാണ്‌.

സൌമ്യ മാത്യൂസിന്റെ മുറിയിൽ
ചേക്കേറിയത്‌
വളരെ
ആരഭാടത്തോടെയാണ്.
രണ്ടു മതസ്ഥർ തമ്മിലുള്ള ബന്ധമാ
യിരുന്നതിനാൽ പത്രക്കാർ ഫീച്ചറുകളും എഴുതുകയുണ്ടായി;
സമൂഹം ആകെ മാററി
മറിക്കാൻ പോവുകയാണെന്നും, ജാതി
മത വ്യത്യാസങ്ങൾ ഇല്ലാതായി മനുഷ്യൻ നന്മയുടെ മാർഗത്തിൽ
ചരിക്കാൻ പോവുകയാണെന്നും,
അങ്ങിനെ ലോകരാഷ്ട്ര
ങ്ങൾക്ക്‌
നാം മാതൃകയാകാൻ പോവുകയാണെന്നും അവർ
പാടി പുകഴ്ത്തി.

പക്ഷെ, സൌമ്യയയടെ ജീവിതം
രണ്ടു തൊടികളടെ,
ടെന്നീസ്‌
കോർട്ടു പോലുള്ള മുററത്തിന്റെ രണ്ടു ബംഗ്ലാവുകളടെ
വിശാലതയിൽ നിന്നു പന്ത്രണ്ടടി നീളവും പത്തടി വീതിയുമുള്ള
മുറിയിലായപ്പോൾ അവൾക്ക്‌
കൂട്ടിലടയ്ക്കപ്പെട്ടതായിട്ടാണ”
തോന്നിയത്‌,

അതിനേക്കാളേറെ വേദനിപ്പിച്ചത് ഒരൊററദിവസംകൊണ്ട്
മാത്യൂസിനുണ്ടായ പരിണാമമാണ്‌.

ഇന്നലെവരെ അവൾ
തന്റെ കാമുകിയായിരുന്നു. ഇന്നു
മുതൽ ഭാര്യയായിരിക്കുന്നു.
താൻ ഭത്താവും.
തന്റെ ഹിത
ത്തിന്‌
അനുസരിച്ച് തന്റെ സൌകര്യങ്ങൾ നോക്കി നടക്കുന്ന
തിനുവേണ്ടി,
തന്റെ മനസ്സിനെ,
ശരീരത്തിനെ ശാന്തിയി
ലേയ്ക്ക് നയിക്കുന്നതിനു
വേണ്ടി ദൈവത്താൽ തീർക്കപ്പെട്ട
സ്ത്രീ—അവൻ, വീട്ടിൽ
സമൂഹത്തിൽ എല്ലാം കണ്ടിട്ടുള്ള ഒരു
മാനദണ്ഡത്തിൽ തന്നെ സൌമ്യയെ സമീപിക്കുകയായിരുന്നു.

സൌമ്യ അവനുവേണ്ടി
എന്തും ചെയ്യാൻ, എന്തും സഹിക്കാൻ,
ആന്തരികമായി
തന്നെ തയ്യാറായിരുന്നു. പക്ഷെ, അവന്റെ
 “മസ്റ്റ് ഡു
ദാററ്‌”
എന്ന ഭാവം അവളെ നൊമ്പരപ്പെടുത്തി.
“സൌമ്യെ പ്ലീസ്‌
ഡു”
എന്ന്‌
പറയേണ്ടതില്ല,
അങ്ങിനെ ഒരു
ഭാവം ആ മുഖത്ത് വന്നാൽ മതിയായിരുന്നു.

എക്സിക്യൂട്ടീവ്‌ കോൺഫ്രൻസുകളിൽ,
മററു പാർട്ടികളിൽ,
 ക്ലബ്ബ്‌ സെലിബ്രേഷനുകളിൽ
മാത്യൂസ്‌
മദ്യപിക്കുന്നത്
അമിതമായിട്ടു തന്നെ-സൌമ്യ
കണ്ടിട്ടുണ്ട്‌.
“ഇറ്റീസ്‌
ജസ്റ്റ്‌
ഫോർ എ കമ്പനി”
എന്നേ അവൽ കരുതിയിരുന്നുള്ളൂ…. അല്ലാതെ
ഫെർണാണ്ടസ്‌
മാത്യുവിനെപ്പോലെ അതൊരു നിത്യോപ
യോഗ വസ്തുവാക്കിയിരുന്ന കാര്യം ശ്രദ്ധയിൽ
പെട്ടിരുന്നില്ല.
ഒരുപക്ഷെ,
അവളിൽ നിന്നും മറച്ചുപിടിച്ചിരുന്നതായിരി
ക്കണം.
അവൾ ഭാര്യയായിക്കഴിഞ്ഞ സ്ഥിതിക്ക്‌
എന്തും
പ്രദർശിപ്പിക്കാൻ അധികാരം കിട്ടിയതുപോലുള്ള പെരുമാററ
രീതിയായിരുന്നു,
അവന്‌.

വിവാഹനാളിൽ തന്നെ, അവരുടെ ഏ സി
മുറിയിൽ മദ്യ
ത്തിന്റെയും സിഗറററിന്റെയും ഗന്ധം നിറഞ്ഞു.
ആ മുറിയിലെത്തി പത്തുമിനിട്ട് കഴിഞ്ഞപ്പോഴേയ്ക്കും
അവൾക്ക്ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു.

പിന്നീട്‌, ആഹാരം
കിട്ടാതെ കാട്ടിലൂടെ അലഞ്ഞു
തിരിഞ്ഞു നടന്നിരുന്ന വ്യാഘ്രത്തെപ്പോലെ ആയിരുന്നു,
അവൻ.
അവൽ ഒരു മാൻ
പേടപോലെയും……..

നേരം വെളുക്കാറായിട്ടും
അവൾക്ക്‌
ഉറങ്ങാനായില്ല.
മുറിയിൽ തന്നെയുള്ള സെററിയിൽ
തളർന്നിരുന്നു.

വാനോളം ഉയത്തിക്കെട്ടിയ
ഒരു പരസ്യ
ബലൂൺ വാതകം
ചോർന്നു പോയാലെന്നപോലെ.

ആദ്യ രാവിനെക്കുറിച്ച്‌ അവൾക്ക്‌ തികച്ചും
യാഥാസ്ഥി
തികമായ ഒരു സ്വപ്‌നമായിരുന്നു
ഉണ്ടായിരുന്നത്‌.

മുല്പപ്പൂക്കളാൽ അലങ്കരിക്കപ്പെട്ട മുറി, പാല്, പഴവഗ്ഗുങ്ങൾ ,

ചന്ദനലേപനം ചെയ്ത
ശരീരങ്ങൾ…. ….

പക്ഷെ, ഏറെ
തകേന്ന് പോയത്‌
കമ്പനി എക്‌സിക്യൂട്ടീ
വിന്റെ പോസ്റ്റിൽ
നിന്നും നീക്കം ചെയ്തപ്പോഴാണ്‌, നല്പരീതി
യിൽ തന്നെ,
മാത്യുസിനേക്കാൾ മാർക്കോടുകൂടി എം.
ബി.
എ.
ബിരുദമെടുത്തത്‌
അടുക്കള വട്ടത്തിൽ മാത്രം ഒരിക്കലും തളയ്ക്ക
പ്പെടരുതെന്ന്‌
കരുതി തന്നെയായിരുന്നു.
എന്നിട്ടും മാത്യുസിന്റെ ചിന്താഗതികൾ………

ഭാര്യ ഹൌസ്‌വൈഫാണ്‌ !

അവൾ ഭരിക്കേണ്ടത്
വീടാണ്‌,
അവൾ വീടു
വിട്ട
പോയാൾ വീടിന്റെ ഐശ്വര്യം നഷ്‌ടമാകും, കുട്ടികളുടെ
ഭാവി അരക്ഷിതമാകും.
ജോലിചെയ്‌ത്‌ ക്ഷീണിച്ചുവരുന്ന
ഭര്‍ത്താവിന്‌ പരിചരണം
കിട്ടാതെ വരും.
അവളും ജോലി
ചെയ്ത് ക്ഷീണിതയായി ഭത്താവിന്‌
ഒപ്പം എത്തിച്ചേരുന്നവ
ളാണെങ്കില്‍
പരിചരണവും സന്തോഷവും എങ്ങിനെ ശരിയാ
വാനാണ്‌?

അപ്പോളാണ്‌ തികച്ചും
താളം തെററിയത്‌.
സൌമ്യ തന്റേട
മായിട്ടു തന്നെ നിന്നു.
പരിണതഫലം അവരുടെ വേർ
പാടും.
അതിൽ സൌമ്യ ദുഃഖിക്കുകയായിരുന്നില്ല.
സമാധാനം കൊള്ള
കയായിരുന്നു.

ബസ്സ് സ്റ്റാന്റിൽ നിന്നും
ടാക്‌സിയിലാണ്‌ സൌമ്യയും
സലോമിയും കമ്പനിയിൽ എത്തിയത്‌.
അടഞ്ഞു കിടന്നിരുന്ന
വലിയ ഗെയിററിന്റെ മുന്നിൽ നിർത്തി ഹോൺ
അടിച്ചപ്പോൾ
ഗെയിററിന്റെ കിളിവാതിലിലൂടെ വാച്ചർ ഒളിഞ്ഞുനോക്കി,
ശേഷം ഗെയിററ്‌
തുറന്ന് ഒതുങ്ങി
നിന്ന്‌ കാറിനെ കടത്തിവിട്ട്,
സല്യട്ട് ചെയ്‌തു.

ലിഫ്ററിലൂടെ മൂന്നാമത്തെ നിലയിലുള്ള,
ചെയർമാന്റെ
ക്യാബിന്‌
മുന്നിലെത്തും വരെ എത്ര
പേരുടെ ഉപചാരങ്ങൾ
കിട്ടിയെന്ന്‌
കണക്കെടുക്കാൻ സലോമി മറന്നു.

പ്യൺ ജി. ബി. നായരോട്‌ സമ്മതം വാങ്ങി
അവരെ
ഉള്ളിലേക്ക് പോകുവാൻ അനുവാദം കൊടുത്തു.

രണ്ടു മൂന്നു മിനിററ്‌ നീണ്ടുനിന്ന
അന്വേഷണങ്ങാൾ,
അതിനിടയിൽ തന്നെ പ്യൂൺ എത്തിച്ചുകൊടുത്ത ഓരോകപ്പ്‌
ചായ മൂന്നു
പേരും ആസ്വദിച്ചു കുടിച്ച്, ഏ സി
ഓഫ്‌ ചെയ്തു.
ജനാല തുറന്നുവച്ച് നായർ ഒരു സിഗറററ്‌
വലിച്ചശേഷം
ജനാല അടച്ച് ഏസി ഓൺ
ചെയ്തു. കസേരയിൽ മകൾക്കും
സലോമിക്കും അഭിമുഖമായിട്ടിരുന്നു.

“എന്താണു
മോളെ?”

അവൾ വന്നപ്പോൾ തന്നെ
അയാൾക്ക് തോന്നിയിരുന്നു,
മകൾ ടെൻഷനിലാണെന്ന്‌
പക്ഷെ,
അവൾ ആദ്യംതന്നെ
പറഞ്ഞു തുടങ്ങട്ടെ എന്ന് കരുതുകയായിരുന്നു.
അവൾ അയാ
ളിൽ നിന്നുമുള്ള അന്വേഷണത്തിന്‌
കാക്കുകയും.

ഹാൻഡ് ബാഗിൽ കരുതിയിരുന്ന വാരികയിലെ
പ്രസ
ക്തമായ ഭാഗം മറിച്ച്‌,
 അവൾ അച്ഛന്‌ മുന്നിൽ മേശമേൽതുറന്നുവച്ചു.
അയാൾ സശ്രശദ്ധം തന്നെ
വായിച്ചു.

“ഇതെന്താണ്‌
മോളെ,
എനിക്ക്‌
ഒന്നും മനസ്സിലാക്കുന്നില്ല?”

അവൾ ക്ഷോഭിക്കുകയുണ്ടായില്ല.
വളരെ സമാധാനത്തോ
ടെയാണ്‌
ചോദിച്ചത്‌.

“ആ പെൺകുട്ടിയെ
അച്ഛന്‌
അറിയുമോ… അതിലെ
ഉണ്ണിയെ അറിയുമോ?”

അയാൾ ഉത്തരം
പറയാതെ ഒന്നും മനസ്സിലാകാത്തതു
പോലെ വീണ്ടും വാരികയിലെ വരികൾക്കിടയിൽ നോക്കി
യിരുന്നു.
അവിടെ നിന്നും അക്ഷരങ്ങൾ മാഞ്ഞു പോകുന്നതും,
അക്ഷരങ്ങളുടെ കറുത്ത നിറമില്ലാത്ത വെറും പത്രം മാത്രം കാണു
കയും പത്രത്തിൽ ഒരു മുഖം,
ഏതോ ഒരുമുഖം തെളിയുന്നതും
കണ്ടു.
മനസ്സാലെ ഒന്നു ഞെട്ടിപ്പോയി.

ഒരുനിമിഷം മാത്രം.

ആ ഞെട്ടലിൽ നിന്നും മോചിതനായി, കരുത്തുനേടി,
സൌമ്യനായി മകളടെ മുഖത്തു നോക്കി.

“ഇതൊരു
പരസ്യമല്ലേ?
ഏതോ ഒരു നോവലിന്റെ
ഇററ്‌
ഈസ്‌
എ ന്യൂ ടെക്‌നിക്‌”. നമ്മൾ തന്നെ
പരസ്യത്തി
നായിട്ട്‌’
എത്രയെത്ര ടെക്നിക്കുകളാണ്‌
കണ്ടെത്തിയിരിക്കു
ന്നത്‌.
ഇടയ്‌ക്ക്
ഒരുകാര്യം പറയാന്‍
മറന്നു,
നമ്മൾ ഒരു
ആർട്ടിസ്റ്റിനെ കണ്ടെത്തി പരസ്യങ്ങൾക്കായിട്ട്‌.
ഹി ഈസ്
ഫ്രം ഡെൽഹി.
എ രവിസാഗർ.”

അയാൾ മേശമേൾ
ഗ്‌ളാസിൽ
അടച്ചു വച്ചിരുന്ന വെള്ള
മെടുത്ത്  ഒരുസിപ്പ് കുടിച്ചു.

“റിയലി
ഹി ഈസ്‌
ആൻ ഇന്റലിജന്റ്,
സ്‌മാർട്ട്
ആന്റെ യെംഗ്‌…….”

സൌമ്യയുടെ മുഖം
ഇരുളന്നത്‌
സലോമി കണ്ടു.
പക്ഷെ,
അവൾ വീണ്ടും ക്ഷോഭിക്കാതെ പറഞ്ഞപ്പോൾ,
അവൾക്ക്‌
അച്ഛനോടുള്ള അടുപ്പത്തിന്റെ അളവ് നിശ്ചയിക്കാനാവാതെ
യായി.

“പ്പീസ്‌ ഡാഡ്‌ കം
ടു മി……..ഞാൻ പരസ്യത്തെയോ
വർണ്ണകൂട്ടിനെയോ അല്ല ഉദ്ദേശിച്ചത്‌.
പരസ്യത്തിനുള്ളിൽ
മറഞ്ഞിരിക്കുന്ന കാര്യത്തെയാണ്‌,
വർണ്ണ പകിട്ടില്‍
മങ്ങി
പ്പോയ സത്യത്തെയാണ്‌.
?

“യേസ്…“

അയാൾ യാഥാർത്ഥ്യത്തിലേക്ക്‌
വരാൻ തയ്യാറായി;
ഇനിയും സത്യത്തിന്റെ മുന്നിൽ മറഞ്ഞു
നില്‍ക്കാനാവില്ലെന്ന്
തോന്നി,
ഒരിക്കൽ അനങ്ങി നേരെയിരുന്നു.

“അച്ഛനും
അമ്മയും മറെറല്പാവരും എന്നോടു പറഞ്ഞിട്ടുള്ള
കഥ ഇതിൽ
നിന്നും വളരെ വ്യത്യസതമായിരുന്നു.
അച്ഛന്റെ
ഏതോ ഒരു ബിസിനസ്സ്‌
ശത്രുവിന്റെ പകവീട്ടൽ, ആ ശത്രു
ആരെന്ന്‌
ഞാനെത്ര തിരക്കിയിട്ടം പറയുകയുണ്ടായില്ല.
പക്ഷെ,
യാദൃച്ഛികമായി ഉണ്ണിയെന്ന ചെറുപ്പക്കാരൻ
ഇടയില്‍ വന്നുവീഴുന്നു, ഞാൻ
രക്ഷപ്പെടുന്നു,
അതിനുശേഷം
ഉണ്ണിയെ രക്ഷപ്പെടുത്താൻ അച്ഛന്‍
ചെയ്യുമെന്ന് പറഞ്ഞിരുന്ന
കാര്യങ്ങൾ ഓർമ്മയുണ്ടോ… ?”

അയാൾ കഴിഞ്ഞ
പാരീസ്‌
പര്യടനത്തിന്‌
വാങ്ങിയ
ചുവർ ചിത്രത്തിൽ നോക്കിയിരിക്കുകയായിരുന്നു.
അതൊരു
മോഡൺ ചിത്രമാണ്‌.
ഏഴു കടുത്തവർണ്ണങ്ങളും തിരിച്ചറിയാൻ
കഴിയും.
വർണ്ണങ്ങളുടെ ആകർഷണത്തിൽ
നിന്നും വ്യതി
ചലിച്ച്‌,
അതിന്റെ ഉൾക്കാമ്പിലേക്ക്‌
വരുമ്പോൾ ഒരു
നിസ്സഹായന്റെ മുഖം തെളിഞ്ഞുവരുന്നു.
ആ മുഖം ഒരു കാല
ഘട്ടത്തെ അടിമയുടേതായിരുന്നു.
അതിനെ നോക്കിയിരുന്നി
ട്ടുള്ള പലപ്പോഴും ആ മുഖഛായ ഉണ്ണിയുടേതായിട്ട്‌
തോന്നിയി
മുണ്ട്‌,

“ഉണ്ട്‌
.. .യാദ്രച്ചികമായി ആ സാഹചര്യത്തിലെത്തിയ
ഒരു പാവമായിരുന്നു ഉണ്ണി.
ജീവരക്ഷക്കായുള്ള പോരാട്ടത്തിൽ
അറിയാതെ സംഭവിച്ചുപോയതാണ്‌.
അപ്രകാരം ഒരു സ്റ്റാന്റ്
സ്വീകരിക്കാനാണ്‌
നാം കരുതിയിരുന്നത്‌.”

“എന്നിട്ട്‌?”

“നാം
കരുതിയിരിക്കാതെ കാര്യങ്ങൾ കീഴ്‌മേൽ
മറിഞ്ഞു.
അതൊരു രാഷ്ട്രീയ
മുതലെടുപ്പായി. നമ്മൾ ഫ്രെയിമിൽ നിന്നും
ഔട്ടായി,
കുറെ കൂടുതൽ പണം ചെലവാക്കേണ്ടിവന്നു.
എങ്കിലും
പത്രക്കാർക്ക്‌
പാടിനടക്കാൻ നമ്മുടെ കഥ കിട്ടിയില്ല.
അല്ലാത്ത ഒരു സാഹചര്യം മോള്‌
ചിന്തിച്ചുനോക്ക്‌.
സത്യവും
അസത്യവുമായിട്ട് എത്രയെത്ര കഥകൾ രൂപം
കൊള്ളമായി
രുന്നു.
അത് നിന്റെ ജീവിതത്തെ,
നമ്മുടെ ബിസിനസ്സിനെ
എല്ലാം സാരമായിതന്നെ ബാധിക്കുമായിരുന്നു.
നമ്മുടെ ശത്രു
വിന്റെ എല്ലാ പ്രതിരോധങ്ങളും പൊളിക്കാനും അവന്റെ
അസ്ഥിവാരം വരെ തോണ്ടാനും നമുക്ക്‌
കഴിഞ്ഞു.”

 “എന്നിട്ടും നാം
ഉണ്ണിയെ അവഗണിച്ചു?”

മനഃപ്പൂർവ്വമല്ല. അങ്ങിനയെ
ചെയ്യാൻ കഴിയുമായിരു
ന്നുള്ളൂ.
അവന്റെ അമ്മയുടെ എല്ലാ കാര്യങ്ങളും ചെയ്യാൻ
നമ്മൾ പ്രതിജ്‌ഞാബദ്ധരായിരുന്നു.
പക്ഷെ,
അതിനുപോലും
രാഷ്ട്രീക്കാർ നമ്മളെ അനുവദിച്ചില്ല,
എന്നതാണ്‌
സത്യം.”

“അച്ഛൻ തനി കച്ചവടക്കാരനായി,
മനുഷ്യത്വമെന്നത്‌
അറിയാത്തവനായി…?

“ആ സാഹചര്യത്തിൽ
എന്റെ മുന്നിൽ നീ മാത്രമേ
ഉണ്ടായിരുന്നുള്ളൂ.
ബാക്കി ഒന്നിനോടും അത്രമാത്രം ബന്ധമി
ല്ലായിരുന്നു.
നിനക്കന്ന്‌
പത്തൊമ്പത് വയസ്സായിരുന്നു.
പ്രായത്തിന്റേതായ മന:ക്കട്ടി
വരാത്ത ഒരു കുട്ടിത്തക്കാരി.  നീ പോലീസ്‌ സ്റ്റേഷനിൽ, കോടതിയിൽ കയറിയിറങ്ങുന്ന അവ
സ്ഥകൾ ചിന്തിച്ചുനോക്ക്‌…”

ആ ചിത്രങ്ങൾ കൺമുമ്പിൽ
കാണുംപോലെ,
കണ്ടിട്ട്
സാഹചര്യങ്ങളുടെ അരോചക
സ്‌ഥിതി മനസ്സിലാക്കിയതു
പോലെ സൌമ്യ തല
കുലുക്കി. കുറെ സമയം മിണ്ടാതിരുന്നു.

മുറിയില്‍ തണുപ്പ്‌ അധികമായതിനാൽ
അയാൾ ഏ.
സി.
യൂടെ കൂളർ ഓഫ്‌ ചെയ്തു.

അവൾ സലോമിയോടൊത്ത്‌
പോകാനെഴുന്നേററു.

“മകൾ
വീട്ടിലേയ്ക്ക്?”

“ഇല്ല്.”

സലോമി അവളടെ
മുഖം ശ്രദ്ധിച്ചു.
വാടിക്കൂമ്പിയ
സൂര്യകാന്തി പോലെ;
കണ്ണുകൾ നിറഞ്ഞുവരുന്നു. നിറഞ്ഞ്‌ കവിളിലൂടെ
ഒഴുകിയ കണ്ണീർ കണങ്ങളെ
കർച്ചീഫിൽ ഒപ്പി സൌമ്യ
പുറത്തേക്കിറങ്ങി.




പരിദേവനങ്ങളും സ്മാര്‍ത്ത വിചാരവും

പലരും സതീശനെ അന്വേഷിച്ചു
തുടങ്ങിയപ്പോഴാണ്‌ അവൻ സ്ഥലത്തില്ലെന്ന്‌ എല്ലാവരും അറിയുന്നത്‌.
വീട്ടുകാരറിയാതെ, നാട്ടുകാരറിയാതെ, ആർക്കും
വേണ്ടിയല്ലാതെ
ഒരു ദിവസം മുഴുവൻ വാർഡിൽ
നിന്നും
വിട്ടു നിന്നപ്പോഴാണ്‌ അന്വേഷിയ്ക്കേണ്ടി വന്നത്‌. ആർക്കും
അറിയില്ലെങ്കിലും പീറ്ററിന്‌ അറിയില്ലെന്ന്‌ പറഞ്ഞ്‌ ഒഴിയാൻ കഴിയില്ലല്ലോ!
സഹകരണ പാർട്ടിയുടെ പിന്തുണയോടുകൂടി സതീശൻ
നഗരസഭയുടെ അദ്ധ്യക്ഷനായി സത്യപ്രതിജ്ഞ
ചെയ്യുവാൻ ഇനിയും നാളുകൾ മാത്രമേ അവശേഷിച്ചിരുന്നുള്ളു.

ആദ്യം സംയുക്ത
കക്ഷിയുടെ
പിന്തുണയോടുകൂടി ചെയർമാനാകുമെന്നാണ്‌ കേട്ടിരുന്നത്‌. പിന്നീട്‌ കാറ്റ്‌ മാറി വീശുകയായിരുന്നു.
കാറ്റിനെ മാറ്റിയത്‌ പീറ്ററാണെന്ന്‌ നാടാകെ പരന്നു. അതിന്‌ ശേഷം
പീറ്ററിന്റെ നടത്തയ്ക്ക്‌ കുറച്ചുകൂടി തലയെടുപ്പ്‌
കണ്ടിരുന്നു. നെഞ്ച്‌ കുറച്ചുകൂടി മുന്നോട്ടു
തള്ളി പിടിച്ചിരുന്നു.

അതിനിടയ്ക്ക്‌ ലേശം വാക്കു തർക്കങ്ങളും കയ്യേറ്റങ്ങളും നടക്കാതിരുന്നില്ല. വിമോചക മുന്നണിക്കാർ, സതീശൻ മങ്കാവുടിയിൽ
ജനിച്ചു വളർന്നതാണെന്നും മങ്കാവുടി
വിമോചനത്തിനു വേണ്ടി അവതരിച്ച ദിവ്യനാണെന്നുമുള്ള അവകാശവാദവുമായിട്ട്‌
രംഗത്തെത്തുകയും പീറ്ററുമായിട്ട്‌ ഏറ്റുമുട്ടലിന്‌ ശ്രമിയ്ക്കുകയും ചെയ്തതിന്റെ
പേരിൽ സഹകരണ പാർട്ടിവക ചുമട്ടുതൊഴിലാളികൾ ആണ്‌
കയ്യും കലാശവും ഉപയോഗിച്ചത്‌. അത്‌ അവിടം കൊണ്ട്‌ അവസാനിച്ചു. കാരണം,
വടക്കൻ മലയാളത്തുകാരെപ്പോലെ ചോരയിൽ
അങ്കക്കലിയും കോഴിപ്പോരും ഇല്ലാതിരുന്നതാണ്‌.
നാലഞ്ചുനാൾ രക്തസാക്ഷികളെ പ്രതീക്ഷിച്ച്‌,
മങ്കാവുടിക്കടുത്ത നാട്ടുകാർ ടീ.വി വാർത്തകൾ ശ്രദ്ധിയ്ക്കുകയും പത്രങ്ങളിൽ ചുഴിഞ്ഞു നോക്കിയതും മിച്ചം.

പീറ്ററിന്‌ പോലും അറിയില്ലെന്ന്‌
വന്നപ്പോഴാണ്‌ വാർഡാകെ, പിന്നീട്‌ മങ്കാവുടിയാകെ സംശയങ്ങളെ കൊണ്ടും ചോദ്യങ്ങളെ കൊണ്ടും നിറഞ്ഞത്‌. സംശയങ്ങൾക്ക് നിവാരണങ്ങളോ
ചോദ്യങ്ങൾക്ക് ഉത്തരങ്ങളോ എവിടെ നിന്നും ലഭിയാക്കാതെ
മണിക്കൂറുകൾ കഴിഞ്ഞു പോയി. ആരോ ഒരാള്‍ പറഞ്ഞു
സതീശന്റെ കട താഴിട്ട്‌ പൂട്ടിയിട്ടുണ്ടോ
എന്നു നോക്കാൻ. ഇല്ലെന്നു
കണ്ടപ്പോൾ ഷട്ടർ ഉയർത്തി നോക്കുകയായിരുന്നു.

സതീശൻ ഫാനിൽ, പ്ലാസ്റ്റിക്ക്‌ ചരടിൽ തൂങ്ങി…….

പോസ്റ്റുമോർട്ടം റിപ്പോർട്ട്
ചരടിൽ തൂങ്ങി ശ്വാസം മുട്ടിത്തന്നെയാണ്‌
മരിച്ചതെന്ന്‌ സ്ഥിരീകരിച്ചു. ശരീരത്തിന്‌ മറ്റു ചതവുകളോ, മുറിവുകളോ, ഒന്നുമില്ലെന്നും,
വിഷം ഉള്ളിൽ ചെന്നതിന്റെ ലക്ഷണമില്ലെന്നും നോട്ടു ചെയ്യപ്പെട്ട്‌ വിദഗ്ധ പരീക്ഷണങ്ങൾക്കായിട്ട്‌
ആന്തരാവയവങ്ങൾ നീക്കി
ശരീരം മറവു ചെയ്യുന്നതിനായിട്ട്‌ ബന്ധുക്കൾക്ക് വിട്ടു
കിട്ടി.

അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയത്‌
പീറ്റർ മാത്രമാണ്‌. ശവസംസ്ക്കാരത്തിനു
ശേഷമുള്ള
അനുശോചന സമ്മേളനത്തിൽ അയാളത്‌ സമൂഹത്തെ
അറിയിക്കുകയും ചെയ്തു.
കക്ഷി രാഷ്ട്രീയത്തിന്നതീതമായി സംയുക്തകക്ഷിക്കാരും സഹകരണപാർട്ടിക്കാരും വിമോചകമുന്നണിക്കാരും പങ്കെടുത്ത
ഒരു യോഗമായിരുന്നത്‌. അവറാച്ചൻ സ്റ്റേജിൽ മൂകനായിട്ടിരിയ്ക്കുക മാത്രമാണ്‌ ചെയ്തത്‌. ഒരൊറ്റ വാക്കുപോലും
പറയാതെ അയാൾ യോഗശേഷം സ്റ്റേജ്
വിടുകയും ചെയ്തു. അത്‌ ഞങ്ങളെ സംശയത്തിന്റെ
വാതിൽക്കൽ എത്തിച്ചു. ഞങ്ങളുടെ
കണ്ണുകളും കാതുകളും അയാളെ ചുറ്റിപ്പറ്റി
നിന്നിരുന്നു ആഴ്ചകളോളം. പക്ഷെ, യാതൊന്നും കിട്ടിയില്ല.
എങ്കിലും ഞങ്ങൾ, ഞങ്ങൾ മാത്രം
അയാളെ സംശയിച്ചു കൊണ്ടിരുന്നു.

ഇത്‌ സ്വന്തം ചിന്തയാലും
തീരുമാനത്താലുമാണ്‌ ഇങ്ങിനെ ചെയ്യുന്നത്‌. അതിൽ ആർക്കും
ഒരു പങ്കുമില്ലാത്തതാണ്‌. ഞാൻ ആരുമായിട്ട്‌
യാതൊരു വിധ കൊടുക്കലു വാങ്ങലുകളോ
സാമ്പത്തിക ബാദ്ധ്യതകളോ തീർപ്പാക്കാതെയിരുന്നിട്ടുമില്ല…

മൃതദേഹത്തോടുകൂടി കണ്ട
പ്രസ്തുത കുറിപ്പിന്റെ ബലത്തിൽ പോലീസും
എല്ലാ കാര്യങ്ങളും അവസാനിപ്പിയ്ക്കുക ആയിരുന്നു.

പിന്നെന്തിന്‌ ഞങ്ങൾ മാത്രം
സംശയിയ്ക്കുന്നുവെന്ന്‌ തോന്നാം. സതീശനെ സംബന്ധിച്ച്‌
നിലവിലുള്ള സാഹചര്യങ്ങൾ വച്ച്‌ നോക്കുമ്പോൾ
ഈ നേരത്ത്‌ അങ്ങിനെ ചെയ്യേണ്ട ഒരു കാര്യവും ഞങ്ങൾ കാണുന്നില്ല.

സതീശന്റെ കുറിപ്പു പുസ്തകത്തിൽ
ചുവന്ന മഷിയിലെഴുതിയിരിയ്ക്കുന്നത്‌ ഇതു മാത്രമാണ്‌,
മറ്റെല്ലാ എഴുത്തുകളും നീലമഷിയിലും.
ഇതുമാത്രം ചുമന്നത്‌ ആയതു യാദൃശ്ചികമാണെന്ന്‌
തോന്നുന്നില്ല. അതുവായിച്ചാൽ അതിന്റെ
പ്രാധാന്യം വ്യക്തമാകുകയും ചെയ്യും.

സരിത ഒരിയ്ക്കലും എന്റെ
ഹൃദയകവാടം കടന്ന്‌ ഉള്ളിൽ വന്നിട്ടില്ല.
ഞാൻ മലർക്കെ തുറന്നു വച്ചിരിയ്ക്കയായിരുന്നു. പക്ഷെ, ഇവിടെ കയറാ ഗുരുവായൂർ
ക്ഷേത്രത്തിലേതു
പോലെ
നീണ്ട ക്യൂവിലെ വിഘ്നങ്ങളോ, തന്ത്രികളുടെ അയിത്താചാര പ്രശ്നങ്ങളോ, തൊട്ടുകൂടായ്മയോ, തീണ്ടിക്കൂടായ്മയോ ഒന്നുമില്ലായിരുന്നു.

