ഇഡിപ്പസ്സ്‌

മാലിനി, മുപ്പത്തിമൂന്നു വയസ്സ്‌. ശ്രാമത്തിൽ നിന്നു വരുന്നു.

കുന്നും മലകളും തോടും മേടുകളും വയലും വയല്‍വരമ്പുകളും അവള്‍ അറിഞ്ഞിട്ടുണ്ട്‌. തൊട്ടാവാടി മുള്ളും കുറുന്തോട്ടി വേരും കണ്ടിട്ടുണ്ട്‌.
ചെത്തിയും ചെമ്പരത്തിയും അവളുടെ വേലിപ്പടര്‍പ്പുകളില്‍ ഉണ്ടായിരുന്നു. കുയില്‍ കൂവുന്നതും കുറുക്കന്‍ ഓരിയിടുന്നതും കേട്ടാല്‍ തിരിച്ചറിയും.

പണ്ട്‌ പട്ടുപാവാടയും ജാക്കറ്റുമിട്ട്‌ പാടവരമ്പത്തുകൂടി ഓടിക്കളിച്ച്‌ ചേറാക്കിയതിന്‌ അമ്മ അവളെ തല്ലിയിട്ടുണ്ട്‌. കുഞ്ഞടുക്കളയിലെ ഇടുങ്ങിയ അടുപ്പില്‍ ചുള്ളിക്കമ്പുകള്‍ വച്ച്‌ തീ കൂട്ടി ഈതിയൂതി കത്തിച്ച്‌ കട്ടന്‍ കാപ്പി അനത്തിയിട്ടുണ്ട്‌. കപ്പ പുഴുങ്ങിയതും കാന്താരി മുളക്‌ അരച്ചതും പാടത്തെ പണിക്കാര്‍ക്ക്‌ പ്രഭാത ഭക്ഷണമാക്കി എത്തിച്ചു കൊടുത്തിട്ടുണ്ട്‌.

പാടത്ത്‌ കാള പൂട്ടും കഴിഞ്ഞ്‌ തോട്ടിലിറങ്ങി കുളി കഴിഞ്ഞിട്ടും അച്ഛന്‌ ചേറിന്റെ മണമാമെന്ന്‌ പറഞ്ഞ്‌ കളിയാക്കിയിട്ടുണ്ട്‌. കളിയാക്കുമെങ്കിലും അച്ഛനെ ഇഷ്ടമാണെന്നു പറഞ്ഞ്‌ കെട്ടിപ്പിടിക്കുമായിരുന്നു.

അവളെ ഈ നഗരത്തില്‌, ഫ്ളാറ്റില്‍ എത്തിച്ചത്‌ ഭര്‍ത്താവാണ്‌, രാജീവന്‍.
ഫ്ളാറ്റും ഏസി കാറും കട്ടില്‍ മേശ കസേരകളും രാജീവിന്‌ കമ്പനി കൊടുത്തിരിക്കുന്നതാണ്‌. അവരുടെ ജില്ലാതല ബിസിനസ്സ്‌ നോക്കി നടത്തുന്നതിന്‌, പിന്നെ കൈ നിറയെ പണവും.

അവര്‍ക്ക്‌ പത്തു വയസ്സുകാരനൊരു മകനുണ്ട്‌, ആറു വയസ്സുകാരിയായൊരു മകളും.

പകല്‍, ഫ്ളാറ്റില്‍ വെറുതെയിരുന്നപ്പോള്‍ അവള്‍ നില കണ്ണാടിയില്‍ സ്വയം കണ്ടു.

ചര്‍മ്മത്തിന്‌ അവിടവിടെ സ്നിഗ്ദ്ധത പോയിരിക്കുന്നു, കൈകാലുകളിലെ മാര്‍ദ്ദവം കുറഞ്ഞിരിക്കുന്നു, പാടുകള്‍ വീണിരിക്കുന്നു. പിന്നെ, പ്രതപ്പരസ്യ
ങ്ങളും വനിതാ മാസികകളിലെ എഴുത്തുകളും പഠിക്കുകയായി… പഠനം പ്രായോഗീകമാക്കുകയായി….

രാജീവന്റെ പ്രോത്സാഹനങ്ങള്‍ വളരെ കിട്ടുകയും ചെയ്തു.

ചര്‍മ്മ ലേപനങ്ങലും ഷേപ്പ്‌ വസ്ത്രങ്ങളും നിത്യോപയോഗ വസ്തുക്കളാക്കി. ഓരോ ദിവസവും നിലക്കണ്ണാടിയില്‍ സ്വയം കണ്ട്‌ അളവുകള്‍ നോക്കി, തൂക്കം നോക്കി, സ്പര്‍ശനത്തിലൂടെ മൃദുലത അറിഞ്ഞു.

അന്നും അവള്‍ ടെസ്റ്റുകള്‍ നടത്തിക്കൊണ്ടിരുന്നപ്പോള്‍ അലമാരയുടെ പിറകില്‍ രണ്ടു കണ്ണുകള്‍…….

ഡിജിറ്റല്‍ ക്യാമറയുടേതോ, മോബൈല്‍ ഫോണിന്റേതോ, കള്ളന്റേതോ എന്നറിയാതെ, മിണ്ടാനാകാതെ, ചലിക്കാനാകാതെ കട്ടിലില്‍ തളര്‍ന്നിരിന്ന അവനും ഭയന്നു പോയി…..

രാജീവന്‍ അവനെ ഭീഷണിപ്പെടുത്തി, ദേഹോപ്രദവത്തിന്‌ ആംഗ്യങ്ങള്‍ കാട്ടി…

വിറ പൂണ്ട സ്വരത്തില്‍ അവന്‍ കുറെ കഥകള്‍ പറഞ്ഞു, കൂട്ടുകാര്‍ പറഞ്ഞതും പുസ്തകങ്ങളില്‍ വായിച്ചതുമൊക്കെയായിട്ട്‌……

പിന്നീട്‌, രാജീവനും മാലിനിയും കുറെയേറെ ആഴ്ചപ്പതിപ്പുകളും മാസികകളും വായുച്ചു…. സൈക്ക്യാര്രിസ്റ്റുകളെ മാറി മാറി കണ്ടു… മകന്‌ കൌാണ്‍സിലിങ്ങുകള്‍ക്കായി നെട്ടോട്ടമോടി…

പക്ഷെ, ഇടക്കെപ്പോഴോ, ഏതോ ഒരു സൈക്ക്യാട്രിസ്റ്റു ചോദിച്ചൊരു
ചോദ്യത്തിന്‌ മറുപടി കണ്ടെത്താന്‍ ശ്രമിച്ചില്ല.

എവിടെയാണ്‌ പിഴക്കുന്നത്‌…

൭൪൭൪൪൪൪൪




സന്ധ്യ

അവന്‍ പറഞ്ഞു.

“പെണ്ണെ നീയെന്‍ ജീവന്റെ ജീവനാണ്‌, ശ്വാസമണണ്‍്‌, സ്വപ്തമാണ്‌. മയക്കുന്ന മായയണണ്‍, സത്യമാണ്‌. എന്റെ ധ്യാനത്തിന്റ മാധ്യമമാണ്‌, ക്ഷേത്ര സന്നിധിയില്‍ മിഴപൂട്ടിനില്‍കെ ദേവിയുടെ മുഖഛായയിലേക്ക്‌ പടര്‍ന്നു കയറുകയാണ്‌…

“എന്റെ രോമകൂപങ്ങളിലൂടെ സിരകളിലേക്ക്‌, ശരീരമാകെ, ബോധമാകെ നിറഞ്ഞ്‌…നിറഞ്ഞ്‌……

“നിന്നെ സ്പര്‍ശിക്കുമ്പോള്‍, നിന്നെ മുകരുമ്പോല്‍, നിന്നിലലിയുമ്പോള്‍
ഞാനില്ലാതകുന്നു….. നീയില്ലാതാകുന്നു…… നമ്മളില്ലാതയിട്ട്‌ ഒന്നു മാത്രം ശേഷിക്കുന്നു…

-നീയില്ലാതെനിക്ക്‌ ജീവിക്കാന്‍ കഴിയതെയായിരിക്കുന്നു…

അവളോ, അവനോടൊത്ത്‌ എവിടയെല്ലാമോ യത്ര ചെയ്തു, പല പല
ദേശങ്ങളിലൂടെ, സംസ്‌കാരങ്ങളിലൂടെ, പലതും കണ്ടും അറിഞ്ഞും ഒരുനാള്‍ തിരിച്ചുവന്ന്‌ സ്വമുറിയിലെ സീലിംഗ്‌ ഫാനില്‍ ച്രിദാറിന്റ ഷാളില്‍ തൂങ്ങി, ഒരു കുറിപ്പുമാത്രം ശേഷിപ്പായിവച്ച്‌……

പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തയാകാതെ, പോലീസ്‌ സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങാതെ യാത്രയായി.

൭൫൫൫൫൫൫൫൫൭




സാജയുടെ തിരോധാന ശേഷം

സാജയുടെ തിരോധാനം ആദ്യം ഗ്രഹിച്ചത്‌ അവളുടെ അമ്മയാണ്‌,
പത്മജ.

അവള്‍ എന്നും സ്‌ക്കൂള്‍ കഴിഞ്ഞ്‌ അഞ്ചരക്കും ആറിനും ഇട്‌ ക്കാണ്‌
വീട്ടില്‍ എത്തുന്നത്‌. അതേ സമയത്ത്‌ ഗ്രാമത്തില്‍ എത്തുന്ന ഒരു
ബസ്സുണ്ട്‌. ഇപ്പോള്‍ ആറു മണി കഴിഞ്ഞ സ്ഥിതിക്ക്‌ വണ്ടിവരികയും
ആളുകളെ ഇറക്കിപ്പോവുകയും ചെയ്തിരിയ്ക്കണം.

പത്മജ അടുക്കളപ്പണിയുടെ തിരക്കിലായിരുന്നു. ആറുമണി കഴി
ഞ്ഞിട്ടും, മകള്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും ആദ്യം ഒന്നും ശ്രദ്ധിക്കുകയുണ്ടായില്ല. രണ്ടോ മൂന്നോ, (്രാവശ്യം സാജയുടെ വളര്‍ത്തുന്ന പൂച്ച കിണി കരഞ്ഞുകൊണ്ട്‌ അവരുടെ കാല്‍ക്കലെത്തി മുട്ടുകയും ഉരുമു കയും ചെയ്‌ തതുകൂടിയാണ്‌.

ഇരുട്ടു വ്യാപിച്ചപ്പോള്‍, അടുക്കളയിലെ ലൈററ്‌ ഇടേണ്ടിവന്നപ്പോള്‍
പത്മജഒരുഞെട്ട ലോടുകൂടിആക്കാര്യം ഓര്‍മ്മിച്ചു.

മകള്‍ എത്തിയിട്ടില്ല.

സന്ധ്യമയങ്ങിയല്ലോ; സമയം ഏറെയായല്ലോ…………..

അവര്‍ ഉമ്മറവാതില്‍ തുറന്ന്‌ പടിക്കലേക്ക്‌ നോക്കിനിന്നു.

പടിക്കല്‍ കിണി അസ്വസ്ഥതയോടെ നടക്കുന്നുണ്ട്‌. ഇടയ്ക്കിടക്ക്‌
കരയുന്നുമുണ്ട്‌.

പത്മജയുടെ നെഞ്ചില്‍ അകാരണമായൊരു വിങ്ങല്‍, ശ്വാസംമുട്ടല്‍,
ബോധം മറയുന്നത്‌ പോലെ…………

മോളുടെ കരയുന്ന മുഖം.

നാലഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നാട്ടിലെ ആറ്റില്‍ കുളിക്കവെ, നിലയി
ല്ലാത്ത വെള്ളത്തിലേക്ക്‌ ഇറങ്ങിപ്പോയി ഭയന്ന്‌ കരയുന്ന മുഖം

ചുവന്ന്തുടുത്ത്‌…………………….

അന്നു ഭയന്ന തജറീവറിതത്തില്‍ ഒരറിലം
ഭയന്നംിട്ടറില്ല

ആരെല്ലാമോഓടികൂടിമോളെകരയിലെത്തിച്ചു.

അവളെ നെഞ്ചോടുചേര്‍ത്തു ഞെക്കിപ്പിടിച്ചു എന്ത അമര്‍ത്തിയിട്ടും,
മോള്‍ക്ക്‌ ശ്വാസം മുട്ടുംവരെ അമര്‍ത്തിയിട്ടും അടുത്തില്ലെന്ന തോന്നലായിരുന്നു…………….

