Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പതിനഞ്ച്

            ലാസറലിയെപ്പറ്റി കൂടതലറിയാതെ ഇനി മുന്നോട്ടു പോയിട്ടു കാര്യമില്ലെന്ന് സുദേവിനു തോന്നി.  അവന്‍ ഷാഹിനയുടെ കഥ കേള്‍ക്കാന്‍ തീരുമനിച്ചു.        എന്‍റുമ്മച്ചി എന്തു സുന്ദരിയായിരുന്നെന്നോ… ഇപ്പോളെന്നാ മോശമാണോ…  ആ നിറം ഒട്ടും ചോര്‍ന്നു പോയിട്ടില്ല… ദേഹത്തിന്‍റെ മണം കുറഞ്ഞിട്ടുണ്ട്, എന്നല്ലാതെ.  ഞാന്‍ മൂന്നാമത്തെ വയസ്സു മുതല്‍ ഉമ്മച്ചിയെ കണ്ട ഓര്‍മ്മയുണ്ട്… അതിന് മുമ്പളള ഓര്‍മ്മകളൊന്നും തലയില്‍ നില നില്‍ക്കുന്നില്ല.  മൂന്നാമത്തെ വയസ്സു മുതല്‍ ഉമ്മച്ചിയുടെ ദേഹം നഗ്നമായിട്ടു കണ്ടിട്ടുണ്ട്.  എനിക്ക് …

Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പതിനാല്

വീടും ബന്ധുജനങ്ങളും നഷ്ടപ്പെട്ട് ഒരഭയം എവിടെയുമില്ലാത്ത അലയുന്ന അശരണര്‍ക്ക് എക്കാലത്തും സഹായ ഹസ്തം നല്‍കി സ്വീകരിക്കുക. വിഭിന്ന ശേഷിയുള്ളവരെ പാര്‍പ്പിക്കുക. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധരെ വരെ അംഗങ്ങളാക്കുക.  അവരെയെല്ലാം ഒരു കൂട്ടുകുടുംബത്തിലെ അംഗങ്ങളെപ്പോലെ പരിപാലിക്കുക.        അംഗവൈകല്യം, ബുദ്ധിമാന്ദ്യം, മനോവൈകല്യം, കേള്‍വയില്ലായ്മ, കാഴ്ചയില്ലായ്മ എന്നിവയിലെല്ലാം അവശരായവര്‍ ഇവിയെടുണ്ട്.  സ്വന്തം പേരും സ്ഥലവും വീടുമൊന്നുമറിയാത്ത    വരുണ്ടിവരില്‍.  വ്യത്യസ്തമായ ഭാഷയും വേഷവും സംസ്കാരവും ആചാരാനുഷ്ടാങ്ങളും ഒന്നിക്കുന്നുണ്ട്.  സര്‍ക്കാരിന്‍റെ ഗ്രാന്‍റില്ലാത്ത ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ …

Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പതിമൂന്ന്

ഗെറ്റുഗദര്‍, സൗഹൃദ സംഗമം, കല്ല്യാണി വയറ്റാട്ടിയുടെ കൈകളിലൂടെ വെളിച്ചത്തിലേക്ക് വന്നവരുടെ …. അത്ഭുതപ്പെടുത്തിയ ആശയം. സുദേവിന് ആശ്ചര്യം വിട്ടാകലാന്‍ മണിക്കൂറുകളെടുത്തു. പുലര്‍ച്ചെ ജോഗിംഗിനിടയിലാണ് ലാസറലി വിളിച്ചു പറഞ്ഞത്.  പത്തു മണിക്ക് ഓഫീസിലെത്തി നേരില്‍ കാണെണമെന്ന്.  സുദേവ് എത്തിയപ്പോള്‍ ലാസറലി നീണ്ട ഒരു യാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി, കൂടെ പോകേണ്ടവരെക്കെ ഒരുങ്ങിയെത്തി, യാത്ര തുടങ്ങാന്‍ തയ്യാറായി നില്‍ക്കുന്നു.  സുദേവിന്‍റെ ആഗമനത്തെ കൂടിനിരുന്നവരൊക്കെ പ്രതീക്ഷിച്ചു നില്‍ക്കുന്നു.  പലരെയും നോക്കി സുദേവ ് പുഞ്ചിരിച്ചു. …

Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പന്ത്രണ്ട്

ചാരുകസേരയില്‍ അവന്‍ കാലുകളെ നീട്ടി വച്ച് മയങ്ങി കിടന്നു. പിടയുന്ന മനസ്സിന്‍റെ നൊമ്പരങ്ങള്‍ ചെന്നി കുത്തു പോലെ അലോരസപ്പെടുത്തി കൊണ്ടിരിക്കുന്നു.        സാര്‍…സാര്‍…        കുമുദം അവന്‍റെ തോളത്ത് അമര്‍ത്തി കുലുക്കി വിളിച്ചു.  ആവളുടെ ദേഹത്തിന് മദിപ്പിക്കുന്നൊരു മണമുണ്ടെന്നവനറിഞ്ഞു.  കൈകള്‍ക്ക് വശ്യമായൊരു ഈര്‍പ്പമുണ്ടെന്നും.  ആ ഈര്‍പ്പം ദേഹത്തെ ഉണര്‍ത്തുന്നതായും അറിയുന്നു.        അവന്‍ കണ്ണുകള്‍ തുറന്നു.        ഉങ്കളുക്ക് ഏതാവത് സുഖമില്ലയാ… പൈത്യം പിടിച്ച മാതിരി ശൊല്ലതെന്നാ….?        അവന്‍റെ …

Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പതിനൊന്ന്

വേഷ പ്രച്ഛന്നനായിട്ടു കൂടി രാവേറെ ആയിക്കഴിഞ്ഞപ്പോള്‍, ആള്‍ത്തിരക്ക് ഏറിക്കഴിഞ്ഞപ്പോള്‍ സുദേവിനെ ഒരു ഭീതി വിഴുങ്ങി തുടങ്ങി.  വ്യവസായ നഗരത്തിലെ ഒരു വന്‍കിട ബിസിനസ്സ്കാരനായിട്ടാണ്  സുദേവ് എന്ന അമ്പതുകാരന്‍ വന്നിട്ടുള്ളത്.  നര കയറിത്തുടങ്ങിയ മീശയില്‍, മുടിയില്‍ അവന്‍റെ യഥാര്‍ത്ഥ മുഖത്തെ മറച്ചു വച്ചിരിക്കുകയാണ്, ഒട്ടും തിരിച്ചറിയാതെ.  അവനെത്തുമ്പോള്‍ രാത്രി പത്തു മണി കഴിഞ്ഞിരുന്നു.  അപ്പോള്‍ തന്നെ മലയാളത്തുകരയുടെ നാനായിടത്തു നിന്നുമായി എത്തിയവരെക്കൊണ്ട് തിരക്കായിക്കഴിഞ്ഞിരുന്നു.  ലാസറിടത്തു നിന്നും നാലു മണിക്കൂര്‍ യാത്ര കഴിഞ്ഞാണ് …

Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പത്ത്

അവല്‍ വിളയിച്ചതും പഴ നുറുക്കും ചായയും. കുമുദത്തിന്‍റെ നാലുമണി ഭക്ഷണത്തിന് മധുരം അധികമാണെന്ന് നിവേദിതക്ക് തോന്നി.  അവള്‍ മധുരത്തില്‍ സുദേവിനെ മയക്കി എടുക്കാന്‍ ശ്രമിക്കുന്നതാകാം.        മധുരവും, എരുവും പുളിയും, കൈയ്പും, ചവര്‍പ്പും…        കുമുദം ഇതെല്ലാമായി സുദേവിനെ…        അവന്‍ ഭക്ഷണം കഴിക്കുമ്പോഴും ചിന്തയിലാണെന്ന് നിവേദിത കണ്ടു.        ലത…. അയാള്‍ എന്തിനു വേണ്ടി ഇതെല്ലാം അന്വേഷിച്ചു കണ്ടെത്തുന്നു…. നമ്മളെ അറിയിക്കുന്നു…?        ഉദ്ദേശങ്ങളുണ്ട്…        ഉണ്ട്…. എന്തിന്‍റേയോ …

Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  ഒൻപത്

            സുദേവ് മുറിയില്‍ നിവേദിതയെ തനിച്ചാക്കി വിസിറ്റിംഗ് റൂമില്‍ വന്ന് ടിവിയില്‍ സത്യന്‍  അന്തിക്കാടിന്‍റെ ഒരു ഇന്ത്യന്‍ പ്രണയകഥ കണ്ടിരുന്നു.        നിവേദിത, ലത അയച്ച മെയിലിലെ രണ്ടാമത്തെ ഫയല്‍ ലാപ്ടോപ്പില്‍ വായിച്ചു, പ്രിന്‍റ് എടുത്തതില്‍ ചിലയിടത്തെ മങ്ങല്‍ വായനയുടെ സുഖത്തെ ഇല്ലാതാക്കുന്നതു കൊണ്ട്.        അവന്‍ ഓല മറയുടെ കിഴിഞ്ഞുപോയ ഭാഗത്തു കൂടി അകത്തേക്ക് നോക്കി നിന്നു.  അകത്ത് നിന്നും വരുന്ന മണം അവനെ മത്തു പിടിപ്പിക്കുന്നുണ്ട്.  മണം …

Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  എട്ട്

അമ്മയെ കാണണം.  വീട്ടില്‍ നിന്നും ഇറങ്ങി, ലാസറിടത്തില്‍ വാസം തുടങ്ങിയ ശേഷം ഒരിക്കല്‍ പോലും അമ്മയെ ഓര്‍മ്മിച്ചില്ല.  ഫോണില്‍ വിളിച്ചില്ല.  വീടിനെ കുറിച്ചോ, വീടുമായി ബന്ധപ്പട്ടിട്ടുള്ള, അല്ലെങ്കിലെന്തിന് സ്വന്തമായിട്ടുള്ള ഒന്നിനെ കുറിച്ചും ഒരിക്കല്‍ പോലും ഓര്‍മ്മിച്ചിട്ടില്ലെന്ന സത്യം സുദേവ് ഇപ്പോള്‍ ധരിക്കുന്നു.        അമ്മ ജോലി ചെയ്യുന്ന റെഡിമെയ്ഡ് ഷോപ്പിലേക്കാണ് സുദേവ് ചെന്നത്.  ഷോപ്പിന്‍റെ ഉടമ, മുരുകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കടയില്‍ സ്റ്റോക്ക് കുറവായിട്ട്, കച്ചവടമില്ലാതെ, അയാളെ നിരാശിതനെപ്പോലെയാണ് കാണുന്നത്.  …

Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം ഏഴ്

സര്‍ഗ വാസനയെ വിലപേശുക, സര്‍ഗ സൃഷ്ടിയെ ലേലം ചെയ്യുക, സൃഷ്ടാവിനെ അടിമയാക്കുക, ജുഗുപ്സാവഹമായ ജോലിക്ക് പ്രേരിപ്പിക്കുക, ഭീഷണിപ്പെടുത്തുക.        നിവേദിത ജ്വലിച്ചുകൊണ്ടിരുന്നു.  കോഫീ ഹൗസിന്‍റെ പുറത്ത് വെയിലും ജ്വലിച്ചു കൊണ്ടിരിക്കുകയാണ്. സുദേവ് ശ്രദ്ധിച്ചു. അവനുള്ളില്‍ ചിരിയാണ്.  പക്ഷെ, അത് പുറത്ത് കാണിച്ചില്ല.  നിവേദിതയുടെ വികാരങ്ങളും അവന് പഠന വിധേയമാക്കാമെന്നു തോന്നി.  അവന്‍ അവളുടെ മുഖത്തു നോക്കിയിരുന്നു.  നിവേദിത കൂടുതള്‍ സുന്ദരിയായിരിക്കുന്നു.  വല്ലാത്തൊരു ആകര്‍ഷണീയത, ഇഷ്ടക്കൂടുതല്‍ തോന്നിക്കുന്നു വശ്യത.  വെറുതെ അവന്‍, …

Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം ആറ്

ഫോണില്‍ വിളിച്ചിട്ടാണ് സുദേവ് കടവന്ത്രയിലുള്ള ഫ്ളാറ്റില്‍ ചെന്നത്.  അവന്‍ ലാസറലിരാജയുടെ ആത്മകഥയിലെ ആദ്യ അദ്ധ്യായം എഴുതിക്കഴിഞ്ഞ് ലാസറലിയെ അറിയിച്ചതിന്‍റെയന്ന് രാത്രയിലാണ് ഫോണ്‍ വന്നത്.        സുദേവ് …താങ്ക്സ്… താങ്കള്‍ എഴുത്തില്‍ പ്രവേശിച്ചു കഴിഞ്ഞല്ലെ…ഗുഡ്… ഞങ്ങള്‍ക്ക് വായിച്ചു കേള്‍ക്കണം.. ഓരോ അദ്ധ്യായം കഴിയുമ്പോളും വായിച്ചു കേട്ട് തിരുത്തലുകള്‍ വരുത്തി മുന്നോട്ട് പോകുന്നതാണ് തല്ലത്.  നാളെ അഞ്ചു മണിക്ക് നിങ്ങള്‍ കടവന്ത്രയിതെ ഫ്ളാറ്റിലെത്തണം.  ഞങ്ങള്‍ അവിടെ കാണും…        ഞങ്ങള്‍….?         ഓ… …

Back to Top