എന്നിട്ടും അവളൊരു സാധാരണ
ഭക്തയെപ്പോലെ ശ്രീകോവിലിനു മുന്നിൽ ദീപാരാധനയ്ക്കുള്ള നടതുറക്കുന്നതും കാത്തു നിൽക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
അവൾക്ക് ജീവിതത്തെക്കുറിച്ച്‌, ജീവികളെ കുറിച്ചോ, ജീവചൈതന്യത്തെകുറിച്ചോ ഒന്നുമറിയില്ല. സ്നേഹമെന്തെന്നോ
സ്‌നേഹത്തിന്റെ
ഗന്ധങ്ങളെന്തെന്നോ മാധുര്യമെന്തെന്നോഅന്യമാണ്.യഥാർത്ഥത്തിൽ
അവൾ ഗ്രാമത്തിൽ
വളർന്ന ഒരണു കുടുബത്തിലെ ഒരംഗം
മാത്രമാണ്. സമൂഹത്തിലെ സംസ്ക്കാര സമ്പന്നരെന്ന്‌ അറിയപ്പെടുന്ന ഉദ്യോഗസ്ഥരായ
അച്ഛനും
അമ്മയ്ക്കും ഉണ്ടായ ഒരേ ഒരു
മകൾ.
അതും അവർ അദ്ധ്യാപകരായിരുന്നതിനാൽ ബഹുമാനത്തോടെ ഇടപഴകുന്ന വരെ മാത്രമേ അവൾ
കണ്ടിരുന്നുള്ളു.

അവളുടെ വീടിനടുത്തു
തന്നെ, അവളുടെ
ബന്ധുക്കൾ തന്നെ വേദനിയ്ക്കുകയും വിഷമിയ്ക്കുകയും ചെയ്ത്‌ ജീവീതം തള്ളി നീക്കുന്നത്‌ അവളുടെ കണ്ണുകളിൽ
പെട്ടിട്ടുണ്ടാവില്ല.
എന്നിരിയ്ക്കിലും അവൾക്ക് സർവ്വകലാശാലയിൽ
നിന്നും
എഴുതികൊടുത്തൊരു ഡിഗ്രിസർട്ടിഫിക്കറ്റുണ്ട്‌, പ്രായോഗീക ജീവീതത്തിലെ
ആദ്യക്ഷരങ്ങൾ പോലും അറിയില്ലെങ്കിലും. ശാരീരീക ബന്ധം
പോലും ശരീരത്തിന്റെ ഒരാവശ്യത്തിൽ
കഴിഞ്ഞ്‌ മാനസ്സീകമായ വികാരതലത്തിലെത്തിയ്ക്കാൻ
ഇതേവരെ കഴിഞ്ഞിട്ടില്ല.

ഇപ്പോഴാണ്‌ ഞാൻ മനസ്സിലാക്കുന്നത്‌…….രാധേച്ചി വളരെ വ്യക്തമായൊരു ഓയിൽ
പെയിന്റാണ്‌. സരിതയോ ശൈത്യത്തിലെ വെളുപ്പാൻ
കാലത്തെ മൂടൽ മഞ്ഞുപാളികളിലൂടെ കുറച്ചകലെ
കാണുന്നൊരു
നിഴൽ രൂപമാണ്‌ ……….

ഞങ്ങളുടെ പ്രതീക്ഷപോലെ അവൾ
കരയുകയുണ്ടായില്ല. സ്വതവേ അരുണാഭമായിരുന്ന കവിൾ
കുറച്ചുകൂടി ചുവക്കുക മാത്രമേ
ചെയ്തുള്ളൂ. കണ്ണുകൾക്ക് മൂർച്ച കൂടുകയും.

“സരിതയ്ക്ക്‌ എന്തു തോന്നുന്നു?”

“ഒന്നും തോന്നുന്നില്ല.”

“സതീശൻ എഴുതിയിരിയ്ക്കുന്നത്‌ നുണയായിട്ട്‌ തോന്നുന്നുണ്ടോ.?”

“ഇല്ല.”
“എന്തുകൊണ്ട്‌?”
“എനിയ്ക്കതിനെപ്പറ്റി അറിയില്ല.”

“നിങ്ങളുടെ ജീവീതം സുഖകരമായിരുന്നെന്നാണോ പറയുന്നത്?”
“എന്റെനോട്ടത്തിൽ.”
“നോട്ടത്തിൽഎന്നുപറഞ്ഞാൽ”
“എന്റെ ജീവീത വീക്ഷണത്തിൽ.”

“നിങ്ങളുടെ വീക്ഷണത്തിലുള്ള ജീവീതമാണ് നയിച്ചിരുന്നതെന്ന്‌സാരം.”
“അതെ.”

“അതിനർത്ഥം നിങ്ങളുടെ വീക്ഷണത്തിൽ
സ്‌നേഹത്തിന്‌ സ്ഥാനമില്ലെന്നാണോ?”
“എന്താണ്‌ നിങ്ങൾ ഉദ്ദേശിയ്ക്കുന്ന ഈ സ്നേഹം?”

“മാനസ്സീകമായൊരു ആകർഷണമാണ്‌ സ്നേഹമെന്നാണ്‌
ഞങ്ങളുടെധാരണ.ആകർഷിയ്ക്കപ്പെട്ടുകഴിഞ്ഞാൽസ്വാർത്ഥതയില്ലാതാകുന്നു. സ്വാർത്ഥത നിശ്ശേഷം
നീങ്ങിക്കഴിയുമ്പോൾ ആകർഷിയ്ക്കപ്പെട്ട വ്യക്തിത്വങ്ങൾ ഒന്നായിത്തീരുന്നു.”

“ഞാനതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല. ഞാൻ എനിയ്ക്കറിയാവുന്ന വിധത്തിൽ സ്‌നേഹിച്ചിട്ടുണ്ട്‌, ജീവിച്ചിട്ടുണ്ട്‌. ഇനിയും അഭിമാനത്തോടടെ
തന്നെ അദ്ദേഹത്തിന്റെ കുട്ടിയെ പ്രസവിച്ച്‌
വളർത്തുവാൻ തന്നെയാണ്‌ ഉദ്ദേശിയ്ക്കുന്നതും”.
യഥാർത്ഥത്തിൽ അപ്പോൾ മാത്രമാണ്‌ സരിത ഗർഭിണിയാണെന്നും,
അടിവയറിന്‌ തടിപ്പുണ്ടെന്നറിയുന്നതും.

“നിങ്ങൾ പറയുന്നതിൽ നിന്നും
മനസ്സിലാകുന്നത്‌, സതീശൻ ഭർത്താവായിരുന്നതിൽ അഭിമാനം
കൊള്ളുന്നു എന്നാണ്‌.”
“അതെ ഞാനഭിമാനം കൊള്ളുന്നു. ഈ നാടിനു
വേണ്ടി, നാട്ടുകാർക്കു വേണ്ടി അദ്ദേഹം പലതും ചെയ്തിട്ടു ണ്ടെന്നതിൽ…….”

ഞങ്ങൾക്ക് ആർത്തു ചിരിയ്ക്കാനാണ്‌
തോന്നിയത്, മനുഷ്യന്റെ നാട്യവും സ്വാർത്ഥതയും ഓർത്ത്.
സരിത ഭർത്താവിന്റെ മരണ
ശേഷവും അയാളിലെ ഭൌതീകമായ നേട്ടങ്ങളാണ്‌
കാംക്ഷിയ്ക്കുന്നത്‌.

ഇവൾ സരിത….

ഒരു സാധാരണ പെണ്ണ്‌,

ഇരുപത്തിയേഴു വയസ്സ്‌, ഇരു
നിറം, കറുത്ത്‌ ഉള്ളുള്ള, നിതംബം മൂടിക്കിടക്കുന്ന
മുടി, വീതി
കുറഞ്ഞ നെറ്റി, പകുത്ത്‌ ചീകി സീമന്ത
രേഖയിൽ എന്നോ തൊട്ട സിന്ദൂരച്ചുവപ്പ്‌,
അല്പം ചാരനിറമുള്ള കണ്ണുകൾ, ഭംഗിയാർന്ന നാസിക, നനവാർന്ന
ചുണ്ടുകൾ, തുടുത്ത കവിളുകൾ, സമൃദ്ധമായ മാറിടം, ഒതുങ്ങിയ
അരക്കെട്ട്‌, ജംഘനം, നിതംബം, തുടകൾ, നാച്ചുറൽ കളർ
നെയിൽ പോളീഷിൽ തിളങ്ങുന്ന നഖമുള്ള
പാദങ്ങൾ, അഞ്ചടി മൂന്നിഞ്ച്‌ ഉയരം…

മനസ്സിലിട്ട്‌ ലാളിച്ചാൽ മോഹമുണർത്തുന്ന പെണ്ണ്‌…

ഇപ്പോൾ പറഞ്ഞത്‌ നമ്മൾ, പുരുഷന്മാരുടെ വീക്ഷണങ്ങളും
അഭിപ്രായങ്ങളുമാണ്‌. സ്ത്രീയെ ഭോഗവസ്തുവായിട്ടാണല്ലോ നമുക്ക്‌ കാണാൻ
കഴിയുന്നത്‌.

ഏതു ജീവജാലത്തിന്റെ സംസ്ക്കാരത്തിലാണ്‌
സ്ത്രീ പുരുഷന്റെ ഭോഗവസ്തു
അല്ലാത്തത്‌…………. പ്രകൃതിയിൽ നാം കാണുന്ന മനുഷ്യനൊഴികെയുള്ള എല്ലാ ജീവജാലങ്ങളും സ്ത്രീപുരുഷ
ബന്ധം സൂക്ഷിയ്ക്കുന്നത്‌ ഭോഗത്തിലൂടെയാണ്‌. അവരുടെ അടുപ്പവും
അതിനു വേണ്ടി
മാത്രമാണ്‌.

വേണ്ട, ആരും നെറ്റി
ചുളിയ്ക്കേണ്ട, ഞങ്ങൾ ഒരു വിവാദത്തിനായിട്ട്‌
പറഞ്ഞതല്ല. ഞങ്ങൾ
കാണുന്ന പ്രകൃതി നിയമത്തെക്കുറിച്ച്‌ പറഞ്ഞുവെന്നു മാത്രം. എങ്കിലും
ഒന്നു ചോദിച്ചുകൊള്ളട്ടെ, ഭോഗത്തിന്റെ തൃഷ്ണയില്ലെങ്കിൽ, അവാച്യമായ അനുഭൂതിയില്ലെങ്കിൽ സ്ത്രീയെന്നും പുരുഷനെന്നും തിരുവുകൾ
ഉണ്ടാകുമോ ? ഉണ്ടായാൽ തന്നെ പരസ്പരം
തിരിച്ചറിയുമോ……………?
ആകർഷിക്കപ്പെടുമോ, കാന്തത്താലെന്ന പോലെ ബന്ധിക്കപ്പെടുമോ?

നാം കാണുന്ന ബന്ധങ്ങള്‍ ഉണ്ടാകുമോ?

അറിയുന്ന സംസ്ക്കാരങ്ങൾ ഉണ്ടാകുമോ?

ഇല്ല.

അതെ ഞങ്ങളുടെ അറിവ്‌, കണ്ടെത്തലുകൾ
നാളെ മാറിയെന്നിരിയ്ക്കാം. ചിന്തിയ്ക്കുന്ന ഒരു
വൃക്തിയ്ക്കും തന്റെ അറിവുകളെ പിടിച്ചു
നിർത്താനാവില്ല. സ്ഥിരീകരിച്ചു നിർത്താൻ
കഴിയുമെന്നു കരുതിയാണ്‌ നമ്മൾ കമ്മ്യൂണിസത്തിൽ വിശ്വാസമർപ്പിച്ചത്‌. എത്രയെത്ര മതങ്ങളും വിശ്വാസങ്ങളും
കഴിഞ്ഞായിരുന്നു അവിടെ എത്തിപ്പെട്ടത്‌,
എന്നിട്ടോ………………… നാം പരിണമിയ്ക്കപ്പെടുകയാണ്‌.

എന്നിരിയ്ക്കിലും ഇനിയും
വിശ്വാസപ്രമാണങ്ങൾ വേണ്ടിയിരിയ്ക്കുന്നു. അതു നമ്മൾ
ഒന്നിച്ചു നില്ക്കുന്നതിനു വേണ്ടി, സമൂഹമായി
വർത്തിയ്ക്കുന്നതിനു വേണ്ടിയാണ്‌. വിശ്വാസങ്ങൾ നമ്മളെ
ബന്ധിച്ചു നിർത്തുന്ന പാശങ്ങളാണ്‌.

പക്ഷെ, ഇവിടെ നമ്മൾ
നിൽക്കുന്നത്‌ സതീശനെ കുറിച്ച്‌ അറിയുന്നതിനായിട്ടാണ്‌. മുന്നിൽ
സരിതയെ നിർത്തിയിരിയ്ക്കുന്നത്‌ വിചാരണ ചെയ്യുന്നതിനാണ്‌……
“സരിതെ, അന്ന്‌ സതീശൻ എപ്പേഴാണ്‌ വന്നത്‌?″
“രാത്രി പന്ത്രണ്ടുമണിയായി കാണും.”
“അതുവരെ എന്തെടുക്കുവാരുന്നെന്ന്‌ നിങ്ങൾ ചേദിച്ചില്ലെ?″
“ചോദിച്ചു.”
“ഉത്തരംപറഞ്ഞില്ലേ?”
“ഇല്ല”
“എന്തുകൊണ്ട്‌?″
“അത്‌
അങ്ങോട്ട്‌ തന്നെ ചോദിയ്ക്കണം…….”

“ഉവ്വ്….അതു ഞങ്ങക്കറിയാം.
പക്ഷെ, സരിതയ്ക്ക്‌ പറയാനുള്ളത്‌ കേൾക്കാനാണ്‌ ചേദിച്ചത്‌.”

“എനിയ്ക്കൊന്നും പറയാനില്ല.”

“കിടക്കും മുമ്പ്‌ സതീശന്‍ ഈണു കഴിച്ചോ?”

“ഇല്ല.”

“എന്നാ കാരണം?”

“കഴിച്ചിട്ടാവന്നതെന്നുപറഞ്ഞു.”
“എവിടന്നാണെന്ന്‌ തെരക്കിയില്ലേ…?”
“ഇല്ല.”

“അതെന്നാ തെരക്കാതിരുന്നെ ?”

“രാത്രി വൈകിവരുമ്പോ കൂടെയുള്ളവരുമൊത്ത്‌
ആഹാരം കഴിച്ചിട്ടേ വരാറുള്ളു.”

“ഒന്നും കഴിയ്ക്കുന്നില്ലേയെന്നു ചോദിച്ചില്ലേ……?”

“ഇല്ല.”

“വൈകിയെത്തിയതിലുള്ള ദേഷ്യത്തിൽ
സരിത കതക്‌ തുറന്നു
കൊടുത്തിട്ട്‌ തുള്ളി
വിറച്ച്‌ കട്ടിലിൽ പോയി കിടന്നു എന്നതല്ലേ
നേര്‌……?”
സരിത രുദ്രയെപ്പോലെ കണ്ണുകൾ
ചുവപ്പിച്ചു. കാണുന്ന ആർക്കും ചിരിയ്ക്കാനേ
തോന്നുകയുള്ളൂ.

“പിന്നെ എപ്പോഴാണ്‌ സതീശന്‍ കട്ടിലിൽ
നിന്നും
എഴുന്നേറ്റു പോയത്‌?”
“എനിയ്ക്കറിയില്ല. ഞാനൊറക്കമാർന്നു.”’

രാധേച്ചി ഓർമ്മിച്ചു.

“അവൻ അപ്പോ യാത്ര
പറയാൻ വന്നതാരുന്നുല്ലേ… മിനിയാന്ന്‌ രാത്രീല്‌…“

രാത്രിയിൽ, സരിത ഉറങ്ങികിടക്കുമ്പേൾ അവൻ എഴുന്നേറ്റ്‌ ആദ്യം ചെന്നിരിയ്ക്കുന്നത്‌
രാധയുടെ അടുത്തായിരുന്നു. വാർത്ത കേട്ടപ്പോൾ രാധ
പശുവിന്‌ കാടിയും കാലിത്തീറ്റയും കൂട്ടി കലർത്തി കൊടുത്തു
കൊണ്ടിരിയ്ക്കുകയായിരുന്നു.
ചരുവത്തിലെ വെള്ളത്തിൽ നിന്നും കൈ എടുത്തു
എഴുന്നേറ്റ രാധ പശുവിന്റെ കാൽക്കൽ
തന്നെ വീഴുകയായിരുന്നു.

മൂന്നുനാൾ ആശുപത്രിയിൽ കിടക്കയിൽ
ബോധമില്ലാതെ കിടന്നു. ബോധമുണർന്നപ്പോൾ
കരഞ്ഞു,
നിശ്ശബ്ദമായിട്ട്‌. അലമുറയിടാൻ അവൾക്ക് സതീശനുമായിട്ട്‌
നിയമപരമായ
ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ………… അയൽ വാസികളും സതീശന്റെ ബന്ധുക്കളും
ചേദ്യങ്ങൾ
ചോദിച്ച്‌ ക്രുശിയ്ക്കുകയും ചെയ്യാം.

നിശ്ശബ്ദമായി തേങ്ങി,
തേങ്ങി നാലഞ്ചു നാളുകൾ ഉറങ്ങിയപ്പേൾ
രാധയുടെ മനസ്സ്‌ ശാന്തമായി വന്നു.

“രാധേച്ചി, അവനെപ്പോഴാ വന്നതെന്നറിയുമോ?”

“രാത്രി വളരെ ഇരുട്ടീട്ടാ…..”

“എന്നാലും……?”

“കറുത്ത പക്ഷമല്ലാർന്നോ….മാനത്ത്‌ ചന്ദ്രനെത്തും വരെ അവൻ കാത്തിരിക്ക്വാർന്നു…..”

“അവന്റെ മുഖം മ്ലാനമാരുന്നോ
?”

“ആരുന്നു……………… അവൻ മുഖം എന്റെ മടിയില്‍ പൂഴ്ത്തി
തേങ്ങീർന്നു……”

“എന്നിട്ടും ചേച്ചിക്കൊന്നും തോന്നില്ലേ…?’

“ഇല്ല……… അവനങ്ങനാർന്നു………… വേദനിയ്ക്കു മ്പോൾ………. എന്റെ അടുത്ത്‌ വന്ന്‌ അങ്ങനെ
ചെയ്യുവാരുന്നു………….. ചെറുപ്പത്തിലും അവന്റമ്മച്ചിയും അച്ഛനും തല്ലുമ്പോളും അങ്ങനാരുന്നു…”

“പക്ഷെ, ഇന്നു സതീശൻ
അന്നത്തെ കൊച്ചുകുട്ടിയാർന്നില്ല…………ഉവ്വോ?”

“അതുനിങ്ങക്കാണ്‌ എനിയ്ക്കവൻ കൊച്ചുകുട്ടി തന്നെയാർന്നു എന്നും……… എന്റെ സ്നേഹത്തിനായി, ലാളനയ്ക്കായി, എന്റെ തലോടലിനായി
അവനെത്ര നേരം വേണേലും
കാത്തിരിക്ക്വാർന്നു…….”
“എന്നിട്ട്‌ ചേച്ചിയ്ക്കു പോലും അവന്റെ ഉള്ളം കാണാനായില്ല…” ”
“ഇല്ല…ആയില്ല…അവന്റെ കൺ കോണിലൊരു
കലക്കം വന്നാ, അവന്റെ കാലേലൊരു
പോറലുവന്നാ എനിക്കറിയാർന്നു…പക്ഷെ,അന്ന്‌…”
രാധേച്ചി കൈകളിൽ മുഖം പൂഴ്ത്തി…

സുകുമാരന്‌ യാതൊരു വിധ
ചോദ്യങ്ങളും ഉത്തരങ്ങളുമില്ലായിരുന്നു. അയാൾ സാധാരണ പോലെ തന്നെ ടീ.വിയുടെ
മുന്നിലിരുന്നു. സതീശൻ സ്റ്റോക്കു ചെയ്ത് ഇനിയും തീർന്നിട്ടില്ലാത്തതു കാരണം, അവകളെ ഉപയോഗിച്ചു
കൊണ്ടുമിരുന്നു. എന്നാൽ ടി.വി ഓൺ ചെയ്തിരുന്നില്ല.
അഞ്ചെട്ടുദിവസങ്ങൾ കൊണ്ടുതന്നെ തുടയ്ക്കാതെയും കവർ കൊണ്ടുമൂടാതെയും ഇരുന്നതിനാൽ പൊടിയും മാറാലയും
പിടിച്ച്‌ സ്ക്രീനിൽ നരച്ച നിറം വീണിരിയ്ക്കുന്നു.

സതീശൻ പോയിക്കഴിഞ്ഞ്
പത്തുദിവസങ്ങൾ
പിന്നിട്ടപ്പോൾ സുകുമാരൻ തയ്യൽ കട തുറന്നു. അലവലാതിയായി
കിടന്നിരുന്ന വെട്ടു പീസുകളും സതീശൻ
എഴുതിയിരുന്ന അളവു ബുക്കുകളും
പൊടിപടലങ്ങളും
മാറാലയും പുറത്താക്കി വൈറ്റ്‌ വാഷ്‌ ചെയ്ത്‌ അയാൾ
ജോലിയിൽ പ്രവേശിച്ചു. സതീശന്റെ സ്നേഹിതരായ
ഞങ്ങൾ കാഴ്ചക്കാരായി നോക്കി നിന്നു.
അയാളോട്‌ സഹായം വേണോ എന്നു ചോദിയ്ക്കാൻ പൊലും
മനക്കരുത്ത്‌ ഞങ്ങൾക്കില്ലായിരുന്നു.

സതീശന്റെ അമ്മ അപ്രതീക്ഷതമായികിട്ടിയ ആഘാതത്തിൽ നിന്നും മോചിതയാകാതെ
ദിവസത്തിന്റെ ഏറിയസമയവും മുറ്റത്തേയ്ക്കിറങ്ങുന്ന ഉമ്മറനടയിൽ
വഴിയിലേയ്ക്കു
നോക്കിയിരിയ്ക്കുന്നു. അവർക്ക് വിശ്വസിയ്ക്കാൻ കഴിയുന്നില്ല
സതീശൻ അവിടം വിട്ടു പോയിക്കഴിഞ്ഞിരിയ്ക്കുന്നുവെന്ന്‌. ഇപ്പോഴും അവിടെയെല്ലാം അവൻ
നിറഞ്ഞു നിൽക്കുന്നുവെന്നു അവരറിയുന്നു. കൂടുതലായിട്ട്‌ അവർക്കൊന്നും അറിയുകില്ല. സതീശന്റെ ശ്രാദ്ധമൂട്ടു കഴിഞ്ഞ്‌
പിറ്റേന്ന്‌നേരം പുലർന്നപ്പോൾ തന്നെ
സരിത അവളുടെ അച്ഛന്റെയും അമ്മയുടേയും
കൂടെ പടിയിറങ്ങിയപ്പോഴും അവരൊന്നും പറഞ്ഞില്ല. അവർക്കൊന്നും
പറയാനില്ലായിരുന്നു.

പക്ഷെ, ഞങ്ങൾ, നാട്ടുകാർക്ക് പലതും
പറായാനുണ്ടായിരുന്നു. സരിതയോടു നേരിട്ടും അല്ലാതെയും
പറയുകയും ചെയ്തതാണ്, നാട്ടിലാകെ ചർച്ച ചെയ്യപ്പെടുകയും ചെയ്തതാണ്‌. എന്നിട്ടും അവൾ പോയി.

വീട്ടീലെ പ്രാരാബ്ദങ്ങളും പരാതികളും
പറഞ്ഞ്‌ കുറെ നേരം കരഞ്ഞു നിന്നതിനുശേഷം
പെൺ മക്കളും ഭർത്താക്കന്മാരും ചെറുമക്കളും
പടിയിറങ്ങുന്നതും വിമല കണ്ടിരുന്നു.

അന്ന്‌ ഒരുപാടു
നേരം വിമല
ആ നടക്കല്ലിൽ തന്നെയിരുന്നു. യാതൊരു മണങ്ങളും അറിയാതെ… യാതൊരു ശബ്ദങ്ങളും
കേൾക്കാതെ…

വെയിലാറുകയാണ്‌, പടിഞ്ഞാറുനിന്ന്‌ മഞ്ഞപ്പ്‌ പാരിൽ നിറയുകയാണ്‌…

മഞ്ഞ വെയിൽ നേരെ
കണ്ണുകളിൽ തറച്ചു തുടങ്ങിയപ്പോൾ അവർ
ഒന്നു തലയനക്കി….

ആരുടേയോ ഒപ്പം പുറത്തേയ്ക്കു
പോയ സുകുമാരൻ തിരിച്ചെത്തിയിരുന്നില്ല. വീടിന്റെ ഉള്ളിൽ
ഒരനക്കം, എന്തോ വേവുന്നതിന്റെ മണം…

അവർ തിരിഞ്ഞ്‌ വീടിന്റെ ഉള്ളിലേയ്ക്ക്‌
നോക്കി, എല്ലാ വാതിലുകളും ജനലുകളും തുറന്നു കിടക്കുന്നു…

കാൽ മുട്ടിൽ കൈകുത്തി
എഴുന്നേറ്റ്‌ വരാന്തയിലേയ്ക്ക്‌ കയറുമ്പോഴാണ്‌ അകത്തു നിന്നും രാധ
വരുന്നത്‌ കണ്ടത്‌. അവൾ അടുത്തെത്തി വിമലയുടെ
മുന്നിൽ, കണ്ണുകളിൽ നോക്കി നിന്നു.

“അമ്മേ….ഞാമ്പോണില്ലാട്ടോ… ഞാനുണ്ടാകും അമ്മയ്ക്ക്‌…”
വിമല അവളെ ശക്തിയായി തന്നിലേയ്ക്കടുപ്പിച്ചു.

“എന്റെ മോന്‍ എന്തിനാ ചെയ്തതെന്ന്‌
മോക്കറിയ്യോ….?”

“ഇല്ലാ…എനിയ്ക്കൊന്നുമറിയില്ല.”

അവളെ ചേർത്ത് നിർത്തിയപ്പോൾ
സതീശന്റെ ഗന്ധം വിമല അറിയുന്നതു പോലെ…. രാധയുടെ കണ്ണുകളിൽ
സതീശന്റെ കണ്ണുകളെ കണ്ടതു പോലെ….അത്‌ അവളുടെ ശബ്ദം
അല്ലാത്തതു പോലെ… രാധയല്ലായിത്‌ സതീശനാണ്‌….എന്ന്‌ വിമലയുടെ മനം പറഞ്ഞു കൊണ്ടിരിയ്ക്കുന്നു.

വിമല കരയുകയാണ്‌……

രാധയും…

വിമലയ്ക്കറിയും രാധ മാത്രമേ
അവനെ നേഹിച്ചിരുന്നുള്ളുവെന്ന്‌, ഒന്നും ആവശ്യപ്പെടാതെ………

തികച്ചും യാദൃശ്ചികമായൊരു ദിവസം
മങ്കാവുടിയിൽ നിന്നും ഒരു വാർത്ത
കൊണ്ടിപ്പാടത്തെത്തി. കൊണ്ടിപ്പാടത്തുകാരതിന്റെ വിശദാംശങ്ങൾ
അറിയുമ്പോഴേയ്ക്കും പത്രങ്ങളും റേഡിയോകളും ടീ.വികളും
അത്‌
ലോകരെ അറിയിച്ചു, അവർക്ക് അതൊരു
ഉത്സവമായി…

അതൊരു സ്മാർത്ത വിചാരത്തിന്റെ
കഥയായിരുന്നു. സ്മാർത്ത വിചാരം അരങ്ങേറിയിരിയ്ക്കുന്നത്‌ സതീശൻ മരിയ്ക്കുന്നതിന്റെ രണ്ടു
ദിവസം മുമ്പായിരുന്നു.

നഗരത്തിലെ ഒരു നല്ല
ഹോട്ടൽ മുറിയിലേയ്ക്ക്‌ വേണ്ടപ്പെട്ട ചിലർ
സതീശനെ വിളിച്ചു വരുത്തുകയായിരുന്നു. അവനെത്തുമ്പോൾ വിളിച്ചു
വരുത്തിയവർ കൂടാതെ നഗരം ഭരിയ്ക്കുന്ന പോലീസുദ്യോഗസ്ഥരും പ്രമുഖ പത്രങ്ങളുടെ പ്രതിനിധികളും
ഒരു സ്ത്രീയും, അവരുടെ സ്‌ക്കൂൾ
യൂണിഫോമിട്ട ഒരു പെൺകുട്ടിയും, അവരുടെ സംരക്ഷകനാണെന്ന്‌
തോന്നിയ്ക്കുന്ന ക്രൂരമുഖമുള്ള ഒരു
മദ്ധ്യവയസ്ക്കനുമുണ്ടായിരുന്നു.

അവരെല്ലാം സതീശനെ പ്രതീക്ഷിയ്ക്കുകയായിരുന്നു. എന്നു പറഞ്ഞാൽ അവരെല്ലാം സ്വീകരണത്തിന്‌ തയ്യാറായി നിൽക്കുകയായിരുന്നു.

അത്യാവശ്യം മുഖവുരയും പരിചയപ്പെടുത്തലുകളും ഒരു ഗ്ലാസ്സ്‌ നാരങ്ങാനീരും കുടിച്ചു
കഴിഞ്ഞപ്പോൾ പ്രധാന പോലീസുദ്യോഗസ്ഥൻ കാര്യത്തിലേയ്ക്ക്‌
വന്നു.
സതീശാ……ഇതൊരു
പീഡനക്കേസാ…താനും അതിലൊണ്ടെന്നാ ഈ പെങ്കൊച്ചുപറയുന്നെ………
ഐസ്സ്‌ ഇട്ട്‌ തണുപ്പിച്ച ജൂസ്സ്‌ അവന്റെ ഉള്ളിൽ
കിടന്ന്‌ തിളച്ചു മറിഞ്ഞിട്ടുണ്ടാകണം, ഞെട്ടലിൽ വർദ്ധിച്ച
ശരീര താപം കൊണ്ട്‌.

നിന്റെ ശരീരത്തിന്റെ പലയിടങ്ങളിലുമുള്ള അടയാളങ്ങളൊക്കെ അക്കൊച്ച്‌ ഓർത്ത് വച്ചിട്ടൊണ്ടാരുന്നു.
നീയൊരു ദെവസം മുങ്ങിയില്ലെ…… ഇലക്ഷൻ കഴിഞ്ഞ ഒടനെ. അന്ന്‌ ഇവടെ കൂടെ
ആയിരുന്നുവല്ലെ……….. ഈ നിൽക്കുന്ന
വർക്കിക്കുഞ്ഞിന്റെ റബ്ബർ എസ്റ്ററേറ്റിലുളള ബംഗ്ലാവിലാരുന്നു

അല്ലെ…… വർക്കിക്കുഞ്ഞ്‌ ഏർപ്പാടാക്കിയതു കൊണ്ട്‌ കൊഴപ്പമില്ലെന്നും കരുതീയല്ലെ…..

സതീശൻ അവിടെ ഉണ്ടായിരുന്ന
എല്ലാമുഖങ്ങളും മാറിമാറി നോക്കി. അവരെല്ലാവരും കൂടി
ഒരുക്കിയ കുരുക്കും കണ്ടറിഞ്ഞു.

സതീശാ……. നിങ്ങളൊന്നു കൊണ്ടും വെഷമിയ്ക്കണ്ട……. നീ മാത്രമൊന്നുമല്ല ഈ കേസിലൊളളത്‌.
ഈ നിൽക്കുന്ന വർക്കിക്കുഞ്ഞും ഔസേപ്പും
പിന്നെ ആ പെങ്കൊച്ചിനെ
പഠിപ്പിയ്ക്കുന്ന രണ്ടുസാറന്മാരും ഒക്കെയൊണ്ട്‌…… നമുക്ക്‌ വേണ്ടതു പോലെയൊക്കെ ചെയ്യാം……

പക്ഷെ, നീ ഒരു
കാര്യം ചെയ്യണം. ചെയർമാനാകാനുള്ള ആഗ്രഹമൊക്കെ
കളഞ്ഞ്‌ ഇവരുടെ കൂടെ അങ്ങ്‌ ചേർന്നോ….. ബാക്കി ഒക്കെ ഞങ്ങള്‌ ശരിയാക്കിക്കൊളളാം……..

ഇപ്പോൾ ഞങ്ങളോർമ്മിയ്ക്കുന്നത്‌ സതീശന്റെ കുറിപ്പ്‌ പുസ്തകത്തിലെ
ശ്രദ്ധിയ്ക്കാതെ വിട്ടു കളഞ്ഞ വാക്കുകളെയാണ്‌.

“ഞാനെന്നും ഒറ്റപ്പെട്ടവനാണെന്ന ബോധമാണ്‌ മനസ്സിൽ
നിറഞ്ഞു നിൽക്കുന്നത്‌, ഒരു ദൈവത്തേയും
ഭജിയ്ക്കാതെ, ഒരു ഇസത്തെയും ഭുജിയ്ക്കാതെ,
ഒരു രാഷ്ട്രീയപ്പാർട്ടിയേയും ചുമക്കാതെ, ഒരു
ജാതിക്കോമരത്തിന്റെയും തുണ വാങ്ങാതെ, ഒന്നിനോടും
ചായ്‌വില്ലാതെ , അടുത്ത ഒരു സുഹൃത്തു പോലുമില്ലാതെ….”

@@@@@




രാധയ്ക്ക്‌ പറയാനുള്ളത്‌

രാധ – നമുക്കറിയാം, ആയിരമായിരം സംവത്സരങ്ങൾക്ക് മുമ്പുണ്ടായ ഒരു പേര്‌. എന്നിട്ടും ഇന്നും ആ പേരിന്‌ പുതുമ നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ ഓർക്കുമ്പോൾ ആശ്ചര്യം തോന്നുന്നു.

ഇല്ലേ ?

എന്തുകൊണ്ടാണത് ?