ച്ഛേ ] എന്തേ ഇപ്പോള്‍ അങ്ങിനെയൊക്കെ ചിന്തിക്കാന്‍.
അവള്‍ മുകുന്ദേട്ടനെ വഴിയില്‍ കണ്ടിരിക്കും. അച്ഛനും മകളും കൂടി
എന്തേലും വാങ്ങാന്‍ ടൌണില്‍ കറങ്ങുകയാവും. എന്നാല്‍ ഇന്നുവരട്ടെ രണ്ടുപറഞ്ഞിട്ടേയുള്ളൂ. രണ്ടുംകൂടി മനുഷ്യനെ തീ തീറ്റിക്കാന്‍…………….

അതെങ്ങിനെയാ പറയാന്‍ തുടങ്ങുമ്പോഴേക്കും തനിക്ക്‌ ഇഷ്ടമുള്ള
തെന്തെങ്കിലും എടുത്തുനിരത്തും, അച്ഛനും മകളും ………….. വിക്ക്‌ന സ്സുകളെല്ലാം പഠിച്ചു വച്ചിരിക്കു കയല്ലേ………………

അവര്‍ ഒരല്പ്പം ശക്തിയോടെതന്നെ വാതില്‍ അടച്ച്‌ അടുക്കളയിലേ
ക്ക്‌ നടന്നു.

കാപ്പിചൂടാക്കി വക്കണം. മുകുന്ദേട്ടന്‍ വന്നാലുടന്‍ ഒരു ചൂടുചായ
നിര്‍ബ്ബന്ധമാണ്‌ അഞ്ചുമണിവരെ തിരക്കേറിയ ജോലി കഴിഞ്ഞ്‌ ഒന്നൊന്നര മണിക്കൂര്‍ ബസ്സ്‌ യാത്രയും കഴിഞ്ഞ്‌ എത്തുന്നതല്ലേ ക്ഷീണ മുണ്ടാകും.
ഒരു ചായ ഉള്ളില്‍ ചെന്നിട്ടേ വസ്ര്തങ്ങൾ അഴിക്കുകൂടി ചെയ്യുകയുള്ളൂ

കോളിംഗ്‌ ബല്ലടിച്ച പ്പോള്‍ പത്മജ ആര്‍ത്തലച്ചാണ്‌ എത്തിയത്‌.

വാതില്‍ തുറന്നു.

മുകുന്ദനാണ്‌ .

അവര്‍ അയാള്‍ക്ക്‌ പിറകില്‍ മകളെ തിരഞ്ഞു.

അവള്‍ ഒളിച്ചു നില്‍ക്കുകയാവും, കളികൂടുന്നു…………….

മുകുന്ദന്‍ മുറിയില്‍ കയറി.

നിമിഷങ്ങള്‍ കഴിഞ്ഞു.

എന്നിട്ടും സാജ പ്രത്ൃക്ഷപ്പെട്ടില്ല.

“മോള്‍ എവിടെ ?””

ലട?

മുകുന്ദന്‍ തേങ്ങിപോയി

“എന്റെ മോള്‍ എവിടെ……… അവള്‍ ഇതുവരെ എത്തിയില്ല
ല്ലോ………. റ്‌?

പത്മജ തകര്‍ന്ന ശില പോലെ സോഫയില്‍ അമര്‍ന്നു.

“നീ എന്താ ഈ പറയുന്നേ…….?

ഒരു നിമിഷം മുകുന്ദനും തളര്‍ന്നു പോയി..

പെട്ടെന്ന്‌,

വളരെ പെട്ടന്ന്‌ വാര്‍ത്ത പരന്നു.
സാജ സ്ക്കൂള്‍ വിട്ട്‌ എത്തിയില്ല.

വെളുത്ത്‌ മെലിഞ്ഞ ഒരു പെണ്‍കുട്ടി ….. വട്ട മുഖം, ആകര്‍ഷക
മായ കണ്ണുകള്‍, ശ്രദ്ധിക്ക പ്പെടുന്ന ചിരി …….
നാട്ടില്‍ ആ കുട്ടിയെ ശ്രദ്ധിക്കാത്ത വരായി ആരും കാ

ണില്ല. നാട്ടിലെ യു. പി. സ്ക്കൂളില്‍ വച്ച്‌ എല്ലാറ്റിനും മുന്നില്‍ അവള്‍
ഉണ്ടായിരുന്നു

പട്ടണത്തിലെ ഹൈസ്ക്കൂളില്‍നിന്നും പത്താം തരം കഴിഞ്ഞത്‌
സ്വര്‍ണ്ണമെഡലും വാങ്ങിയിട്ടാണ്‌.

അവിടെ തന്നെ ഹയര്‍ സെക്കണ്ടറിക്ക്‌ ചേര്‍ന്നിട്ട്‌ ഒരുവര്‍ഷമേ
ആയിട്ടുള്ളൂ.

പതിനാറോ, പതിനേഴോ വയസ്സ്‌.

രാവിലെ അവള്‍ സ്കുളില്‍ പോകുമ്പോള്‍ കടുത്ത നീലനിറത്തി
ലുള്ള മിഡ്ഡിയും ടോപ്പുമായിരുന്നു വേഷം.

നാട്ടിലെ കിണറുകള്‍, കുളങ്ങള്‍, പൊന്തകള്‍, കുറ്റികാടുകള്‍,
എല്ലാം നാട്ടുകാര്‍ തിരഞ്ഞു.

അടുത്തഗ്രാമങ്ങളിലും, പട്ടണങ്ങളിലും, ബന്ധുഗ്രഹങ്ങളിലും,
സ്‌നേഹഭവനങ്ങളിലും തേടി.

പ്രതത്താളുകളിലും ടിവിസ്ക്രകീനിലും ആ സുന്ദരമായ മുഖം
പുഞ്ചിരിയോടെ തെളിഞ്ഞു കണ്ടു.

പത്മജ ഇരുളും വെളിച്ചവും ഇല്ലാത്ത ലോകത്ത്‌ മെഴുക്കും,
അഴുക്കും കൂടികലര്‍ന്ന ഏതോ ഒരുകയത്തിന്റ അടിത്തട്ടില്‍ അകപ്പെട്ട്‌ ദിശയറിയാതെ തപ്പിതട ഞ്ഞുനടന്നു.

മുകുന്ദന്‍ സ്വപ്നാടനക്കാരനായി അലഞ്ഞു. ഇടക്കിടക്ക്‌ ഒരേ
സ്വപ്നം തന്നെ വീണ്ടും വീണ്ടും കണ്ട്‌ ഞെട്ടിയുണര്‍ന്നു.

വിശാലവും മേഘാവൃതവുമായ ആകാശം ശൂന്യമാണ്‌. പക്ഷേ,
പെട്ടെന്ന്‌ എവിടെനിന്നോ ഒരു പ്രാകുഞ്ഞ്‌ ദൃഷ്ടിപഥത്തില്‍ എത്തുന്നു.
വെളുത്തനിറവും മനോഹരവുമായ കുറുകിയ കഴുത്തും, നന്നേകറുത്ത കണ്ണുകളും മഷിയെഴുതിയതുപോല്‍ വ്യക്തമായ പുരിക

പ്രാ കുഞ്ഞിനെ തുടര്‍ന്ന്‌ മൂന്നുനാല്‌ പ്രാപ്പിടിയന്മാരും.

പ്രാപ്പിടിയന്മാര്‍ ആ കുഞ്ഞിനോട്‌ അടുത്തുകൊണ്ടിരിക്കയാണ്‌.
ആ കുഞ്ഞ്‌ എത്ത വേഗത്തില്‍ പഠന്നിട്ടും അവരില്‍ നിന്നും അകലാന്‍
കഴിയുന്നില്ല. അതിന്റ ചിറകുകള്‍ തളരുകയാണ്‌. മോഹാലസ്ൃയത്തില്‍ അമരുകയാണ്‌.

അല്ല………… അതൊരു പ്രാകുഞ്ഞല്ല.

അത്‌ സാജ മോളല്ലേ… ?

സാജ മോളെ…………………. !

അടിവസ്ര്രംമാ്രതം ധരിച്ച്‌ ലോക്കപ്പിലെ തറയില്‍ ചുരു ണ്ടുകൂടികി
ടന്നു, വിവേക്‌.

രാത്രിയില്‍ വളരെ ഇരുട്ടിയശേഷമാണ്‌ ഹോസ്റ്റലിലെ മുറിയുടെ
വാതില്ക്കല്‍ പോലീസ്‌ വിവേകിനെ തട്ടിവിളിച്ചത്‌. വാതില്‍ തുറന്ന്‌
അന്താളിപ്പ്‌ മാറും മുമ്പുതന്നെ ഷര്‍ട്ടില്‍ കുത്തി പിടിച്ച്‌ പോലീസുകാരന്‍ അവനെ വലിച്ചിഴച്ചു. നിസ്സഹായനായി ചുറ്റും നോക്കിയ പ്പോള്‍ സ്‌നേഹി തര്‍, വാര്‍ഡനച്ചന്‍ ഒന്നും ചെയ്യാനാവാതെ തരിച്ചുനില്ക്കുകയായിരുന്നു.

എന്തിനാണ്‌ തന്നെ വലിച്ചിഴക്കുന്നതെന്ന്‌ , താന്‍ എന്തുതെറ്റുചെ
യ്തുവെന്ന്‌ കേണപേക്ഷയോടെ ചോദിച്ചിട്ടും ആരും ഒന്നും പറഞ്ഞിരുന്നില്ല.

ജീപ്പിന്റ പിന്നിലേക്ക്‌ വലിച്ചെറിയപ്പെടുകയായിരുന്നു.

ലോക്കപ്പിലെഅരണ്ടവെളിച്ചത്തിനുകീഴെ, മുന്നോ നാലോപേരുടെ
പീഡനത്തിന്‌ വിധേയനാകുമ്പോഴും വേദനയല്ല തോന്നിയത്‌, മര
വിപ്പാണ്‌,അവരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍.
നീ അവളെ കൊന്നുകുഴിച്ചുമൂടിയോ…………………… റ.

““എവിടെയാമൂടിയത്‌..?” “

കണ്‍കളിലൂടെ, കാതുകളിലൂടെ,വാസനയിലൂടെ, സാജ ഉള്ളി
ലേക്ക്‌,കൂടുതല്‍ഉള്ളിലേക്ക്‌ വരികയായിരുന്നു.

മാധുര്യമായി, ആന്ദമായി …..

ആ ദേഹത്തൊരടി ഏല്പ്പിക്കാന്‍, ഒന്നുനുള്ളാന്‍ പോലും, തലമുടിയൊന്നുലക്കാന്‍ പോലും എന്നാലാകു മോ………..

എന്നാലാകുമോ ?

അവന്‍ പൊട്ടിക്കരഞ്ഞു, അവളുടെ മുഖം മനക്കോണില്‍ തെളിഞ്ഞു

ഒരു ദിവസം പോലീസ്‌ സ്റ്റേഷനിലേക്ക്‌ മുകന്ദന്‍ വിളിക്കപ്പെട്ടു.
ഇന്‍സ്‌ പക്റ്ററുടെ മുന്നിലെ കസേരയില്‍ ഇരിയ്‌ ക്കാന്‍ ഇടം കൊടുത്തു.

വളരെ ദൃഡ്ധവും വ്ൃക്ത വുമായ സ്വരത്തില്‍ ഇന്‍സ്‌ പക്റ്റര്‍ പറഞ്ഞു.
“മകളെ കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നും ലഭിക്കുന്ന
ന്യൂസുകള്‍ അത്ര നന്നല്ല. ഇനിയും മകളെ കണ്ടെത്തിയാല്‍തന്നെ പല
തെളിവുകള്‍ ശേഖരിയ്ക്കുന്നതിനായി ഞങ്ങളുടെ കസ്റ്റഡിയില്‍ വയ്ക്കേ

ണ്ടിവരാം……………..
അയാള്‍ നിറുത്തി ഒരു സിഗരറ്റിന്‌ തീകൊളുത്തി, പുകയാല്‍മുറിനിറച്ചു.
മുകുന്ദന്‌ ശ്വാസം മുട്ടി..

“അവള്‍ക്ക്‌ അനാശസ്യമായ പല ബന്ധങ്ങളുമുണ്ട്‌. ഒരു തീരവവാദിഗ്ുപ്പു മായിട്ട്‌, അവര്‍ നടത്തുന്ന ഡ്രഗ്സ്‌ വ്യാപാരവുമായിട്ട്‌. കൂടാതെ സ്‌കൂള്‍ കാമ്പസ്സിലെ പ്രധാന ഡ്രഗ്സ്‌ വില്പ്പനക്കാരിയും മകളാണെന്നു സംശയിക്കേണ്

തെളിവുകളുണ്ട്‌ “”.

മുറിയില്‍ നിറഞ്ഞ പുകയില്‍നിന്നും മുകുന്ദന്‍ നിക്കോട്ടി
നെ ഉള്‍കൊള്ളുകയായിരുന്നു. അതിന്റ ഉണര്‍വ്വില്‍ മുകുന്ദന്‍ കണ്ണുകള്‍ കൂടുതല്‍ തുറന്നു, ചെവിക്കൂര്‍പ്പിച്ചു.

“ ആ ഗ്രൂപ്പിലെ പലരും ഒത്ത്‌ മകള്‍ ലോഡ്ജുകളില്‍ അന്തിയുറങ്ങി
യതിന്റ തെളിവുകളുണ്ട്‌, പല ടൂറുകളും നടത്തിയതായിട്ട്‌ കണ്ടെത്തിയി

ട്ടുണ്ട്‌ ….. 7
മുകുന്ദന്‍ (ഭാന്തമായൊരു ആവേശത്തില്‍ ചാടിയെഴുന്നേറ്റു.
നോ….നോ… പച്ചകള്ള മാണ്‌…. ആര്‍ക്കോവേണ്ടി നിങ്ങള്‍ കഥകളു
ണ്ടാക്കുക യാണ്‌……………….

അയാള്‍ ശക്തിയായി മേശയില്‍ ഇടിച്ചു.

മേശയിലിരുന്ന ലാത്തി, തൊപ്പി, ഭൂഗോളം ആഷ്ര്ര എല്ലാം നിലത്തു
വീണ ചിതറി.

ഓടിയെത്തിയ പോലീസുകാര്‍ മുകുന്ദനെ മുറിയില്‍നി
ന്നും പുറത്തിറക്കി വരാന്തയിലെ ബഞ്ചിലിരുത്തി, സാന്ത്വനപ്പെടുത്തി., പറഞ്ഞയച്ചു.

പിറ്റേന്ന്‌ ആ വാര്‍ത്തകള്‍ പ്രതങ്ങള്‍ എഴുതി,

നാട്ടുകാര്‍ പറഞ്ഞു ,

പിന്നീട്‌ ബന്ധുക്കള്‍ പറഞ്ഞു.

തന്റെ മകള്‍, താനും അവളുടെ അമ്മയും ഉള്ളിടത്തല്ലാതെ അന്തിയുറങ്ങിയിട്ടില്ലെന്നും, മറ്റാരോപണങ്ങളൊന്നും അവളാല്‍ ചെയ്യാനാവില്ലെന്നും പറഞ്ഞിട്ട്‌ ആരും വിശ്വസിക്കുന്നില്ലെന്ന്‌ മുകുന്ദന്‍ അറിഞ്ഞു. അവരൊക്കെ ആവശ്യപ്പെടുന്ന
തെളിവുകള്‍ കൊടുക്കാന്‍, അവര്‍ നിരത്തുന്ന ഈഹാപോഹങ്ങളെ തടുക്കാന്‍ അയാള്‍ക്കായില്ല.

മുകുന്ദന്‍ നിസ്സഹായനായി. അടച്ചിട്ട വീട്ടില്‍നിന്നും പു
റത്തിറങ്ങാതെയായി, ആരും ഒന്നും തിരക്കി അവിടെ എത്താറുമില്ലാതെയായി.

മുകുന്ദന്‍ നോക്കിനിന്നു;

ചരുവത്തില്‍നിന്നും കഞ്ഞിവെള്ളം വലിച്ച്‌ കുടിച്ചിട്ട്‌ നിമിഷങ്ങള്‍
കഴിഞ്ഞതേയുള്ളൂ പശുക്കുട്ടി ഒന്നുപിടഞ്ഞു, കാലുകള്‍ നീട്ടിവച്ച്‌
കിടന്നു.

എന്നാല്‍ തള്ളപ്പശു ഒന്നമറുകയും കണ്ണുകള്‍ വളരെയധികം
തുറന്ന്‌ മുകുന്ദനെ നോക്കുകയും ചെയ്തു.

അയാള്‍ ഒന്നുമന്ദഹസ്സിച്ചു ; പിറുപിറുത്തു.

പിന്നാലെ ഞാന്‍ ഉണ്ടാകും .

അടുത്ത ഈഴം കിണിയുടേതായിരുന്നു. അവള്‍ നിരാഹാരയായിട്ട്‌
ദിവസങ്ങള്‍ കഴിഞ്ഞതിന്റെ ക്ഷീണത്തിലായിരുന്നു. പാ്രതത്തില്‍ കിട്ടിയ ഒരു തുടം പാലില്‍ അരത്തുടത്തില്‍ കൂടുതല്‍ കഴിക്കാനായില്ല.

പത്മജ ഞട്ടലോടുകൂടി കണ്ണുകള്‍ തുറന്നു. എണ്ണമയവും അഴുക്കും
നിറഞ്ഞുകിടന്നിരുന്ന ഏതോ കയത്തില്‍ നിന്നും പൊന്തിവന്നിരിക്കുന്നു.

മമ്പന്തരങ്ങള്‍ക്ക്‌ അപ്പുറത്തു നിന്നും പറന്നെത്തിയതു പോലെ

ആദ്യം മുകുന്ദനെ നോക്കിച്ചിരിക്കുകയാണുണ്ടായത്‌.

പിന്നെ……………………………

കടവായില്‍ ഒരു ചുവന്ന പൊട്ട്‌, പൊട്ടു വലുതായി, വലുതായി,
രക്ത സ്രാ വമായി………..

പത്മജേ |!

വേദനയാണ്‌ ആദ്യം തുടങ്ങിയത്‌, നെഞ്ചിനിടത്തോ, വല
ത്തോ…………….. ?

പെട്ടന്നു വണ്ടിയുടെ നിയ്രന്രണം വിട്ടതുപോലെ,
കൊക്കയിലേക്ക്‌ തകിടം മറിഞ്ഞ്‌, മറിഞ്ഞ്‌……………..

അഗാധതയിലേക്ക്‌……………

മുകുന്ദന്റ കണ്ണുകള്‍ അടഞ്ഞു.




മൃഗീയത

മൃഗീയത

വിജയകുമാര്‍ കളരിക്കല്‍

പണ്ട്‌, കാല്പനിക യുഗത്ത്‌. സ്വപ്നരാജ്യത്തെ
രാജാവിന്‌ രാത്രിയില്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ ഒരു മോഹമുണ്ടായി. തന്റെ പേരിലും ഒരു
ഉപനിഷത്‌ വേണം, കുറെ പുകഴ്ത്ത്‌ പാട്ടുകളും, കുറഞ്ഞത്‌ ഒരുമഹാകാ

വ്യവും
കുറെ വേദ ഭാഗങ്ങളും. പിന്നെ അന്വേഷണമായി. ഒരു ദിവസം പ്രധാന മന്ത്രിപുംഗവന്‍അറിയിച്ചു.നമ്മുടെരാജ്യത്തെവടവൃക്ഷച്ചുവട്ടില്‍
ജഡയും നരയും ഭസ്മക്കുറിയുമായിട്ട്‌ ഒരു ഭിക്ഷാം ദേഹി മുനിവര്യന്‍

എത്തിയിട്ടുണ്ടെന്ന്‌.

ഒട്ടും
വൈകാതെ രാജാവ്‌ വേഷഭൂഷാദികളൊക്കെ അണിഞ്ഞ്‌ കാട്ടില്‍ വേട്ടക്കു പോകുന്ന ഒരുക്കങ്ങളോടെ
മുനി സമക്ഷത്തേക്ക്‌ എഴുന്നള്ളി. പടയാളികളെക്കൂുടാതെ നഗരവാസികളും കാട്ടുവാസികളും
അനുഗമിച്ചു. നൂറുകണക്കിന്‌ കഴുകന്മാരും- പടയോട്ടമായാലും നായാട്ടായാലും മൃഷ്ടാന്നം
കിട്ടുമെന്ന്‌ കഴുകന്മാര്‍ക്കും, നല്ല കാഴ്ച
കിട്ടുമെന്ന്‌ മനുഷ്യര്‍ക്കുംഅറിയാം.

മുനി സമക്ഷം രാജാവ്‌; പടയാളികള്‍ഒ രുക്കി
കൊടുത്ത സിംഹാസനത്തില്‍ സ്വസ്ഥനായി.

മുനിവര്യന്‍ ആകാംക്ഷ കൊണ്ടു.

രാജാവ്‌
അരുളിച്ചെയ്തു.മഹാമുനേ, എന്റെ പേരില്‍
ഒരു ഉപനിഷത്തെങ്കിലുംവേണ്ടിയിരിക്കുന്നു. കുറെപുകഴ്ത്തുപാട്ടുകളുംകാവ്യങ്ങളും തീര്‍ക്കേണ്ടിയിരിക്കുന്നു.
ആ കര്‍ത്തവ്യം അങ്ങയെഏല്‍പിക്കുകയാണ്‌.

തിരുമനസ്സേ….ഇനിയൊരുഉപനിഷത്‌സാദ്ധൃമാണോ….ആയിരക്കണക്കിന്‌
ഉപനിഷത്തുക്കളും കാവ്യങ്ങളും കൊണ്ടു നാടാകെനിറഞ്ഞിരിക്കുകയല്ലലേ…

രാജാവ്‌ ദേഷ്യം കൊണ്ട്‌ പുലമ്പി.

മഹാമുനേ….
അങ്ങ്‌ രാജ്യദ്രോഹമാണ്‌ പറയുന്നത്‌…

രാജ്യദ്രോഹമോ….അതെങ്ങിനെ…
ഇല്ലാത്തതിനെ ഉണ്ടാക്കാന്‍, വര്‍ണ്ണിക്കാന്‍
എന്നാല്‍ കഴിയുകയില്ല… എങ്കിലും ഒരു ഉപാധി പറയാം…രാജ്യത്താകെ കൊള്ളയും
കൊള്ളിവയ്പും അക്രമങ്ങളും നടമാടിക്കൊണ്ടിരിക്കുകയല്ലേ…അതുകളെ
ഒതുക്കുന്നതിനുകൂടിയുള്ള ഒരു കാര്യം പറയാം… അതൊരു ഉപനിഷത്‌ ആയി വികസിപ്പിക്കാന്‍
കഴിഞ്ഞാല്‍ രാജ്യത്ത്‌ സമാധാനം ഉണ്ടാകുകയും അങ്ങയെ പുകഴ്ത്തി

പാടാന്‍, കാവ്യങ്ങള്‍ ചമക്കാന്‍ കഴിയുകയും…അങ്ങ്‌ രാജര്‍ഷിയായി
അറിയപ്പെടാനിടയുമുണ്ട്‌…

ഉം….മൊഴിയൂ…

എല്ലാ മനുഷ്യരോടും മൃഗ തുല്യരാകാന്‍പറയൂ…

മൃഗങ്ങളാകാനോ…

അതെ….അമിതഭക്ഷണവും
അമിതഭോഗവും ഒഴിവാക്കന്‍ വേണ്ടിയാണ്‌ മൃഗതുല്യരാകുന്നത്‌….മൃഗങ്ങള്‍ ആവശ്യത്തിനേ
ഭക്ഷിക്കു

കയുള്ളു….ഭക്ഷണത്തിനു
വേണ്ടി മാത്രമെമറ്റെന്തും ഇല്ലാതാക്കു…സസ്യഭുക്കായാലും മാംസഭുക്കായാലും അങ്ങിനെ
തന്നെയാണ്‌… സമ്മതത്തോടയേ ഇണചേരു….അങ്ങിനെ ആയാല്‍ രാജ്യം സമത്വ സുന്ദരമാകും.
അതു തന്നെ അങ്ങേക്ക്‌ ഉപനിഷത്താക്കി കീര്‍ത്തിമാനാകാം.  അങ്ങയെ പുകഴ്ത്തി പാടാന്‍ പുതു കവികള്‍
മുന്നോട്ടു വരും…

രാജാവ്‌
സന്തോഷവാനായി രഥത്തിലേറി, തുള്ളിച്ചാടി.
ഒന്നും മനസ്സിലാകാതെ കഴുകന്മാര്‍ വിഷാദം പൂണ്ടു. ജനങ്ങള്‍കണ്‍മിഴിച്ചു നിന്നു. പടയാളികള്‍
അന്ധാളിച്ചു. കൂടെ ഉണ്ടായിരുന്നു മന്ത്രിയുടെ മാത്രം ബുദ്ധി പ്രവര്‍ത്തിച്ചു. മന്ത്രി
ചോദിച്ചു.

തിരുമനസ്സേ…
പ്രജകളെല്ലാം നന്മയുള്ളവരും മൃഗങ്ങളെപ്പോലെ സത്യമുള്ളവരുമായാല്‍ രാജാവിന്റെ
ആവശ്യമു ണ്ടോ….അധികാരമു ണ്ടോ… രാജാവും പ്രജയെപ്പോലെ ഒരുസാധാരണക്കാരാനാകയില്ലേ…
പിന്നെ എന്ത്‌ രാജര്‍ഷി…. ഉപനിഷത്‌….മഹാകാവ്യങ്ങള്‍….