രാധ പ്രേമത്തിന്റെ മാത്രം കാര്യമല്ല, കാമത്തിന്റേതു കൂടി ആണെന്ന്‌ ഞങ്ങൾ പറയും. അതുകൊണ്ടാണ്‌ ഇന്നും മങ്ങാത്ത ചിത്രമായി തുടരുന്നത്‌. അല്ലെങ്കിൽ ഇന്നത്തെ കാലാവസ്ഥയിൽ
പിടിച്ചു നിൽക്കാനാവില്ലായിരുന്നു.

പ്രേമിച്ച്‌, വശീകരിച്ച്‌, വീട്ടിൽ നിന്നും വിളിച്ചിറക്കി സ്വീകരിച്ച്‌ സ്വന്തം പെണ്ണിനെ വിൽക്കുന്നവരുടെ കാലമാണിത്‌. സ്വന്തം പെണ്ണ്‌ എന്നത്‌ തെറ്റായ പ്രയോഗമാണ്‌, ക്ഷമിയ്ക്കുക. സാഹചര്യത്തിന്റെ മുറുക്കത്തിന്‌ അങ്ങിനെ ഒരു പ്രയോഗം ആവശ്യമാണ്‌.

അതെങ്ങിനെയെങ്കിലുമായിക്കൊള്ളട്ടെ നമുക്ക്‌ അറിയേണ്ടത്‌ രാധയേയും രാധയിലൂടെ സതീശനെയുമാണ്‌.

അത്തെ, രാധ പ്രേമത്തിന്റെയും കാമത്തിന്റെയും പ്രതീകമാണ്‌……. ഒരു പക്ഷെ, സീരിയൽ നിർമ്മാതാക്കളും സീരിയൽ കണ്ട്‌ കണ്ണുകളും മനസ്സുകളും ഇരുട്ടിലാക്കിയവരും എതിർക്കുമായിരിയ്ക്കാം. അവർക്ക് രാധയുടെ പ്രേമം അലൌകീകമാണ്‌.

ലൌകീകമോ……..

അലൌകീകമോ…..

ഈ രണ്ടുമല്ല നമ്മുടെ പ്രശ്നം, രാധയുടേയും സതീശന്റെയും ബന്ധമാണ്‌. അവർ തമ്മിലുണ്ടായിരുന്നത്‌ അലൌകീകമല്ലെന്ന്‌ ഞങ്ങൾ തീർത്തു പറയും.

“അവനെന്റെ വിരലിൽ തൂങ്ങിയാണ്‌ ആദ്യം എണീറ്റത്‌. എനിയ്ക്കന്ന്‌ വയസ്സ്‌ ഏഴാ……… അവൻ മുട്ടുകുത്തി നടന്ന്‌ മുട്ടിലാകെ തറയിൽ മെഴുകിയ ചാണകത്തിന്റെ കൂടെ ചേർക്കുന്ന കരീം പറ്റീർന്നു.

എന്റെ വെരളേല്‍ പിടിച്ചെണീറ്റപ്പോ അവന്റെ മൊഖം കാണേണ്ടതാർന്നു. എന്നാ സന്തോഷം………“

രാധയുടെ കണ്ണുകള്‍ നിറയുകയാണ്‌. ഇന്നലെയുടെ സമൃദ്ധമായ ചുരുണ്ടമുടികൾക്കുള്ളിൽ നരച്ചയിഴകൾ തെളിഞ്ഞ്‌ കണ്ടു തുടങ്ങിയിരിയ്ക്കുന്നു. നരച്ചയിഴകൾ വെള്ളി നൂലുകളെപ്പോലെയാണ്‌, എഴുന്നു നിൾക്കുന്നു, ബലം കൂടിയതു പോലെ………

അടർന്നു വീണ കണ്ണുനീർ കവിളിലൂടെ ഒഴുകിയിട്ടും അവളത്‌ തുടച്ചുകളയുന്നില്ല. കവിളിന്റെ ശോണിമയ്ക്ക്‌ മങ്ങലുണ്ട്.അവൾ ഞങ്ങളുടെ സാമിപ്യം മറന്നതുപോലെ, ഒരു പക്ഷെ, സതീശനെ ഉൾക്കണ്ണാൽ കാണുകയാവും.

നഗ്നനായി, അരയിലൊരു വെള്ളി അരഞ്ഞാണവുമായി, ഉറക്കെ കരഞ്ഞു കൊണ്ട്‌, ഇറയത്തു കൂടി മുട്ടിൽ ഇഴയുന്ന കുഞ്ഞിനെ………

അവളെ കണ്ട ഉടൻ അവൻ കരച്ചിൽ നിർത്തിയിരിയ്ക്കുന്നു. പല്ലു മുളയ്ക്കാത്ത മോണ കാണിച്ച്‌ ചിരിയ്ക്കുന്നു. എന്നാലും കണ്ണുകൾ നിറഞ്ഞു തന്നെയിരിയ്ക്കുന്നു, പീലികളൊന്നടഞ്ഞാൽ തുള്ളികളായി നിലത്തുവീഴാറായിട്ട്‌……

“സ്ക്കൂളിപ്പോകുമ്പോ അവന്റെ പുസ്തകോം സഞ്ചീം ഞാനാപിടിച്ചിരുന്നെ ഒന്നാം ക്ലാസ്സിൽ
പഠിയ്ക്കുമ്പോഴും അവന് ചോറു വാരി ഉണ്ണാനറിയില്ലാരുന്നു. ഞാനെന്റെ
ക്ലാസ്സിൾ കൊണ്ടുപോയിരുത്തിയാ ചോറു വാരിക്കൊടുത്തിരുന്നെ. അവന്റെ അമ്മേക്കാൾ ഇഷ്ടം എന്നോടാർന്നു, രാത്രീം അവനെന്റെ കൂടെയാ ഒറങ്ങീർന്നെ……”

“ഒരു പൊതപ്പിനുള്ളിൽ കെട്ടിപ്പിടിച്ച്‌…….. അവനന്നൊക്കെ വലിയ പേടിയാർന്നു…….. !”

“അവന്റെ ഓരോമുടിയും ഓരോ നഖവും വളർന്നു വരുന്നത്‌ ഞാങ്കണ്ടിട്ടൊണ്ട്‌….. അവന്റെ നെഞ്ചിന്റെ മിടിപ്പിന്റെ എണ്ണം പോലും എനിയ്ക്കറിയാർന്നു………… അവനൊന്നു വേഗത കൂട്ടി നടന്നാൽ നെഞ്ചിടിപ്പ്‌ കൂടുന്നത്‌ ഞാങ്കണ്ടിട്ടൊണ്ട്‌.”

“അവനോരോ ദെവസോം ഓരോ മുടി നാരിന്റെത്ര വലുതാകുന്നത്‌ ഞാങ്കണ്ടിട്ടൊണ്ട്. അവൻ വലുതായിക്കഴിഞ്ഞപ്പൊ കൂടെ കെടത്തണ്ടാന്ന്‌ പറഞ്ഞ്‌ മാറ്റി കെടത്തിയപ്പം കൊറേ നാളത്തേയ്ക്ക്‌
എനിക്ക്‌ ഒറങ്ങാനേ കഴിഞ്ഞില്ലാർന്നു. അപ്പോഴാണ്‌ അവനെന്റെ ശരീരത്തിന്റെ ഭാഗാമാരുന്നെന്ന്‌ തോന്നീത്‌. ഞാനെവിടയോ വായിച്ചിട്ടൊണ്ട്‌, അർദ്ധ്ഹനാരീശ്വരനെപ്പറ്റി, അതേപോലെ ഞാനും അവനും പകുതി പകുതിയായി നിൽക്കുന്നത്‌ ഞാൻ മനസ്സില്‍ കണ്ടിട്ടൊണ്ട്‌”

എന്റെ മനസ്സിൽ കണ്ടിട്ടൊള്ളത്‌ പലപ്പോഴും സ്വപ്നത്തിലും കണ്ടിട്ടൊണ്ട്‌. സ്വപ്നത്തിലെ രാധയ്ക്കും സതീശനും ഞങ്ങടെ നെറമല്ലാട്ടോ…..കഥകളിലെ ദേവന്മാരുടെ നെറമാണ്‌. ഞങ്ങള്‌ ദേവീദേവന്മാരായിക്കഴിഞ്ഞുന്ന്‌ അവൻ ചെലപ്പോഴൊക്കെ പറയുമായിരുന്നു…”

“കാലാവസ്ഥയിലെ ചെറിയൊരു മാറ്റം പോലും അവനെ ജലദോഷം പിടിപ്പിയ്ക്കും…… അവൻ പറയുമാരുന്നു പ്രകൃതിയുമായിട്ട്‌ കൂടുതൽ അടുത്തിട്ടാണെന്ന്‌. വീണ്ടും വീണ്ടും അടുക്കാൻ വേണ്ടി ആരുന്നത്രെ അവൻ ധ്യാനം ചെയ്തിരുന്നത്‌…..അവന്റെ ധ്യാനത്തക്കോൾ എനിയ്ക്കിഷ്ടം
അമ്പലത്തിൽപ്പോയി കണ്ണടച്ചു തൊഴുതു നിൽക്കുന്നതാണ്‌.”

“ഒരു ദെവസം തൊഴുതു നിൽക്കുമ്പം, അടഞ്ഞിരുന്ന കണ്ണിനുള്ളിൽ പീലിചൂടി കുഴലു വിളിച്ച്‌ ഒരു കണ്ണൻ വന്നു. ഞാനാമൊഖം സൂക്ഷിച്ചു നോക്കി…… അത്‌ സതീശനായിരുന്നു………“

“പത്താം ക്ലാസ്സ്‌ പാസ്സായി കഴിഞ്ഞിട്ടാ ഞാൻ പഠിത്തം നിർത്തീത്‌. പിന്നത്തെ ഞങ്ങടെ കണ്ടുമുട്ടല്‍ അവധി ദിവസങ്ങളിൽ കാട്ടിലൂടെയും പടലിലൂടെയുമായി……… അന്ന്‌ തെക്കേ മല മുഴുവൻ കാടുകേറി കെടക്കുവല്ലാർന്നോ……. അമ്മയുടെ പശു വളർത്തലിന്‌ സഹായമായിട്ട്‌, പുല്ലറുക്കാനായിട്ട്‌ മല കയറി നടന്നു. അവനെനിയ്ക്ക്‌ കൂട്ടാർന്നു…..”

“പക്ഷികളെ കണ്ട്‌, അവ ഒണ്ടാക്കിയിരിയ്ക്കുന്ന കൂടുകൾ കണ്ട്‌, കായകൾ പറിച്ചു തിന്ന്‌, കഥകൾ പറഞ്ഞ്‌……..അവൻ മറ്റു കൂട്ടുകാരാരുമില്ലായിരുന്നു. പക്ഷെ, പിന്നീടവന്‍ അതിൽ വലിയ വിഷമമായിരുന്നു. വിങ്ങുന്ന മനസ്സിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒരു കൂട്ടുകാരൻ വേണ്ടിരുന്നു എന്ന്‌ പലപ്പോഴും പറഞ്ഞിട്ടൊണ്ട്‌. അപ്പോളൊക്കെ എന്നോട്‌ എന്തും പറയുമായിരുന്നു. പക്ഷെ, ആണുങ്ങളോടു മാത്രം പറയേണ്ട അവരിർ നിന്നും
മാത്രം അറിയേണ്ട കാര്യങ്ങളുണ്ടെന്നവൻ പറഞ്ഞിരുന്നു. അതും എന്നോടുപറഞ്ഞ്‌ സമാധാനിച്ചോളാൻ ഞാമ്പറഞ്ഞിട്ടുണ്ട്‌……….. പക്ഷെ, അവൻ പറഞ്ഞിട്ടില്ല… ”

രാധ കരയുകയാണ്‌, സാരിത്തലപ്പിൽ മുഖം പൂഴ്ത്തി. ഞങ്ങൾക്കവളെ സാന്ത്വനപ്പെടുത്തണമെന്ന്‌ തോന്നിയില്ല. കാരണം കരയുമ്പോൾ മനസ്സിന്റെ ഭാരം കുറയുമെന്ന്‌ കേട്ടിട്ടുണ്ട്‌.

വിണ്ടും അവരുടെ കഥകൾ കേൾക്കാനായിട്ട്‌ ഞങ്ങൾ കാത്തിരുന്നു.

രാധ പറഞ്ഞ കഥകളൊക്കെ ഞങ്ങൾ മൂളി കേട്ടു കൊണ്ടിരിയ്ക്കുകയായിരുന്നു. അക്കഥകളൊക്കെ
സത്യങ്ങളായതുകൊണ്ടോ ഞങ്ങളത്‌ വിശ്വസിച്ചതു കൊണ്ടോ ആയിരുന്നില്ല. കഥകൾ കേൾക്കുക എന്ന ഒരൊറ്റ വികാരമേ അതിനുള്ളൂ. അവൾ പറഞ്ഞതു കൂടാതെ പല കഥകളും നാട്ടിൽ പറയാറുണ്ട്‌, അതുകളും സത്യമാണെന്ന്‌ ഞങ്ങൾ കരുതുന്നില്ല.

നാട്ടിലുള്ള ഒരു കഥ കേൾക്കണോ…?

അന്ന്‌ സതീശന്‌ പത്തു വയസ്സ്‌, രാധയ്ക്ക്‌ പതിനേഴും………

അവൾ സുന്ദരി ആയിരുന്നു. വൃത്തിയും വെടിപ്പുമുള്ള പെൺകുട്ടി. മുടി പിന്നില്‍ പിന്നിയിട്ട്‌ തുളസിക്കതിർ ചൂടി, മെറുൺ നിറത്തിലുള്ള പൊട്ടുകുത്തി……

അവളുടെ ചുണ്ടുകളിൽ എപ്പോഴും പു ഞ്ചിരി തങ്ങി നിന്നിരുന്നു. കണ്ണുകളിൽ എപ്പോഴും ഒരു കവിത കണ്ടിരുന്നു, മനസ്സിലെപ്പോഴും പറയാൻ വെമ്പിനിന്നിരുന്നൊരു കഥയുണ്ടായിരുന്നു.

അവൾ കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുത്തിരുന്നു.

അയൽ പക്കത്തെ കൊച്ചുകുട്ടികൾ അവളുടെ കഥകൾ കേൾക്കാനായി നിത്യേന തേടിയെത്തിയിരുന്നു. കഥകളെല്ലാം രാജാവിന്റെയും രാജ്ഞിയുടെയും രാജകുമാരന്റെയും
രാജകുമാരിയുടെയും ആയിരിയ്ക്കും. എന്നാൽ എന്നും പുതിയ കഥകൾ ആയിരിയ്ക്കും പറഞ്ഞു പറഞ്ഞ്‌ എല്ലാം ശുഭമായിത്തീരുകയും ചെയ്തിരുന്നു.

അന്നൊരു രാത്രി.

മകരമാസത്തിലായിരുന്നു പുതപ്പിനു പോലും തണുപ്പിനെ ചെറുക്കാൻ കഴിഞ്ഞില്ല, അന്ന്‌ സതീശൻ അവളുടെ ദേഹത്തോട്‌ ഒട്ടി ചേർന്നാണ്‌ കിടന്നിരുന്നത്‌. അവന്റെ ദേഹത്തിന്റെ ചൂട്‌, ആസ്വാദ്യത അവളറിഞ്ഞു കൊണ്ടിരുന്നു. ഏതോ ഒരു സമയം അവന്റെ വിരലുകൾ അവളുടെ ദേഹത്തു കൂടി ഇഴഞ്ഞു നടന്നു. ആദ്യം ഈർഷ്യത, എങ്കിലും തടുത്തില്ല.

പിന്നെ…….

അവന്റെ കൈയ്ക്ക്‌ വിറയലുണ്ട്‌. തെറ്റാണ്‌ ചെയ്യുന്നതെന്നറിഞ്ഞിട്ട്‌, ഭയന്നതു പോലെ. ബ്ലൌസ്സിന്റെ ഹുക്കുകൾ അഴിച്ചിരിയ്ക്കുന്നു. ഇപ്പോ അവന്റെ മുഖത്ത്‌ കള്ള ലക്ഷണമായിരിയ്ക്കുമെന്ന്‌ അവളൂഹിച്ചു. അവളറിയുന്നുണ്ടോയെന്നു ശ്രദ്ധിച്ച്‌ വിരലുകൾ അനക്കാതെ
വച്ചിരിയ്ക്കുന്നു.

അനാവൃതമാക്കിയുള്ള തടവൽ…….

വിരലുകൾ വീണ്ടും താഴേയ്ക്ക്‌ സാവധാനം………… അതിനുശേഷം സതീശന് രാധയുടെ അത്രയും ഉയരം വന്നിട്ടുണ്ടെന്ന്‌ വീട്ടുകാർ കണ്ടെത്തുകയും അവരെ ഒരുമിച്ച്‌ കിടക്കുന്നതിനെ വിലക്കുകയും ചെയ്തു.

ഞങ്ങളിന്നും ഓർമ്മിയ്ക്കുന്നു രാധയുടെ വിവാഹം. അവളെ വിവാഹം ചെയ്തത്‌ ഒരു രവീന്ദ്രൻ നായരായിരുന്നു. നല്ല ഉയരവും ഒത്ത ശരീരവും ഉണ്ടായിരുന്നു അയാൾക്ക്. അയാൾ ഒരു പട്ടാളക്കാരനായിരുന്നു. പട്ടാളക്കാർക്ക് യോജിച്ച മീശയുമുണ്ടായിരുന്നു.

രാധയുടെ അച്ഛനും അമ്മയ്ക്കും അവൾ ഒറ്റ മകളായിരുന്നു. ആ ഒറ്റ മകളെ പുലർത്താൻ കൂടി അവർ വളരെ ബുദ്ധിമുട്ടിയിരുന്നു വെന്ന്‌ നാട്ടുകാർക്കൊക്കെ അറിയാമായിരുന്നു.

രാധയുടെ അച്ഛൻ കൂലിപ്പണി ചെയ്തും അമ്മ പശുവിനെ വളർത്തി പാലുവിറ്റും അവൾക്ക് വിവാഹത്തിന്‌ അഞ്ചു പവൻ സ്വർണ്ണവും അയ്യായിരം രൂപ സ്ത്രീധനവും കൊടുത്തിരുന്നുവെന്ന്‌ കഥയുമുണ്ടായിരുന്നു.

രവീന്ദ്രൻ നായർ പേരു പോലെ ശോഭിച്ചില്ല. അയാൾക്ക് രാത്രിയോടായിരുന്നു കൂടുതല്‍ അടുപ്പം. ഈ മഹാരാജ്യത്തെ ശത്രുക്കളിൽ
നിന്നും രക്ഷിയ്ക്കാനായിട്ട്‌ അതിർത്തി വേലിയ്ക്കരുകിൽ തോക്കും പിടിച്ച്‌ വെയിലും കൊണ്ട്‌ നിന്നാണ്‌ കറുത്തതെന്ന്‌ അയാൾ. അതല്ല, അവന്റെ അച്ഛന്റെ
നിറമാണെന്ന്‌ അമ്മ. അമ്മ നന്നായി വെളുത്തിട്ടാണ്‌. അവരെ ഞങ്ങൾ കണ്ടിട്ടുണ്ട്‌. അച്ഛനെ കാണാൻ കഴിഞ്ഞിട്ടില്ല. അയാൾ മരിച്ച്‌ പത്തു വർഷം കഴിഞ്ഞാണ്‌ രവീന്ദ്രന്റെ വിവാഹം നടന്നത്‌.

അന്ന്‌ രാധയ്ക്ക്‌ പത്തൊമ്പത്‌ വയസ്സായിരുന്നു. അവൾ വിവാഹത്തിന്‌ സെറ്റു സാരിയും ചുവന്ന ബ്ലൂൌസ്സുമായിരുന്നു ധരിച്ചിരുന്നത്‌. അച്ഛൻ കൊടുത്ത മാലയുടെ കൂടെ രവീന്ദ്രൻ
നായർ കെട്ടിയ താലിയും കൂടി നിറവെളിച്ചത്തില്‍ തിളങ്ങുന്നതു കൊണ്ടിപ്പാടത്തെ പെണ്ണുങ്ങൾ നോക്കിനിന്നു. പക്ഷെ,
ആണുങ്ങൾ അവളുടെ മുഖത്തുനിന്നും കണ്ണുകളെ അകറ്റിയില്ല. അവർക്ക് രാധയെ ആദ്യമായിട്ട്‌ കാണുന്നതായിട്ടാണ്‌ തോന്നിയത്‌. ഈ നാട്ടിൽ നിന്നും അവളെ പറഞ്ഞു വിടുന്നതിൽ ഖേദവും തോന്നിയിരുന്നു.

അവൻ എഴുതിയിരിയ്ക്കുന്ന കുറിപ്പിൽ ഒരിടത്ത്‌ വായിച്ചു.

നട്ടുച്ചയായിരുന്നു അത്‌, ആഴ്ചയേതെന്ന്‌ ഓർമ്മയില്ല. ചുറ്റും വള്ളിപ്പടർപ്പുകൾ നിറഞ്ഞിരിയ്ക്കുന്നു. ഞങ്ങളുരണ്ടാളും മാത്രം. മുമ്പും അവിടെപ്പോയി ഞങ്ങളിരിയ്ക്കാറുണ്ടായിരുന്നു.
പന്തലിച്ച മാവിന്റെ ചുവട്ടില്‍ നന്നായിട്ട്‌ തണലുണ്ട്‌. അവിടെയിരുന്ന്‌ ഞങ്ങളെത്രയോ കഥകൾ പറഞ്ഞിരിയ്ക്കുന്നു, നാട്ടിലെയും പുസ്തകത്തിലെയും സിനിമയിലേയും.

അവിടെ അങ്ങിനെയിരിയ്ക്കുന്നത്‌ ഞങ്ങളുടെ ശരീരങ്ങൾ പരസ്പരം സ്പർശിച്ചു കൊണ്ടുതന്നെയാവും. കൈകളും കാലുകളും. ഒരു പക്ഷെ, ശരീരവും വളരെ അടുത്തടുത്ത്‌.

പക്ഷെ. അതൊരിയ്ക്കലും ഒരു പെണ്ണും ആണും തമ്മിലുള്ള സ്പർശനമായിട്ട്‌ തോന്നിയിരുന്നില്ല.

അന്ന്,

വിരലുകൾക്ക് അറിയപ്പെടാത്തൊരു സ്പർശനശക്തി കിട്ടിയതുപോലെ…….മെല്ലെ മെല്ലെ കാലുകളിലെ രോമത്തിലൂടെ എന്തോ അരിച്ചരിച്ച്‌ കയറും പോലെ……………

ശരീരത്തിൽ എവിടെയെല്ലാമോ അടങ്ങി നിന്നിരുന്ന ശക്തി, താപം ഉണരുന്നതു പോലെ………

ഞങ്ങൾ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു, ആ കണ്ണുകൾ……………………

കണ്ണുകളിൾ ഒരു സമുദ്രം തന്നെ ആർത്തലയ്ക്കുന്നതു പോലെ… ..

ഒരു നിമിഷം ദേഹമൊന്ന്‌ ഞെട്ടിപിടഞ്ഞ്‌ കുളിരുകോരും പോലെ……………..

പിന്നെ, പരസ്പരം ശരീരത്തോട്‌ ഒട്ടിച്ചേരുകയായിരുന്നു. തടുക്കാൻ കഴിയാത്ത വേഗത്തിൽ……

ചേച്ചിയുടെ കണ്ണുകൾ അടഞ്ഞു പോയിരുന്നു……….
ആ ചുണ്ടുകളുടെ മധുരം………………

നാവിന്റെഈർപ്പം….. ..
ദേഹത്തിന്റെ ചൂട്‌………

ശരീരമാകെ കത്തിപ്പടരുകയായിരുന്നു.

ഹുക്കുകൾ ഊരി മാറിടം അനാവൃതമായപ്പോൾ………
അടിവസ്ത്രങ്ങൾ അഴിഞ്ഞുവീണപ്പോൾ………….
നിറഞ്ഞവെളിച്ചത്തിൽ ആദ്യമായി നഗ്നയായൊരു സ്ത്രീയെ കാണുകയായിരുന്നു.
വെണ്ണക്കൽ ശില്പം പോലെ…………………

പക്ഷെ,

പെട്ടെന്ന്‌, വളരെ പെട്ടെന്ന്‌ ശരീരത്തിൽ നിന്നും എല്ലാം ഊഴ്‌ന്നിറങ്ങിപ്പോകുന്ന പോലെ……

കൈകൾ………….

ബോധമാകെഅശക്തമായിരിയ്ക്കുന്നു………
അകന്ന്‌ ആ മനോഹരമായ ദൃശ്യം കണ്ടിരുന്നപ്പോൾ,
ആ കണ്ണുകൾ തുറന്നു, ആ കണ്ണുകളിൽ, ചുണ്ടുകളിൽ, കൈകളിൽ ക്ഷണമായിരുന്നു.

പക്ഷെ………

ഈ കുറിപ്പിൽ കാലത്തിന്റെ സൂചനകളില്ല. തെക്കൻ മലയിൽ കാടും പടലും ഉണ്ടായിരുന്ന കാലത്തായിരുന്നു. സതീശനും രാധയ്ക്കും ആ കാടും പടലും അധികനാൾ സൂക്ഷിയ്ക്കാൻ കഴിഞ്ഞില്ല. അവിടെയെല്ലാം ജനസമൂഹങ്ങളാകുകയും കൃഷിയിടങ്ങളായി പരിണമിയ്ക്കുകയും ചെയ്തു.

കുറിപ്പിൽ മറ്റൊരിടത്ത്‌ സതീശൻ എഴുതി, വിളക്കണച്ച്‌ സരിതയോടു ചേർന്നു കിടക്കുമ്പോൾ കൂടെയുള്ളത് രാധേച്ചിയായിട്ടാണ്‌ തോന്നുന്നത്‌, കത്തി നിൽക്കുന്ന സൂര്യവെളിച്ചത്തിൽ വെണ്ണക്കൽ
ശില്പം പോലെ…………

പിന്നെ ശരീരത്തിലൂടെ അഗ്നി പടരുകയായി………

കൈകാലുകൾ ദൃഢമാവുകയായി……….

സിരകൾ ഉജ്ജ്വലമാവുകയായി………

പങ്കജത്തിന്റെ അടുത്തും അങ്ങിനെ തന്നെ ആയിരുന്നു. എന്നാൽ രാധേച്ചിയുടെ മുമ്പിൽ ഉണ്ടാകുന്ന രാസപരിണാമത്തെ എന്താണ്‌ വിളിയ്ക്കേണ്ടത്‌, എല്ലാം സ്വാതന്ത്ര്യങ്ങളുമുണ്ടായിട്ടും………

വീണ്ടും ഒരിടത്ത്‌ സതീശന്‍ എഴുതി;

വളരെ നാളുകൾക്ക് ശേഷമാണ്‌ രാധേച്ചിയെ കണ്ടത്‌. മനപ്പൂർവ്വം മാറി നടക്കുകയായിരുന്നു. എന്തിനായിരുന്നെന്ന്‌ എനിയ്ക്കറിയില്ല. കണ്ടപ്പോൾ ചേച്ചി വിങ്ങിക്കരയുകയായിരുന്നു. അതുകണ്ടു നില്ക്കാനായില്ല. ശരീരത്തോട്‌ ചേർത്ത് അമർത്തി നിർത്തിയപ്പോൾ കരച്ചിൽ അടങ്ങി വന്നു. തേങ്ങൽ മാത്രമായി. ആ ഹ്യദയത്തിന്റെ മിടിപ്പ്‌ എന്റെ നെഞ്ചിൽ തട്ടുന്നുണ്ടായിരുന്നു. പിന്നെ കൈകൾ അയഞ്ഞു വന്നു. ദേഹങ്ങൾ അടർന്ന്, അകന്ന്‌ ചേച്ചി കട്ടിലിൽ ഇരുന്നു. കട്ടിലിൽ കിടന്ന്‌ ആ മടിയിൽ

തലചായ്ച്ചപ്പോൾ സമാധാനമായി, മനസ്സ്‌ ശാന്തമായി. ചേച്ചിയുടെ വിരലുകൾ തലയിലൂടെ പരതി നടന്നു കൊണ്ടിരുന്നു. മുഖം ആനന്ദദായകമായ ഒരനുഭൂതിയിൽ
അകപ്പെട്ടതു പോലെ………… കണ്ണുകളടച്ച്‌ ധ്യാനിയ്ക്കും പോലെ.. ..

എന്റെ മനസ്സ്‌ നിശ്ചലമായിരുന്നു, അവിടെ ഒരൊറ്റ രൂപം മാത്രം നിറഞ്ഞു നില്ക്കുകയായിരുന്നു.

രാധേച്ചിയുടെ………

മനസ്സ്‌ വീണ്ടും വീണ്ടും ശാന്തമായി, നിശ്ചലമായി…

അർദ്ധസുഷുപ്തിയായി……….

ചേച്ചിയുടെ ഉടൽ ഒന്നു പിടഞ്ഞതു പോലെ തോന്നി, അപ്പോഴാണ്‌ ഉണർന്നത്‌.

ചേച്ചി ഉലഞ്ഞ്‌ വിയർത്തിരിയ്ക്കുന്നു.

എന്താണത്‌……

എനിയ്ക്കറിയില്ല.

എന്തെല്ലാം സത്യങ്ങളാണ്‌ ഈ ദേഹത്തിനുള്ളിൽ…..

ഈ പ്രപഞ്ചത്തിനുള്ളിൽ……..

ഒന്നും അറിയില്ല.

എല്ലാവരുടേയും സ്ഥിതി അങ്ങിനെ തന്നെയാവാം, ഒന്നും അറിയില്ലാത്ത അവസ്ഥ. എല്ലാവരും തെളിയ്ക്കും വഴിയിലൂടെ നടക്കുന്നവരാകാം. ഭാവങ്ങൾ അങ്ങിനെയൊന്നുംമല്ലെങ്കിലും.

എന്താകിലും എനിയ്ക്ക്‌ ഈ രാധയെന്ന പെണ്ണ്‌ ആരാണ്‌ ?

പല പേജുകൾക്ക് ശേഷമൊരിടത്ത്‌, ഒരു പക്ഷെ, വളരെ നാളുകൾക്ക് ശേഷം, മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾക്ക് ശേഷമെഴുതിയ കുറിപ്പാകാം.

സംശയം വേണ്ട, ഞങ്ങൾ വായിയ്ക്കുന്ന ഈ കുറിപ്പു പുസ്തകത്തിന്‌ ഏതാണ്ട്‌ പത്തിരുപത്‌ വർഷത്തെ പഴക്കമുണ്ടെന്നുതോന്നുന്നു.
വായിയ്ക്കാം…

രവീന്ദ്രൻ നായർ എന്നെ വിളിപ്പിച്ചപ്പോൾ മനസ്സാകെ വിങ്ങിക്കൊണ്ടിരുന്നു. അയാളൊരിയ്ക്കലും
ഞാനും രാധേച്ചിയും ഒരുമിച്ചിരിയ്ക്കുന്നത്‌ കണ്ടിട്ടില്ലെങ്കിലും, അക്കഥകളൊക്കെ തീർച്ചയായും
ഇതിനകം അറിയുകയും മനസ്സിലാക്കുകയും ചെയ്തിരിയ്ക്കണം.

എന്നാൽ ഞങ്ങളു തമ്മിലുള്ള ബന്ധമെന്തെന്ന്‌ ചോദിച്ചാൽ എനിയ്ക്കെന്താണ്‌ മറുപടി കൊടുക്കാന്‍ കഴിയുക ?

കാമുകിയെന്നോ ?

ജ്യേഷ്ഠത്തിയെന്നോ ?

വെപ്പാട്ടിയെന്നോ ?

സത്യത്തിൾ ഇതിലേതെങ്കിലുമാണോ………..

രവീന്ദ്രൻ നായരുടെ കട്ടിലിനു താഴെ നിമിഷങ്ങളോളം തലകുനിച്ചു നിന്നിട്ടും അയാൾ മിണ്ടാതിരുന്നപ്പോഴാണ്‌ ആ മുഖത്ത്‌ നോക്കിയത്‌. ഇപ്പോഴും അവിടെ ഒരു പട്ടാളക്കാരന്റെ ഗാരവവും നിശ്ചയ ധാർഷ്ട്യവുമുണ്ട്‌. മീശമുകളിലേയ്ക്ക്‌ പിരിച്ചു തന്നെയാണ്‌ വച്ചിരിയ്ക്കുന്നത്‌. നെഞ്ചു വരെ പുതപ്പു കൊണ്ട്‌ മൂടി……………

അയാളുടേത്‌ വിങ്ങുന്ന സ്വരമായിരുന്നു.

എന്റെ, രാധയെ ഉപേക്ഷിക്കരുത്‌, അവൾക്ക് വേറെ ആരുമില്ല…………………

സത്യത്തി; അപ്പോൾ മാത്രമാണ്‌ ഞാൻ രവീന്ദ്രൻ നായരുടെ നിസ്സഹമായ അവസ്ഥയെ ഓർമ്മിച്ചത്‌.

ക്ഷമിയ്ക്കണം, രവീന്ദ്രൻ നായരുടെ നിസ്സഹമായ അവസ്ഥയെന്തെന്ന്‌ പറയാൻ മറന്നിരിയ്ക്കുന്നു. നമ്മുടെ മഹാരാജ്യത്തിന്റെ അതിർത്തി വേലിയ്ക്കരുകിൽ തോക്കു പിടിച്ച്‌ നില്‍ക്കുകയായിരുന്നു അയാൾക്ക് ജോലി എന്ന്‌ സൂചിപ്പിച്ചിരുന്നു. അന്നൊരു ദിവസം അയാൾ ക്ലീൻ ഷേവ്ചെയ്ത്‌ കാട്ടരുവിയിൽ കുളിച്ച്‌, തുടച്ച്‌ മിനുക്കിയ തോക്കുമായിട്ട്‌ പകൽ ഡ്യയൂട്ടിക്കാരനെ വിശ്രമിയ്ക്കാൻ വിട്ട്‌ രാത്രിയിൽ ഡ്യൂട്ടി ചെയ്യുക ആയിരുന്നു.
രാത്രി മയങ്ങി തുടങ്ങിയിരുന്നതേയുള്ളൂ. ഒരു സംഘം തീയധ്രവാദികൾ ചെന്നായ്ക്കളെപ്പോലെ ഇരച്ചു
കയറുകയായിരുന്നു. ബയണറ്റു കൊണ്ടു കുത്തിയും കിട്ടിയ ലാക്കിന്‌ വെടിവെച്ചു അഞ്ചു പേരെ കൊന്നു മലർത്തി. അപ്പോൾ നാഭി തുരന്ന്‌ നട്ടെല്ലു തകർന്ന്, സുഷ്മന ചിതറിച്ചൊരു ബുള്ളറ്റ്‌ കടന്നു പോകുന്നതയാൾ അറിഞ്ഞു. പിന്നീട്‌ അറിവുണ്ടായപ്പോൾ അര മുതൽ താഴേയ്ക്ക്‌ ഒരിയ്ക്കലും ശക്തി ആർജ്ജിയ്ക്കാനാവാതെ തളർന്ന്………..

“അവരുമിവരുമൊക്കെ തന്നതായിട്ടും പട്ടാളത്തീന്ന്‌കിട്ടിയതാ യിട്ടും നല്ലൊരു തുക ഞാൻ രാധേടെ പേരിൽ ബാങ്കിലിട്ടിട്ടൊണ്ട്‌. പെൻഷനും കൂടിയാകുമ്പോ ഒരു മുട്ടുമില്ലാതെ ഞാൻ ചത്താലും അവൾക്ക്‌ കഴിയാം. എന്നാലും അവളെ നോക്കാൻ ഒരാള്‌…… ഒരു മോനെ അവക്ക്‌ കൊടുക്കാമ്മേലെ”

ഞാൻ കേട്ടതിനെ എനിക്ക്‌ വിശ്വസിയ്ക്കാനായില്ല. ലോകത്ത്‌ ഒരു പുരുഷനും, ഒരു ഭർത്താവും ഇങ്ങിനെ ചിന്തിയ്ക്കുമെന്ന്‌ ഞാൻ കരുതിയിരുന്നില്ല.

“എന്റെ മലോം മൂത്രോം എടുത്ത്‌ അവള്‍ വലഞ്ഞു. അവക്കും ഒരു സന്തോഷമൊക്കെ വേണ്ടെ…….. ഒരിയ്ക്കലും നീ അങ്ങിനെ അല്ലെന്നെനിയ്ക്കറിയാം……… ഞാൻ പെണ്ണിനെ ശരിയ്ക്കും
അറിഞ്ഞോനാ……… അവളുടെ ദേഹം അത്രയ്ക്ക്‌ ശുദ്ധമാണെന്നെനിയ്ക്കറിയാം….. അതോണ്ട്‌ ഇതൊരു അപേക്ഷയായി കൂട്ടിയാമത്….”

ഒന്നും പറയാതെ ആ മുഖത്ത്‌ നോക്കിനില്ക്കാനല്ലാതെ എനിയ്ക്കെന്തു കഴിയും, ഞാൻ നോക്കി നിന്നു……….

അപ്പോൾ അയാളൊരു പട്ടാളക്കാരനല്ല, രവീന്ദ്രൻ നായരുമല്ല. കേവലനായൊരു മനുഷ്യൻ, ഹൃദയമുള്ളൊരു മനുഷ്യൻ.

ഒരാഴ്ച അക്കഥ ഞാൻ മനസ്സിൽ കൊണ്ടുനടന്നു. ശേഷം, രാധേച്ചിയോടു പറഞ്ഞു. ഒരു നിമിഷം രാധേച്ചി എന്റെ കണ്ണുകളിൽ നോക്കിയിരുന്നു. വളരെ സാവധാനം വലതുകൈ എന്റെ തോളത്ത്‌ വച്ചു പിന്നീട്‌ അടക്കാനാവാത്ത വേഗത്തിൽ കെട്ടിപ്പിടിയ്ക്കുക ആയിരുന്നു, പൊട്ടികരയുകയായിരുന്നു.
കരച്ചിലിനിടയിൽ വിക്കി വിക്കി പറഞ്ഞുകൊണ്ടിരുന്നു.

“നീ എന്റെ മോനാ…………… എനിയ്ക്ക്‌ നിന്നെ മതി…… നീ എന്റെ മോനാ……….. അല്ലേ………… അല്ലെ……“
അപ്പോൾ വളരെ പെട്ടെന്ന്‌ എനിയ്ക്കൊരു സത്യം അറിയാൻ കഴിഞ്ഞിരിയ്ക്കുന്നു.

രാധേച്ചി എന്റെ കാമുകിയല്ലെന്ന്‌………….. എന്റെ പെണ്ണല്ലെന്ന്‌……….. ഞാനവരെ ആരാധിയ്ക്കുക യായിരുന്നെന്ന്‌…………

എന്റെ ചേതനയായിട്ട്‌…….. എന്നിലെ സകലവികാരങ്ങളുമായിട്ട്‌……………… ഉണർവ്വായിട്ട്‌……. ഉ ന്മേഷമായിട്ട്‌………
സരിതയുമായിട്ടുള്ള ശാരീരീക ബന്ധത്തിനു
പോലും ആ ദേഹം പ്രചോദനമായികൊണ്ട്‌…….
രാധേച്ചി………….
മെല്ലെ മനസ്സിലേയ്ക്ക്‌ ഒരു തെന്നൽ കയറി വരും പോലെ……….മനസ്സിന്റെ വാതായനങ്ങൾ
വഴി, മെല്ലെയായിരുന്ന തെന്നൽ സാമാന്യം വേഗത്തിൽ ഉള്ളിൽ കയറി നിറയും പോലെ……. മനസ്സ്‌ നിറയെ കുളിർമയായിരിയ്ക്കുന്നു.
ആ കുളിർമ ആനന്ദമായി, അവാച്യമായി,

ഹാ…!

പക്ഷെ, ഞങ്ങൾ, കൊണ്ടിപ്പാടത്തുകാർ അതൊന്നും വിശ്വസിച്ചില്ല. ഞങ്ങൾക്ക് മുമ്പുള്ള ഈ ലോകരാരും അങ്ങിനെയൊരു ബന്ധത്തെ വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടാണല്ലോ. നമ്മൾ,
കൊണ്ടിപ്പാടത്തുകാരുമാത്രമല്ല, മങ്കാവുടിക്കാരും മാത്രമല്ല, ഈലോകരു മുഴുവൻ രാധയേയും കൃഷ്ണനെയും പലവിധത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത്‌, നിർവ്വചിച്ചു കൊണ്ടിരിയ്ക്കുന്നത്‌.

@@@@@@




സരിതയുടെ സാമുഹ്യ പാഠങ്ങള്‍

നെരിപ്പോടെന്നാണ്‌ ഞങ്ങൾ രഹസ്യമായിട്ട്‌ അവളെ വിളിയ്ക്കുന്നത്‌. എന്തുകൊണ്ടങ്ങിനെ ഒരു
പേരു വിളിയ്ക്കുന്നു എന്നു ചോദിച്ചാൽ മറുപടിയൊന്നും പറയാനില്ല. നെരിപ്പോടു പോലെ എരിഞ്ഞടങ്ങുന്നൊരു സ്ത്രീജന്മമാണോയെന്നു ചോദിച്ചാൽ അല്ലാ എന്നേ പറയാൻ കഴിയൂ, കാരണം ജോണിയുടെ ഭാര്യ ജിൻസിയുടെയോ, രാധാകൃഷ്ണന്റെ ഭാര്യ ഭാനുവിന്റെയോ യാതൊരുവിധ അനുഭവങ്ങളും അവൾക്കില്ല.

ജിൻസിയുടെയും ഭാനുവിന്റെയും അനുഭവങ്ങളെന്തൊക്കെയെന്നല്ലേ. ജിൻസി ഇവിടെ വിവാഹം ചെയ്തെത്തുകയായിരുന്നു. ഏതാണ്ട്‌ പതിനൊന്നു വേഷങ്ങൾക്ക് മുമ്പ്‌, വെളുത്ത്‌ സുന്ദരിയായ അവളെ
അറവുകാരനായ ജോണി വിവാഹം ചെയ്തത്‌ ഞങ്ങാൾക്ക് ഒട്ടും പിടിച്ചില്ല. അവനെന്നും വെളുപ്പാം കാലത്ത്‌ മൂന്നു മണിയ്ക്ക്‌ ഉണേന്ന് ടൌണിലെ ചന്തയിൽ പോകും. അവന്റെ പ്രവൃത്തി തുടങ്ങുന്നത്‌ മൂന്നുമണിയ്ക്ക്‌ വെളുപ്പിനെ ആണ്‌. ഹോട്ടലുകളിൽ രാവിലെ പൊറോട്ട കഴിയ്ക്കാനെത്തുന്ന വർക്ക് കറി ഉണ്ടാക്കി കൊടുക്കണമെങ്കിൽ അവൻ അപ്പോൾ മുതൽ പണിയെടുക്കേണ്ടി വരുന്നു. നിത്യവും പത്തു പോത്തുകളെ എങ്കിലും അവൻ കൊല്ലാറുണ്ടെന്നാണ്‌ അറിവ്‌.

വെളുപ്പിനെ മൂന്നുമണി മുതൽ കെട്ടി തൂക്കുന്ന പോത്തിന്റെ മാംസ തുണ്ടം അറുത്തെടുത്ത്‌ വിറ്റു കഴിഞ്ഞ്‌ വീട്ടിലെത്തുമ്പോ സന്ധ്യ കഴിഞ്ഞിരിക്കും.

അവൻ മടങ്ങി വരുമ്പോൾ, അവന്‌ ചുറ്റും പറ്റിപ്പിടിച്ചെത്തുന്ന കാറ്റിനും പച്ച മാംസത്തിന്റെ ഗന്ധമായിരിയ്ക്കും ഉണങ്ങിയ രക്തം ദേഹത്ത്‌ പലയിടത്തും പറ്റിപ്പിടിച്ചിരിയ്ക്കും. വന്നാലുടൻ ജിൻസി ചൂടുവെള്ളം കോരി ഒഴിച്ച്‌ കുളിപ്പിക്കും. വിവാഹത്തിന്‌ മുമ്പ്‌ അങ്ങനെ ഒരു പതിവ്‌ ഉണ്ടായിരുന്നില്ല. ഒത്താൽ സന്ധ്യയ്ക്ക്‌ മുമ്പെത്തുന്ന ദിവസങ്ങളിൽ മാത്രമേ കുളി ഉണ്ടായിരുന്നൊളളു. പിന്നീട്‌ പോത്തിറച്ചി കൂട്ടി സുഭിക്ഷമായ ഈണ്‌, ഉറക്കം. ദു:ഖവെളളിയാഴ്ച ഒഴിച്ചുളള ഒറ്റ ദിവസവും ജോണിനെ കൊണ്ടിപ്പാടത്ത്‌ പകൽ കാണാറില്ല. ജിൻസിയും അങ്ങിനെ തന്നെയായി. സാവാധാനം അവളുടെ ശരീരം കറുത്തു കറുത്തു വന്നു, തടിച്ചും അവൾ ഒരു എരുമയായി മാറി. അവർക്കുണ്ടായ നാല്‍ ആൺ മക്കൾ പോത്തുംകുട്ടികളെപ്പോലെ മിണ്ടാപ്രാണികളായി റോഡിന്റെ ഓരം ചേർന്നു നടന്നു. ഏറിയ നേരവും തോട്ടിലെ വെളളത്തിൽ മുങ്ങിക്കിടക്കുന്നതും കാണാം.

വളരെ വ്യത്യസ്ഥമായ അനുഭവമാണ്‌ ഭാനുവിന്റേത്‌. അവളെ രാധാകൃഷ്ണൻ ഇവിടെ വന്ന്‌ വിവാഹം ചെയ്യുകയായിരുന്നു. അവൻ ഒരു കോണ്‍ട്രാക്ടറുടെ വിശ്വസ്ഥനായ പണിക്കാരനായിട്ടെത്തിച്ചേരുകയായിരുന്നു. ഭാനു ഒരു പ്രേമത്തിന്റെ പരാജയത്തിൽ മനം നൊന്ത്‌
നിരാശ ഗാനം പാടിനടന്നിരുന്ന സമയവും. പ്രേമ പരാജയത്തോടൊപ്പം അവൾ ബ്രേസിയർ കമ്പനിയിലെ
പണിയും വേണ്ടന്നു വച്ച്‌ വീട്ടിൽ ചടഞ്ഞു കൂടി. വീടുകൾക്ക് വെള്ള പൂശിയും കൊച്ചു കുട്ടികൾക്ക് അക്ഷരം പറഞ്ഞുകൊടുത്തും കിട്ടുന്നതു കൊണ്ട്‌ നാലു മക്കളെ പുലർത്താൻ പാടുപെടുകയായിരുന്നു അവളുടെ അച്ഛനും അമ്മയും. അതുകൊണ്ടു അവളുടെ കഥകളൊക്കെ
അറിഞ്ഞിട്ടും അനുനയത്തിൽ വിവാഹം ചെയ്യാനെത്തിയ രാധാകൃഷ്ണനെ അവർക്കിഷ്ടമായി.

പക്ഷെ, ആദ്യരാത്രിയിൽ തന്നെ മദ്യപിച്ചെത്തി ആദ്യകാമുകന്റെ ശാരീരിക കഴിവുകളെക്കുറിച്ചും,
അവയവ ദൃഢതകളെപ്പറ്റിയും ചോദിച്ച്‌ മുടിയ്ക്ക്‌ പിടിച്ച്‌ വേദനിപ്പിയ്ക്കുകയും മോഹങ്ങളെ അപ്പാടെ
തല്ലിക്കെടുത്തികൊണ്ട്‌ മണിയറയിൽ തന്നെ ഛദ്ദിച്ചുകിടക്കുകയും ചെയ്തപ്പോൾ അവളറിഞ്ഞു തന്റെ
ജീവിതം നായ നക്കിയെന്ന്‌.

പിന്നീടുളള പല ദിവസങ്ങളിലും ചിറിയിൽ നായ നക്കാതിരിയാക്കാൻ രാധകൃഷ്ണനെ ഓടവക്കുകളിൽ നിന്നും എടുത്തുകൊണ്ടുവന്ന്‌ മണിയറയിൽ കിടത്തിയിരുന്നതും അവളു തന്നെ ആയിരുന്നു. ഒരു പെൺകുഞ്ഞ്‌ പിറന്നു കഴിഞ്ഞപ്പോൾ മകളുടെ പിതൃത്വം കാമുകനിൽ ഭാരമേൽപ്പിച്ച്‌
അവൻ എവിടേയ്ക്കോപ്പോവുകയും ചെയ്തു. ഭാനു ഇപ്പോഴും ബ്രേസിയർ കമ്പനിക്കാരന്റെ മിഷ്യൻ ചവുട്ടി രാവുകളും പകലുകളും താണ്ടുന്നു.

ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്‌ എന്നും പറഞ്ഞാൽ നല്ലൊരു ജീവിതമല്ലെ, അല്ലെങ്കിൽ ആയിക്കൂടെ സരിതയ്ക്കെന്ന്‌ നിങ്ങൾക്ക് തോന്നാം. അങ്ങിനെ തോന്നുന്നതിൽ തെറ്റില്ല. ഏതൊരു ശുഭാപ്തി വിശ്വാസിയ്ക്കും അങ്ങിനെയെ തോന്നാൻ കഴിയൂ.

വരട്ടെ, പക്ഷെയ്ക്ക്‌ ഉത്തരം പറയും മുമ്പു തന്നെ നമുക്ക്‌ സരിതയുടെ പൂർവ്വ ജീവിതകാലമൊന്ന്‌ ചികഞ്ഞു നോക്കേണ്ടിയിരിയ്ക്കുന്നു.

കാരണമുണ്ട്‌. നമ്മുടെ സമൂഹത്തിൽ അപൂർവ്വമായൊരു ജാതി സമുദായത്തിലെ അംഗമെന്ന നിലയിൽ അവളുടെ മാനസ്സീക വ്യാപാരങ്ങൾക്ക് പ്രത്യേകതകളുണ്ടെന്നാണ് ഞങ്ങൾ കാണുന്നത്‌.

അവളുടെ അച്ഛൻ സ്ക്കൂൾ വാദ്ധ്യാർ.

അവളുടെ അമ്മ സ്‌ക്കൂൾ വാദ്ധ്യാർ.

രണ്ടു പേരും പത്താം ക്ലാസ്സു കഴിഞ്ഞ ടി ടി. സി. ക്കാർ. ടി. ടി. സി. കഴിഞ്ഞ്‌ സർക്കാർ സർവ്വീസ്സിൽ അദ്ധ്യാപക നായപ്പോൾ അവളുടെ അച്ഛന്‌ ഒരു മോഹമുണ്ടായി, സർക്കാരിൽ നിന്നും ശമ്പളം പറ്റുന്ന സ്ത്രീയെ മാത്രമേ വിവാഹം ചെയ്യു എന്ന്‌. സർക്കാരു ജോലിക്കാരന്‍ സർക്കാരുജോലിക്കാരിയെ
വിവാഹം ചെയ്യുന്ന ഫാഷൻ ഉടലെടുത്ത കാലഘട്ടമായിരുന്ന് അത്‌. അതിനായിട്ടയാൾ ഒരുപാടു കാലം കാത്തിരുന്നു, തെരഞ്ഞു കൊണ്ടിരുന്നു. അയാളുടെ പെങ്ങളുമാരും അനുജന്മാരും വിവാഹം കഴിഞ്ഞ്‌ കുട്ടികളുമായി വാണരുളി ത്തുടങ്ങിയിട്ട്‌ വർഷങ്ങൾ തന്നെ പിന്നിട്ടു.  പലരും അയാളുടെ ഭാവി അവകാശിയാക്കപ്പെടുമെന്ന്‌ സ്വപ്നങ്ങളും കണ്ടു തുടങ്ങിയിരുന്നു.

ഒടുവിൽ പന്ത്രണ്ട് മണിക്കൂറിൽ കൂടുതൽ സമയം ബസ്സ്‌ യാത്ര ചെയ്യേണ്ടി വരുന്ന ഒരിടത്തൊരു എൽ. പി. സ്ക്കൂളിലെ ടീച്ചറെ അയാൾ കണ്ടെത്തി, അപ്പോൾ വയസ്സ്‌ നാല്പത്തിയഞ്ച്, ടീച്ചർക്ക് നാല്പത്തിനാലര.

അര വയസ്സിന്റെ ഇളപ്പമുണ്ടെന്ന സാമാധാനത്തിൽ വിവാഹം നടന്നു; നടന്ന ശേഷമുള്ള വിരുന്നുകളിലെ തമാശകളിൽ ഒന്നിൽ ഒരു മുത്തശ്ശിയുടെ നാവിൽ നിന്നു ഉതിർന്നു വീണ
മുത്തുമണികളിൽ അവർ സ്‌ക്കുളിൽ ചേർന്നത്‌ ആറു വയസ്സിലായിരുന്നെന്നും അന്ന്‌ അഞ്ചു വയസ്സാണ്‌
രേഖയിലെഴുതിയതെന്നും കണ്ടെത്തി.

അയാൾ കണക്കുകൂട്ടി, പത്താംക്ലാസ്സുവരെ അയാൾ കണക്കിൽ ക്ലാസ്സിലെ ഒന്നാമനായിരുന്നു. സ്ക്കൂൾ ടീച്ചേഴ്‌സിന്റ ശമ്പളക്കണക്കെഴുതുന്നതും അയാളായതു കൊണ്ട്‌ കണക്കുകൂട്ടൽ തെറ്റിയതുമില്ല.

അയാൾ കൂട്ടിയെഴുതി. അയൽ പക്കത്തെ സ്‌ക്കൂളിന്റെ നിലനിൽപ്പിനു വേണ്ടി നാലര വയസ്സുണ്ടായിരുന്ന തന്നെ അഞ്ച്‌ വയസ്സെന്ന്‌ കാണിച്ച്‌ സ്ക്കൂളിചേർത്ത സ്ഥിതിയ്ക്ക്‌
വ്യത്യാസം……………

രണ്ടു വയസ്സ്‌.

എന്താകിലും ഒരു വർഷം കഴിഞ്ഞപ്പോൾ സരിത പിറന്നു. വീണ്ടും ഒരനുജനെയോ, അനുജത്തിയെയോ കിട്ടാനിടയില്ലാത്ത വിധത്തിലൊരു ഓപ്പറേഷന്‌ അമ്മയെ വിധേയയാക്കി കൊണ്ട്‌………

അറിവുകൾ തുടങ്ങിയ നാൾ മുതൽ അവൾ ഒരു കാര്യം അറിഞ്ഞു തുടങ്ങി, തന്റെ ബന്ധുക്കളെല്ലാം കൂലിപ്പണിക്കാരോ, കലപ്പണിക്കാരോ, മരപ്പണിക്കാരോ അവരെ സഹായിക്കുന്നവരോ ആണെന്നും, തന്റെ അച്ഛനും അമ്മയും മാത്രമേ സർക്കാരു ജോലിക്കാരായിട്ടുള്ളുവെന്നും. ആ അറിവ്‌ അവളുടെ തലച്ചോറിൽ കട്ട പിടിച്ച രക്തം പോലെയാണ്‌. തലച്ചോറിൽ രക്തം കട്ടപിടിച്ചാൽ ശരീരത്തിന്റെ ഏങ്കിലുമൊക്കെ ഭാഗങ്ങൾ തളർന്നു പോകുകയുമാണ്‌ സാധാരണ ഉണ്ടാവുക. അവളുടെ കാര്യത്തിൽ ബോധശത്തിന്റെ ഒരു ഭാഗം തളർന്നു പോയതു പോലെ ആയി.

അവൾ കരുതി, അവളേതോ രാഞ്ജിയുടെ മണിയറയിലെ കുറിഞ്ഞിപ്പൂച്ചയാണെന്ന്‌ എല്ലാവിധ ഗർവ്വുകളോടും കൂടി ധിക്കാരത്തോടും കൂടി വളർന്നു വന്നു.

അന്തഃപുരത്തിന്‌ പുറത്തുള്ള ചാവാലി പൂച്ചകളെപ്പോലെ ആയിരുന്നില്ല അവൾ. അവൾക്ക് വൃത്തികെട്ട എലിയെയോ, ചീഞ്ഞ ഉണക്ക മത്സ്യമോ തിന്നേണ്ടിയിരുന്നില്ല. പാലും വിശിഷ്ടഭോജ്യങ്ങളും ആട്ടിൻ മാംസവും, കോഴി മാംസവും, പൊരിച്ച മീനും നിത്യേന കഴിക്കാൻ പറ്റിയിരുന്നു.

അവൾ വിദ്യാഭ്യാസം കഴിഞ്ഞ്‌ പ്രത്യേക ജോലിയൊന്നുമില്ലാതെ ഉടുത്തൊരുങ്ങി വീട്ടിലിരിയ്ക്കുന്ന കാലം, അവളുടെ പ്രായത്തിലുള്ള ബന്ധുക്കളായ പെൺകുട്ടികളൊക്കെ വിവാഹം ചെയ്ത്‌ പോകുകയും കുട്ടികളുണ്ടാവുകയും ജീവിതം തിരക്കേറുകയും ചെയ്തിരുന്നു. എന്നിട്ടും സരിത ഒരു സ്വപ്നംപോലും കാണാതെ പകൽ സമയത്തും കിടന്നുറങ്ങി.

അങ്ങിനെയൊരു ഉച്ച സമയത്ത്‌ സതീശൻ കല്ല്യാണ ബ്രോക്കറുടെ കൂട്ടത്തിൽ അവളുടെ വീട്ടിലെത്തി. കല്ല്യാണ ബ്രോക്കർ അവന്റെ തന്നെ ബന്ധുവാണെന്നിരിയ്ക്കെ ഒരു സുഹൃത്തിനെ കൂട്ടി അപ്രകാരമുള്ള ഒരു ചടങ്ങിന്‌ പോകണമെന്ന്‌ ആഗ്രഹിച്ചിരുന്നു. പക്ഷെ, അതിനായിട്ടൊരു തിരച്ചിൽ നടത്തിയപ്പോഴാണ്‌ അത്രയും അടുപ്പമുള്ള ഒരു സുഹൃത്ത്‌ തനിക്കില്ലെന്ന്‌ അറിയുന്നത്‌. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു എന്ന്‌ നിങ്ങൾക്ക് തോന്നാം. അതിന്‌ ഉത്തരം തരാൻ സതീശന്‌ മാത്രമേ കഴിയുകയുള്ളൂ. അക്കാര്യം ഇപ്പോൾ നമുക്ക്‌ മറക്കാം. നമ്മൾ സതീശന്റെയും, സരിതയുടെയും സംഭാഷണം കേൾക്കാൻ പോവുകയാണ്‌.
“പേര്‌ ?”

“സരിത.”

“എന്റെ പേര്…..”

“പറയണ്ട എനിയ്ക്കറിയാം.”

“ബ്രോക്കറു പറഞ്ഞു. ?”

“‌അതെ.”

“‌അയാളെന്നോടു പറഞ്ഞാരുന്നു. പക്ഷെ, ഞാനങ്ങു മറന്നുപോയി.”

  • “എവിടാപഠിച്ചത്‌?”
    “വിമൻസ് കോളേജില്‍.”
  • “അതെന്നാ?”

“ആണുങ്ങടെ ശല്യം സഹിയ്ക്കാഞ്ഞാ…”

“‌ഓഹോ……!?”

അവൻ സരിതയെ ശ്രദ്ധിച്ചു. അവൾ അലക്ഷ്യമായിട്ട്‌, ഇഷ്ടപ്പെടാത്തതു പോലെ, തുറന്നുകിടന്നിരുന്ന ജനാലവഴി പുറത്തേയ്ക്ക്‌ നോക്കി നിൽക്കുകയായിരുന്നു.

“ആണുങ്ങളെ ഇഷ്ടമല്ലാന്നാണോ ?”

അവളൊന്നും പറയാതെ മുഖമൊന്ന്‌ വെട്ടിച്ച്‌ അവനെ നോക്കിയിട്ട്‌ വീണ്ടും പുറത്തേയ്ക്ക്‌ നോക്കി നിന്നു. സാധാരണ പെൺകുട്ടികൾ ഇപ്രകാരമാകാൻ തരമില്ല. അവരുടെ മുഖത്ത്‌
എല്ലായിപ്പോഴും ആകാംക്ഷയായിരിയ്ക്കും. മനസ്സ്‌, ഹൃദയം സദാ പിടഞ്ഞു കൊണ്ടിരിയ്ക്കും, മുന്നിലിരിയ്ക്കുന്ന ചെറുപ്പക്കാരൻ ഒരു പക്ഷെ, തന്റെ ഭർത്താവായിപ്പോയെങ്കിലോ എന്നോർത്ത്, ഒറ്റ
നോട്ടത്തിൽ അയാളെപ്പറ്റി അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്‌ ആഗ്രഹിച്ചു കൊണ്ടിരിയ്ക്കും. അവനൊരു മദ്യപാനിയും പുകവലിക്കാരനും ആകരുതേയെന്ന് പ്രാർത്ഥിച്ചു കൊണ്ടിരിയ്ക്കും.

പക്ഷെ, സരിത അങ്ങിനെ ഒന്നും ചിന്തിച്ചിരുന്നിരിയ്ക്കില്ല. ഒരു പക്ഷെ, അവഥ ചിന്തിച്ചിരുന്നത്‌, ഇയാൾ എത്രയും വേഗം ഒന്നുപോയിരുന്നെങ്കിൽ എന്നായിരുന്നിരിയ്ക്കണം.

ഇടയ്ക്ക്‌ കുറച്ച്‌ മൌനം വന്നപ്പോൾ അവൾക്ക് അസഹ്യതയായി.

“കഴിഞ്ഞോ?”
 “ഇല്ല.”
“എന്നാചോദിയ്ക്ക്‌.”
“വായനയുണ്ടോ?”
“എന്തുവായന?”
“പുസ്തകം, വീക്കിലി.”

“ഇല്ല.”
“പത്രം?”
 “ഇല്ല”
:ടിവിയിൽവാർത്തകേൾക്കുമോ?”
“ഇല്ല. സീരിയലുകാണും ക്രിക്കറ്റുകാണും.”

“എന്നാ ചോദ്യം നിർത്തുന്നു. ”

സതീശൻ എഴുന്നേറ്റു. അവൾ മുഖം വെട്ടിച്ച്‌ വാതിൽ കർട്ടനെ ദേഷ്യത്തോടെ അകറ്റി അകത്തേയ്ക്കു പോയി.

ഇറങ്ങി നടക്കവെ സതീശൻ ബ്രോക്കറോടു പറഞ്ഞു.അവൾക്ക് കളക്ടറോ ഡോക്ടറോ മറ്റോ ആണ്‌ നോട്ടം.

എന്നിട്ടും ഒരു മാസം തികയും മുമ്പ്‌ ബ്രോക്കർ സതീശനെ അന്വേഷിച്ചെത്തി. സരിതയുടെ ഫോട്ടോയും സമ്മത പതവുമായിട്ട്‌.

യഥാർത്ഥത്തിൽ, സതീശൻ ആ ബന്ധം വേണ്ടായെന്നു വയ്ക്കുകയായിരുന്നു നല്ലത്‌. കാരണം യാഥാർഥ്യങ്ങളുമായി യോജിയ്ക്കാൻ കഴിയാത്തൊരു പെൺകുട്ടിയോടു കൂടിയുള്ള ജീവിതം അരോചകമേ ആവുകയുള്ളുയെന്നതു കൊണ്ട്‌.

പക്ഷെ, ആത്മാർത്ഥമായൊരു അന്വേഷണം നടത്താനോ, അവനൊരു ജീവിത സഖിയെ കണ്ടെത്തിക്കൊടുക്കാനോ താല്പര്യമുള്ള ഒരാളിന്റെ അഭാവം അവനെ തളത്തി, ഒരു നല്ല
സുഹൃത്തിന്റെ ഇല്ലായ്മ പൂർണ്ണമായും മനസ്സിലായി. അലക്ഷ്യരായിരുന്നു അച്ഛനും അമ്മയും.

പരിണതം സതീശൺ സരിതയെ വിവാഹം ചെയ്തു.

തികച്ചും യാദൃശ്ചികമായിട്ടാണ്‌ സതീശനെഴുതിയ കുറിപ്പുകൾ അടങ്ങിയ ഒരു ബുക്ക്‌ ഞങ്ങളുടെ കൈയിൽ കിട്ടിയത്‌. വേണമെങ്കിലതിനെ ഡയറി എന്നു പറയാം. പക്ഷെ, തീയതി പ്രകാരം കൃത്യമായിട്ടെഴുതിയിട്ടുള്ളതല്ല. വസ്ത്രങ്ങളുടെ അളവുകളെഴുതി വയ്ക്കുന്ന ബുക്കിന്റെ മറുപുറത്ത്‌
നിന്നും വെറുതെ തീയതിയോ മറ്റ്‌ കാലനിശ്ചയങ്ങളോ ഇല്ലാത്തക്കുറിപ്പുകൾ……

സതീശന്റെ അച്ഛൻ പ്രവൃത്തിയിൽ നിന്നും വിരമിച്ചിട്ടുള്ള വനവാസം പെട്ടെന്ന്‌ അവസാനിപ്പിച്ച്‌,
വീണ്ടും സ്വന്തം തൊഴിലായ തയ്യലിലേയ്ക്ക്‌ മടങ്ങി വരികയും താൻ ആദ്യം നടത്തിയിരുന്ന, പിന്നീട്‌ മകൻ തുടർന്നു വന്നിരുന്ന തയ്യല്‍കടയുടെ സാരഥ്യം വീണ്ടും ഏറ്റെടുക്കുകയും ചെയ്തു കൊണ്ട്‌ കട വൃത്തിയാക്കുന്നതിന്റെ ഭാഗമായിട്ട്‌ വെയ്സ്റ്റ്‌ എന്ന പേരിൽ പുറത്തെറിഞ്ഞ വെട്ടു തുണികൾക്കും കടലാസു തുണ്ടുകൾക്കും ഇടയിൽ ഒളിഞ്ഞു കിടക്കുകയായിരുന്നു, ഈ കുറിപ്പു പുസ്തകം.

എടുത്ത്‌ തുറന്നപ്പോഴാണ്‌ അത്ഭുതങ്ങൾ പിറന്നു തുടങ്ങിയത്‌.

ആദ്യരാത്രി.

എന്റെയും സരിതയുടെയും.

ഏതൊരു സാധാരണ മനുഷ്യന്റെയും ജീവിതത്തിൽ    ഉണ്ടാകുന്ന, വളരെ വിലപ്പെട്ട, ഓർമ്മയിൽ നിൽക്കുന്ന ഒരു രാത്രി…………….