രാജാവ്‌
പെട്ടന്ന്‌ ഉള്‍ക്കിടിലം കൊണ്ട്‌ ഉണര്‍ന്നു. ദേഹമാകെയൊരു വിറയല്‍ കൊണ്ട്‌ ഉന്മേഷവാനായി…വട
വൃക്ഷച്ചു വട്ടില്‍ ഇരുന്നപ്പോള്‍ കിട്ടാതിരുന്ന ബോധം ഉദയം കൊണ്ടു…രഥം തിരിച്ചു
പടയാളികള്‍, പ്രജകള്‍ തിരിഞ്ഞുനടന്നു.
കഴുകന്മാര്‍ തിരിഞ്ഞു പറന്നു. വീണ്ടുംവട വൃക്ഷച്ചു വട്ടി ലെത്തി.

മുനിശ്രേഷ്ടന്‍
സന്തോഷം കൊണ്ട്‌ എഴുന്നേറ്റു നിന്നു. പാരിതോഷികം തരാതെ പോയ രാജാവിന്‌ ബോധമുദിച്ചപ്പേള്‍
മടങ്ങിയെത്തിയതെന്ന്‌ കരുതി.

പക്ഷെ, രഥത്തിന്‍ നിന്നും ഊരിപ്പിടിച്ച വാളുമായി വന്ന രാജാവിനെ കണ്ട
മുനി നിര്‍വികാരനായി. അയാളുടെ കഴുത്തറുത്ത്‌ കൈകാലുകള്‍ പിഴുത്‌, ഉടല്‍ കീറി കഴുകന്മാര്‍ക്ക്‌ വിതറി നല്‍കിയപ്പോള്‍
രാജ്ഭാവിന്റ മുഖം സൂര്യനെപച്ചോലെ തിളങ്ങുന്നെന്ന്‌ പ്രജകള്‍ മനസ്സില്‍പറഞ്ഞു.

കശ്മലന്‍…. ചണ്‌ഡാളന്‍… നമുക്ക്‌ ഉപദേശിച്ചു തന്നതു കണ്ടില്ലേ…

രാജാവ്‌ പ്രജകളെനോക്കി പ്രതിവചിച്ചു.

രാജാവ്‌ നീളാള്‍ വാഴട്ടെ…

പ്രജകള്‍ ഘോഷിച്ചു.

ശേഷം
രാജാവ്‌ അയല്‍ രാജ്യങ്ങളില്‍കൊള്ളയും കൊള്ളിവയ്പും അക്രമങ്ങളും നടത്തി
ആയിരക്കണക്കിന്‌ ഗോക്കളെയും ദാസികളെയും അടിമകളെയും നേടി, കാടു കയറി മൃഗങ്ങളെ വേട്ടായാടി ആമോദം ഭക്ഷിച്ച്‌ സുഖമായി
യുഗങ്ങളോളം വാണു.

@@@@




ഒരു മോഷണവും കുറെ മുറിവുകളും

വിജയകുമാര്‍ കളരിക്കല്‍

ഇപ്പോഴും മനോമുകുരത്തില്‍ തെളിഞ്ഞു നില്‍ക്കുകയാണ്‌, അവളുടെ രൂപം.

വെണ്ണക്കല്ലില്‍ തീര്‍ത്ത ശില്പംപോലെ, യവനസുന്ദരിയുടേതു പോലെ……..

സമൃദ്ധമായ കേശം ഷാമ്പു തേച്ച്‌ ചെമ്പിച്ചിട്ടല്ല, കാച്ചെണ്ണയുടെ മണവുമായി കറുകറുത്തത്‌, ഒതുക്കികെട്ടാതെ പിറകില്‍ കല്ലേോലജാലം പോലെ……..

ഇടതിങ്ങിയപുരികം നന്നെ കറുത്തത്‌ തന്നെയാണ്‌, കൃഷ്ണമണികള്‍ ലേശം
പീത വര്‍ണ്ണമായിട്ട്‌ ………………

ആ ചിരി,

എത്രയോ (പാവശ്യം മനസ്സിനെ കൊളുത്തിവലിച്ച്‌ ചുണ്ടലില്‍ തൂക്കി ആട്ടി
രസിച്ചിരക്കുന്നു.

ഒരു വര്‍ഷമായിട്ടുള്ള സ്ഥിരം സന്ദര്‍ശകയാണവള്‍, മാസത്തിലെ മൂന്നാമത്തെ
തിങ്കളാഴ്ചകളില്‍; അവളൊരിക്കലും തനിച്ചായിരിക്കില്ല. മൂന്നോ, നാലോ
സ്‌നേഹിതകള്‍ കൂടെ ഉണ്ടാവും.

സ്നേഹിതകളെന്നു പറയാമോ?

അവള്‍ ഒരു സരരാഷ്ര്ര രാജകുമാരിയെ പ്പോലെ മുന്നില്‍, പുഞ്ചിരിയുമാ
യി, ലാസ്യമായി നടന്നവരും………….

പിറകെ തോഴിമാരെ പ്പോലെ മുന്നോ, നാലോപേര്‍….

സൌന്ദര്യത്തില്‍ അവരും മികച്ചവരുതന്നെ, പക്ഷെ, വിലകൂടിയ വസ്ര്രങ്ങ
ളില്‍, (ശ്രദ്ധയില്‍ അവള്‍ തന്നെയാണ്‌ നായികയെന്ന്‌ വൃക്തം.

കടയുടെ പ്രധാനകവാടം കടന്നുവരുമ്പോഴേക്കും അവളെ കാണാന്‍ കഴി
യും, ശ്രദ്ധിക്ക പ്പെടും. ഇരുകാണ്ടറുകളിലും നില്‍ക്കുന്ന സെയില്‍സ്‌മാന്മാരെ, കസ്സ്റ
മേഴ്‌സിനെ നോക്കി പുഞ്ചിരിച്ച്‌, വശീകരിച്ച്‌ വളരെ സാവധാനം നടന്ന്‌ സാരി
കള്‍ക്ക്‌ മാധ്രമുള്ള ശിതീകരിച്ച മുറിയിലേക്ക്‌…

എല്ലാ (പവര്‍ത്ത കരും പറയുമായിരുന്നു രവിയുടെ കസ്റ്റമഠെന്ന്‌……………..

മുറിയുടെ വാതില്‍ തുറക്കു മ്പോഴേക്കും അവിടമാകെ സുഗന്ധം കൊണ്ട്‌ നിറ
യുന്നു, തിരക്കില്‍, മറ്റു കസ്റ്റമേഴ്‌സിന്റെ മറവില്‍ അവളെ ആദ്യം (ശദ്ധിക്കപ്പെ
ട്ടിട്ടില്ലെങ്കില്‍ കൂടി ആ സുഗന്ധം അവളെത്തിയെന്ന്‌ ഒരു അറിയിപ്പായിട്ട്‌ മനസ്സി
ലേക്ക്‌ പറന്നെത്തു മായിരുന്നു

വളരെ തിരക്കാ ണെങ്കില്‍ കൂടി യാദൃച്ഛികമായി കിട്ടുന്ന പഴുത്‌ നോക്കി നിന്ന
വള്‍ വിഷ്‌ ചെയ്യും.

% നി

ഹലോ………….. 1

നില്ക്കുന്നു.

മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന സെലക്ഷനാണ്‌, അതിനിടയില്‍
ഒന്നോരണ്ടോ ലൈം ജ്യൂസ്‌, അല്ലെങ്കില്‍ ചായ…………

നൂറുകണക്കിന്‌ സാരികളാണ്‌ കാണ്ടറില്‍ നിരത്തുന്നത്‌.

കാഞ്ചിപുരം മാ്രതഠ.

അവള്‍ ഒരു ഹിസ്റ്റീരിയ ബാധിച്ച പെണ്‍ക്കുട്ടിയെ പ്പോലെയാണ്‌ സാരികാണു
മ്പോള്‍, എഫിഷ്യന്റും.

സ്റ്റഫ്‌, കളര്‍, കസവിന്റെ പാറ്റേണ്‍, കോമ്പിനേഷന്‍ എല്ലാം (ശദ്ധിക്കും.

ഒടുവില്‍ രണ്ടെണ്ണം സെലക്റ്റ്‌ ചെയ്യും. രണ്ടെണ്ണം മാതം, പതിനായിരമോ,
ഇരുപതിനായിരമോ, ഇരുപത്തിഅയ്യായിരമോ വിലയുള്ളത്‌.

രണ്ടെന്ന കണക്ക്‌ ഒരിക്കലും അവള്‍ തെറ്റിച്ചിട്ടില്ല. പല പ്പോഴും അതിനെപ്പറ്റി
ചോദിക്കുക കൂടി ചെയ്തിട്ടു ണ്ട്‌.

  • എന്തേ രണ്ടിനോടിരയ്ര താല്പര്യം ?

അവള്‍ ഒരിക്കല്‍ പറയുകയുണ്ടായി,

“യേസ്സ്‌, രണ്ടുകള്‍….. മീന്‍സ്‌ പെയര്‍, എന്നാലല്ലെ പൂര്‍ത്തീകരിക്കയുള്ളു. ? ഒറ്റയക്കാ
ണെങ്കില്‍ വിരസതയല്ലേ, രണ്ടെന്ന്‌ പറഞ്ഞാല്‍ സമുഹമായി……….. നാം മനുഷ്യര്‍ സമൂഹമായി
ജീവിക്കുന്നവരല്ലേ ?

അന്നവള്‍ വൈറ്റ്‌ സീലോയിലാണ്‌ എത്തിയത്‌.

മജന്താകാഞ്ചിപുരം സാരിയില്‍, ചലിക്കുന്ന ഒരു പാവക്കുട്ടിയെപ്പോലെ പതിവില്ലാതെ
മുടിയൊതുക്കി വെളുത്ത രംഗീലകൊണ്ട്‌ കെട്ടി, മുല്ലപ്പുമാലചൂടി……

അവള്‍ ഉപയോഗിച്ചിരുന്ന പെര്‍ഫ്യൂമിനും ജാസ്മിന്റെ പരിമളമായിരുന്നു.

സാരിക്കൌണ്ടറുകളുടെ സ്റ്റൂളുകളില്‍ അവര്‍ അടുത്തടുത്തിരുന്നു.

തിരക്ക്‌ വളരെകുറവായിരുന്നു.

സാരികള്‍നിരത്തും മുമ്പ്‌ കുറെസമയം അവള്‍ കുശലങ്ങള്‍ പറഞ്ഞിരുന്നു. പുതിയ കാറിനെക്കുറിച്ച്‌, സഹോദരന്റെ ബിസിനസ്സിലുള്ള ഉയര്‍ച്ചയെക്കുറിച്ച്‌,
സ്റ്റേറ്റ്സില്‍ സിറ്റീസണായിരിക്കുന്ന സഹോദരിയെപ്പറ്റി, മിക്കവാറും അടുത്തനാളില്‍ തന്നെ സ്റ്്റേറ്റ്സിലേക്ക്‌ ഒരു ടൂര്‍ നടത്താനുള്ള സാദ്ധൃതയെക്കുറിച്ച്‌……………..

അപ്പോഴേക്കും സഹപ്രവര്‍ത്തകര്‍ സാരികള്‍ നിരത്തിക്കഴിഞ്ഞിരുന്നു. അവളുടെ സ്നേഹിതകള്‍ സെലക്ട്‌ ചെയ്യാനുള്ള തയ്യാറെടുപ്പില്‍ മുഴുകിക്കഴിഞ്ഞിരുന്നു. എന്നിട്ടും
അവള്‍ സംസാരം നിര്‍ത്തിയിരുന്നില്ല.

കൌണ്ടറില്‍വിശ്രമിക്കുന്ന അവളുടെ കൈകളെ നോക്കി വെറുതെയിരുന്നു. കൈകളില്‍നിന്നും പാതിയോളം നഗ്നമായതോളിലേക്കും, കഴുത്തിലേക്കും, കവിളുകള്‍ വഴി കണ്ണുക
ളില്‍ എത്തിനിന്നു.