പുരുഷനും, സ്ത്രീയും ഒരു പക്ഷെ, ആദ്യരാവിന് മുമ്പു തന്നെ ലൈഗീകബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടാകാം. പക്ഷെ, അത്‌ നൈമീഷികമായൊരു വികാരത്തിന്‌ അടിമപ്പെട്ട്‌ ചെയ്യുന്നൊരു ശാരീരികമായ കർത്തവ്യം മാത്രമായിരിയ്ക്കും. എന്നാൽ വിവാഹശേഷം എല്ലാവരുടെയും സമ്മതത്തോടെയുള്ള ബന്ധം, അതിന്റെ വൈകാരികത ഒന്നു വേറെ തന്നെയാണ്‌. യാതൊരു വിധ വിലക്കുകളുമില്ലാതെ, വിമ്മിട്ടങ്ങളുമില്ലാതെ, എല്ലാചരാചരങ്ങളും, എല്ലാ സുഗന്ധങ്ങളും, എല്ലാ തെന്നലുകളും അനുവാദം തന്നിരിയ്ക്കുന്നതിനാൽ മനസ്സിന്‌ യാതൊരു വിധ കനവുമില്ല. മനസ്സ്‌ എത്ര മൃദുലമായിരിയ്ക്കുന്നു.

ഞാനെത്തുമ്പോൾ അവൾ കട്ടിലിന്റെ ഒരു മൂലയിൽ പതുങ്ങിയിരിയ്ക്കുകയായിരുന്നു. അപ്പോൾ എനിയ്ക്ക്‌ തോന്നിയത്‌ അവൾ, വലിയ എലിപ്പെട്ടിയിലകപ്പെട്ട ഒരു കുഞ്ഞെലിയാണെന്നാണ്‌.

ഞാൻ ഉള്ളിൽ കയറി കതകിന്റെ കുറ്റിയിട്ടത്‌ അവൾ കേട്ടിരിയ്ക്കണം. പക്ഷെ, അടുത്തെത്തി
അവളുടെ ദേഹത്ത്‌ സ്പർശ്ശിച്ചപ്പോൾ വല്ലാതെ ഞെട്ടിയിരിയ്ക്കുന്നു. ഞാൻ ക്ഷമചോദിച്ചിട്ടും അവൾക്ക് രസിച്ചില്ല, സഹിച്ചില്ല.

“യൂ” എന്നു പറഞ്ഞതു മാത്രമേ കേൾക്കാൻ കഴിഞ്ഞുള്ളൂ. തുടർന്ന് പറഞ്ഞത്‌ തെറിയായിരിയ്ക്കാം. എന്താകിലും തുടർന്ന് മനസ്സിലേയ്ക്ക്‌ നോക്കുമ്പോൾ അവിടെ ആഴത്തിലൊരു മുറിവു കാണാറായി. എന്നിട്ടും മുറിവിനെ കണക്കാക്കാതെ ജീവിതത്തിന്റെ മധുരതരമായ യാഥാർത്ഥ്യത്തിലേയ്ക്ക്‌ ഞാൻ ഇറങ്ങി വരിക തന്നെ ചെയ്തു. യാഥാസ്ഥിതികമായൊരു നടപടിയാണെങ്കിലും, അമ്മ തന്ന ഒരു ഗ്ലാസ്സ്‌ പാലിൽ കുറച്ച്‌ കുടിച്ച്‌ അവൾക്ക് കൊടുക്കുമ്പോൾ ഹൃദയത്തിന്റെ വാതിൽ അവൾക്കായി തുറന്നിടുന്നു എന്നാണ്‌ ഞാൻ ചിന്തിച്ചിരുന്നത്‌. പക്ഷെ, അവൾ അതു നിരസിയ്ക്കുമ്പോൾ എന്താണ്‌ മനസ്സിലാക്കേണ്ടത്‌…………….

ഞാനൊന്നും മനസ്സിലാക്കിക്കാനോ, വിശദീകരിയ്ക്കാനോ ശ്രമിച്ചില്ല. കാരണം എന്തു വിശദീകരണമായാലും കണ്ടെത്തലുകളായാലും ആ സമയത്ത് അവൾ പ്രതികൂലമായിട്ടേ കാണൂ എന്ന്‌ കരുതി, വളരെ അനുനയത്തോടു കൂടി കിടന്നു കൊള്ളാനും വിശ്രമിച്ചു കൊള്ളാനും പറഞ്ഞു.

അവൾ കിടന്നു കട്ടിലിന്റെ ഓരം ചേർന്ന്, കട്ടിലിന്റെ കാൽ ഭാഗമേ വേണ്ടിയിരുന്നുള്ളൂ അവൾക്ക്.

ഇപ്പോൾ ഞാൻ വീണ്ടുമെന്റെ മനസ്സിനെ കാണുകയാണ്‌, ആദ്യമുണ്ടായ മുറിവിൽ നിന്നും ചോര വാർന്നൊലിച്ചു കൊണ്ടിരിയ്ക്കുന്നു.

നമുക്കൊരു കാര്യം വ്യക്തമാവുകയാണ്‌. ആദ്യരാത്രിയിൽ തന്നെ സതീശന്റെ വിവാഹ ജീവിതത്തിലെ അലോരസങ്ങൾ തുടങ്ങിയെന്ന്‌. പക്ഷെ,ഒരിയ്ക്കൽ പോലും പൊതു ജനം ആ സത്യം ഗ്രഹിച്ചിരുന്നില്ല എന്നതും.

സരിതയുടെ കഥയോട്‌ ചേർത്തു വച്ചു പറയാൺ പാകത്തിന്‌ കൊണ്ടിപ്പാടത്തുകാർക്ക് ഒരു കഥയേ വേറെയുള്ളൂ. ഒരു പക്ഷെ, മങ്കാവുടിക്കാരെ മൊത്തത്തിൽ നോക്കിയാൽ മറ്റു പല കഥകളും കാണുമായിരിയ്ക്കാം. എന്നാൽ കൊണ്ടിപ്പാടത്തുകാർക്ക് നിർമ്മല തോമസ്സിന്റെ കഥ മാത്രമേ ഉണ്ടായിട്ടുള്ളൂ…………

നിർമ്മല തോമസ്സ്‌.

അവൾ എന്നാൽ കൊണ്ടിപ്പാടത്തുകാരി ആയിരുന്നില്ല. മങ്കാവുടിക്കാരിയായിരുന്നു. അവളുടെ ബാല്യം എങ്ങിനെ ആയിരുന്നു എന്നറിയില്ല. കാരണം ഇപ്പോൾ ഇക്കഥ പറയുന്ന ഞാൺ ബാല്യത്തിൽ ശ്രീപുരം എൽ.പി. സ്ക്കൂളിലായിരുന്നു പഠിച്ചിരുന്നത്‌. അന്ന്‌ കൊണ്ടിപ്പാടത്തുകാരും ശ്രീപുരത്തുകാരും പ്രീ പ്രൈമറി വിദ്യാഭ്യാസം ശ്രീപുരം എൽ.പി.സ്ക്കൂളിൽ തന്നെയാണ്‌ നടത്തിയിരുന്നത്‌. അതുമാത്രമല്ല, അന്നു മങ്കാവുടിയിൽ തന്നെയോ അയൽ പക്കത്തെ പഞ്ചായത്തുകളിലോ ഇംഗ്ലീഷ്‌ മീഡിയം സ്ക്കൂളുകളോ, കിന്റർ ഗാർഡനുകളോ, എൽ.കെ.ജികളോ നിലവിലില്ലായിരുന്നു.

കൊണ്ടിപ്പാടത്തുള്ള ആശാന്മാർ നിലത്തു മണൽ നിരത്തി അതിനു പിന്നിൽ പായിൽ കുട്ടികളെ ഇരുത്തി ചൂണ്ടാണി വിരൽ തുമ്പ്‌ പൊട്ടിച്ചോരവരും വരെ അമർത്തി എഴുതിച്ച്‌ ഹരിശ്രീ പഠിപ്പിയ്ക്കുമായിരുന്നു.

പക്ഷെ, നിർമ്മല തോമസ്‌ ബാല്യത്തിൽ ഈട്ടിയിലെ തണുപ്പത്ത്‌ കമ്പിളി ഉടുപ്പും തൊപ്പിയുമായിട്ട്‌ ഏതോ സായിപ്പ്‌ നടത്തുന്ന സ്‌ക്കൂളില്‍ എൽ.കെ.ജിയും, യു.കെ.ജി.യും ഫസ്റ്റും സെക്കന്റും തേഡും ഫോർത്തും സ്റ്റാന്റേർഡുകൾ കഴിഞ്ഞിട്ടാണ്‌ അപ്പർ പ്രൈമറിയെന്ന കുരിശും പേറി മങ്കാവുടിയിലെ
പള്ളിക്കാരുടെ സ്‌ക്കൂളിലെത്തിയത്‌. ഞങ്ങളുടെ സ്‌ക്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു. പക്ഷെ, ഒരു ക്ലാസ്സിലും അവരെ ഒരുമിച്ചിരുത്തിയില്ല. അദ്ധ്യാപകരുടെ റൂമിൽ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചാണിരിയ്ക്കുന്നത്‌, എങ്കിലും ക്ലാസ്സുകളിൽ ഒരുമിച്ചിരുത്താൻ മാനേജ്മെന്റിന്‌
ധൈര്യം വന്നില്ല. അതുകൊണ്ടു തന്നെ സ്ത്രീ പുരുഷന്മാർ ഇടകലർന്നുള്ള പെരുമാറ്റം കാണാനായിട്ട് ഞങ്ങൾ അദ്ധ്യാപകരുടെ വിശ്രമമുറിയുടെ പാതി അടഞ്ഞു കിടന്നിരുന്ന ജനാലവഴി ഒളിഞ്ഞുനോക്കിയിട്ടുണ്ട്‌. ശരീര താപം വർദ്ധിപ്പിയ്ക്കും വിധത്തിലുള്ള പല കാഴ്ചകളും കണ്ടിട്ടുണ്ട്‌. കണ്ടതെല്ലാം ഭിത്തികളിൽ പടങ്ങളായും സാഹിത്യമായും പ്രദർശിപ്പിച്ചിട്ടുമുണ്ട്‌.

ഞങ്ങളുടെ സ്‌ക്കൂൾ യാക്കോബായക്കാരുടെതായിരുന്നു. എന്നാൽ കത്തോലിക്കരുടേതായി മങ്കാവുടിയിൽ തന്നെ സ്ക്കൂളുണ്ടായിരുന്നു, ഇന്നുമുണ്ട്‌. പക്ഷെ, അവർ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരു സ്ക്കൂളിൽ പഠിപ്പിച്ചില്ല, രണ്ടു സ്ക്കൂളുകളിൽ കിലോമീറ്ററുകളുടെ
അകലത്തിലായിരുന്നു. ആൺകുട്ടികളുടെ സ്ക്കൂളിൽ അദ്ധ്യാപകരും പെൺകുട്ടികളുടെ സ്ക്കൂളിൽ
കന്യാസ്ത്രീകളായ അദ്ധ്യാപികമാരും പഠിപ്പിയ്ക്കുന്നു. സ്ത്രീ പുരുഷ വ്യത്യാസങ്ങളും സംയോജന ഗുണങ്ങളും അവർക്ക് വ്യക്തമായിട്ട്‌ അറിയാമെന്നു വേണം ധരിയ്ക്കാൻ.

പക്ഷെ, അതുകൊണ്ട്‌ ദോഷങ്ങളുണ്ടായിരുന്നത്‌ വിദ്യാർത്ഥികൾക്ക് തന്നെയാണ്‌. അവിടത്തെ കുട്ടികൾക്ക് ചുവരെഴുത്തിനുള്ള കഥകളും ചിത്രങ്ങളും തേടി അയൽ പക്കങ്ങളിലെ മുറികളിൽ ഒളിഞ്ഞുനോക്കേണ്ടി
വന്നു.

അവൾ നിർമ്മല പറഞ്ഞിട്ടുണ്ട്‌ ഈട്ടിയിലെ സ്‌ക്കൂളിൽ ഒരു ബഞ്ചിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്നാണ്‌ പഠിച്ചിരുന്നതെന്ന്‌ അവളുടെ കളിക്കൂട്ടുകാരൻ റോബിൻ മൂത്രമൊഴിയ്ക്കുമ്പോൾ കണ്ടിട്ടുണ്ടെന്ന്‌…………

അതുകൊണ്ട്‌ അവൾക്കിവിടെ മിക്സഡ്‌ ക്ലാസ്സ്‌ കിട്ടാതിരുന്നതിൽ വിഷമമുണ്ടായിരുന്നു. ആ വിഷമം തീർത്തിരുന്നത്‌ ഇന്റർവെൽ വേളയിൽ ആൺകുട്ടികളുടെ ഏരിയായിൽ എത്തി എന്നെയും രാജുവിനേയും കൂട്ടി ഫുഡ്ബോൾ കോർട്ടിലെ കശുമാവിന്റെ തണലിൽ ഇരുന്ന്‌ കഥകൾ പറയുമ്പോഴായിരുന്നു. അന്നവളുടെ അച്ഛൻ മങ്കാവുടിക്കടുത്തുള്ള നഗരത്തിലെ മജിസ്‌ട്രേറ്റായിരുന്നു.
മങ്കാവുടിക്കാരുടേയും അയലത്തെ പഞ്ചായത്തുകാരുടേയും അതിനടുത്ത ചെറു നഗരങ്ങളുടേയും കേസുകൾ കേൾക്കുന്നതും വിധികൾ പറയുന്നതും അദ്ദേഹമായിരുന്നു.

പക്ഷെ, അപ്പർ പ്രൈമറി കഴിയുമ്പോഴേയ്ക്കും നിർമ്മല തോമസ്സിന്റെ സ്വഭാവത്തിൽ സാരമായ വ്യതിയാനങ്ങൾ കണ്ടു തുടങ്ങിയിരുന്നു. ഞാനും രാജുവും അതിനെപറ്റി ചർച്ച ചെയ്യുകയും, വഴക്കാകുകയും ചെയ്തിരുന്നു. നിഷ്ക്കളങ്കയായ തുറന്ന മനസ്സുള്ള പെൺകുട്ടിയാണെന്നായിരുന്നു എന്റെ വാദം. പക്ഷെ, രാജു നിഷ്കളങ്കതയിലും തുറന്ന മനസ്സിലും അത്ര വിശ്വാസമില്ലാത്തവനായിരുന്നു. എന്റെ നിലപാട്‌ എന്റെ മാത്രമായിരുന്നില്ല. അവൾ എന്നോടൊത്ത്‌ വീട്ടിൽ വന്ന്‌ അമ്മ കൊടുക്കുന്ന കപ്പ പുഴുക്കും മറ്റും ആർത്തിയോടെ തിന്നുന്ന തുകണ്ടിട്ട്‌ അമ്മയും മറ്റുവീട്ടിലുളളവരും പറയുമായിരുന്നു.

ഒരു ജാപ്പനീസ്‌ പാവക്കുട്ടിയുടേതുപോലെ ഓമനത്വമുള്ള മുഖമായിരുന്നു അവൾക്ക്, ഫ്രോക്കിട്ട്‌
തുള്ളിച്ചാടി നടക്കുമ്പോൾ, കിലുകിലാന്ന്‌ ചിരിയ്ക്കുമ്പോൾ എന്റെ കണ്ടെത്തലുകളായിരുന്നു ശരിയെന്ന്‌
സമർത്ഥിച്ചിട്ടുണ്ട്‌.

പക്ഷെ, അപ്പർ പ്രൈമറി വെക്കേഷൻ കഴിഞ്ഞ്‌ ഹൈസ്ക്കൂളിലേയ്ക്കുളള പ്രവേശനത്തോടുകൂടിയാണ്‌ അവൾ മാറിയത്‌. സ്ക്കൂൾ തുറന്ന്‌ അവൾ വന്നപ്പോൾ കണ്ണട വച്ചിരുന്നു, കട്ടികൂടിയ ഗ്ലാസ്സു വച്ചത്‌. കവിളുകൾ ഒട്ടിയിരുന്നു. കൺ തടത്തിൽ കറുപ്പ്‌ കയറിയിരുന്നു. ദേഹത്തെ സ്നേഹമയം നഷ്ടപ്പെട്ട്‌, തൊലി വരണ്ട്‌ ചെതമ്പലുകൾ ഉരുണ്ടു കൂടുന്നത്‌ കാണാമായിരുന്നു.

സഹസ്രയോഗ പ്രകാരമുളള ഹൃതങ്ങളും സ്നേഹ ലേപനങ്ങളും കിട്ടാനുണ്ടെന്ന്‌ അമ്മ അവൾക്ക് പറഞ്ഞു കൊടുത്തു. പക്ഷെ, അതുകളെ അവൾ സ്വീകരിയ്ക്കുക ഉണ്ടായില്ല. കട്ടിക്കണ്ണടയ്ക്ക്‌ പിറകിലെ രൂക്ഷമായ ഭാവം, അഗാധമായ ആഴം ഞങ്ങളെ അകറ്റി. അകറ്റിക്കൊണ്ടിരുന്നു, ഒരോ ദിവസവും കുറേശ്ശെയായിട്ട്‌.

ഇടയ്ക്കൊക്കെ വഴിയിൽ വച്ചു കാണുമ്പോൾ ആ കണ്ണുകളിൽ ഞാൺ നോക്കിയിരുന്നു, അവൾ കൂടുതൽ ആഴങ്ങളെ പ്രാപിച്ചു കൊണ്ടിരുന്നു. ദേഹത്തെ സ്നേഹമയം കൂടുതൽ കൂടുതൽ ചോർന്നു പോവുകയും ചെതമ്പലുകൾ വലുതാവുകയും ചെയ്തു.

ഞാൺ കാരണം തിരക്കാതിരുന്നില്ല. അച്ഛന്റെ വേലക്കാരിയുമൊത്തുള്ള സഹശയനവും വേലക്കാരിയുടെ പദവിയിൽ വന്ന മാറ്റവും അമ്മ വേലക്കാരി ആക്കപ്പെട്ടതുമായിരുന്നു കാരണങ്ങൾ. പക്ഷെ, അക്കഥകൾ കേട്ടിട്ട്‌ ഞാൻ മൂക്കത്ത്‌ വിരൾ വയ്ക്കുകയോ വായതുറനന്നിരുന്ന് കഥ കേൾക്കുകയോ ചെയ്തില്ല. കാരണം ഞാം കൊണ്ടിപ്പാടത്തുകാരനാണ്‌. എനിക്ക്‌ ചുറ്റും
നിത്യേനയുള്ള സംഭവങ്ങളായിരുന്നു, അതുകളെല്ലാം. അതുകൊണ്ട്‌ ഞാനവളെസാന്ത്വനപ്പെടുത്താൻ
ശ്രമിയ്ക്കാതിരുന്നില്ല. പക്ഷെ, എന്റെ സാന്ത്വനവാക്കുകളോ കാര്യങ്ങളോ അവൾക്ക് ഗ്രഹിയ്ക്കാനായില്ല.

നിർമ്മല തോമസ്സ്‌ ഇന്ന്‌ അറിയപ്പെടുന്ന ഫെമിനിസ്റ്റാണ്‌ സാമൂഹ്യപ്രവർത്തകയാണ്‌. അവളെ കാണുമ്പോൾ ഞാൻ സാറാ ജോസഫിനെ ഓർമ്മിയ്ക്കുന്നു.

അലാഹയുടെ പെൺമക്കൾ വായിച്ചപ്പോഴുണ്ടായ മാനസ്സീക പിരിമുറുക്കവും ശ്വാസം മുട്ടലുണ്ടാക്കുന്നു……………………

എന്നാൽ ഞങ്ങൾ കൊണ്ടിപ്പാടത്തുകാർ മൊത്തത്തിൽ ഇന്നും ചോദിയ്ക്കും.

“എന്നാടാ ഈ ഫെമിനിസ്റ്റെന്നു പറഞ്ഞാൽ…?”

@@@@@




അമ്മ

ഇത്‌
മാലതി,
സതീശന്റെ അമ്മ.

അമ്പത്തിയഞ്ച്‌
വയസ്സ്‌,
വെളുത്തനിറം,
വട്ടമുഖം,
മലയാളം മാത്രം അറിയും.

കാരണം പഴയ രണ്ടാംക്ലാസ്സുവരെയാണ്‌
വിദ്യാഭ്യാസം.
നാരായണന്റെ മകൾക്ക് അതിൽ
കൂടുതൽ വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലായിരുന്നു.
അവരുടെ ചെറുപ്പക്കാലത്ത്‌
പെൺ കുട്ടികൾ സ്വപ്നം കാണാറില്ലായിരുന്നു.
സ്വപ്നങ്ങൾ കാണുന്നവരാണല്ലോ സ്ക്കൂളദ്ധ്യാപികയാവണം,
സർക്കാർ ഗുമസ്ഥ ആകണമെന്നൊക്കെ പറഞ്ഞിരുന്നുള്ളു.
മറ്റു വാക്കുകളിൽ പറഞ്ഞാൽ സ്വപ്നങ്ങൾ കണ്ടിട്ടും കാര്യമില്ലായിരുന്നു.

മലയാളത്തുനാടിന്റെ
തെക്കുക്കിഴക്കൻ മലഞ്ചെരുവിൽ റബ്ബർ
രാജാക്കന്മാരുടെ നാട്ടിലാണ്‌
മാലതി പിറന്നു വളർന്നത്‌.
റബ്ബർ രാജാക്കന്മാരെന്ന വിശേഷണം ഇന്നത്തെ കാലാവസ്ഥയ്ക്ക്‌
ഭൂഷണമല്ലെങ്കിലും യോജ്യമായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു.
പുതുപുത്തൻ മാരുതിക്കാറിൽ സ്ക്കോച്ചു
വിസ്ക്കിയുടെ ഫുൾബോട്ടിലുമായി,
റബ്ബർ കറപുരണ്ട വസ്ത്രങ്ങളുമായി റബ്ബർ
ചണ്ടി ചീഞ്ഞമണവുമായി
പാലാ, പൊൻകുന്നം പട്ടണങ്ങളിൽ
കണ്ടിരുന്ന ചെറുപ്പക്കാരെ നമ്മൾ മറന്നിട്ടില്ല.
അതുകൊണ്ട്‌
അവർ
ആനകൊട്ടിലിന് തന്നെ കഴിയട്ടെ.

അവിടെ മാലതിയുടെ വംശക്കാർ വളരെ
പേരുണ്ട്‌. മാലതിയുടെ അച്ഛൻ
നാരായണൻ,
നാരായണന്റെ ജേഷ്ഠാനുജന്മാർ, മുത്തശ്ശൂന്മാരും,
മുത്തശ്ശിമാരും,
അമ്മാവന്മാരും,
അമ്മായിമാരും,
കൊച്ചച്ഛന്മാരും,
കൊച്ഛമ്മമാരും,
മക്കളും മരുമക്കളു മൊക്കെയായിട്ട്‌……..

പക്ഷെ,
അവരൊന്നും റബ്ബർ മുതലാളിമാരല്ല.
റബ്ബർ മുതലാളികൾ,
ക്രിസ്ത്യാനികളും,
മുസ്ലീമുകളും അല്പം ചില നായന്മാരുമൊക്കെയാണ്‌.

എങ്കിൽ ഇവരാരെന്ന്‌
അറിയേണ്ടിയിരിയ്ക്കുന്നു.
തൊഴിലുകൊണ്ടു നോക്കാമെന്നുവച്ചാലോ കൃഷിപ്പണിക്കാർ,
കൽപ്പണിക്കാര്‍,
കയ്യാലകെട്ടുകാർ,
റബ്ബർ വെട്ടുകാർ,
മരപ്പണിക്കാർ………..

അവരോടു ചോദിയ്ക്കാമെന്നുവച്ചാലോ…………

ങാ…… ഞങ്ങളെവിടപ്പാ…
ഞങ്ങളിങ്ങനെയൊക്കെ ജീവിച്ചു
പോട്ടെ………………

പൊയ്ക്കോട്ടെ,
പോകണ്ട എന്നൊന്നും ഞങ്ങൾ പറയുന്നില്ല.
ഞങ്ങൾക്ക് അറിയേണ്ടത്‌,
നിങ്ങൾക്കും അറിയേണ്ടത്‌
ദൈവം മനുസ്മൃതിവഴി ഉണ്ടാക്കി വച്ചിരിയ്ക്കുന്ന തെന്നു പറയുന്നത്‌,
സാക്ഷാൽ കാണപ്പെട്ട ദൈവങ്ങളായ ബ്രാഹ്മണർ തരം തിരിച്ചു
കൊടുത്തിട്ടുള്ള വർണ്ണ വ്യവസ്ഥയിൽ,
ജാതീ വ്യവസ്ഥയിൽ എവിടെ നിൽക്കുന്നു എന്നതാണ്‌.

ബ്രാഹ്മാവിന്റെ മുഖത്തുനിന്നും ചാടിയവനോ
?

ബാഹുക്കളിൽ നിന്നും ഈർന്നിറങ്ങിയതോ?

ഉദരം പിളർന്നു
വന്നവനോ?

അതോ പാദം ഉരഞ്ഞു
പൊട്ടി പിറന്നവനോ ?

അതുമല്ലെങ്കിൽ ആദിവാസിയായ ദ്രാവിഡനോ
?

ഉത്തരമില്ല,
ഒന്നിനും.

കാരണം അവർക്കറിയില്ല.
ഈ ബ്രഹ്മാവാരെന്ന്‌,
മനുവാരെന്ന്,
മനുവുണ്ടാക്കിയ മനുസ്മൃതിയെന്തെന്ന്‌……

(മേൽ സൂചനകളിലെ ഹാസ്യം ഞങ്ങളുടെ വകയാണ്‌.
ആ ഹാസ്യത്തെ ചകങ്കുറപ്പുള്ളവർക്ക് സഹിയ്ക്കാം,
സഹിക്കാതെയിരിയ്ക്കാം,
ഞങ്ങളോട്‌
യുദ്ധം പ്രഖ്യാപിയ്ക്കാം.
)

ഞങ്ങൾ കൊണ്ടിപ്പാടത്തുകാരുടെ അന്വേഷണം എങ്ങും എത്തിയില്ല.
അതിനാൽ സതീശൻ പ്രായപുർത്തിയാകുന്നതു വരെ മേൽ ചോദ്യങ്ങൾക്ക്
ഉത്തരം കണ്ടെത്താനാകാതെ മനസ്സ് പുഴുത്തു
കഴിഞ്ഞു കൂടി.
സതീശൻ പ്രായപൂർത്തിയായി
കഴിഞ്ഞപ്പോൾ അവനെ ചോദ്യം
ചെയ്ത്‌
ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു.ഒടുവിൽ ചരിത്ര
രേഖകളില്ലാത്ത ചരിത്ര
കഥ അവൻ ഞങ്ങളോടു
പറഞ്ഞു………….

ഞാൻ വിൽക്കുറുപ്പ്‌,
വിൽക്കുറുപ്പ്‌
ഒരു ഗോത്രമായിരുന്നു.
ദ്രാവിഡഗോത്രം.
വില്ല് ഒരു വാദ്യോപകരണമാക്കി സ്വയം പാട്ടുകൾ പാടി,
മറ്റു ഗോത്രക്കാരിൽ
നിന്നും അവർ
വ്യത്യസ്തത കാണിച്ചിരുന്നു.

നമ്പൂതിരിമാരുടെ
അധിനിവേശത്തിന് ശേഷമെന്നെങ്കിലുമായിരിയ്ക്കണം
വിൽക്കുപ്പ്‌
എന്ന നാമം ഉണ്ടായത്‌.
നാമകരണങ്ങളൊക്കെ നടത്താൻ അക്കാലത്ത്
വകതിരുവുണ്ടായിരുന്നത്‌ അവർക്ക് മാത്രമായിരുന്നല്ലോ! അല്ലെങ്കിൽ
ആവശ്യക്കാരും അവരു
മാത്രമായിരുന്നു. നമ്പൂരിമാരേക്കാൾ മുമ്പിവിടെ
റോമാക്കാർ വഴി ക്രിസ്ത്യാനികളും അറബികൾ വഴി മുസ്ലീങ്ങളും എത്തിയിരുന്നു.
പക്ഷെ,
അവർ
സ്ഥിരതാമസ്സുക്കാരായിട്ടെത്തിയവരായിരുന്നില്ല.
അവർക്ക് വേണ്ടിയിരുന്നത്‌
സുഗന്ധ ദ്രവ്യങ്ങളും മലഞ്ചരക്കുകളും മാത്രമായിരുന്നു,
അവരുടെ ഓരോ സങ്കരവർഗ്ഗങ്ങൾ ഇവിടെ ഉടലെടുത്തു എന്നിരിയ്ക്കിലും.

നമ്പൂരിമാരുടെ വരവിനു ശേഷമാണീ നാട്ടിൽ വിപുലമായ കൃഷികളുണ്ടായതും വിളവെടുപ്പുണ്ടായിട്ടുള്ളതും. അതിന്‌ മുമ്പ്‌ കാട്ടുഫലങ്ങൾ
തിന്നും,
കാട്ടുജീവികളെയും മത്സ്യവും തിന്ന്‌
കഴിഞ്ഞിരുന്ന വരായിരുന്നു അധികവും.
അത്യാവശ്യം കൃഷികൾ
ചെയ്തിരുന്ന വർഗ്ഗക്കാർ ഉണ്ടായിരുന്നില്ല
എന്നു പറയുന്നില്ല.
ഈ മലയാള
രാജ്യത്തിന്റെ ഏറിയ പങ്കും വലിയ
മലകളും അഗാധ
ഗർത്തങ്ങളും വന്യ മൃഗങ്ങളും നിറഞ്ഞ
വനാന്തരങ്ങളായിരുന്നു.

അപ്രകാരമുള്ള ദൂസാഹചര്യത്തിൽ എവിടെയോ
പാർത്തിരുന്ന ഒരു ചെറിയ
സമൂഹമായിരുന്നു എന്റെ കുലം,
വിൽക്കുറുപ്പ്‌.
ജീവിത രീതികളും കുടുംബ
ക്രമങ്ങളും ആഹാര രീതികളും വച്ചു നോക്കുമ്പോൾ
മദ്ധ്യഭൂപ്രക്യതിയുള്ളിടത്തെ വിടെയെങ്കിലും ആകാനെ നിവ്യത്തിയുള്ളൂ.

അക്കാലത്ത്‌
നായാടി നടന്നിരുന്ന നായന്മാരും എന്തദ്ധ്വാനവും ചെയ്തു പുലരാൻ തയ്യാറായിരുന്ന ഈഴവരും പാടത്ത്‌
കൃഷി ചെയ്തിരുന്ന പുലയരും കൂട
കെട്ടും മറ്റുമായി നടന്നിരുന്ന പാണരും
കർമ്മ കലാ
പ്രവർത്തനങ്ങൾ ചെയ്തിരുന്ന കർമ്മാളരും
പറയനും കണിയാനും ഓരോ ഗോത്രക്കാരായിരുന്നു.
നമ്പൂരിമാരുടെ അധിനിവേശ ശേഷം അദ്ധ്വാനിയ്ക്കാൻ മടിയായിരുന്ന അവർക്ക് പുലരണമെങ്കിൽ മറ്റുള്ളവരുടെ സഹായം
വേണ്ടിയിരുന്നു. അതിനായവർ ബുദ്ധിയും, തന്ത്രവും, മന്ത്രവും,
വിദ്യയും ആയുധങ്ങളാക്കി.
ഓരോ ഗോത്രക്കാരെക്കൊണ്ടും ഓരോ
പ്രവർത്തികൾ ചെയ്യിച്ചു. പക്ഷെ, ഇവിടെ
വിൽക്കുറുപ്പിന്റെ പ്രവർത്തിയെന്തെന്ന്‌
തിട്ടമില്ല. എന്താകിലും
ഓരോ ഗോത്രക്കാരെ ഏൽപ്പിച്ചിരുന്ന ജോലി അവരല്ലാതെ മറ്റാരും ചെയ്തിരുന്നില്ല. ചെയ്യാൻ
അനുവദിച്ചിരുന്നില്ല.
അനുവാദം കൊടുക്കാതിരുന്നത്‌
നമ്പൂരിമാർ മാത്രമായിരുന്നില്ല.
ഓരോരോ ഗോത്രക്കാരും പരസ്പരം ശത്രുക്കളും നേരിൽ കണ്ടാൽ ആക്രമിയ്ക്കുന്നവരും
, കൊല്ലുന്നവരും ആയിരുന്നു.
അപ്പോൾ ഒരാളുടെ പ്രവർത്തി
മറ്റൊരാൾ ചെയ്യാൻ സമ്മതിയ്ക്കുന്നത്‌ അസംഭവ്യമായിരുന്നു,
ഈ ശത്രുതാ മനോഭാവമാണ്‌
പിന്നീട്‌
അയിത്തമായി മാറിയത്‌.
തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും
ദൃഷ്ടിയിൾ പെട്ടാൽ ദോഷമുളളവരുമായിട്ട്‌ പരിണമിച്ചത്‌.

നമ്പൂരിമാർ അടക്കിവച്ചിരുന്ന വിദ്യ നായന്മാരിലേയ്ക്കും,
നായന്മാരിൽ നിന്ന്‌
ഈഴവരിലേയ്ക്കും
മറ്റ്‌
ജാതി സമൂഹങ്ങളിലേയ്ക്കും പകർന്ന് വന്നപ്പോൾ,
അവരെല്ലാം അറിവുള്ളവരായി തീർന്നപ്പോൾ തങ്ങളെല്ലാം തികഞ്ഞ അന്ധകാരത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്ന്‌
ഗ്രഹിയ്ക്കുകയും,
ആ അറിവ്‌
മോചനത്തിന്റെ ശബ്ദ ഘോഷമായി മാറുകയും ചെയ്തു.
പിന്നീട്‌
എല്ലാ അധഃകൃതനും
സങ്കലിയ്ക്കുകയും മറ്റുള്ള ഗോത്രക്കാരും തങ്ങളെപ്പോലെ മനുഷ്യരാണെന്നും അവരുമായി
കൂടിക്കഴിയുന്നതിൽ തെറ്റില്ലെന്നും, ജോലികൾ
ചെയ്യുന്നതിൽ തെറ്റില്ലെന്നും കണ്ടെത്തുകയും ചെയ്തു.