കണ്ണുകളില്‍ മനമുടക്കിയിരുന്നുപോയി,

ആനന്ദകരമായ ആ നിമിഷങ്ങളെകൊന്നുകൊണ്ടാണ്‌ ബോസ്സ്‌ തോളില്‍ തട്ടിവിളിച്ചത്‌, തുടര്‍ന്നു ചെവിയില്‍ മന്ത്രിച്ചു

“അവളെ വാച്ച്‌ ചെയ്യണം, സംതിഗ്‌ റോങ്ങ്‌ വിത്ത്‌ ഹെര്‍…”

“പക്ഷെ, ഇതുവരെ അങ്ങിനെയൊന്നും തോന്നിയിട്ടില്ലല്ലേോഠ”

“എങ്കിലും അവളുടെകൂടെയുള്ള ആ ഗാര്‍ഡന്‍ സാരരിക്കാരി………………

ഗാര്‍ഡന്‍ സാരരിക്കാരിയെ അപ്പോഴാണ്‌ ശ്രദ്ധിച്ചത്‌. (ശദ്ധിക്കു ന്നത്‌ അവള്‍ കണ്ടിരിക്കുന്നു. അവളില്‍ ഒരു പരുങ്ങല്‍, ഒരു വ്വെപാളം………അവളുടെ അസ്വസ്ഥത മറ്റുള്ളവരില്‍ പടര്‍ന്നുകയറുന്നു. ഒടുവില്‍ യവനസുന്ദരിയിലും പടര്‍ന്നു കയറുന്നു.
പന്തലിയ്ക്കുന്നു.

ഒരു നിമിഷം പോലും പാഴാക്കാതെ യവനസുന്ദരി ഗാര്‍ഡന്‍ സാരിക്കാരിയുടെ അടുത്തെത്തി.

“വാട്ടീസിറ്റ്‌……. ബ്ലഡി ബീച്ച്‌……….?

അവള്‍, പെണ്‍ക്കുട്ടിയുടെ ചുമലില്‍ പിടിച്ച്‌ ശക്തിയായി ഉലക്കുകയും മുടിയില്‍ പിടിച്ച്‌ വലിച്ച്‌ വേദനിപ്പിക്കയും, പെണ്‍കുട്ടിയുടെ ഉടുപ്പില്‍,സാരിക്കുത്തിനുള്ളില്‍ നിന്നും മട
ക്കിതിരുകിയിരുന്ന ഒരു സാരി പുറത്തയ്ക്ക്‌ എടുക്കുകയും ചെയ്ത പ്പോള്‍ കാണികള്‍ സ്തംഭി
ച്ചുപോയി.

ഒരു നിമിഷം ബോസ്സിന്റെ മുഖത്ത്‌ അമ്പരപ്പ്‌ കയറിയതാണ്‌. പക്ഷെ, പെട്ടന്ന്‌ അത്‌ മാറി. സ്ഥലകാലങ്ങള്‍ അറിയുന്നവനും ബോധവാനുമായി.

യവനസുന്ദരി സാരിയുമായി ബോസിന്റെ മുമ്പില്‍ നിന്നു.

“സോറി സാര്‍……….. റിയലി സോറി.എന്റെ സേര്‍വന്റാ ണ്‌……. ഒരബദ്ധം ഇനി

യുണ്ടാവില്ല. ഞാനത്‌ വിലയ്ക്കെടുത്തു കൊളളാം…”

ബോസിന്റെ മുഖം അചഞ്ചലവും തീരുമാനങ്ങള്‍ എടുത്തുകഴിഞ്ഞുള്ളതുമായിരുന്നു.
ചുണ്ടത്ത്‌ തങ്ങിനിന്നിരുന്ന ചിരിയില്‍ ഒരു അപായ സൂചന നിഴലിച്ചിരുന്നു.

അവള്‍ വീണ്ടും കെഞ്ചിക്കൊണ്ടിരുന്നു.

ലോകസുന്ദരി പട്ടത്തിന്‌ തെരഞ്ഞെടുപ്പു നടക്കുന്ന വേദിയില്‍ മിന്നിതിളങ്ങി നിന്നിരുന്ന വിശ്വമോഹിനിയെ വലിച്ചിഴച്ച്‌ കൊണ്ടുവന്ന്‌, ഒരു ശോകസിനിമയില്‍ തോരാമഴയത്ത്‌ ചെറ്റക്കുടിലിന്റെ തറയില്‍ കൂട്ടിയ അടുപ്പില്‍ തീ കത്തിക്കാനേല്‍പിച്ചതുപോലെ യവനസുന്ദരി വിയര്‍പ്പായി ഉരുകി ഒലിച്ചു.

അവളുടെനിര്‍ത്താത്ത കേഴലില്‍ ബോസ്‌ വിട്ടുവീഴ്ചക്ക്‌ തയ്യാറാകുകയായിരുന്നു. എല്ലാവരെയും പരിശോധിക്കാനായി സ്ഥാപനത്തിലെ ലേഡീസ്‌ സ്റ്റാഫുകളെ ഏല്പ്പിച്ചു. യവനസുന്ദരി ഒഴികെയെല്ലാ വരുടെയും പരിശോധനകഴിഞ്ഞപ്പോള്‍ റിസള്‍ട്ട്‌ നിരാശജനകമായിരുന്നു. കാണികളുടെ മുഖങ്ങള്‍ വളിച്ചു തുടങ്ങിയി
രുന്നു.

യവന സുന്ദരിയുടെ മൃദുലമായ ദേഹത്ത്‌ സ്പര്‍ശനം ഏറ്റപ്പോള്‍ പൊട്ടിത്തെറി ക്കുയായിരുന്നു. അങ്ങിനെ ഒരു പ്രതീകരണം ബോസുപോലും പ്രതീക്ഷിച്ചിരുന്നില്ല. അത്‌ ബോസിനെ വാശികേറ്റുകയാണ്‌ ഉണ്ടായത്‌.

ലേശം ബലപ്രയോഗത്തില്‍ തന്നെയാണ്‌ അവളെ ബോസിന്റെ വിശ്രമമുറിയില്‍ എത്തിച്ചത്‌.

ബ്ലാസ്സിനോട്‌ ചേര്‍ത്ത്‌ ഹുക്ക്‌ ചെയ്തിരുന്ന മജന്തസാരിയുടെ കോന്തലയില്‍ ശക്തിയായി വലിച്ചപ്പോള്‍ അവള്‍ തോല്ക്കുകതന്നെ ചെയ്തു. പിന്നീട്‌ വളരെ മെരുക്കമുള്ള വീട്ടുമൃഗത്തെപ്പോലെ എല്ലാം സ്വയംചെയ്യുകയാണുണ്ടായത്‌……

മജന്താ സാരിയില്‍ കുത്തിയിരുന്ന രണ്ട്‌ സേഫ്റ്റി പിന്‍ മൃദവിരലുകളാലുള്ള തലോടല്‍ പോലെ ലാഘവത്തോടെ അടര്‍ത്തിയെടുത്ത്‌ സാരിക്ക്‌ ചുളിവു വീഴാതെസാവാധാനം അഴിച്ച്‌ മേശമേല്‍ ഒതുക്കിവച്ച്‌, ബ്ലൌസ്സിനെ വേദനിപ്പി ക്കാതെഹുക്കുകള്‍ വിടര്‍ത്തി ഈരി, സാറ്റില്‍ സ്‌ക്കര്‍ട്ട്‌ നിലത്ത്വീഴാതെ മേശമേല്‍ വച്ച
പ്പോള്‍ വെളുത്ത വി.ഐ.പി പാന്റീസില്‍, ബ്ലോസ്സം (്രയ്സ്സിയേഴ്‌ സില്‍ അവളൊരുവെണ്ണക്കല്‍ പ്രതിമ പോലെ………

പക്ഷെ, പാന്റീസിന്‌ ഉള്ളിലേയ്ക്ക്‌ തിരുകികയറ്റിയിട്ടും പൂര്‍ത്തിയായിട്ടും താഴാതെ പുറത്തയ്ക്ക്‌ തള്ളി നില്ക്കുന്ന രണ്ട്‌ കാഞ്ചിപുരം സാരികള്‍, രണ്ടുനിറങ്ങളില്‍………….

അവളെഴുതിയിരിക്കുന്നു. രവിയേട്ടാ ഒന്നും മനപ്പൂര്‍വ്വമായിരുന്നില്ല. ജീവിതസാഹചര്യങ്ങളായിരുന്നു……… ഒരപ്പനും അമ്മയ്ക്കും ഒറ്റമകളാണ്‌ ഞാന്‍…… അപ്പന്‍ കുറച്ചൊക്കെ
പുരോഗമനചിന്താഗതിക്കാരനാണ്‌. കുലിപ്പണിക്കാരനായിരുന്ന അപ്പന്‌ ഒത്തിരിമക്കളെപ്പോറ്റി വളര്‍ത്തി നല്ലനിലയില്‍ എത്തിക്കാന്‍ കഴിയാത്തതാണല്ലേോ നമ്മുടെ പരിതസ്ഥികള്‍. അതു
കൊണ്ട്‌ തന്നെ ഒന്നുമതിയെന്നുവച്ചു. അതൊരു, ആണ്‍
ക്കുട്ടിയായിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന്‌ പലപ്പോഴും അപ്പനും അമ്മയും പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. എങ്കിലും അവര്‍ക്ക്‌ ഞാന്‍ പെന്നോമനതന്നെയായിരുന്നു. അപ്പന്റെ ആയകാലം
എന്നെ തലയിലും താഴത്തും വക്കാതെ തന്നെയാണ്‌ വളര്‍ത്തിയത്‌.വിദ്യാഭ്യാസവും തന്നു, നല്ല മാര്‍ക്കോടുകൂടി ഒരുബിരുദം. അപ്പോഴേക്കും അപ്പന്റെപെന്‍ഷന്‍പ്രായം കഴിഞ്ഞിരുന്നു അമ്മ ക്കാണെങ്കില്‍ അരിച്ചിട്ടി, മാസച്ചിട്ടി, ഒക്കെകൊണ്ടുനടക്കാന്‍ ബുദ്ധിമുട്ടായി – ടേഡ്‌ കോസ്റ്റീ
ഷന്‍. അവര്‍ക്ക്‌ താങ്ങായി, തണലായി ഒറ്റസന്താനമായ ഞാനൊരു ജോലിയും നേടി.

നഗരത്തിലെ പ്രമുഖരായ വസ്ത്രവ്യാപാരിസംഘത്തിന്റെ കീഴില്‍, പര്‍ച്ചെയ്സ്‌അസ്സിസ്റ്റന്റായിട്ട്‌. ടെസ്റ്റ്‌, ഇന്റര്‍വ്യൂ വൈവ, സ്ക്രീന്‍പരീക്ഷണം, സത്യവാങ്മൂലം, സെക്യൂരിറ്റി
തുടങ്ങി എല്ലാവിധ കോലാഹലങ്ങളോടും കൂടിതന്നെ……….

യഥാര്‍ത്ഥത്തില്‍ ഞാനുംഎന്റെ സബോര്‍ഡിനേറ്റുകളും നടത്തുന്ന എല്ലാ ഇടപാടുകളും ആ സ്ഥാപനത്തിനുവേണ്ടിയാണ്‌ തുച്ഛമായ മൂന്നക്ക മുള്ള മാസശമ്പളത്തിനായിട്ട്‌ ……… ഉടയാടകള്‍, സുഗന്ധലേപനങ്ങള്‍, യാര്ര എല്ലാം സ്ഥാപനത്തിന്റെ
ഗോഡൌഈണില്‍നിന്നും സഈജ്യമാണ്‌………….

എല്ലാവിധ സുഗന്ധങ്ങളോടുംകൂടിയ ഒരു (്രാമവീഥിയിലൂടെ നടന്നുവരികയായിരുന്നു.
പാതയോരത്തെ വേലിപ്പടര്‍പ്പുകളിലെ പൂക്കളെ നോക്കിച്ചിരിച്ച്‌, അടയ്ക്കാക്കുരുവിയോടും, നൂറായിരം വര്‍ണ്ണങ്ങളുമുള്ള ചിത്രശലഭങ്ങളോടും, കിന്നാരംപറഞ്ഞ്‌ തൊട്ടാവാടികളെ
തലോടി സുഷുപ്തിയിലേയ്ക്ക്‌ നയിച്ച്‌ മുളിപ്പാട്ടുപാടി………

വഴിയിലൊരു കുണ്ടോ കുഴിയോ പാദങ്ങളെ നോവിക്കാനൊരു മുര്‍ച്ചയുള്ള ചരലോ ഉണ്ടായിരുന്നില്ല…

വാനം പ്രശാന്തം സുന്ദരവും, രാവുകള്‍ നക്ഷത്രങ്ങളെകൊണ്ട്‌ നിറഞ്ഞതും ചന്ദ്രികയില്‍ അലിഞ്ഞതുമായിരുന്നു.

ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത്‌ വീഥിയില്‍ മറ്റെവിടെനിന്നോ ഒരു നാട്ടുപാതവന്നു ലയിക്കുകയാണ്‌. അതുകൊണ്ട്‌ മടിച്ചുനിന്നു. അതൊരു കവലയാണ്‌. നേരെപോകുന്നവഴി ഇടയിലെത്തിയ നാട്ടുപാതയോടുകുടി ചേര്‍ന്ന്‌ വീതിയേറിയതും,ഇടത്തോട്ടുള്ളത്‌ തികച്ചും ഇടുങ്ങിയതും, കുണ്ടും കുഴിയും നിറഞ്ഞതുമാണ്‌.

ഒരുനിമിഷം ആലോചിച്ചുനിന്നു. ആരോടെങ്കിലും സംശയം നിവര്‍ത്തിക്കാമെന്നു തോന്നിയതാണ്‌. പക്ഷെ, ആരെയും അടുത്തെങ്ങും കണ്ടതില്ല. കൂടാതെ സംശയംചോദിക്കപ്പെടുന്ന
വ്ൃക്തിവേണ്ട്ര്ര ജ്ഞാനമില്ലാത്ത ആളാണെങ്കില്‍ പറഞ്ഞുതരുന്നവഴിയും നന്നാവില്ലെന്ന്‌ ഓര്‍ക്കുകയും ചെയ്തു. എന്തിനെയും തരണംചെയ്യാമെന്ന തന്റേടത്തോടെ നേരെയുള്ള,
വീതിയേറിയ വഴിയെ തന്നെ നടക്കുകയും ചെയ്തു.

അവളുടെ കത്ത്‌ തുടരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ്‌ നമ്മള്‍ കണ്ടെത്തിയത്‌…
അര്‍ഹിക്കാത്തതാണെന്നും പലപ്പോഴും തോന്നിയിട്ടുകൂടി വളരെ അടുത്തിതിരിക്കാന്‍ മോഹിച്ചു. എല്ലാ വേലിപ്പടര്‍പ്പുകളും നീക്കി, എല്ലാവര്‍ണ്ണങ്ങളും ഉടയാടകളും ഈരിയെറിഞ്ഞ്‌ രവിയേ
ട്ടുനോട്‌ സത്യംപറഞ്ഞ്‌ സ്വീകരിയ്ക്കാനൊരു അപേക്ഷസമര്‍പ്പിച്ചാലോയെന്ന്‌ ചിന്തിച്ചതാണ്‌ പല
പ്പോഴും, പക്ഷെ, അതിന്‌ സമയമായില്ലയെന്ന്‌ കരുതിയിരിക്കവെ……..

അന്നത്തെ എല്ലാ നാടകങ്ങളും, സേര്‍വന്റാണെന്ന്‌ പറഞ്ഞും, അവളെ ദ്രോഹിച്ചതും, വിവ സ്രതയായതും എല്ലാം ഞങ്ങള്‍ക്ക്‌ ട്രെയിനിംഗ്‌ ആയിട്ട്‌ കിട്ടിയിട്ടു ള്ളതാണ്‌. തമിഴ്‌ പുലികള്‍ പൊട്ടാസ്യം സൈനേയിഡ്‌ കഴിച്ച്‌ മരിക്കു മ്പോലൊരു അവസാന ഇനമാണ്‌ വിവസ്ത്രയാകല്‍……….

ചുരുക്കിപറഞ്ഞാല്‍ അതോടുകുടിയെല്ലാപറക്കലും കഴിഞ്ഞുഎന്നര്‍ത്ഥം, ചിറകുകളറ്റ്‌, കാലുകള്‍ വെട്ടപ്പെട്ട്‌ മണ്ണില്‍ ഒരുവലിയ കഷണം മാംസമായി കിടക്കുമെന്ന്‌, വാസവദത്തയെപ്പേലെ.. .

വീതിയേറിയ പാത അവിടെ അവസാനിക്കുകയാണ്‌. ഇനിയും എവിടെ നിന്നോഒഴുകിയെത്തുന്ന ഒരു തോടിനെമറി കടക്കേണ്ടിയിരിക്കുന്നു. തോട്ടില്‍പലയിടങ്ങളിലാക്കിടക്കുന്ന പായല്‍ മൂടിയ ഉരുളന്‍കല്ലുകള്‍ ആശ്രയമായി തലയുര്‍ത്തിനോക്കിച്ചിരി
ക്കുന്നു.

തോടേറിയാല്‍ നുല്‍പാലംപോലെ നീണ്ടുകിടക്കുന്ന വരമ്പുകള്‍……….. അടുത്തനാളില്‍ പുതുചേറിട്ട്‌ വരമ്പുകളെ കനം വപ്പിച്ചിട്ടുണ്ട്‌. പക്ഷേ, നുല്‍ പോലെ മഴവീണുകൊണ്ടിരിക്കുന്ന
വരമ്പ്‌, പാടത്തേക്കാള്‍ സുരക്ഷിതമാണെന്ന്‌ തോന്നുന്നില്ല.

പാട വരമ്പത്ത്‌ കൂടി നടന്നു.

അവളുടെ കത്തിലെ വരികള്‍ വീണ്ടും ഓര്‍മ്മിച്ചു പോകുന്നു.

.. അപ്പനും അമ്മയും സതൃക്രിസ്ത്യാനികളാണ്‌, പത്തുകല്പനകളും അക്ഷരംപ്രതി അനുസരിക്കയും ചെയ്യുന്നുണ്ട്‌. അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം പചുമക്കുന്നവര്‍ക്കും
സ്വര്‍ഗ്ഗരാജ്യവുമായി ക്രിസ്തുദേവന്‍ വീണ്ടും വരുമെന്നും വിശ്വസിക്കുകയും പകല്‍ അന്തിയോളം അദ്ധ്വാനിച്ചിട്ട്‌ കിട്ടുന്നതുംവാങ്ങി വീട്ടില്‍ പോകുകയും, അയല്‍ക്കാരന്റെ ഉന്നമന
ത്തില്‍ സന്തോഷിക്കയും, സഹോദരന്റെ കാവല്‍ക്കാരനാക്കുകയും മെക്കെ ചെയ്യണമെന്ന്‌ എന്നെ പഠിപ്പിക്കുയും ചെയ്തിരുന്നു. പക്ഷെ, ഞാന്‍ചുറ്റുംകണ്ടത്‌ അങ്ങിനെ ഒന്നുമായിരുന്നി

ഒരു മോഷണം നടത്തുകയോ, ഒരുകൊലപാതകം ചെയ്യുകയോ……… ഒന്നും ഇന്ന്‌ അത്രവാര്‍ത്താ പ്രാധാന്യമുള്ള കാര്യങ്ങളല്ല. സ്വന്തം വീട്ടില്‍ നിന്നു മോഷ്ടിക്കുന്നവരും, അമ്മ പെങ്ങന്മാരെ ചന്തയില്‍കൊണ്ടു പോയി വിറ്റ്‌ കാശ്‌ കീശയില്‍ ഇടുന്നവരും, ഒരുസമൂഹത്തെയാകെ ബോംബുവച്ച്‌ നിഗ്രഹിക്കുന്നവരും ഇവിടെ ധാരാളം ആയിരിക്കുകയല്ലെ………
പക്ഷേ ഒരിക്കലും രവിയേട്ടന്റെ മുന്‍മ്പില്‍ വച്ച്‌ അങ്ങിനെ ഒരു സാഹചര്യം ഇണ്ടാവരുതെന്ന്‌
ആഗ്രഹിച്ചിരുന്നു…….

പാടവരമ്പത്തു നിന്ന്‌ ഇടവഴിയിലേക്ക്‌ കയറിയപ്പോള്‍ തന്നെ വീടിന്റെ മുന്നില്‍ ജനങ്ങള്‍ തിങ്ങി നില്ക്കുന്നത്‌ കാണാമായിരുന്നു.

എട്ടോ പത്തോ കുത്തുകല്ലുകള്‍ കയറി മുറ്റത്തെത്തിയപ്പോള്‍ അപരിചിതനായിട്ടുകൂടി ജനങ്ങള്‍ വഴിമാറിനില്ക്കുന്നു.

ആരോ ഒരാള്‍ മുന്നോട്ടുവന്ന്‌ തോളത്ത്‌ കൈവച്ചിട്ടു ചോദിച്ചു.
“രവിയല്ലെ…..?

“അവള്‍ എഴുതിയിരുന്നു. രവി വന്നിട്ടേ ജഡമെടുക്കാവുന്ന്‌………””
അയാള്‍ ജഡത്തിന്റെ മുഖത്തെ തുണിനീക്കി.

അവള്‍ ഉറക്കംനടിച്ച്‌ കിടക്കുംപോലെ,

ചുണ്ടത്ത്‌ പൂത്തുനില്ക്കുന്ന ചിരി മനസ്സിനെ ഉടക്കി വലിക്കു ന്നു.




ഒരു മരണാനന്തര റിയലിറ്റി ഷോ

വിജയകുമാര്‍ കളരിക്കല്‍

ബേക്കറിക്കടക്കാരന്‍ ബാലന്‍ വാര്‍ത്ത കാണുകയാണ്‌. കവലയിലെ
ചെറിയകടയില്‍ അയാള്‍ സെയില്‍സ്മാനും മാനേജരും മുതലാളി
യുമൊക്കെയാണ്‌.

തിരക്കൊഴിഞ്ഞ നേരം, കടുപ്പം കൂടിയ ചൂടുള്ളൊരു ചായ ആയാളുടെ ഇടതു കൈയിലുണ്ട്‌ ……

കണ്ടൂതുടങ്ങിയതു ചെറിയൊരു നഗരത്തിന്റെ ദൃശ്യങ്ങളാണ്‌,
മലയാളക്കരയില്‍ തന്നെ….

മൂന്നും കൂടിയ കവല, കട കമ്പോളങ്ങള്‍, അധികം വീതി കൂടാത്ത
ടാര്‍ വഴി…..പഴയ കടകള്‍ വീതി കൂടാന്‍ സമ്മതിക്കാതെ പതുങ്ങിയിരിക്കും പോലെ….

ദൈവമേ, ഈ കടകള്‍, ഈ റോഡ്‌ എനിക്കറിയാമല്ലോ….ബാലന്‍
ചായ കുടിക്കാന്‍ മറന്ന്‌ ടിവി സ്ക്രീനില്‍ തുറിച്ചു നോക്കിയിരുന്നു.

ഈ വഴിയിലൂടെയാണല്ലോ ഞാനെന്നും നടക്കുന്നത്‌, ഈ കടകളില്‍
നിന്നാണല്ലോ ഞാന്‍ സാധനങ്ങല്‍ എടുക്കുന്നത്‌…

ചാനലിന്റെ കണ്ണുകള്‍ ഫോക്കസ്‌ ചെയ്യുന്നത്‌ ടാര്‍ വിരിച്ച റോഡില്‍, ജംഗ്ഷനില്‍ തന്നെയാണ്‌.

റോഡില്‍ ചോരപ്പാടുകള്‍…

ബാലന്‍ കേള്‍ക്കുന്നു.

-ഇവിടെയാണ്‌ മരിച്ച നേതാവ്‌ കിടന്നിരുന്നത്‌…. ഇവിടെ
വച്ചുതന്നെയാണ്‌ ആദ്ദേഹം ആക്രമിക്കപ്പെട്ടതും…

-പ്രവിശ്യയിലെ കിഴക്കന്‍ മലനിരകളുടെ താഴ്‌ വാരത്തുള്ള ചെറിയ
പട്ടണം…

ചോരപ്പാടുകളെ വിട്ട്‌,

രക്തം തളം കെട്ടി നിന്നിരുന്ന കുഴികളെ വിട്ട്‌,

ടാറിളകിയ റോഡ്‌ വിട്ട്‌,

റോഡിന്റെ ഇരുവശങ്ങളിലുമുള്ള തുറന്നിരിക്കുന്ന വ്യാപര
സ്ഥാപനങ്ങളെ വിട്ട്‌ ചാനലിന്റെ കണ്ണുകള്‍ സുന്ദരിയായൊരു
പെണ്‍കുട്ടിയുടെ മുഖത്ത്‌…

ഇരുപതു വയസ്സുള്ള ം

ചെമ്പിച്ച മുടി പറത്തി,

ഇറുകി കിടക്കുന്ന ടോപ്പില്‍,

ജീന്‍സില്‍…

പ്രത്യേകതയുള്ള അംഗ വിക്ഷേപങ്ങളില്‍,

ചാനലിന്റെ ശബ്ദമായ പെണ്‍കുട്ടി…

“കടകമ്പോളങ്ങള്‍ ചൂടുപിടിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു.
കിഴക്കന്‍ മലകളില്‍ നിന്നും വാഹനങ്ങള്‍ എത്തിത്തുടങ്ങിയതേ
ഉണ്ടായിരുന്നുള്ളൂ, നാനായിടത്തു നിന്നും ആളുകള്‍ ഏത്തിത്തുട
ങ്ങിയതേ ഉണ്ടായി രുന്നുള്ളൂ….