ഈ സാഹചര്യത്തിൽ വിൽക്കുറുപ്പ്‌
ഗോത്രത്തിലെ വാസികളും തൊഴിലു
തേടി, പുതിയ വാസസ്ഥലങ്ങൾ തേടി ഗോത്രത്തിന്റെ സാങ്കല്പിക ചുവരുകൾക്ക് പുറത്തേയ്ക്ക്‌
വന്നിട്ടുണ്ടാകണം.
ഒരു തൊഴിലിലും വിദഗ്ധരല്ലായിരുന്ന അവർ പലരുടേയും സഹായികളായി പരിണമിയ്ക്കുകയായിരുന്നു.
അങ്ങിനെ അവർ പല പല സംസ്ക്കാരങ്ങളുമായി
സങ്കലിയ്ക്കുകയായിരുന്നു.
പിന്നീടവർ ആയോധന കല പഠിപ്പിയ്ക്കുന്നവരും അക്ഷരവിദ്യ പഠിപ്പിയ്ക്കുന്നവരും കർമ്മ കലകൾ ചെയ്യുന്നവരും മറ്റു പല
തൊഴിലുകൾ ചെയ്യുന്നവരുമായി പരിണമിയ്ക്കുകയായിരുന്നു.
അതുവഴി അവർക്ക് മൂല്യച്ച്യുതിയുണ്ടായിട്ടുണ്ട്‌.
ഇന്നും പഴയ ഗോത്രത്തിന്റെ ആരാധനയെ പുണരുന്നവരുമുണ്ട്‌,
ആധുനീക ചിന്താഗതിക്കാരുമുണ്ട്‌………….

നമ്മൾ വീണ്ടും മാലതിച്ചേച്ചിയിലേയ്ക്കു വരികയാണ്‌.
ഈ ചേച്ചി വിളിയുണ്ടല്ലോ ഞങ്ങളുടെ നാട്ടിലെ ഒരു സ്റ്റൈലാണ്‌.
നൂറു വയസ്സു കഴിഞ്ഞ മുത്തശ്ലിയെയും പത്തു
വയസ്സുകാരൻ ചേച്ചിയെന്നു വിളിക്കുന്നത്‌
കേൾക്കാം.
അതിന്റെ ഓചിത്യമൊന്നും ഞങ്ങൾക്ക് ബാധകമല്ല, അരോചകമാണെങ്കിലും.

സുകുമാരന്റെ ഭാര്യ മാലതി.

അവർ അമ്പലത്തിൽ പോയിട്ടു
വരികയാണ്‌. സെറ്റു മുണ്ട്‌, കസവുകര, ചുവന്ന
ബ്ലൌസ്സ്‌,
ചന്ദനക്കുറി വലതു
കൈയ്യിൽ ഇലയിൽ പ്രസാദം………..അവർ
അത്ര സുന്ദരിയൊന്നുമല്ല.
എങ്കിലും,
കാണാൻ തെറ്റില്ല.
അമ്പലത്തിൽ പോയി
തുടങ്ങിയിട്ട്‌ അധികം നാളുകളായിട്ടില്ല.
വീട്ടിൽ സതീശന്റെ ഭരണം നടന്നു തുടങ്ങിയതിൽ പിന്നീടാണ്‌.

സുകുമാരൻ ഒരു യുക്തിവാദിയായിരുന്നു.
എ.ടി.കോവുറിന്റെ
ലേഖനങ്ങളും,
ഇടമറുകിന്റെ പുസ്തകങ്ങളും,
ഏതോ ഒരു ജോസഫിന്റെ പ്രതാധിപത്യത്തിൽ ഇറങ്ങിയിരുന്ന യുക്തിവാദി
മാസികയും വായിച്ചിട്ടുള്ളതിന്റെ
വെളിച്ചത്തിലാണ്‌
അങ്ങിനെ സംഭവിച്ചിരുന്നത്‌.
അയാളുടെ കാഴ്ച്ചപ്പാടിൽ എല്ലാം പ്രകൃതിയിൽ പിറക്കുകയും അവസാനിയ്ക്കുകയും വിലയം കൊള്ളുകയുമാണ്‌.

പ്രകൃതിയുടെ ചേഷ്ടകളാൽ പിറക്കുന്നു.
കുറെ നാൾ പ്രകൃതിയുടെ ചേഷ്ടകൾ കാണിയ്ക്കുന്നു.
ഒടുവിൽ പ്രകൃതിയുടെ ചേഷ്ടകളിൽ തന്നെ ഒടുങ്ങുന്നു.

ഒരു ബുദ്ധിയിൽ ശരിയല്ലേ
?

അതെ!

അപ്പോൾ ഒരു ക്ഷേത്ര
പ്രതിഷ്ഠയ്ക്കുമുന്നിൽ, ഒരു പള്ളിയിലെ
അൾത്താരയ്ക്കുമുന്നിൽ,
ഒരു മസ്ജിത്തിനുള്ളിൽ ആണ്‌
എല്ലാം അടങ്ങുന്നതെന്ന്‌
വിശ്വസിച്ചാലോ
?

ഞങ്ങൾ അറിയുന്നു,
നമുക്ക് ചുറ്റുമുള്ള വിശ്വാസികളിൽ തൊണ്ണൂറു ശതമാനവും അങ്ങിനെ തന്നെയാണെന്ന്‌,
ബാക്കിയുള്ള പത്തു
ശതമാനം ശക്തിഹീനരായതു കൊണ്ട്‌ ഒന്നും അറിയാത്തവരെപ്പോലെ,
കാണാത്തവരെപ്പോലെ,
കേൾക്കാത്തവരെപ്പോലെ,
ഉണ്ടും ഉറങ്ങിയും ഭോഗിച്ചും കഴിഞ്ഞു കൂടുന്നു.
തീർന്നില്ലേ,
അത്ര അല്ലെ ഉള്ളൂ
ജീവിതം
?

ചിരി വരുന്നുണ്ടോ,
വിളമ്പിയ വിഡ്ഡിത്തം ഓർത്തിട്ടാണോ,
എങ്കിൽ തെറ്റിയത്‌
നിങ്ങൾക്കാണ്‌………….. നിങ്ങൾ അറിഞ്ഞതു മാത്രമാണ്‌
അറിവെന്ന്‌
കരുതുന്നെങ്കിൽ,
നിങ്ങളാണ്‌ മൌാലീകവാദികളും
തീവ്രവാദികളും,
ക്രിമിനലുകളുമാകുന്നത്‌……

എല്ലാറ്റിനെയും ഒരേ അളവിൽ അടുപ്പിച്ചും അകറ്റിയും നിർത്താൻ കഴിയുന്നതു
കൊണ്ടാണ്‌ ഞങ്ങൾക്ക് പകൽ
നന്നായി ഭക്ഷണം കഴിയ്ക്കാൻ കഴിയുന്നതു;
പുലർച്ചയ്ക്ക്‌
നന്നായിട്ട്‌ ശോധന കിട്ടുന്നതും………………..

സാമാന്യ വിദ്യാഭ്യാസവും വളരെ വായനയും കുറച്ചധികം ചിന്തയുമായിട്ട്‌
തയ്യൽക്കാരനായിട്ട്‌
സതീശൻ കടന്നു
വരികയും അച്ഛനെ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ടിവിയുടെ
മുന്നിൽ ഇരുത്തുകയും, ആവശ്യത്തിന്‌
ബീഡിയും അത്യാവശ്യം മദ്യവും എത്തിച്ചുകൊടുക്കുകയും ചെയ്തപ്പോൾ മാലതി
ചേച്ചിയ്ക്ക്‌
അമ്പലത്തിൽ പോകാമെന്ന സ്ഥിതിവിശേഷത്തിലെത്തി…………..

അതും നിത്യേനയൊന്നുമില്ല.
അസൌകര്യങ്ങളി
ല്ലാത്തപ്പോൾ പോകുന്നു.
അയല്‍പക്കത്തുള്ള
ഗണപതിയെ ഭജിയ്ക്കുന്നു.
വഴിപാടായിട്ട്‌
രണ്ടോ മൂന്നോ
നാണയം കൊടുക്കുന്നു,
പ്രസാദം കൈപ്പറ്റിപ്പോരുന്നു.

ചുരുക്കി പറഞ്ഞാൽ അത്ര വലിയ അല്ലലൊന്നുമില്ലാത്ത ജീവിതം അവർക്കിന്ന്‌
കിട്ടുന്നുണ്ട്‌.
പക്ഷെ,
ഒരാഗ്രഹം കൂടി ബാക്കി
നിൽപ്പുണ്ട്‌, സതീശന്റെ മകനെ
എളിയിൽ വച്ചു
നടക്കണം. ആ കുഞ്ഞിന്റെ അപ്പിയും
മൂത്രവും കൂടി വീട്ടിൽ ഉടുക്കുന്ന കൈലിമുണ്ടിൽ പറ്റിക്കണം…….

ഈ ആഗ്രഹം അവർ ഗണപതിയോട്‌
പറഞ്ഞിട്ടുണ്ട്‌,
പെട്ടിയിൽ സൂക്ഷിയ്ക്കുന്ന സരസ്വതിയുടെ പടത്തോടും പറഞ്ഞിട്ടുണ്ട്‌…………. സതീശന്റെ ഭാര്യ
സരിതയോടും പറഞ്ഞിട്ടുണ്ട്‌……..

മാലതിയ്ക്ക്‌
എല്ലാകാര്യത്തിലും സംശയവും ഭയവുമാണ്‌.
ഒരു കാര്യവും അവർ വിചാരിയ്ക്കുന്നതുപോലെയോ സ്വപ്നം കാണുന്നതുപോലെയോ നടന്നിട്ടില്ല.
അവർക്ക് എഴുത്തും
വായനയും അത്ര ഭംഗിയായിട്ടറിയുകയില്ലെങ്കിലും,
ഉദ്ദണ്ഡന്റെ കഥ കാർട്ടൂണായിട്ട്‌
മലയാളമനോരമ ആകഴ്ച്ചപതിപ്പിൽ വന്നിരുന്ന കാലത്ത്‌,
അതിൽ അച്ചടിച്ചു
വന്നിരുന്ന നോവലുകളും കഥകളും വായിയ്ക്കാറുണ്ടായിരുന്നു.
പക്ഷെ,
അതിലെ വരികൾ സാധാരണ പെൺകുട്ടികൾക്ക് നൽകിയിരുന്ന പ്രകമ്പനാവസ്ഥ അവർക്ക് ലഭിച്ചിരുന്നില്ല.
അതുകൊണ്ട്‌
യാതൊരുവിധ ഗുണഗണങ്ങളുമില്ലാതിരുന്ന,
കഷ്ടിയായുണ്ടായിരുന്ന വായനയും എന്നത്തേയ്ക്കുമായി നിർത്തി.

പക്ഷെ,
സമൂഹത്തിലേയ്ക്കവർ കണ്ണുകളും കാതുകളും തുറന്നു
തന്നെ വച്ചിരുന്നു. അയൽ പക്കങ്ങളിലെ സ്ത്രീകളിൽ
നിന്നും കിട്ടുന്ന വാർത്തകളെ അറിവുകളാക്കി മാറ്റിക്കൊണ്ടിരുന്നു.
അതുകൊണ്ടാണ്‌
സതീശന്റെ പതിനെട്ടാമത്തെ വയസ്സിൽ,
അവന്റെ ക്ലാസ്സിൽ പഠിയ്ക്കുന്ന ഒരു പെൺകുട്ടിയുമായിട്ട്‌
സ്‌നേഹമാണെന്നറിഞ്ഞപ്പോൾ അവരുടെ മനസ്സ്‌
പിടഞ്ഞത്‌.
ക്ഷേത്രത്തിൽ പോയിരുന്നില്ലെങ്കിലും
നിത്യേനയെന്നോണം, തുണിപ്പെട്ടിയുടെ അടിയിൽ
സൂക്ഷിയ്ക്കുന്ന
സരസ്വതിയുടെ ഫോട്ടോ എടുത്തു വച്ച്‌,
വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിലെല്ലാം പ്രാർത്ഥിയ്ക്കാറുണ്ടായിരുന്നത്‌.

ഒരു ആൺകുട്ടിയ്ക്ക്‌
പെൺകുട്ടിയോട്‌
സ്നേഹം തോന്നിയ വിവരം അറിയുന്ന ആൺകുട്ടിയുടെ അമ്മ പ്രാർത്ഥിയ്ക്കുന്നത്‌
ആ പെൺകുട്ടിയെ തന്നെ തന്റെ മകന ഭാര്യയായികിട്ടണമേ
എന്നായിരിയ്ക്കുമെന്നാകാം നിങ്ങൾ ഇപ്പോൾ കരുതുന്നത്‌.
എന്നാൽ സതീശന്റെ കാര്യത്തിൽ അങ്ങിനെ ആയിരുന്നില്ല.

ആ പെൺകുട്ടിയൊരു
റോമൻ കത്തോലിയ്ക്കയായിരുന്നതു കൊണ്ട്‌, അവരുടെ ഉന്നതസ്ഥാനീയതകൊണ്ട്‌
ആ പെൺകുട്ടിയെ മകൻ മറന്നു
പോകണമേ എന്നാണ്‌ പ്രാർത്ഥിച്ചിരുന്നത്‌. അതും
ഭയം കൊണ്ടുമായിരുന്നു. ഭയത്തിന്‌ നിദാനം
അവരുടെ ചെറുപ്പത്തിൽ സ്വന്തം നാട്ടിലുണ്ടായ ഒരു സംഭവമാണ്‌.

അക്കാലം,
മാലതിയുടെ അച്ഛന്‌
അമ്പതു വയസ്സ്‌
പ്രായം കാണും,
അവർക്ക് പത്തും.

അന്ന്‌
അത്തില് മേത്തരുടെ അഞ്ചുവയസ്സുകാരൻ മകനും,
ബേബിച്ചന്റെ നാലു വയസ്സുകാരി മകളും മാലതിയുടെ അച്ഛനെ ‘നാരായണൻ’ എന്നേ വിളിയ്ക്കുകയുള്ളായിരുന്നു.
അവരുടെ അച്ഛനെ മാത്രമല്ല,
വലിയച്ഛനെയും കൊച്ചച്ഛന്മാരെയും പേരേ വിളിയ്ക്കാറുള്ളായിരുന്നു.അത്തില്‌ മേത്തരുടെയും
ബേബിച്ചായന്റെയും പറമ്പിലെ പണിയ്ക്കാരായിരുന്നു മാലതിയുടെ കാരണവന്മാർ.
അന്നൊക്കെ പേരു
വിളിയ്ക്കുന്നതു
തന്നെ ബഹുമാനമായിട്ടാണവർ കരുതിയിരുന്നത്‌.

അക്കാലത്താണ്‌
അവളുടെ അച്ഛന്റെ അമ്മാവന്റെ ഒരു മകൻ,
റബ്ബർ വെട്ടുകാരൻ,
അയാളുടെ മുതലാളിയായിരുന്ന ഇച്ചായന്റെ മകളെ സ്‌നേഹിച്ചു പോയത്‌.
അയാൾ സുമുഖനും
ആരോഗദൃഢഗാത്രനും
സംസാരദൂഷ്യങ്ങൾ ഇല്ലാത്തവനുമായിരുന്നു, പെൺകുട്ടി
സുന്ദരിയും,
ആകാരസൌഷ്ഠവമുള്ളവളുമായിരുന്നു.
അവർ പരസ്പരം ആകർഷിച്ചത്‌
പ്രകൃതി നിയമങ്ങർക്ക് നിരക്കുന്നതുമായിരുന്നു.

സ്‌നേഹിക്കുന്നത്‌
അത്ര വലിയപാതകമാണെന്ന്‌
ഞങ്ങളും കരുതുന്നില്ല, നിങ്ങളും അങ്ങിനെ തന്നെ ആവും.

പക്ഷെ,
ആ ഇച്ചായൻ ചെയ്തത്‌
കാറ്റുണ്ടായി ഒടിഞ്ഞു
വീഴുന്ന റബ്ബർ കൊള്ളികൾ കൊത്തി നുറുക്കാനുപയോഗിച്ചിരുന്ന കോടോലി
കൊണ്ട്‌ അവനെ കൊത്തിക്കീറുകയായിരുന്നു.

അന്ന്‌
കൊച്ചു മാലതിയും അമ്മയോടൊപ്പം റബ്ബർ
തോട്ടത്തിൽ കിടന്നിരുന്ന അവനെ
കാണാൻ പോയിരുന്നു.
സ്‌നേഹത്തിന്‌ ഇത്രമാത്രം
ക്രൂരമായൊരു മുഖമുണ്ടെന്ന്‌
മാലതി ആദ്യമായി കണ്ടു. പിന്നീട്‌
മനോരമ ആഴ്ച്ചപതിപ്പിലും അങ്ങിനെ ചിലതൊക്കെ വായിയ്ക്കുകയും ചെയ്തിട്ടുണ്ട്‌.

പക്ഷെ,
സതീശന്റെ ആ ബന്ധം കമ്പ്‌
നട്ടുപിടിപ്പിയ്ക്കുന്ന ഒരു ചെമ്പരത്തിച്ചെടിയുടെ അനുഭവമായിരുന്നു.
കമ്പുനട്ട്‌
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ചെറിയൊരു പൊടിപ്പുണ്ടായിയെന്നേയുള്ളൂ.
വീണ്ടും രണ്ടു ദിവസം
കൂടി കഴിഞ്ഞപ്പോൾ മണ്ണിലേയ്ക്കു
വേരിറങ്ങാത്തതിന്റെ പേരിൽ കരിഞ്ഞു
പോയി.

സഖാവ് പീറ്റർ വന്നു
പോയതിനു ശേഷം നാട്ടിലുണ്ടായിട്ടുള്ള
സംസാരങ്ങളും ആലോചനായോഗങ്ങളുടെ റിപ്പോർട്ടുകളും കേട്ട്‌
മാലതി ചേച്ചി പുളകം
കൊണ്ടിരിയ്ക്കുകയാണ്‌.
അവരുടെ മനസ്സ്‌
എന്തിന്റെയെല്ലാമോ അടിമയായി കഴിഞ്ഞു
വരികയായിരുന്നു. ബാല്യത്തിൽ അത്തില് മേത്തരുടെയും
ബേബിച്ചായന്റെയും പ്രതിഭയ്ക്കു
മുന്നിൽ, യാൌാവനത്തിൽ ഭർത്താവിന്റെ ധാർഷ്ട്യത്തിനു മുന്നിൽ കൂടാതെ എല്ലായ്പ്പോഴും തുണിപ്പെട്ടിയിൽ ഒളിച്ചു
വെച്ചിരുന്ന സരസ്വതിയുടെ പടത്തിനു മുന്നിൽ,
സതീശൻ പ്രായ
പൂർത്തിയായിക്കഴിഞ്ഞ്‌ ക്ഷേത്രത്തിലെ ഗണപതിയ്ക്ക്‌
മുന്നിൽ…….

ഇപ്പോൾ എല്ലാനേരവും അവളുടെ മനസ്സിൽ മകന്റെ മുഖം തെളിഞ്ഞു
നിൽക്കുകയാണ്‌. എല്ലാറ്റിനും മുന്നിൽ, എല്ലാവർക്കും
മുന്നിൽ തലയെടുപ്പോടു
കൂടി നിൽക്കാൻ പോകുന്നു
തന്റെ മകൻ…..

എങ്ങിനെ തലയുയർത്തി
നിൽക്കാതിരിയ്ക്കും! ഇത്രയും കാലം
തല തന്നെ ഉണ്ടെന്നു
തോന്നിയിരുന്നില്ലല്ലോ!

ഇനിയും ബഹുമാനിയ്ക്കാൻ,
മകന്റെ പേരിലാണെങ്കിലും,
ഇച്ചായന്മാരും,
മേത്തന്മാരും,
പൂജാരിമാരും,
കാര്യസ്ഥന്മാരും ക്യു
നിൽക്കുകയാവും.

അവന്റെ ചിരിയ്ക്കുന്ന മുഖം,
ആ ചിരിയിൽ മേലാള
വർഗ്ഗത്തിനോടൊരു പുച്ഛരസമുണ്ടെങ്കിലും വല്ലാത്തൊരു
വശ്യത തന്നെയാണ്‌.
അവന്റെ കണ്ണുകൾക്ക് വല്ലാത്തൊരു
ആകര്‍ഷണീയത തന്നെയാണ്.

എന്റെ മോനാണവൻ…………….

സെറ്റുമുണ്ടിന്റെ
കര പാദം വരെ നേരെയാണോ
നിൽക്കുന്നതെന്നു നോക്കി തോളത്തിട്ടിരിയ്ക്കുന്ന നേര്യത്‌ ഭംഗിയാർന്നു തന്നെയാണോ കിടക്കുന്നതെന്നു
നോക്കി, തല ലേശം
ഉയർത്തിപ്പിടിച്ച് ടാർ റോഡ്‌
വിട്ട്‌ വെട്ടുവഴിയിലൂടെ
നടന്നു. വഴിയിലൂടെ
കടന്നു പോകുന്നവർ അവരെ നോക്കി
ആദരവോടെ പുഞ്ചിരിയ്ക്കുന്നതും ശ്രദ്ധിച്ചു.

@@@@@




അച്ഛന്‍

അവറാച്ചൻ അടങ്ങിയിരിയ്ക്കില്ലെന്ന്‌
പീറ്ററിന്‌
മറ്റരേക്കാളും വ്യക്തമായിട്ട്‌
അറിയാമായിരുന്നു. എങ്കിലും പീറ്റർ സതീശനെത്തേടിയെത്തുന്നതിന്റെ രണ്ടു
നാൾ മുമ്പുള്ള രാത്രിയിലാണ്‌. അവനെ
തട്ടിക്കൊണ്ടു പോകുന്നത്‌.
നേരം വെളുക്കും മുമ്പു
തന്നെ മടങ്ങിയെത്തിയെങ്കിലുംസതീശന്റെ
നേർ ബുദ്ധിയിലൊരു കൊള്ളിയാനായി മിന്നി നിൽക്കുന്നുണ്ടാകും.

സന്ധ്യയ്ക്ക്‌
സ.പീറ്ററും
സ.സുരേന്ദ്രനും
എത്തുമ്പോൾ സുകുമാരൻ ടി.വി.കാണുകയായിരുന്നു.

സുകുമാരൻ,
സതീശന്റെ അച്ഛൻ,
അറുപതു വയസ്സ്‌,
സ്വയം നടത്തിയിരുന്ന തയ്യൽക്കടയിൽ നിന്നും പെൻഷൻ പറ്റി വീട്ടിലിരിയ്ക്കുന്നു.
ആഒഴിവിലേയ്ക്കാണ്
സതീശൻ നിയമിതനായത്‌. ഒരു
തയ്യൽക്കാരൻ എന്ന നിലയിൽ,
അതും തയ്യൽക്കട സ്വന്തമായിട്ടുള്ള സ്ഥിതിയിൽ അറുപതു വയസ്സിൽ
പെൻഷൻ പറ്റേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന്‌
നിങ്ങൾക്ക് തോന്നുന്നുണ്ടാകാം.
ശരിയാണ്‌,
പക്ഷെ,
അയാൾക്ക് വാതത്തിന്റെ അസുഖം കലശലായിട്ട്‌
അനുഭവപ്പെടുകയും,
വലതു കൈക്കും,
കാലിനും സൂചി
കുത്തുന്നതു പോലെ വേദന തോന്നുകയും
ചെയ്ത സ്ഥിതിയ്ക്ക്‌
വിശ്രമ ജീവീതത്തിലേയ്ക്ക്‌
പ്രവേശിക്കുകയുമാണുണ്ടായത്‌.

കൂടാതെ നാലു
മക്കളിൽ മൂന്നു പെൺ മക്കളെയും, നാട്ടു
സംസാര ശൈലിയിൽ പറഞ്ഞാൽ,
നല്ലനിലയിൽ വിവാഹവും ചെയ്തുവിട്ടു.
അതിൽ രണ്ടു
പേർക്ക് സർക്കാരുദ്യോഗം ഉള്ളതു കൊണ്ട്‌സർക്കാരുദ്യോഗസ്ഥരു തന്നെ വേട്ടു.
പഠിക്കാൻ ഇത്തിരി
മോശമായിരുന്നു രണ്ടാമത്തെ
പെൺ കുട്ടിയെങ്കിലും അവൾ അതിസുന്ദരിയായിരുന്നതിനാല്‍
അധികം കൊടുക്കലു വാങ്ങലുകളില്ലാതെ ഒരു ബിസിനസ്സുകാരനും കല്യാണം ചെയ്തു.

പഠിച്ചിട്ടും ജോലി ഒന്നും കിട്ടിയില്ലെങ്കിലും ഒരേയൊരു മകൻ,
സതീശൻ നല്ലൊരു തയ്യൽക്കാരനും നാട്ടിൽ സമ്മതനും,
സംസ്ക്കാരസമ്പന്നനുമൊക്കെയായ സ്ഥിതിയ്ക്ക്‌
വിശ്രമിക്കുന്നതിൽ തെറ്റില്ലെന്ന്‌
അയാൾ വിചാരിയ്ക്കുകയും ചെയ്തു അത്ര
തന്നെ.

ഇവിടെ ഒരു വിദ്വേഷം തോന്നാം.
സമ്മതനും,
സംസ്ക്കാര സമ്പന്നനും എന്ന വാക്കുകളിൽ.
എന്നാൽ അത്‌
ഞങ്ങളുടെ അറിവില്ലായ്മയിൽ നിന്നും വന്നിട്ടുള്ളതല്ല.
പങ്കജത്തിന്റെ കഥ നാട്ടിൽ
പാട്ടാകും മുമ്പു തന്നെ ഒതുക്കി തീർത്തിട്ടുള്ളതും,
ആണുങ്ങളായാൽ ഇത്തിരി ഇടപാടുകളൊക്കെയാകാമെന്ന്‌
കൊണ്ടിപ്പാടത്തുകാർ വിശ്വസിക്കുന്നതു
കൊണ്ടും കൂടിയാണ്‌. വളരെ പ്രധാനപ്പെട്ട
ഒരു കാര്യം വിട്ടിരിക്കുന്നു,
പെൻഷൻ വിശദീകരണം.
മൂന്നു നേരത്തെ ഭക്ഷണവും എണ്ണയും സോപ്പും മാത്രമല്ല വ്യവസ്ഥയിലുള്ളത്‌. ഉച്ചഭകഷണത്തിനു മുമ്പും അത്താഴത്തിനു പിമ്പും പാകത്തിന്‌
സുരയും കൂടിയുണ്ട്‌.
എന്താകണമെന്ന്‌
നിർബന്ധങ്ങളില്ല.
കള്ളാകാം,
ഇന്ത്യൻ
നിർമ്മിത വിദേശമദ്യമാകാം,
പട്ടയാകാം, അല്ലെങ്കിൽ
മീഥൈൽ ആക്കഹോളിൽ പാകത്തിന്‌
വെള്ളം ചേർത്തതുമാകാം.

കൊണ്ടിപ്പാടത്തിപ്പോൾ ഷാപ്പില്ല.
ഇട്ട്യാതിച്ചോൻ മരിക്കുകയും,
അയലത്തെ സ്ത്രീജനങ്ങൾ സമരം ചെയ്യുകയും ചെയ്തപ്പോൾ ഷാപ്പിനുള്ള ലൈസൻസ് നഷ്ടമായി.
എങ്കിലും ഷാപ്പിരുന്ന വീട്ടിൽ
കമലുവും കുമാരനും താമസ്സിക്കുന്നുണ്ട്‌.
കുട്ടപ്പൻ എവിടെയോ നാടുവിട്ടു
പോയി.

അയാളെവിടേലും കപ്പേം കറിം വച്ചു ജീവിക്കുന്നൊണ്ടാരിക്കുമെന്ന്‌
ഞങ്ങൾ അയാളെകുറിച്ച്‌
ഓർമ്മിക്കുമ്പോഴൊക്കെ പറയും.
കുമാരൻ ഇപ്പോഴും കൂലിപ്പണിക്കാരൻ തന്നെ.
കമലുവിന്റെ
തല നരയ്ക്കുകയും ശരീരം ഉടയുകയും രണ്ടു
മക്കളുണ്ടാകുകയും ചെയ്തു. ഇന്നവൾ
പരോപകാരിയാണ്‌,
ജനപ്രിയയാണ്‌
അതുകൊണ്ട്‌
അവളുടെ ചിട്ടി വ്യവസായം മുന്നോട്ടു
തന്നെയാണ്‌.

കള്ളില്ലാത്തതുകൊണ്ട്‌
വിദേശമദ്യമാണ്‌
സുകുമാരന്‌
പ്രിയം.
അതും വീട്ടിൽ കൊണ്ടു
വന്ന് വച്ചുമാത്രം കഴിയ്ക്കും. വല്ലപ്പോഴും
ഒരു രസത്തിന്‌,
ഒരു രൂചിമാറ്റത്തിനാണ്‌
നാടൻ പട്ടയും
പരദേശി ആൾക്കഹോളും കഴിയ്ക്കുന്നത്‌. എങ്കിലും
ഇന്നേവരെ ഞാറയ്ക്കലുണ്ടായതു
പോലെ കണ്ണിനു മങ്ങലുണ്ടാകുകയോ
കല്ലുവാതുൽക്കൽ ഉണ്ടായതു
പോലെ മരിയ്ക്കാൻ വരികയോ
ചെയ്തിട്ടില്ല.

സഖാക്കളുടെ അപ്പോഴത്തെ സന്ദർശനം സുകുമാരന് അത്രയ്ക്ക്‌
ഇഷ്ടമായിട്ടില്ല.
ടിവിയിൽ ഒരു സീരിയലിന്റെ കൊഴുപ്പേറിയ സീനുകൽ കണ്ടു
കൊണ്ടിരിയ്ക്കുകയായിരുന്നു. കഥ പഴയതു തന്നെയാണ്‌,
വ്യത്യസ്ഥമതക്കാരായ കാമുകീ കാമുകന്മാർ,
യോജിക്കാൻ കഴിയാത്ത അത്ര അകലമുള്ള സാമ്പത്തീക
നിലവാരങ്ങൾ, കൂടാതെ സംവരണം
വഴി ഭരണഘടന
തന്നെ നിലനിർത്തി കൊണ്ടിരിയ്ക്കുന്ന
ജാതീയമായ അന്തരവും,
സംശയം തോന്നിയോ?
ഇവിടെ കാമുകൻ സവർണ്ണനായ സിറിയൻ
ക്രിസ്ത്യാനിയും കാമുകി അവർണ്ണയായ കാക്കാലത്തിയും,
സാമ്പത്തീകമായും ജാതീയമായും കാമുകി
അവർണ്ണയാണെങ്കിലും ശാരീരികമായിട്ട്‌ പണ്ടു
വെളിച്ചം കയറാത്ത അന്തപുരങ്ങളിൽ
വാണിരുന്ന തമ്പുരാട്ടികുട്ടിയെ പ്പോലുണ്ട്‌.
കാമുകനാണെങ്കിലോ ഒരു വേട ചെറുക്കനെ പ്പോലെയും.

എന്താകിലും രണ്ടാളും ബന്ധനസ്ഥരായി കഴിയുകയായിരുന്നു.
തികച്ചും യാദൃശ്ചികമായിട്ട്‌
കെട്ടുകളിൽ നിന്നും വഴുതി ഏകാന്തമായൊരു പ്രദേശത്ത്‌
വച്ച്‌
സന്ധിക്കുന്നതാണ്‌
സീൻ.

കെട്ടിപ്പിടിയ്ക്കലും ഉമ്മവയ്ക്കലും,
സീല്‍ക്കാരങ്ങളും
ചിളുങ്ങലുകളും………. കൂടാതെ ഇടയ്ക്കിടയ്ക്ക്‌
വരുന്ന പരസ്യങ്ങളിലെ വെളുത്ത മോഹനമായ തുടകളും,
വിരിഞ്ഞ ജംഘനങ്ങളും,
തടിച്ച നിതംബങ്ങളും,
ഒതുങ്ങിയ അരക്കെട്ടുകളും,
ചലിക്കുന്ന പൊക്കിള്‍
ചുഴികളും,
സമൃദ്ധമായ മാറിടങ്ങളും………

എന്നിട്ടും സുകുമാരൻ അവർക്ക് ചെവി
കൊടുത്തു. അടുത്തടുത്തിരുന്ന്‌ ടി.വി കാണുന്ന
സതീശന്റെ അമ്മ വിമലയ്ക്കും ഭാര്യസരിതയ്ക്കും മുഷിവുണ്ടാകാതിരിയ്ക്കാൻ
പാകത്തിന്‌ ശബ്ദം താഴ്ത്തി സംസാരിച്ചു.

പീറ്റർ പറഞ്ഞു.

“ഞങ്ങൾ സതീശനെ ക്ഷണിയ്ക്കാന്‍
വന്നതാണ്‌.

“ക്ഷണിയ്ക്കാനോ
?”

“അതെ,
സഹകരണ പാർട്ടിയിലേയ്ക്ക്‌,
നഗരസഭയുടെ ഭരണം ഇപ്രാവശ്യം നമുക്ക്‌, സഹകരണ പാർട്ടിക്ക്‌
വേണം.”