മൂന്നും കൂടിയ കവലയില്‍ എവിടെ നിന്നോ ജീപ്പില്‍
എത്തുകയായിരുന്നു, അവര്‍. നേതാവ്‌ ആക്രമിക്കപ്പെ ടുകയായിരുന്നു.

“നെഞ്ച്‌ പിളര്‍ന്നു, ശിരസ്സ്‌ തകന്ന്‌ ടാറിളകിയ റോഡിലെ കുഴികളില്‍
രക്തം തളം കെട്ടി, രണ്ടോ മൂന്നോ പിടഞ്ഞ്‌ അദ്ദേഹം…

നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമത്തില്‍,
സ്വഗൃഹത്തിലെത്തി അച്ഛനമ്മാമരെ കണ്ടിട്ട്‌ തിരക്കേറിയ തന്റെ
ജീവിതത്തിലേക്ക്‌ മടങ്ങവെ…

ശ്ശെ!

മനോഹരിയായ പെണ്‍കുട്ടിയെ, അവളുടെ ശബ്ദത്തെ കട്ട്‌ ചെയ്ത്‌
ഒരു വെര്‍ഡ്രെസ്സ്ഡ്‌ ജെന്റില്‍ മാനെ കണിച്ചപ്പോള്‍ ബാലന്‌ ദേഷ്യം വന്നു.

അവന്റെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ രണ്ടുപേര്‍ വന്നിരിക്കുന്നു.
അവന്‍ അവരെ ശ്രദ്ധിച്ചിരുന്നില്ല. അവരില്‍ ഒരാള്‍ക്ക്‌ ചായും സ്വീറ്റ്‌
ബറോട്ടയും വേണമെന്ന്‌ പറഞ്ഞതു കേള്‍ക്കാതെ അയാളെ തുറിച്ചു നോക്കി
നിന്നു.

വേറൊരാള്‍ ഗോള്‍ഡ്‌ ഫില്‍റ്റര്‍ സിഗററ്റ്‌ ചോദിച്ചപ്പോള്‍ ജ്യോതിമാന്‍ ബീഡി കൊടുത്തു.

“നിനക്കെന്നാപറ്റീടാ ബാലാ…..?”

ഒരാള്‍ ചോദിച്ചു.

“ചേട്ടന്‍ ആറിഞ്ഞില്ലേ ടീവീലല്‍്‌….”

“ഓ.. ഞാനറിഞ്ഞു. ഇന്നു രാവിലെ ഞാന്‍ ടൌണില്‍ പോയി
കണ്ടേച്ചാ വന്നെ…: “

” ആരാത്‌?”

“ആ നെല്ലിക്കലെ തോട്ടത്തിലെ റബ്ബര്‍ വെട്ടുക്കാരനാരുന്ന തൊമ്മന്റെ
മോനാ…”

“എന്നാ അവന്റെ പേര്‌ ?…”

“പേര്‍ എന്താണോ…”

വെര്‍ഡ്രെസ്സ്ഡ്‌ ജെന്റില്‍ മാനില്‍ നിന്നും പെണ്‍കുട്ടിയുടെ
മുഖത്തേക്ക്‌ ക്യാമറ വന്നപ്പോഴേക്കും ബാലന്‍ ചായയും പൊറാട്ടയും
ഗോള്‍ഡ്‌ ഫില്‍റ്റര്‍ സിഗററ്റും കൊടുത്ത്‌ കഴിഞ്ഞിരുന്നു.

-ഇതു രണ്ടായിരം വര്‍ഷത്തെ ചരിത്രമുള്ള നഗരം. ഇവിടെ ആദി
ചേര രാജക്കന്മാര്‍ ഭരണം നടത്തിയിരുന്നെന്നും, അവരുടെ
തലസ്ഥാനമായിരുന്നെന്നും ഗവേഷകര്‍….

-ഇവിടെ മഹാ ശിലായുഗത്തിന്റെ ഓര്‍മ്മകറിപ്പുകളുണ്ടെന്നും,
മുന്നൂറ്റിശിഷ്ടം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വിശുദ്ധമൂറോനുമായി സനാതന
സത്യപ്രഘോഷണത്തിനായിട്ട്‌ ഒരു പരിശുദ്ധന്‍ കടല്‍ കടന്നു കാടും മേടും
താണ്ടിയെത്തി കാലം ചെയ്തിട്ടുണ്ടെന്നും മറ്റൊരു ചരിത്രം…

ചാനല്‍ കണ്ണുകള്‍ ക്ഷേത്രങ്ങളും പഴയ ഇല്ലങ്ങളും കൊട്ടാര
അവശിഷ്ടങ്ങളും പള്ളികളും കാടും പുഴയും തോടുകളും പാടശേഖരങ്ങളും പറമ്പുകളും കാണിച്ചു നടന്നപ്പോള്‍ ബാലന്‍ വീണ്ടും ഉപഭോക്താവിനെ
കിട്ടി.

അവരും ടിവി കണ്ടിരുന്നു, ബാലന്റെ ചായയും സമൂസയും പ്ലം
ദില്‍കുഷും കഴിച്ചു.

രാവിലെ ഏഴുമണി മുതല്‍ വൈകിട്ട്‌ പത്തു മണി വരെയാണ്‌
ബാലന്റെ കട സമയം. അതുകൊണ്ട്‌ അവന്‍ വീട്ടിലെ ടിവി കാണാനോ, സീരിയല്‍ സുന്ദരികളെ അറിയാനോ, റിയലിറ്റിഷോ എന്തെന്ന്‌ രുചിക്കാനോ കഴിഞ്ഞിരുന്നില്ല.

അത്താഴ സമയത്ത്‌ അവന്റെ ഭാര്യ ശാരു പറയുന്ന കഥകള്‍ കേട്ട്‌
അന്തം വിട്ടിരുന്ന്‌ മടുത്തപ്പോള്‍ ഒരു പഴയ പതിനാലിഞ്ച്‌ കളര്‍
ടിവിവാങ്ങി കടയില്‍ വക്കുകയാണുണ്ടായത്‌.

എന്നാല്‍ കടയില്‍ തിരക്കില്ലാത്തപ്പോള്‍ ടിവി കണ്ടുകണ്ട്‌ അവന്‍
സീരിയല്‍ മുഖങ്ങളും റിയാലിറ്റി മസാലകളും മടുത്തു പോയി. കടുപ്പത്തില്‍ ഒരു ചായ കുടിച്ചാലും മസാല ചേര്‍ത്തതൊന്നും കഴിക്കാതെയായി.

ആ പെണ്‍കുട്ടിയുടെ ശബ്ദം ….

“ഞാനിപ്പോള്‍ നില്‍കുന്നത്‌ കൊല്ലപ്പെട്ട നേതാവിന്റെ വീട്ടുമുറ്റ
ത്താണ്‌.

ആളുകള്‍ ഏറെയൊന്നുമില്ല.

ഓടു മേഞ്ഞ പഴയ ഒരു കെട്ടിടം. മുറ്റത്തിനു തൊട്ടടുത്തു
തന്നെയാണതിന്റെ അതിരുകള്‍ തിരിക്കുന്ന വേലികള്‍, പച്ചിലപ്പടര്‍പ്പുകജും ശീമക്കൊന്നച്ചെടികളും ചെമ്പരത്തിച്ചെടികളും…

ദൃശ്യം വീട്ടിനുള്ളിലേക്ക്‌ നീങ്ങുകയാണ്‌. അടച്ചു കെട്ടിയ വരാന്തയില്‍
കയര്‍ കട്ടിലില്‍ ഒറ്റപായില്‍ ഒരു മദ്ധൃയവയസ്്‌കന്‍ കിടക്കുന്നുണ്ട്‌, അയാള്‍ക്കരുകില്‍ അയാളുടെ പ്രായക്കാരായവരും…..

അവള്‍ പറയുന്നു.

“ഇതാണ്‌ അന്തരിച്ച നേതാവിന്റെ അച്ഛന്‍.

അയാള്‍ ക്യാമറയിലേക്ക്‌ തിരിഞ്ഞുനോക്കുകയാണ്‌. കട്ടിലില്‍ നിന്നും
എഴുന്നേല്‍ക്കാതെ.

ദയനീമായ മുഖം, എണ്ണമയം വാര്‍ന്ന്‌…

അവിടവിടെ നരച്ചു തുടങ്ങിയ കുറ്റിത്താടി, അല്ലം പീള കെട്ടിയ
കണ്ണുകള്‍…

“ഇദ്ദേഹത്തിന്റെ മുപ്പതു വര്‍ഷത്തെ സ്വപ്പങ്ങളാണ്‌ പൊലിഞ്ഞു
പോയിരിക്കുന്നത്‌… കൂലിപ്പണി ചെയ്താണ്‌ മുന്നു മക്കളെ പോറ്റിയത്‌.
രണ്ടു പെണ്‍ മക്കളെ വിവാഹം ചെയ്തു വിട്ടപ്പോള്‍ ഉണ്ടായിരുന്ന അഞ്ച്‌ സെന്റ്‌ സ്ഥലവും കിടപ്പാടവും പണയത്തിലായി കഴിഞ്ഞിരുന്നു. എല്ലാ
പ്രതീക്ഷകളും മകനിലായിരുന്നു. ആ മകനാണിപ്പോള്‍….

അവള്‍ അയാള്ൊൊട്‌ ചോദിക്കുന്നു.

“മകന്‍ അങ്ങയുടെ പൂര്‍ണ്ണ ഇഷ്ടത്തോടെയാണോ രാഷ്ട
യക്കാരനായത്‌….?”

“അല്ല… എന്തെങ്കിലും പഠിച്ച്‌ കഞ്ഞികുടിക്കാനുള്ള സര്‍ക്കാരു
പണിക്ക്‌ പോകാനാരുന്നു എനിക്കിഷ്ടം…”
“എന്നിട്ട്‌ ….?”

“അവന്‍ പഠിക്കാതെ… എന്നാലും ……

-അതെ, അച്ഛന്‌ അദ്ദേഹം രാഷ്ട്രീയക്കാരനായതില്‍ ഖേദമുണ്ട്‌.
എങ്കിലും വലിയ പ്രതീക്ഷയായിരുന്നു. കാരണം പെട്ടന്നുള്ള വളര്‍ച്ച
യായിരുന്നു, ആദ്ദേഹത്തിന്റേത്‌. താലൂക്ക്‌ തലം, ജില്ലാ തലം, സംസ്ഥാനതലം എന്നിങ്ങനെ വളര്‍ന്നു കൊണ്ട്ടേയിരുന്നു. ഇസ്തിരിയിട്ട വെളുത്ത ഷര്‍ട്ടം മുണ്ടും ധരിച്ചദ്ദേഹം സ്റ്റൈലായിട്ടങ്ങ്‌ നടന്നു കയറി.

പെട്ടന്നാണ്‌ വെല്‍ഡ്രെസ്ഡ്‌ ജെന്റില്‍മാന്‍ കയറി വന്നത്‌. കടയില്‍
സാധനങ്ങള്‍ വാങ്ങാന്‍ ആരുമില്ലാതിരുന്നതിനാല്‍ അവന്‍ അയാളില്‍ നിന്നും രക്ഷപെടാനായില്ല.

ജെന്റില്‍മാന്‍ ഒരു ഏസി ക്യാബിനിലാണ്‌ ഇരിക്കുന്നത്‌, ആധുനീക
സജ്ജീകരണങ്ങളുള്ളൊരു ഓഫീസ്‌ റൂം. ക്യാബിന്‌ പുറത്ത്‌ സ്റ്റാഫു
കള്‍ക്കുള്ള മുറിയും ശീതീകരിച്ചതാണ്‌. അവിടെ രണ്ട്‌ സ്ത്രീകളും ഒരു
പുരുഷനുമുണ്ട്‌. അവര്‍ കമ്പ്യൂ്ടറുകള്‍ക്ക്‌ മുന്നിലാണ്‌.

“ഒരു സോഡാ രണ്ടുഗ്ലാസ്‌.”

ബാലന്റെ രണ്ട്‌ സ്ഥിരം കസ്സ്റമേഴ്‌സാണ്‌. അവര്‍ എന്നും
ഈനേരത്ത്‌, തൃസന്ധ്യ കഴിഞ്ഞ്‌ ഒരു സോഡയും രണ്ടു ഗ്ലാസും,രണ്ടു
പൊതി അച്ചാറും ഒരു പാക്കറ്റ്‌ മിക്സറും വാങ്ങി കടയുടെ പിറകിലേക്ക്‌ പോകും. ആതിനു പത്തു പതിനഞ്ചു മിനിട്ട മുമ്പ്‌ അവരെ ടൌണിലെ ബിവറേജസ്‌ സ്റ്റോറിനു മുമ്പിലെ ക്യൂവിലും കാണാനവും.