“മനസ്സിലായില്ല.”

“എന്നാ മനസ്സിലാകാത്തേ?”

“അവനതിന്‌
സ്വതന്ത്ര നായിട്ടല്ലെ ജനിച്ചത്‌.
?”

“ആയിക്കോട്ടെ……സ്വതന്ത്രനായിതന്നെനിന്നോട്ടെ……പക്ഷെ,
നമ്മുടെ പാർട്ടിയെ ഒന്നു പിന്താങ്ങണം.
നഗരസഭയിലേയ്ക്ക്‌
ഇരുപത്തൊന്ന്‌
സീറ്റാ…… ചേട്ടനറിയാല്ലോ……
സംയുക്ത കക്ഷിക്ക്‌
പത്തും,
നമുക്ക്‌
പത്തും,
സതീശൻ സ്വതന്ത്രനും,
അവൻ പാർട്ടിയെ പിൻ
തുണച്ചാൽ പാർട്ടി ഭരിയ്ക്കും……”

“അതിന്റെആവശ്യമുണ്ടോ?”
“ഒണ്ടല്ലോ…… അല്ലെങ്കിൽ സംയുക്തന്മാര്‌
അവനെ പാട്ടിലാക്കിക്കളയും……… ഒരിയ്ക്കൽ അവരുടെ വലയിൽ
വീണുപോയാൽ അവനെന്നെന്നേയ്ക്കും ആ കുഴിയിൽ തന്നെ
കെടക്കും.”
“നിങ്ങളവനോട്‌സംസാരിച്ചോ?”
“ഇല്ല…ആദ്യം ചേട്ടനോട്‌
പറയാമെന്ന്‌
കരുതി.
ചേട്ടനാണേൽപാർട്ടി
അനുഭാവിയാണല്ലോ………
“എന്നാരുപറഞ്ഞു?”
“ചേട്ടൻ പറഞ്ഞു”

“അതെ ചേട്ടൻ പണ്ട്‌
കമ്മ്യുണിസ്റ്റായിരുന്നു…… അല്ലാതെ നിങ്ങളുടെ
പാർട്ടി അനുഭാവിയൊന്നുമായിരുന്നില്ല.”

അയാൾ സുകുമാരനും സതീശനെപ്പോലെ
തന്നെയായിരുന്നു. ചെറുപ്രായത്തിൽ അയാൾക്കും
എക്സറേ കണ്ണുകളായിരുന്നു.
ആളിനെ കണ്ടാൽ മതി ആ കണ്ണുകളിൽ അംഗവടിവുകളും
ത്രീമാനങ്ങളും വ്യക്തമായി
കൊള്ളും. ഒറ്റനോട്ടം കഴിഞ്ഞ്‌ ബ്ലൌസ്സുപോലും
തയ്ച്ചുകൊടുത്താൽ പിന്നീടൊരു മിനുക്കുപണി വേണ്ടി
വന്നിട്ടില്ല.

ഒരു ചെറിയ മഴ പെയ്താൽ മതി തോടു
നിറഞ്ഞൊഴുകുമായിരുന്നു. തോടിനിരുവശങ്ങളിലും മുണ്ടകനും
ഇട്ടിക്കണ്ടപ്പനും വിളഞ്ഞു
നിൽക്കുന്നതു കാണാൻ നല്ല രസമായിരുന്നു.
ഉയർന്ന ഇടങ്ങളിലെല്ലാം കപ്പയും ചേനയും ചേമ്പും,
ഇത്തിരി ചോലയുള്ളിടത്തെല്ലാം കാച്ചിലും കൃഷികളായിരുന്നു.
ആറുമാസം വെളുത്ത തണ്ടിനേക്കാൾ സിലോൺ കപ്പയ്ക്കായിരുന്നു
വിളവു കൂടുതൽ. പിന്നെ കുറച്ച്‌ മാവുണ്ട്‌, പ്ലാവുണ്ട്‌,
ആഞ്ഞിലിയുണ്ട്‌.
പാടത്തോട്
ചേന്ന് കുറച്ച്‌ തെങ്ങുകളും.

തെക്കൻ മല മുന്നൂറ്റി ശിഷ്ടം ഏക്കറുണ്ടായിരുന്നു.
വടക്കേത്‌
എഴുപത്തഞ്ചേക്കറും.
തെക്കൻ മല മുഴുവൻ രാമൻ നായർക്ക് തമ്പ്രാനിൽ
നിന്നും തായ് വഴിയായി കിട്ടിയതായിരുന്നു.
വടക്കൻ മല നാലോ അഞ്ചോ റോമൻ ക്രിസ്ത്യാനികൾ വളഞ്ഞെടുക്കുകയായിരുന്നു.
തെക്കൻ മല കരം
തീരുവയായി കിട്ടിയിരുന്ന പണ്ടാരപ്പാട്ടവും,
വടക്കൻ തരിശായ സർക്കാരുവക
ഭൂമിയുമായിരുന്നു.

വടക്കൻ മലയുടെ തെക്കേ
ചരുവിൽ തുച്ചമായ വിലയ്ക്ക്‌ ഇരുപതു സെന്റ്‌
സ്ഥലം വാങ്ങി കുടിലു
കെട്ടിയാണ്‌ സുകുമാരനും മാലതിയും
താമസ്സം തുടങ്ങിയത്‌.
കുടിലിന്റെ മേച്ചിൽ
വൈക്കോലായിരുന്നു. ചുമരുകൾ ചെത്തി തേയ്ക്കാത്ത
വെട്ടുകല്ലുകളും,
വാതിലുകളും,
ജനലുകളും,
കറുത്തവാവിന്റെ അന്ന്‌
വെട്ടി ഇരുപത്തിയൊന്നു ദിവസം തോട്ടിലെ വെള്ളത്തിൽ താഴ്ത്തിയിട്ട്‌
ചീയിച്ചെടുത്ത്‌
ഉണക്കിയ മാവിൻ പലകകളായിരുന്നു.

ആ കുടിലുകെട്ടാനായിട്ട്‌
സുകുമാരനെ സഹായിച്ചത്‌
രാമൻ നായരുടെ പുരയിടത്തിൽ കുടിലു
കെട്ടിപ്പാർത്ത് കൃഷി ചെയ്തിരുന്ന പുലയനും
മുറവും പനമ്പും നെയ്തു കൊടുത്തിരുന്ന
പറയനും രാമൻ നായരുടെ വീട്‌ പണിതു കൊടുത്ത
കല്ലാശ്ലാരിയും വാതിലുകളും ജനലുകളും ഉണ്ടാക്കിക്കൊടുത്ത മരാശ്ശാരിയും ആയിരുന്നു.

പാടില്ല.
ക്ഷോഭം പാടില്ല.
ജാതി ചോദിക്കാൻ പാടില്ല,
പറയാൻ പാടില്ല എന്നത്‌
ഇന്നൊരു പഴമൊഴി മാത്രമാണ്‌.
ഇന്ന്‌
നമുക്ക്‌
ജാതി തിരിഞ്ഞ്‌
പ്രവർത്തിയ്ക്കാം.
ഇതിനു വേണ്ടിയാണ്‌
ജാതി തിരിഞ്ഞ്‌ സംഘടിയ്ക്കുന്നത്‌.
കൊട്ടിഘോഷങ്ങളും സമ്മേളനങ്ങളും സമൂഹ സദ്യകളും നടത്തുന്നത്‌.
ഒരിയ്ക്കലും ജാതിതിരിവുകൾ നശിയ്ക്കാതിരിയ്ക്കാൻ കൂടിയാണ്
നമ്മൾ ഭരണഘടനയിൽ തന്നെ വകുപ്പുണ്ടാക്കി സംവരണം നടപ്പിലാക്കിയിരിയ്ക്കുന്നത്.
അതിന്റെ ഗുണങ്ങൾ നേടാമെങ്കിൽ ജാതി പറഞ്ഞാലെന്ത്‌, ജാതി തിരിഞ്ഞാലെന്ത്‌ ? കൈയ്യുക്കു കുറഞ്ഞ
ജാതികളെ തച്ചാലെന്ത്‌?

എതിർക്കുവനാര്‌
ബുദ്ധിജീവിയോ,
ഇടതുപക്ഷക്കാരനോ,
മനുഷ്യ സ്നേഹിയോ
?

ആരൊക്കെ എതിർത്താലും അനുകൂലിച്ചാലും ഇവിടെ ജീവിയ്ക്കുന്നു,
ക്രിസ്ത്യാനിയും,
മുസല്‍മാനും, നായരും, ഈഴവനും, കൊല്ലനും, ആശാരിയും, കല്ലാശ്ലാരിയും,
പറയനും പുലയനും,
അവർക്കിടയിൽ എൻ.എസ്സ്‌.എസ്സും
എസ്‌,എൻ.ഡി.പി
യും വിശ്വകർമ്മനും പിന്നെ പിന്നോക്ക
വിഭാഗക്കാരും, കോൺഗ്രസ്സുകാരും, കമ്മ്യുണിസ്റ്റുകാരും,
ബി.ജെ.പി
ക്കാരും ആറ്.എസ്‌.എസ്‌കാരും
ഒക്കെയായി പലപല
വർങ്ങളിൽ, രൂപങ്ങളിൽ, ഭാവങ്ങളിൽ………

പീറ്റർ പറഞ്ഞു:  “ഞാനൊരു നാട്ടുനടപ്പനുസരിച്ച്‌
ചേട്ടനോട്‌
പറഞ്ഞതാണ്‌.
ചേട്ടനോട്‌ പറഞ്ഞില്ലെങ്കിലും
ഞാൻ പറഞ്ഞാൽ അവൻ കേൾക്കും…“
പീറ്ററിന്റെ സ്വരത്തിൽ ഒളിഞ്ഞിരിയ്ക്കുന്ന ഭീഷണിയുടെ നിറം സുകുമാരൻ കണ്ടെത്തി.

“എന്നാ പീറ്റർക്കൊരുനെറം മാറ്റം… സുകുമാരൻ കണ്ട
അത്രേം ചൊമന്ന
കമ്മ്യുണിസ്റ്റുകാരെയൊന്നും പീറ്റർ
കണ്ടിട്ടില്ല.
നിങ്ങളിലൊക്കെ എന്തോരം കമ്മ്യുണിസ്സും ഒണ്ടെന്നും, അതിലെന്തോരം
വെള്ളം ചേർത്തിട്ടൊണ്ടെന്നും സുകുമാരനെ പഠിപ്പിയ്ക്കണ്ടാ…”

“ചേട്ടനെ പഠിപ്പിയ്ക്കാനൊന്നും വന്നതല്ല… ചേട്ടൻ കണ്ടോ………
സതീശൻ സഹകരണ
പാർട്ടിയെ പിൻ തുണച്ചുകൊണ്ട മങ്കാവുടി
നഗരസഭ ഇത്തവണ സഹകരണ
പാർട്ടി ഭരിയ്ക്കും. ”

അതിൽ അനധികൃതമായിട്ടെന്തോ ഉണ്ടെന്ന്‌
സുകുമാരന്‌
തോന്നി.
ആ തോന്നൽ ശരിയാണ്‌.
അത്‌
നമുക്ക്‌
അറിയാവുന്നതും,
സുകുമാരനോ അതുപോലെ കൊണ്ടിപ്പാടത്തെ ഭൂരിപക്ഷത്തിനോ
അറിയില്ലാത്തതുമാണ്‌ പങ്കജമെന്ന കഥ. പങ്കജമെന്ന
പ്രതിഭാസത്തെ ഒതുക്കി
തീർത്തതിന്റെ പേരിൽ പീറ്റർ സതീശനെ
കുടുക്കി നിർത്തിയിരിയ്ക്കുകയായിരുന്നെന്ന്‌
സാരം.
സാധാരണ പീറ്റർ
ചെയ്യാറുള്ളതു പോലെ ചെയ്യുന്ന പ്രവർത്തിയുടെ കൂലി,
സതീശന്റെ കാര്യത്തിൽ അപ്പോൾ
തന്നെ
വാങ്ങിയിട്ടില്ലായിരുന്നു.
പ്രതിഫലം വാങ്ങാതിരുന്ന സ്ഥിതിയ്ക്ക്‌
സതീശന്റെ അരയിൽ ഒരു
കുടുക്കുണ്ടെന്നും, ആ ചരടിൽ പിടിച്ച്‌ ചാടിച്ചാൽ
അവൻ ചാടിക്കളിച്ചു
കൊള്ളുമെന്നും സഖാവ്‌ പീറ്റർ
കരുതിയിരിയ്ക്കുന്നു.

പക്ഷെ,
അക്കഥകളൊന്നും അറിയില്ലാത്ത സുകുമാരൻ ലേശം നെഗളിപ്പോടെ കസേരയിൽ
ഞെളിഞ്ഞിരുന്നു, പീറ്ററും സ്നേഹിതനും
വിട പറയുമ്പോൾ.

സുകുമാരൻ ടീ.വിയിലേയ്ക്ക്‌
മടങ്ങുമ്പോൾ പൈങ്കിളി സീരിയൽ കഴിയുകയും മദാലസമായ പരസ്യങ്ങൾ തൽക്കാലം മാറിനില്ക്കുകയും വാർത്ത തുടങ്ങുകയും വാർത്തക്കിടയിൽ ഷെയർ
വില്പനയുടേയും റിയൽ എസ്സ്റേറ്റുകാരുടെയും പരസ്യങ്ങൾ തെളിയുകയും ചെയ്തപ്പോൾ
ഉണ്ടായനിരാശയിൽ ടീ.വി ഓഫ്‌ ചെയ്ത്‌ കസാലയിൽ
ചാരിക്കിടന്ന്‌
സതീശൻ
ചെയർമാനാവുകയാണെങ്കിൽ കിട്ടാനിരിയ്ക്കുന്ന
സോഷ്യൽ സ്റ്റാറ്റസിനെ ഓർത്ത് പുളകം കൊണ്ടു.

എങ്കിലും അയാളുടെ മനസ്സിൽ ഒരു ചളിപ്പ്‌
നിലനിൽക്കുന്നില്ലെ………… ഉണ്ടാകണം അല്ലെങ്കിൽ
പിന്നെ നമ്മൾ കേട്ടിട്ടുള്ള കഥകൾ……………..

ആയിരത്തിതൊള്ളായിരത്തി അറുപത്തി നാലിൽ നടന്ന പാര്ര്ട്ടി കോൺഗ്രസ്സിൽ വച്ച്‌
ബോധോദയമുണ്ടായി രണ്ടായി പിളർന്നതിനു
ശേഷം, അടുത്തകാലത്തൊരിയ്ക്കൽ ഇന്ത്യൻ
പ്രധാനമന്ത്രിയാകാനുള്ള
സുവർണ്ണാവസരം ചരിത്രപരമായൊരു വങ്കത്തരത്താൽ കളഞ്ഞുകുളിക്കുകയും ചെയ്തതിനു
ശേഷം, ഇനിയും സായുധ വിപ്ലവത്തിലൂടെ അധികാരത്തിലെത്തിക്കളയാമെന്ന്
ചിന്തിക്കാൻ സുകുമാരൻ അത്ര
വിഡ്ഢിയൊന്നുമല്ല.
(ഈ വാചകങ്ങൾ പറഞ്ഞിരിയ്ക്കുന്നത്‌
അതിശയോക്തിയും ഹാസ്യവും കലർത്തിയാണെന്ന കാര്യം പിൽക്കാലത്ത്‌
വിസ്മരിക്കരുത്‌.
വിസ്മരിച്ചാൽ കഥാഗതിയുടെ സുഖകരമായ ലാളനം
നഷ്ടമാകാനിടയുണ്ട്‌.)

ഇപ്പോൾ തോന്നും ചരിത്ര
പരമായൊരു വിശകലനമെന്തിനെന്ന്‌. പറയാം, അതാണ്‌ സുകുമാരന്റെ
മുൻ കാല കഥകളിൻ ഒന്ന്‌.

ഏതാണ്ട്‌
മുപ്പതുവർഷങ്ങൾക്ക് മുമ്പ്‌,
കാലം,
തീയതികൾ നിശ്ചയം പോരാ.
എങ്കിലും,
കോങ്ങാടെന്നും പുൽപ്പള്ളിയെന്നും,
വെള്ളത്തൂവലെന്നും പത്രത്താളുകളിൽ മഷി
പുരണ്ടു വന്നിരുന്ന കാലം.

വേണ്ട,
മുഖം ചുളിയ്ക്കേണ്ട.
എനിയ്ക്ക്‌
തെറ്റിയതൊന്നുമല്ല.
ചരിത്രമായൊരു,
സത്യത്തെ നേരിട്ട്‌
തൊടുകയായിരുന്നു.
ഇന്ന്‌
നിങ്ങൾക്ക് വെള്ളത്തൂവലിന്റെ പ്രധാന്യം അറിയില്ലെങ്കിലും അന്ന്‌
ഞങ്ങൾ സ്നേഹിതർ പത്താം തരത്തിൽ പഠിക്കുമ്പോൾ,
ഇവിടെ നിന്നു മൂന്നുനാലു മൈൽ നടന്നാണ്‌
സ്ക്കൂളിൾ പൊയ്ക്കൊണ്ടിരുന്നത്‌.
ഞങ്ങൾ കടന്നു
പോകുംവഴിയിലാണ്‌ പോലീസ്‌സ്റ്റേഷൻ. അന്നൊരു
ദിവസം പോലീസ്‌സ്റ്റേഷനു മുന്നിലെത്തിയപ്പോൾ കണ്ട ജനത്തിരക്കിനിടയിലൂടെ നുഴഞ്ഞു
കയറി നോക്കിയപ്പോൾ കണ്ടത്‌ പോലീസ്‌ ജീപ്പിൽ
ഇരുത്തിയിരിയ്ക്കുന്ന ഒരു നക്സലേറ്റിനെയാണ്‌.
അന്ന്‌ കൊണ്ടിപ്പാടത്തും മങ്കാവുടിയിലും ഒക്കെ ഉണ്ടായിരുന്നതുപോലുള്ള ഒരു സാധാരണ
മനുഷ്യൻ…………

ഞങ്ങൾ എത്ര
പേരോടു ചോദിച്ചുവെന്നറിയുമോ, നക്സലേറ്റ്‌
എന്നു പറഞ്ഞാൽ എന്താണ്‌………….. നക്സൽബാരി എന്നു
പറഞ്ഞാൽ എന്താണ്‌……… ?

കിട്ടിയ മറുപടി എന്തായിരുന്നെന്നോ
?

അതൊരു തല
വെട്ടിക്കൂട്ടരാണ്‌. അവർ നമ്മുടെ
മഹാത്മഗാന്ധി ബ്രീട്ടീഷ്കാരോടു പടവെട്ടി മേടിച്ചു
തന്ന ഇന്ത്യാ മഹാരാജ്യത്തെ
കീഴ്പ്പെടുത്തി ഭരിയ്ക്കാൻ നടക്കുന്നവരാണെന്ന്‌…………..

ഞങ്ങൾക്കതത്ര വിശ്വാസമായില്ല.
അതിനൊരു കാരണമുണ്ടായിരുന്നു. അത്‌ ഞങ്ങളുടെ ചരിത്രദ്ധ്യാപകനായിരുന്ന ജോൺ മത്തായി സാറാണ്‌.

ജോണ്‍
മത്തായി സാറിന്‌ഇരുപത്തിയഞ്ചുവയസ്സില്‍
താഴെയേ പ്രായമുണ്ടായിരുന്നുള്ളൂ.
വലിപ്പത്തിൽ മുൻ
ബഞ്ചിലിരിയ്ക്കുന്ന വരേക്കാൾ ഒരിഞ്ചുകൂടുതൽ,
ഞങ്ങളുടെ ഹീറോ സ്പോർട്ട്സ്
മാൻ സെബാസ്റ്റ്യനെക്കാൾ ആറിഞ്ചോളം കുറയും, തൂക്കം
പകുതിയും.

പക്ഷെ,
സാറ് പാഠ
പുസ്തകത്തിലെ കാര്യങ്ങൾ പറയുന്നതിനേക്കാൾ
കൂടുതലായിട്ട്‌
പറഞ്ഞിട്ടുള്ളത്‌
പൊതുകാര്യങ്ങളായിരുന്നു.

അദ്ദേഹം പറഞ്ഞിട്ടുണ്ട്‌;
നാം പഠിയ്ക്കുന്ന ചരിത്രം പൂർണ്ണമായും സത്യമാണെന്നോ വിശ്വസിയ്ക്കത്തക്കതാണെ ന്നോ എനിയ്ക്ക്‌
പറയാനാവില്ല.
ഉദാഹരണമായിട്ട്‌
മഹാത്മാഗാന്ധിയുടെ
ചരിത്രം, ആ ചരിത്രത്തോടു കൂട്ടിവയ്ക്കേണ്ട,
അദ്ദേഹത്തെപ്പോലെ മഹാത്മാക്കളായി കാണേണ്ട പല വ്യക്തികളും നമ്മുടെ ചരിത്രത്തിൽ ഉണ്ടെന്നുള്ളത്‌
സത്യമാണ്‌.
പക്ഷെ,
ചരിത്രകാരന്മാർ ആ സത്യങ്ങളെ മൂടിവച്ചു
കൊണ്ട്‌; പരപ്രേരണയാൽ
മറച്ചു വച്ചു കൊണ്ട്‌
ഒരു മോഹൻദാസിനെ മാത്രം
മഹാത്മാവാക്കുകയും ഒരു ജവഹറിനെ മാത്രം പണ്ഡിതനാക്കുകയും ചെയ്തിരിയ്ക്കുകയാണ്‌.
അതുകൊണ്ട്‌
എന്നിലെ അദ്ധ്യാപകനെ മാറ്റി നിർത്തികൊണ്ട്‌
ഞാൻ പറയുന്നതെന്തെന്നാൽ നിങ്ങൾ
കാണുന്നതും കേൾക്കുന്നതും മാത്രം വിശ്വസിയ്ക്കാതെ അതിന്റെ മറുപുറത്തേക്കൂടി അറിയാനുള്ള വ്യഗ്രത കാണിയ്ക്കണമെന്നാണ്‌………….

ആ അദ്ധ്യാപകന്റെ വാക്കുകൾ കേട്ടിട്ടുണ്ടായ ജിജ്ഞാസയാലാണ്‌
നമ്മുടെ നാട്ടിലെ ആ കാലഘട്ടത്തിലെ നല്ല വായനക്കാരനായിരുന്ന സുകുമാരന്റെ മുന്നിൽ ഞങ്ങൾ ചോദ്യങ്ങളുമായി
നിന്നത്‌.

സുകുമാരൻ പറഞ്ഞു;
നക്സലേറ്റ്‌,
നക്സൽബാരിയിൽ നിന്നും ഉണ്ടായതാണ്‌.
നക്സൽബാരിയെന്നാൽ പശ്ചിമബംഗാളിലെ ഒരു ഗ്രാമമാണ്‌,
ആ ഗ്രാമത്തിലെ കർഷകരുടെ,
തൊഴിലാളികളുടെ മുന്നോറ്റത്തെയാണ്‌
സൂചിപ്പിയ്ക്കുന്നത്‌.
അവരുടെ നേതാക്കളാണ്‌
ചാരുമജംദാറും കനുസാലുമൊക്കെ,
അവരുടെ നേതൃത്ത്വത്തെ അംഗീകരിയ്ക്കുന്നവരാണ്‌
നക്സലേറ്റുകൾ……….

പക്ഷെ,
ഞങ്ങൾക്കൊന്നും മനസ്സിലായിരുന്നില്ല.
കമ്പ്യുട്ടർ ഭാഷയിൽ പറഞ്ഞാൽ ഞങ്ങളുടെ ബ്രയിനിൽ ഒന്നും ഫീഡു
ചെയ്തില്ലു; ഞങ്ങളുടെയൊക്കെ അച്ഛനമ്മമാരും
അദ്ധ്യാപകരും പറയുംപോലെ അത്‌
കളിമണ്ണു കൊണ്ടായിരിയ്ക്കണം ഉണ്ടാക്കിയിട്ടുള്ളത്‌.

എന്താകിലും സുകുമാരൻ ഞങ്ങളോടു സംസാരിച്ച്‌
കഴിഞ്ഞിട്ട്‌
ആഴ്ചകൾ തികയും മുൻപ് അയാളെ പോലീസുകാർ തെരക്കി
വന്നു. ജീപ്പിൽ കയറ്റി
കൊണ്ടു പോകുകയും ചെയ്തു. അപ്പോൾ
ഞങ്ങൾ കൊണ്ടിപ്പാടത്തുകാർ പലതും ഈഹിക്കുകയും കഥകളാക്കി പറയുകയും ചെയ്തു.

അയാൾ നക്സലേറ്റുകാരുടെ സുഹൃത്തായിരുന്നുവെന്നും,
ഒളിച്ചിരിയ്ക്കാൻ ഷെൽട്ടർ ഒരിക്കിയിരുന്നത്‌
അയാളായിരുന്നെന്നും,
പാർട്ടി ക്ലാസ്സുകളിൽ സ്ഥിരം പഠിതാവായിരുന്നെന്നും മറ്റും………

പക്ഷെ,
ഞങ്ങൾ ഈ കഥ പറയുന്നവർ,
അതും പൂർണ്ണമായും വിശ്വസിച്ചില്ല.
ഞങ്ങളുടെ ജോൺ
മത്തായി സാറിന്റെ വാക്കുകളെ
മുൻ നിർത്തി നിങ്ങളിൽ സംശയമുള്ളവർക്ക് വേണമെങ്കിൽ
അതുസത്യമാണോ എന്നു തിരക്കാം, ഇന്നും
ജീവിച്ചിരിയ്ക്കുന്നുണ്ടല്ലോ ആ ഇതിഹാസങ്ങളിലെ
പ്രധാന കഥാപാത്രങ്ങൾ……….

ഞങ്ങളെ സംബന്ധിച്ച്‌
അതുകളെല്ലാം കാലാഹരണപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു.
ചരിത്രപരമായ വങ്കത്തരങ്ങളെ തിരുത്തി ചെയ്തികളെ ലാഭകരമാക്കാൻ ഞങ്ങളാഗ്രഹിയ്ക്കുന്നു.@@@@@@@




ഒരു നേതാവിന്റെ ജന്മം

സതീശന്റെ സ്നേഹിതർ കേട്ടത്‌
നാട്ടിൽ പാട്ടാക്കിയില്ല.
ഒരാൾ എന്റെ ചെവിയിൽ ഓതുക
മാത്രം ചെയ്തു. അതുകൊണ്ട്‌ ആ ഉറ്റ
സ്നേഹിതരെ കൂടാതെ ഞാൻ മാത്രമേ സത്യം അറിഞ്ഞുള്ളൂ.

പക്ഷെ,
നാട്ടിൽ പല
ഊഹാപോഹങ്ങളും പരന്നു. സതീശനെ
തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും
ലക്ഷപ്രഭുവാക്കാമെന്ന്‌ വാഗ്ദാനങ്ങൾ കൊടുത്തെന്നും, സ്റ്റാന്റിംഗ്‌
കമ്മിറ്റി, ഫൈനാന്‍സിംഗ്‌ കമ്മിറ്റി, പൊതുമരാമത്ത്‌
കമ്മിറ്റി എന്നിവയിലേതിന്റെയെങ്കിലും
ചെയർമാനാക്കാമെന്നും, ആറു മാസം ഉറങ്ങിയാലും
വാർഡിലെ കാര്യങ്ങൾ ഭംഗിയായി
നോക്കിക്കൊള്ളാമെന്നും, എന്നും പരിഗണനയിൽ
സതീശന്റെ വാർഡ് ഒന്നാം
സ്ഥാനത്തായിരിയ്ക്കുമെന്നും ഒക്കെ………

എല്ലാം കേട്ടിട്ടും അറിഞ്ഞിട്ടും കൊണ്ടിപ്പാടത്തുകാർ മുഴുവനും,
മങ്കാവുടിക്കാരിൽ അവനെ കാണുന്നവരൊക്കെയും ചോദിച്ചിട്ടും സതീശൻ ഉത്തരങ്ങളൊന്നും പറഞ്ഞില്ല.
അവൻ മെറിറ്റിന്റെ
അമ്പർളാ മെഷീനിലെ സൂചി
ഒടിയാതെ നോക്കി കൊണ്ട്‌
ബ്ലൌസ്സുകളും,
നൈറ്റികളും അടിപ്പാവാടയും
തയിച്ചു കൊണ്ടിരുന്നു.

അതുവഴി പുതിയ പുതിയ ത്രിമാനങ്ങളും,
അംഗവടിവുകളും അരവണ്ണങ്ങളും അറിഞ്ഞു
കൊണ്ടിരുന്നു.

ഒരു ദിവസം ലളിതാമണി തയ്യൽ
കടയിലെ കർട്ടന് പിറകിൽ നിന്ന്‌
ബ്ലൌസൂരിയിട്ട്‌
പാകം നോക്കുമ്പോൾ ……..

“സതീശഞ്ചേട്ടൻ നഗര
പിതാവാകുമെന്നാണല്ലോ എല്ലാവരും പറയുന്നേ……………“

“ഏതെല്ലാരും….
?”

അവൻ കർട്ടൻ ലേശം നീക്കി,
മിഷ്യന്റെ സ്റ്റൂളിൽ ഇരുന്നു
തന്നെ അകത്തേയ്ക്കു നോക്കി,

ലളിതാമണി വെളുത്ത ബ്രായിൽ ജ്വലിയ്ക്കുകയായിരുന്നു.
ബ്രായുടെ മദ്ധ്യത്തിൽ തുന്നിപ്പിടിപ്പിച്ചിരുന്ന ചുവന്ന പൂവിന്റെ നിറം മങ്ങിയിട്ടില്ലായിരുന്നു.
ആ പൂവ്‌,
കണ്ണുവയ്ക്കാതിരിയ്ക്കാനുള്ള നോക്കു
കുത്തിയാവുമെന്ന്‌ സതീശൻ കരുതി. അവൾക്ക്
നാണം തോന്നിയില്ല.
കാണുകയെന്നത്‌
അവന്റെ അവകാശമാണെന്ന ഭാവമായിരുന്നു മുഖത്ത്‌.
കൂടാതെ അവന്‍
ജയിക്കാൻ ഒരു വോട്ടു കൊടുത്തതിന്റെ അധികാരവുമുണ്ടായിരുന്നു.

  • ലളിതാമണി ബ്ലൌസ്സിട്ട് താഴേയ്ക്ക്‌
    ഊർന്ന് കിടന്നിരുന്ന സാരി ഉയർത്തി തോളത്തു
    കൂടിയിട്ട്‌, കർട്ടന് പുറത്തേയ്ക്കു വന്നു. അവളുടെ
    മുഖത്ത്‌
    ഒരു കുട്ടനിറച്ച്‌
    പ്രകാശം……
    സതീശൻ അഭിമാനം കൊണ്ടു.
    തെരഞ്ഞെടുപ്പിന്റെ തിരക്കിൽ,
    വശീകരണത്തിൽ പെട്ടിട്ടും സ്വന്തം
    തൊഴിലിൽ പിറകോട്ട്‌ പോയിട്ടില്ല.
  • “ഞാൻ ചെയർമാനാകുന്നത്‌ നെനക്കിഷ്ടമാണോ?”

“പിന്നെ ഇഷ്ടമാണോന്ന്‌,
എനിക്ക്‌
മാത്രമല്ല,
എല്ലാവർക്കും……കുഞ്ഞുമോൾക്കും,
മേരിക്കുംകമലൂനും
പങ്കജത്തിനുംഎല്ലാർക്കും”
“നിങ്ങക്കൊക്കെ ഇഷ്ടാണേല്‍
ഞാൻ ഒരു
കൈനോക്കിക്കളയാം……

“എന്നാലും ഈ തയ്യക്കടേം
തയ്യലും ഒന്നും കളഞ്ഞിട്ടു വേണ്ടാട്ടോ…………. ഞങ്ങളു പിന്നെ നല്ല
ബ്ലൌസ്സിടാൻ, അടിപ്പാവാടയിടാൻ ആരുടെ
അടുത്താണ്‌
പോകുക……………!”
“യേയ്‌…… ഇത്‌ നിർത്തൊന്നൂല്ല. ഇതല്ലെ
എന്റെ ചോറ്‌………….. എന്നെ ജയിപ്പിച്ചെ………?”

  • “ചെയർമാനായാല്‍ പങ്കജം ഏതാണ്ട്‌ തരാനിരിക്ക്വാ…”

“എന്നാ ലളിതയ്ക്കൊന്നും
തരാനില്ലേ…?”

“ഊം……എന്നാവേണ്ടേ…”
“വേണ്ടതെന്തെന്ന്‌
അവൻ പറഞ്ഞില്ല.

“പക്ഷെ,
അവനൊത്തിരി കടമ്പൾ
കടക്കേണ്ടിവരും.”

വാർത്തകൾ കേട്ടിട്ട്‌
കൊച്ചൊറൊത അങ്ങിനെയാണ്‌
പറഞ്ഞത്‌.

റൊട്ടിക്കച്ചവടക്കാരൻ കുഞ്ഞവറാന്റെ ഭാര്യയാണ്‌
കൊച്ചൊറോത.
കുഞ്ഞവറാൻ മങ്കാവുടിയാകെ
പേരെടുത്ത ആളായിരുന്നു.
കുട്ടയിൽ റൊട്ടിയും ബണ്ണും,
റസ്ക്കും വീടു വീടാന്തരം കയറി ഇറങ്ങി
വിൽപ്പന നടത്തുന്നതായിരുന്നു അയാളുടെ തൊഴിൽ.
പക്ഷെ,
അയാൾ കത്തോലിക്കരുടെ വീടുകളിൽമാത്രമേ വിൽപ്പന നടത്തുകയുളളായിരുന്നു.
അതിനു മങ്കാവുടിക്കാർ പറഞ്ഞു പരത്തിയത്‌
അയാളൊരു മൌലീകവാദിയാണെന്നാണ്‌.
എന്നാൽ അയാൾ പറഞ്ഞിരുന്നത്‌
കത്തോലിക്കരുടെ വീട്ടിൽ കച്ചോടം
നടത്തിയാലേ കൃത്യമായിട്ട്‌ പണം
കിട്ടുകയുളളൂ എന്നാണ്‌,
കൂടാതെ സൌജന്യമായിട്ട്‌
ഭക്ഷണവും
നടക്കും.
എന്താകിലും അവറാൻ ടീബി വന്ന്‌
മരിച്ചശേഷം കൊച്ചൊറോത കഷ്ടപ്പെടുക തന്നെ ചെയ്തു.
ഒരാണും,
പെണ്ണുമായ രണ്ടു മക്കളെ
പോറ്റിവളർത്താൻ അയൽ വീടുകളിലെ
പാത്രം മോറിയും
മുറ്റമടിച്ചും തുണി തിരുമ്പിയും അവളുടെ ദേഹത്തെ സ്നിഗ്ദ്ധതയാകെ ഒഴുകിപ്പോയി.
സ്നിഗ്ദ്ധതപ്പോയെങ്കിലും ചടച്ചിട്ടാണെങ്കിലും കൊച്ചൊറോത ഇന്നും കാണാൻ സുന്ദരിയാണ്‌.
പക്ഷെ,
അവൾക്ക് പുരുഷന്മാരെ ഭയമായിരുന്നു.
അവരോട്‌
അധികം സംസാരിക്കാനോ ഇടപഴകുവാനോ
തുനിഞ്ഞില്ല.
അവൾ സ്വയമൊരു മൂക്കു കയർ കൊരുത്തിട്ട്‌
അടങ്ങിയൊതുങ്ങിക്കഴിയുകയാണെന്ന്‌ കൊണ്ടിപ്പാടത്തുകാരു പറയുന്നു.
അല്ലെങ്കിൽ കൊണ്ടിപ്പാടത്തെ ഒരു പക്ഷെ മങ്കാവുടിയിലെ തന്നെ
സകല വേലികളും, മതിലുകളും
അവള്‍
പൊളിച്ചേനെ……

കൊച്ചൊറോത മൂക്കുകയറിട്ട്‌
ഒതുങ്ങിക്കഴിയുന്നതു
കൊണ്ട്‌ സതീശനെക്കൊണ്ട്‌ അളവെടുപ്പിച്ച്‌ ബ്ലൌസ്സ്‌
തയ്പ്പിച്ചിട്ടില്ല.
അതുകൊണ്ട്‌
അവൻ തയ്ച്ചു കൊടുക്കുന്ന ബ്ലൌസ്സുകളൊന്നും അവളുടെ
ദേഹത്തിനു യോജിക്കാതെ വന്നു. ആ വിയോജിപ്പ്‌
അവൾ മനസ്സിൽ
സൂക്ഷിച്ചിരിക്കുകയാണെന്ന് ഇപ്പോൾ
തെളിയുകയാണ്‌.
എങ്കിലും നമുക്ക്‌
അവൾ പറയുന്ന കഥ
കേൾക്കണം.

ഞാൻ ചോദിച്ചു.

“അതെന്നാ ചേടത്തിയേ….
?”

എന്റെ ചോദ്യം അവ പ്രതീക്ഷിച്ചിരുന്നില്ല,
അവളുടെ മുഖം കണ്ടാലറിയാം.
അവൾ പറഞ്ഞതൊരു ആത്മഗതമായിട്ട്‌ കണ്ട്‌ ഞാൻ
പിന്മാറാൻ വേണ്ടിയായിരിയ്ക്കണം കുറെ
സമയം മിണ്ടാതിരുന്നു.

ആ ധാരണയിൽ ഞാൻ പോകില്ലെന്ന്‌
മനസ്സിലായപ്പോൾ കഥ പറഞ്ഞു.

“നെനക്ക്‌
ഓർമ്മയൊണ്ടാകും അവനെ അവറാച്ചനെ,
എന്റെ കെട്ടിയോൻ കുഞ്ഞവറാച്ചനെയല്ല, തോലാംകുഴിയിലെ
ഇന്നത്തെ അവറാച്ചനെയല്ല,അന്ന്‌ നമ്മുടെ അടുത്തുണ്ടായിരുന്ന സാറാമ്മച്ചേടത്തീടെ
ആശാൻ കളരീൽ പഠിക്കാൻ
വന്നിരുന്ന അവറാച്ചനെ……“

“ഒണ്ട്‌………… എനിയ്ക്കോർമ്മയൊണ്ട്‌. ഞാനന്ന്‌ രണ്ടിലോ, മൂന്നിലോ പഠിയ്ക്കാർന്നു.വെളുത്തൊരു സുന്ദരനാർന്നു. പക്ഷെ, കുളിയ്ക്കാതെ,
നനയ്ക്കാതെ,
മൂക്കികൂടി രണ്ടു കൊമ്പുകളൊക്കെയായിട്ട്‌… വള്ളിനിക്കറുമിട്ട്‌…

അവറാച്ചനെന്ന അബ്രാഹത്തിന്റെ അപ്പൻ തോമായെന്ന തോമസ്കുട്ടിയ്ക്ക്‌
തോലിന്റെ കച്ചവടമായിരുന്നു.
മങ്കാവുടിയിലും അടുത്തുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇറച്ചിക്കായിട്ട്‌ അറക്കുന്ന
പോത്തിന്റേയും കാളയുടേയും തുകല്‍
വാങ്ങി കൊണ്ടുവന്ന്‌
കഴുകി ഉപ്പിലിട്ട്‌
ഉണക്കി
ഏതോ തുകല്‍
കമ്പനിക്കാർക്ക് എത്തിച്ചു
കൊടുക്കുന്ന കച്ചവടം. അവരുടെ
പറമ്പിലും അടുത്ത
പറമ്പുകളിലും ചീഞ്ഞ
മാംസത്തിന്റെ ഗന്ധം നിറഞ്ഞു നിന്നിരുന്നു. പറമ്പുകളിൽ
കാക്ക കൊത്തിയും
പട്ടി വലിച്ചും തുകലിന്റെ അവശിഷ്ടങ്ങൽ
കിടക്കുമായിരുന്നു.
സന്ധ്യയ്ക്ക്‌
കവലയിൽ വരുന്ന തോമായ്ക്കും എഴുത്തിന്‌
വരുന്ന അവറാച്ചനും ആ മണമുണ്ടായിരുന്നു.

പക്ഷെ,
അവർ കൊണ്ടിപ്പാടത്തുകാരായിരുന്നില്ല.
ശ്രീപുരത്തുകാരാണ്‌. കൊണ്ടിപ്പാടത്തുകാരെപ്പോലെ വരത്തന്മാരുമായിരുന്നില്ല.
ശ്രീപുരത്ത്‌
ജനിച്ചുവളർന്ന പഴയ
തറവാട്ടുകാരാണ്‌. പാടവും കാളപൂട്ടും
കൊയ്ത്തും മെതിയും ഒക്കെ ഉളള കൃഷിക്കാരാണ്‌. അവൻ
വല്യ ആളായിട്ട്‌
കൊണ്ടിപ്പാടത്തു വന്ന ഒരു
കഥയൊണ്ട്‌നീ കേട്ടിട്ടൊണ്ടോ…..അന്ന്‌ നീ നാടു തെണ്ടി നടക്ക്വാരുന്നു.

ഞാനോർമ്മിച്ചു നാടുതെണ്ടിനടന്ന കഥ.
സാമാന്യവിദ്യാഭ്യാസ വുമായിട്ട്‌,
സ്വന്തം കാലിൽ
നിൽക്കണമെന്ന മോഹവുമായിട്ട്‌,
അലഞ്ഞതിന്റെ കഥ.
ആ കാലഘട്ടത്തിലാണല്ലോ പണത്തിന്റെ
വിലയും, അദ്ധ്വാനത്തിന്റെ രുചിയും
അറിയുന്നത്‌.
ചൂഷണത്തിന്റെ ആഴവുംപരപ്പും
കാണുന്നത് ജീവിതത്തിലെ വൈതരണികൾ കാണുന്നതും
അവയെ തരണം ചെയ്യാനുള്ള
മാർഗ്ഗങ്ങൾ കാണാതെ തരിച്ചു നിന്നതും.
മനസ്സിൽ വളർത്തിയെടുത്ത മോഹങ്ങളെ ത്യജിക്കേണ്ടി വന്നത്‌.

മോഹിയ്കാത്ത പലതിലും എത്തിപ്പെടേണ്ടി വന്നത്‌.
അക്കാലത്ത്‌
അറിഞ്ഞത്‌
പലതും അറിയാത്തതായിട്ടുണ്ട്, കേട്ടതു
പലതും മറന്നു പോയിട്ടുണ്ട്‌.
അക്കൂട്ടത്തിൽ വിസ്മൃതിയിലായിരുന്നൊരു
കഥയുമുണ്ട്‌ അവറാച്ചന്‍.

കൊച്ചൊറോത പറഞ്ഞു.

“ഇവട്യൊന്നും ഇത്രോം ആളുകളോ വീടുകളോ ഒണ്ടാർന്നില്ല.
കടകളും ഒണ്ടാർന്നില്ല.
ഇവിടെ ഈ വളവിൽ ഒരു ചായക്കട അവടെ ആ വളവിൽ ഒരു പലചരക്കുകട അത്രേയൊളളു.
അതിനേക്കാളെല്ലാം പ്രധാനമായിട്ട്‌
ഒരു കള്ളുഷാപ്പും……… അതെവിടാർന്നു ഓർമ്മയൊണ്ടോ………

ഒണ്ട്‌….
തലക്കുത്തി കെടക്കുന്ന പാലത്തിന്റെ കരേൽ
ഇട്ട്യാച്ചോന്റെ പറമ്പിലല്ലാർന്നോ………
?

“ങാ……… അതെ……… ഇട്ട്യാച്ചോന്‍
തന്നെയാർന്നു കച്ചോടക്കാരൻ………….എങ്ങാണ്ടുന്നൊക്കെ വന്നു ചേർന്ന
കൊറച്ചു ചെത്തുകാരും ഒണ്ടാർന്നു.അവരൊക്കെ
എവിടെയോ വാടകയ്ക്കു
താമസ്സിച്ചെരുന്നു ”

ഉവ്വ്…….ഓർമ്മ വരുന്നു. ഇട്ട്യാച്ചോന്റെ
ഷാപ്പിലെ കറിക്കച്ചവടക്കാരി കമലുവും അവളുടെ
ഭർത്താവെന്നും പറഞ്ഞ്‌ കൂടെ
കൂടിയിരുന്ന കുട്ടപ്പനേയും ഓർമിയ്ക്കുന്നുണ്ട്‌.
കുട്ടപ്പനും കമലുവും
ഷാപ്പിന്റെ പിറകിൽ തന്നെ
ചാർത്തു കെട്ടിയായിരുന്നു
വാസം. അവർ
മങ്കാവുടിക്കാരായിരുന്നില്ല. അടുത്തൊരു
ഗ്രാമത്തിൽ നിന്നും ചേക്കേറിയതായിരുന്നു.
കുട്ടപ്പൻ കമലുവിന്റെ യഥാർത്ഥ ഭർത്താവായിരുന്നില്ലെന്ന്‌
കഥ.
അതും ശരിയായിരിയ്ക്കാം.എണ്ണക്കറുപ്പിൽ
കടഞ്ഞെടുത്ത കമലുവിന്‌
നല്ല മുഖ ഐശ്വര്യമാണ്‌.
നല്ല ഉയരവും സദാ സമയം മുറുക്കി ചുവന്ന വായും ചുണ്ടുകളും.
അവൾ കൈലിമുണ്ടും ബ്ലൌസ്സും മാത്രമേ ഇട്ടിരിന്നുളളൂ.
കഴുത്തിറക്കി വെട്ടിയ ബ്ലൌസ്സും പൊക്കിളിനു താഴെയുളള കൈലിയും മാറു മറയ്ക്കാതെയുള്ള നടപ്പും കൊണ്ടിപ്പാടത്തെ കൌമാരക്കാരുടെ അക്കാലത്തെ ഉത്തേജക മരുന്നായിരുന്നു.

അവർക്കൊട്ടും ചേരാത്തവനായിരുന്നു കുട്ടപ്പൻ.
അവൻ നിന്നാൽ അവളുടെ തോളത്തുവരയെ
ഉയരമുണ്ടായിരുന്നുളളു,
മെലിഞ്ഞിട്ടും.
പക്ഷെ,
കറി വയ്ക്കാൻ അവനുള്ള കൈപ്പുണ്യം
പേരെടുത്തിരുന്നു. കുട്ടപ്പൻ കപ്പയും
കറിയും പാകം ചെയ്യും.
കമലു കച്ചവടം നടത്തുകയും ചെയ്യും. ഏതു
പാതിരാകഴിഞ്ഞെത്തിയാലും ഇട്ട്യാച്ചോന്റെ ഷാപ്പിൽ കള്ളു കിട്ടുമായിരുന്നു.അയാൾ
വീട്ടിൽ പോയിക്കഴിഞ്ഞിട്ടാണേലും മറതട്ടിവിളിച്ചാൽ കമലു കളളും കറിയും വിളമ്പുമായിരുന്നു.
മങ്കാവുടിയിലെ തെങ്ങുകളും
പനകളും മൊത്തത്തിൽ ചെത്തിയ
കളള്‌
ഇട്ട്യാച്ചോന്റെ ഷാപ്പിൽ മാത്രം അളന്നാലും അത്രയും കള്ളുണ്ടാവില്ലെന്ന്‌
നാട്ടുകാരും കള്ളുകുടിയന്മാരുതന്നെയും പറയുമായിരുന്നു.
കോണ്‍ട്രാക്റ്റർ
കളള്‌
ഉണ്ടാക്കി എത്തിച്ചിരുന്നതായിരുന്നത്രെ. കുമ്പളങ്ങാച്ചാറും സാക്രീനും
ചേർത്ത് കളളുണ്ടാക്കാൻ കഴിയുന്ന
ഫോർമുല അന്ന്‌
നാട്ടുകാർക്കൊക്കെ അറിയുകയും ചെയ്യുമായിരുന്നു.

എന്താണേലും ഇട്ട്യാതിച്ചോൻ ഇല്ലെങ്കിലും കളള്‌
വിറ്റു കിട്ടുന്ന പൈസയൊന്നും കമലു
ചോർത്തിയെടുത്തിരുന്നില്ല. അല്ലാതെ തന്നെ
അവൾക്ക് ആവശ്യമുള്ള പണംകിട്ടുമായിരുന്നു. കറി വിറ്റും അല്ലാതെയും………

അല്ലാതെയും എന്നൊരു വാക്ക്‌
ഇടയ്ക്കു വന്നുവല്ലെ?
ശരിയാണ്‌.
അറിയാതെ വന്നുപോയതാണെങ്കിലും വാക്ക്‌
വ്യക്തമായ സ്ഥിതിയ്ക്ക്
വിശദീകരിയ്ക്കാൻ ബാധ്യസ്ഥനാണല്ലോ……

ഈ നേരത്താണ്‌
നമ്മുടെ കഥയിലേയ്ക്ക്‌
കുഞ്ഞപ്പൻ പ്രവേശിക്കുന്നത്‌.
അവൻ വളരെ
ചെറുപ്പുത്തിൽ കുയിലിൻ കുന്നേലെ കരുണാകരൻ
നായരുടെ വീട്ടിൽ
എത്തിയതായിരുന്നു.  വന്നപ്പോൾ ഞങ്ങൾ കരുതിയിരുന്നത്‌
പാണ്ടിച്ചെറുക്കനാണെന്നാണ്‌.
പക്ഷെ,
പറഞ്ഞു തുടങ്ങിയ പ്പോൾ
പാണ്ടിയല്ലെന്നു മനസ്സിലായി. എന്നാലും
അവനൊരു പാണ്ടിയുടെ സ്റ്റൈലു
തന്നെയാ………….

അവൻ വലുതായി കയ്യും നെഞ്ചും ഉരുണ്ടു.
നാട്ടിൽ പലയിടത്തും പണികളെടുത്തു
കൊണ്ട്‌ നായരുടെ തണ്ടികയിൽ
തന്നെ പാർത്തു.
കൊണ്ടിപ്പാടം കവലയിൽ നിന്ന്‌
ബീഡി വലിച്ച്‌
പുക മാനത്തേയ്ക്കു വിട്ടു.
പക്ഷെ,
കൂട്ടുകാരാരുമുണ്ടായിരുന്നില്ല.

ഞാൻ കൊച്ചൊറോതയെ നോക്കിയിരുന്നു.
ആവശ്യത്തിന്‌
എണ്ണ പുരളാത്ത മുടി ചെമ്പിച്ച്‌, എണ്ണമയമില്ലാത്ത മുഖം മങ്ങിയിരിയ്ക്കുന്നു.
എനിയ്ക്കോർമ്മയുണ്ട്‌
ചെറുപ്പത്തിലെ
കൊച്ചൊറോതയെ,
കൊച്ചോറോതയുടെ ചേച്ചി കുട്ടി
പെങ്ങളേയും, ഒറ്റപ്പെട്ടു നിന്നിരുന്ന
ആ വൈക്കോല്‍
മേഞ്ഞ വീടും,
രാത്രികാലങ്ങളിൽ പട്ടണങ്ങളിൽ നിന്നും ആ വീട്‌
സന്ദർശിച്ചിരുന്ന………

കെച്ചൊറോത വീണ്ടും പറഞ്ഞു തുടങ്ങിയപ്പോൾ എന്റെ ഓർമ്മകൾ മുറിഞ്ഞു
പോയി. ഞാൻ
അവരെ തന്നെ നോക്കിയിരുന്നു
അവർക്ക് ആരോടൊക്കെയോ ദേഷ്യമുണ്ടെന്ന്‌
കഥ കേൾക്കുമ്പോൾ
തോന്നിപ്പോകും.

“ഒരു ദെവസ്സം ഇട്ട്യാച്ചോൻ ഷാപ്പു
അടച്ചേച്ചു പോയ്ക്കഴിഞ്ഞ്‌ ഒരാൾ കളളു
കുടിയ്ക്കാനെത്തി,
ഒത്തിരി രാത്രിയായിട്ടാ…………. നല്ല ഇരുട്ടൊണ്ടാരുന്നു.
അയാള്‌
മറതട്ടി വിളിച്ചപ്പോ കമലു
ഒറക്കത്തിലാരുന്നു. അവളോടൊപ്പം കുഞ്ഞപ്പനും
ഒണ്ടാരുന്നു.
അവൻ, കുട്ടപ്പൻ കാര്യം തിണ്ണേ കെടപ്പൊണ്ടാരുന്നു..
വന്നവൻ ഇരൂട്ടാരുന്ന കാരണം ചെലപ്പോ അവനെ കണ്ടില്ലാരിയ്ക്കും.
എന്നാ ആണേലും കമലൂന്‍
ഇഷ്ടായില്ല.
അവള്‌
രണ്ട്‌
തെറീം പറഞ്ഞോണ്ട്‌
എണീറ്റ്‌
പൊറത്തു വന്നു.
ആളെ കണ്ടപ്പം അവൾക്ക് പിടിച്ചു.
ഷാപ്പു തുറന്ന്‌
കള്ളെടുത്തൂ കൊടുത്തു,
കറീം കൊടുത്തു.
അയാള്‍
തിന്നുന്നതും നോക്കി അവള്‍
രസിച്ചു നിന്നു.
കള്ള്‌
തലേക്കേറി മൂത്തപ്പം അയാള്‌
അവളെ കേറിപ്പിടിച്ചു,
കുഞ്ഞപ്പനത്‌
ഇഷ്ടപ്പെട്ടില്ല.
അവര്‍
വഴക്കായി.
പിറ്റേന്ന്‌
നേരം വെളുത്തപ്പം കൊണ്ടിപ്പാടം കവലേല്‍
കുഞ്ഞപ്പൻ കമഴ്ന്ന്‌
കെടക്കുവാർന്നു.
വയറ്റത്ത്‌
കത്തീമായിട്ട്‌…………… ചോരയൊലിപ്പിച്ച്‌ മണ്ണിൽ പറ്റിക്കെടന്നില്ലാർന്നു,
രാത്രീല്‌
മഴ പെയ്തതു
കൊണ്ട്‌……….
പോലീസുകാർ വന്ന്‌
എഴുതീം കുത്തീം ഒക്കെ
കൊണ്ടുപോയി.
.കുഞ്ഞപ്പനെ പോസ്റ്റ്മാർട്ടം ഒക്കെ കഴിഞ്ഞ്‌
കുഴിച്ചും ഇട്ടു…….. പിന്നെ ഒന്നും
ഒണ്ടായില്ല.
അവന് ചോദിയ്ക്കാനും പറയാനും ആരും
ഒണ്ടാരുന്നില്ലല്ലോ…… പക്ഷെ, കമലു
പറഞ്ഞു നടന്നു അവനെന്നേലും ഇനീം കൊണ്ടിപ്പാടത്ത്‌
വരുമെന്ന്‌,
അന്നവനെ പിടിയ്ക്കുമെന്ന്‌,
അവക്ക്‌
അവനെ കണ്ടാ തിരിച്ചറിയാന്ന്‌,
ഇരു നെറത്തിൽ നല്ല പൊക്കത്തിൽ,
കട്ട മീശയൊക്കെയായിട്ട്‌
ഒരു വെല്ല്യ ആള്‌, താടീല്‍ കുറ്റിരോമങ്ങളും
ഒണ്ടാരുന്നെന്ന്‌………. പക്ഷെ, പിന്നെ
അവള്‌
അവനെ കണ്ട കാര്യം പറേന്ന കേട്ടില്ല……കൊറെ നാളു
കഴിഞ്ഞപ്പളാ നാട്ടിൽ കോഴി
മോഷണം തൊടങ്ങീത്‌…….. ആദ്യമൊക്കെ കുറുക്കനാണെന്നാ
എല്ലാരും പറഞ്ഞത്‌,
കുയിലൻ കുന്നിനും അപ്രത്തെ മല കാടുപ്പിടിച്ചു കെടക്കുവല്ലെ……….. പിന്നെ അങ്ങോട്ടെല്ലാം
റബ്ബറു മലകളല്ലെ………. പക്ഷെ, ഒരു
ദെവസം എന്റെ കോഴികള്‍ കരയുന്നത്‌
കേട്ടു കൊണ്ടെഴുന്നേറ്റു നോക്കീപ്പം,
നെലാവത്ത്‌
ഒരാള്‌
കോഴിയേം കൊണ്ട്‌
ഓടുന്നു,
ഞാനും കരഞ്ഞോണ്ടു പൊറകെ ഓടി,
ഒച്ച കേട്ടിട്ട്‌
അയലോക്കകാരും പൊറകെ വന്നു.അവനെ പിടിയ്ക്കാമ്പറ്റീല്ല…… എന്നാലും എന്റെ
കോഴിയെ വിട്ടേച്ചാ അവനോടീത്‌………… അയാൾക്ക് നല്ല
പൊക്കോം ഒത്ത വണ്ണോം ഒണ്ടാരുന്നു.
കണ്ടോരെല്ലാം അതു
തന്നെ പറഞ്ഞു. അങ്ങനെ
പറഞ്ഞ്‌
പറഞ്ഞ്‌
കുഞ്ഞപ്പനെ കൊന്ന ആളാണോ എന്ന്‌
ആളുകൾക്ക് തോന്നിത്തൊടങ്ങീപ്പോ മോഷണം നിന്നു…………..
ഒരു ദെവസം ഉച്ചനേരത്ത്‌
ഒരാള്‌
കെഴക്കൂന്ന്‌
നടന്ന്‌
കവലയിൽ വന്ന്‌
ബീഡീം മേടിച്ച്‌
ഷാപ്പിലേയ്ക്ക്‌
പോയപ്പം പലർക്കും സംശയം തോന്നി
തൊടങ്ങി………. അയാള്‍ കള്ള്‌ കുടീം
കഴിഞ്ഞ്‌ തിരിച്ചുപോകുമ്പോഴും ആളുകള്‍
വീടുകളുടെ എറയത്തും മുറ്റത്തും നോക്കി നിന്നു. അയാളൊരു വരുത്തൻ തന്നെയാണെന്നു കണ്ടു
പിടിച്ചു. കമലു പറഞ്ഞ
ആളും,
കോഴിപ്പിടിച്ചോണ്ടോടിയ ആളും അയാളാന്നു തോന്നി………… സന്ധ്യയ്ക്ക്‌ കമലു
കടേലു വന്നപ്പോ ആളുകള്‍
ഒത്തുകൂടി ചോദിച്ചു. നീ
പറഞ്ഞ ആള്‌ അയാളാണോന്ന്‌, അവക്ക്‌ അയാളെ
മനസ്സിലായില്ലെന്നാ പറഞ്ഞത്‌.
അപ്പോ അവടെ
മൊഖം തനി കള്ളീടെ ആരുന്നു.
അതെല്ലാർക്കും മനസ്സിലാകുകേം ചെയ്തു.
പക്ഷെ,
കുഞ്ഞപ്പൻ
ചത്തതിൽ ആർക്കാ ചേതം എന്നാ കോഴിയെ കട്ടതിന്‌
ചേതമൊണ്ടല്ലോ.
ആളുകൾ മനസ്സിൽ കരുതി
വച്ചു. ഒരു ദെവസം കിട്ടും…”

“പിന്നെ ഒരവസരോം കിട്ടിയില്ല.
കോഴി മോഷണം ഒണ്ടായില്ല.
അയാള്‍
എന്നും ഷാപ്പിൽ വന്നും
തൊടങ്ങീ,
എന്നാലും എവിടത്തുകാരനെന്നോ,
എന്നാ പണിയെന്നോ
ആരും തെരക്കിയില്ല. അയാള്‍
ഷാപ്പിൽ ഇരുന്ന്‌
പറഞ്ഞു, തെക്കനാന്നും.കൂലിപ്പണിക്കാരനാന്നും കോളേജ്
മലേടെ താഴെ വാടകയ്ക്ക്‌ താമസ്സിക്കുവാന്നും.
എന്നാലും ആളുകൾ വൈരാഗ്യം വെച്ചോണ്ടിരുന്നു മനസ്സില്‍.
ഒരു ദെവസം
രാത്രീൽ കുട്ടപ്പൻ എറയത്ത്‌
ഒറങ്ങിക്കെടക്കുമ്പോ വൈരാഗ്യമുള്ളോര്‍
ഷാപ്പിനെ വളഞ്ഞു ബഹളം വച്ചു.
ആദ്യം കമലൂന്റെ തെറിയാ
പൊറത്തു വന്നത്‌.
പിന്നെ കമലുവും അയാളും വന്നു,
നന്നായിട്ട്‌
വൈരാഗ്യം തീർക്കുകേം ചെയ്തു.
പക്ഷെ,
പിറ്റേന്ന്‌
കൊണ്ടിപ്പാടത്തെ ആണുങ്ങളെയെല്ലാം പോലീസ്‌ പിടിച്ചോണ്ടുപോയി.
പെണ്ണുങ്ങൾ കരഞ്ഞും പിഴിഞ്ഞും പീറ്ററിന്റെ വീട്ടു
മുറ്റത്തും. പിന്നെ പീറ്ററിന്റെ
പിറകെ ജാഥയായിട്ട്‌
പോലീസ്‌
സ്റ്റേഷനിലും പോയി.
പക്ഷെ,
അന്നു ഭരിച്ചിരുന്നത്‌
സംയുക്ത കക്ഷിക്കാരായിരുന്നതു
കൊണ്ട്‌ പീറ്റർ പറഞ്ഞത്‌ പോലീസുകാര്‍
വക വച്ചില്ല.
അന്നേരാണ്‌
ഒരാള്‍ നാട്ടുകാർക്കായിട്ട്‌
രംഗത്തെത്തുന്നത്‌,
ആരാന്നോ അവറാച്ചൻ,
തോലുതോമേടെ മോൻ……………. വെളുത്ത്‌, കദറ്‌ ഷർട്ടും
കദറ്‌
മുണ്ടുമൊക്കയായിട്ട്‌
സുന്ദരനായ ചെറുക്കൻ………. അന്ന്‌ അക്ഷരം
പഠിക്കാൻ വന്ന ചെറുക്കനൊന്നുമല്ലാരുന്നു.
 വെളീലൊക്കെ പോയി
പഠിച്ച്‌വക്കീലായിട്ട്‌……

അങ്ങിനെയാണ്‌
തോലുതോമേടെ മകൻ അവറാച്ചനെന്ന അബ്രാഹം പൊതുരംഗത്തേയ്ക്ക്‌ വന്നത്‌.
അയാൾ കൊണ്ടിപ്പാടത്ത്‌
സ്ഥിരമായിട്ട്‌
വന്നു.
അയാളുടെ പാടത്തും പറമ്പിലും
പണികളെടുക്കുന്നതിനും മറ്റും കൊണ്ടിപ്പാടത്തുകാരെ
മാത്രമേ വിളിക്കൂ എന്നായി. കൊണ്ടിപ്പാടത്തുകാരുടെ കൂടെ പണിക്ക്
കൊണ്ടിപ്പാടത്തുകാരുടെ ശത്രുവുമുണ്ടായിരുന്നു
പക്ഷെ,
മെല്ലെ മെല്ലെ ശത്രുതകളെല്ലാം മറന്നു,
കുഞ്ഞപ്പൻ ചത്തതും,
കോഴിയെക്കട്ടതും അടി ഒണ്ടാക്കിയതും മറന്നു.
കുമാരനും മിത്രമായി.
കോളേജുമലേടെ താഴെ വാടകക്ക്‌
താമസ്സിച്ചിരുന്ന അവനെ കൊണ്ടിപ്പാടത്തെ തോട്ടിന്റെ കരയില്‍
അഞ്ച്‌
സെന്റ്‌
സ്ഥലം മേടിച്ചു
കൊടുത്ത്‌ വീടും കെട്ടിപ്പാർപ്പിച്ചു അവറാച്ചൻ.

അന്ന്‌
ആളുകൾ പീറ്ററോടു
കൂടി പലതും ചിന്തിച്ചു
കണ്ടെത്തിയതായിരുന്നു.
അവൻ കുമാരൻ ആണ്
കുഞ്ഞപ്പനെ കൊന്നതെങ്കില്‍, കോഴിയെ
മോഷ്ടിച്ചതെങ്കില്‍
അവന്റെ പിറകിൽ നിന്നും കളിയ്ക്കുന്നത്‌
അബ്രഹാമാണ്‌.

എങ്കിൽ എന്തിനു വേണ്ടിയാവും
?

ഉത്തരവും കണ്ടെത്തി.
അവറാച്ചന്‌
കൊണ്ടിപ്പാടത്ത്‌
ആളാകാൻ.
അതിന്‌
വേറെയും തെളിവുകളുണ്ടായിരുന്നു.
കൊണ്ടിപ്പാടത്തുകാർ എന്താവശ്യത്തിനു ചെന്നാലും അവൻ സാധിച്ചു കൊടുക്കുകയും ചെയ്തു.
അത്യാവശ്യം പണത്തിന്റെ
തിരിമറികൾ,
അല്ലെങ്കില്‍ൽ പലിശയ്ക്കു
കൊടുക്കല്‍,
ഒരടിപിടിയുണ്ടായാല്‍
ഫീസില്ലാതെ തന്നെ പോലീസ്‌
സ്റ്റേഷനിൽ പോക്ക്‌
ഒക്കെയായിട്ട്‌……….

പക്ഷെ,
എല്ലാ ചിത്രങ്ങളും കണക്കു
കൂട്ടലുകളും വ്യക്തമായത്‌ അധികനാൾ
കഴിയാതെ വന്ന
മുനിസിപ്പൽ തെരഞ്ഞെടുപ്പിനായിരുന്നു. കൊണ്ടിപ്പാടം
വാർഡിൽ നിന്നും മത്സരിച്ചത്‌
അബ്രാഹവും എതിരായിട്ട്‌
പീറ്ററുമായിരുന്നു.
പീറ്റർ ദൈനീയമായി പരാജയപ്പെട്ടു.
കൊണ്ടിപ്പാടത്തുകാർക്ക്
വേണ്ടിയിരുന്നത്‌
പണവും സ്വാധീനവുമുള്ള അവറാച്ചനെയായിരുന്നു.

പക്ഷെ,
ഇക്കഴിഞ്ഞ തെരെഞ്ഞടുപ്പിൽ അവറാച്ചൻ തട്ടകം
മാറുകയാണുണ്ടായത്‌. ഭയന്നിട്ടും, ജയിക്കില്ലെന്നും
കരുതിയിട്ടുമല്ല.
കൊണ്ടിപ്പാടം അയാളുടെ ശിങ്കിടിക്ക്‌
കൊടുത്തുകൊണ്ട്‌
അടുത്തൊരു വാർഡുകൂടി കക്ഷത്തിലാക്കാനായിരുന്നു.

ആ മോഹമാണ്‌
സതീശൻ തല്ലി
തകർത്തിരിയ്ക്കുന്നത്‌.

“അതോണ്ട്‌
അവറാച്ചൻ അടങ്ങീരിയ്ക്കുമെന്ന്‌
കരുതണ്ട……..”
@@@@@@