പെണ്‍കുട്ടി വന്നു, അവള്‍ ബാലനെ അനത്തരിച്ച നേതാവിന്റെ
അമ്മയുടെ അടുത്തേക്ക്‌ പോകന്‍ ക്ഷണിച്ചു.

വീടിനുള്ളിലേക്ക്‌…

വിസ്താരം കുറഞ്ഞോരു മുറി. അവിടെ നിന്നും വേറൊരു വാതില്‍
അടുടക്കളയിലേക്കാണ്‌. ആടുക്കും ചിട്ടയുമില്ലാതെ മേശയും കസേരയും അഴയും, അഴയില്‍ തൂങ്ങുന്ന വസ്ത്രങ്ങളും… .

നിന്നു തിരിയാന്‍ ഇടമില്ലാതെ സ്ത്രീകളുമുണ്ട്‌ ….

വ്യസ നമുണ്ട്‌ …

തേങ്ങലുകളും കരച്ചിലുകളുമുണ്ട്‌ …

അവരെ, അതുകളെ വകഞ്ഞുമാറ്റി ക്യാമറ…..

കട്ടിലില്‍കിടക്കുന്ന, അദ്ദേഹത്തിന്റെ അമ്മ, അവരെ കെട്ടിപ്പിടിച്ച്‌
പെങ്ങളുമാര്‍…….

എന്തെല്ലാമോ, എന്തെങ്കിലുമൊക്കയോ ചോദിക്കാമെന്ന്‌ ആഗ്രഹ
ത്തോടെ, വൃഗ്രതയോടെ ചാനല്‍ യുവതി ക്യാമറക്ക്‌ മുന്നില്‍ നിന്ന

[1

താണ…

പക്ഷെ,
ബാലനെ നിരാശപ്പെടുത്തിക്കൊണ്ട്‌ ക്യാമറ അവിടെ നിന്നും
ആടുക്കളയിലേക്ക്‌ എത്തിനോക്കി. അവിടവിടെ തങ്ങിനില്‍ക്കുന്ന

സ്ത്രീകള്‍ക്കിടയിലൂടെ, കരിപിടിച്ച ചുവരുകജൂം, കുറെ പാത്രങ്ങളും
കാണിച്ചു കൊണ്ട്‌ അടുക്കള വാതില്‍ വഴി പുറത്തേക്ക്‌ കടന്നു.
വൃത്തിഹീനമായ അടുക്കള പരിസരത്തു കൂടി വീടിന്‍ മുന്നിലേക്ക്‌ നടന്നു.

ഒരു ചെറുപ്പക്കാരനോട്‌ അവള്‍ ചോദിച്ചു.

“അത്തരിച്ച നേതാവിനെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ എന്താണ്‌
പറയാനുള്ളത്‌… ?”

“എന്തു പറയാന്‍ ഒന്ധമില്ല. ഒരു അയല്‍പക്കത്തുകാരനെന്ന
നിലയില്‍ വന്നു അത്രതന്നെ…”

“അല്ലാതെ പ്രശസ്തനായോരു നേതാവെന്ന നിലയില്‍…..?”

അവന്‍ ഒന്നും പറഞ്ഞില്ല. ഒരുപാട്‌ അക്ഷരങ്ങള്‍ ഉള്‍ക്കൊ
ളളുന്നൊരു ചിരിയാണ്‌ നല്‍കിയത്‌.

അവള്‍ പറയുന്നു.

-എന്റെ ചോദ്യത്തിന്‍ ഈ ചെറുപ്പക്കാരനൊരു ഉത്തരവും തന്നില്ല.
ഒരു ചിരിയാണ്‌ നല്‍കിയത്‌. ആ ചിരിയില്‍ ഉള്ള ഉത്തരം കാണികളായ നിങ്ങള്‍ക്ക്‌ ഈഹിച്ച്‌ പൂരിപ്പിക്കവുന്നതാണ്‌.

വീട്ടുമുറ്റത്ത്‌ പന്തലിടുന്നതിനും കസേരകള്‍ നിരത്തുന്നതിനും
മേല്‍നോട്ടം വഹിക്കുന്ന വെളുത്ത മുണ്ടും ഷര്‍ട്ടും ധരിച്ച ചെറുപ്പക്കാരനെ ദൃശ്ൃയവല്‍ക്കരിക്കുകയാണിപ്പോള്‍. അയാള്‍ അതറിയുന്നില്ല. ഷേവ്‌ ചെയ്തു മിനുസമാര്‍ന്ന മുഖം, പ്രതീക്ഷ മുറ്റിയ കണ്ണുകള്‍, ആരോഗ്യമുള്ള
ശരീരം…

അവള്‍ അവന്റെ മുന്നിലേക്ക്‌ നടന്നു.

“എന്താണ്‌ തങ്കളുടെ അഭിപ്രയം, മരിച്ച നേതാവിനെ കുറിച്ച്‌..?”

“നല്ല അഭിപ്രായമാണ്‌.”

“വിശദീകരിക്കാമോ?”

“നല്ല സംഘാടകന്‍, വാശി, നയമുള്ളവന്‍….”

“എത്ര നാളായിട്ട്‌ അദ്ദേഹത്തെ അറിയം?”

“കഴിഞ്ഞ പത്തു വര്‍ഷമായിട്ട്‌, പര്‍ട്ടിയില്‍ അദ്ദേഹമെന്റെ
സീനിയറാണ്‌,നേതാവാണ്‌….അണികളോട്‌ കനി വുള്ളവനാനായിരുന്നു,
കരുത ലുള്ള വനായിരുന്നു.”

“അദ്ദേഹത്തിന്റെ സ്വപ്തങ്ങള്‍…?’

“സ്വപ്ലങ്ങള്‍…?1

അയാള്‍ ചാോദ്യാവും ഉത്തരവും രണ്ടു ചിഹ്നങ്ങളില്‍ ഒതുക്കി അവളെ
നോക്കി നില്‍ക്കുകയാണ്‌.

അവള്‍,

-എന്തെല്ലാമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്ലങ്ങള്‍? ഈചോദ്ൃത്തിന്‌
ഉത്തരം കണ്ടെത്താന്‍ ഞാനിപ്പോള്‍ ശ്രമിക്കുന്നില്ല. നമുക്കുടനെ തന്നെ
മൃതദേഹം പൊതു ദര്‍ശനത്തിനു വച്ചിരിക്കുന്ന ഹാളിലേക്കും, തൂടര്‍ന്നുള്ള
അനുശോചന യോഗത്തിനും പോകേണ്ടതുണ്ട്‌.

പ്രവിശ്യയിലെ ഉന്നത നേതാക്കളും ദേശീയ നേതൃത്തിന്റെ
പ്രതിനിധികളും എത്തുന്നതാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്‌. ടണ്‍ ഹാളും
പരിസരവും നിറഞ്ഞ്‌ ജനാവലിയാണ്‌.

നേതാക്കള്‍ വാഹനങ്ങളില്‍ നിന്നുറങ്ങിയപ്പോള്‍ ജനത്തെ
നിയന്ത്രിക്കാനും വഴി ഒരുക്കാനും പോലീസുകാര്‍ ചങ്ങല തീര്‍ക്കുകയാണ്‌.
ആ വഴിയിലൂടെ നേതാക്കള്‍ ഹാളിനു നടുവിലൊരുക്കുയിരിക്കുന്ന

പുഷ്ടമഞ്ചത്തിലെ ജഡത്തിനരുകിലെത്തി. ഞെട്ടലുകളും, റീത്തു സമര്‍പ്പണങ്ങളും ക്യാമറയില്‍ ഒപ്പിയെടുക്കുന്നു.

തുടര്‍ന്നു പ്രവിശ്യയിലെ ഉന്നതനായ നേതാവിന്റെ ശോകമയമായ
ശബ്ധം ഉച്ചഭാഷിണിയിലൂടെ ഒഴികി അവിടമാകെ പരന്നു, പോലീസ്‌
തീര്‍ത്ത ചങ്ങലക്കുള്ളില്‍ നില്‍ക്കുന്നവരുടേയും അകഖലങ്ങളിരിക്കു
ന്നവരുടേയും ചെവികളില്‍ തറഞ്ഞുകയറുകയാണ്‌.

-നമുക്ക്‌ നഷ്ടമായിരിക്കുന്നത്‌ നികത്താനവാത്തതാണ്‌. പ്രഗത്ഭ
നായ വാശി, ഈര്‍ജസ്വലനായ സംഘാടകന്‍ ശക്തനായ യുവനേതാവ്‌
എല്ലാമായിരുന്നു അദ്ദേഹം.

-അദ്ദേഹം ആ അച്ഛനമ്മമാരുടെ ഓമന പുത്രനായിരുന്നു. അവരും
നമ്മുടെ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ്‌. ഇതാരണണ്‍ ചെയ്തതെന്നും
എന്തിനാണ്‌ ചെയ്തതെന്നും നമുക്കറിയാം ….

ചാനല്‍ കണ്ണുകള്‍ തിങ്ങിനില്ക്കുന്ന മുഖങ്ങളെ കാണിക്കുക്കയാണ്‌.
ആ മുഖങ്ങള്‍ രോഷം കൊള്ളുകയയാണ്‌. അവരുടെ ധമനികള്‍
ചൂടുപിടിക്കുകയാണ്‌.

-എങ്കിലും ഈ പ്രത്യേക സാഹചര്യത്തില്‍ ആസന്നമായിരിക്കുന്ന
ഇടക്കാല തെരഞ്ഞടുപ്പിന്റെ സാഹചര്യത്തില്‍ നമുക്ക്‌ സംയമനം
പാലിച്ചേമതിയാകൂ… അദ്ദേഹം പര്‍ട്ടിയുടെ രക്തസാക്ഷിയാണ്‌. പാര്‍ട്ടിക്കുവേണ്ടിയാണ്‌ രക്തം ചീന്തിയിരിക്കുന്നത്‌. അതിന്‌ നമ്മള്‍ പകരം ചോദിക്കും… പക്ഷെ, അതിനു സമയമായിട്ടില്ല.

പെട്ടന്ന്‌ ജനങ്ങളുടെ മുഖങ്ങള്‍ ഇരുണ്ടു, ചൂടുപിടിച്ചിരുന്ന രക്തം
തഞുത്തുറഞ്ഞ്‌ അടിത്തട്ടില്‍ അടിഞ്ഞു.

വെല്‍ഡ്രെസ്സ്ഡ്‌ ജെന്റില്‍ മാന്‍…

ബാലന്‍ ഇതന്ൂറ്റി അന്‍പതുഗ്രാം റസ്കും ഇരുനൂറുഗ്രാം ടൈഗര്‍
ബിസ്കറ്റും പൊതിഞ്ഞ്‌ ഒരു വല്യപ്പന്‌ കൊടുത്തു. ആ വല്യപ്പന്റെ
ചെറുമകനു പനിയാണെന്നും ഡോക്ടറെ കണ്ട്‌ മരുന്നു വാങ്ങി വീട്ടില്‍ വന്നിട്ടുണ്ടെന്നും പറഞ്ഞതു കേട്ടമൂളാന്‍ ബാലനു തോന്നിയില്ല.

അവന്‍ ടിവിയിലേക്ക്‌ നോക്കിയിരുന്നു.

വെല്‍ഡ്രെസ്സ്ഡ്‌ ജെന്റില്‍മാന്റെ പരസ്യം അവസാനിക്കുന്ന കാഴ്ച
യാണവിടെ…

ജെന്റില്‍മാന്‍ ക്യാബിനിലെ പതുപതുത്ത കറങ്ങുന്ന കസേരയില്‍
ഉറച്ചിരുന്ന്‌ സുസ്മേര വദനനയിട്ട്‌ പറയുന്നു.

-ഫാസ്റ്റ്‌ ആന്റ്‌ സേഫ്‌, എ പ്രൈവറ്റ്‌ ഇന്‍ വെസ്റ്റിഗേഷന്‍ ഗ്രൂപ്‌,
നിങ്ങളുടെ പ്രശ്നങ്ങള്‍ക്കൊരു പരിഹാരം.

ബാലനു മനം പുരട്ടിപ്പോയി. അവന്‍ കടക്കുള്ളിലെ വാഷ്‌ ബെയ്സനില്‍ പച്ച നിറത്തിലുള്ള പിത്ത രസം ഛര്‍ദ്ദിച്ചു.
ടിവി ഓഫ്‌ ചെയ്തു കടയടച്ച്‌ നേരത്തെ വീട്ടിലേക്ക്‌ പഴയ
കൈനറ്റിക്‌ ഹോണ്ട ഓടിച്ചു പോയി.
൪൭൭൭൪൭൪൭

വിജയകുമാര്‍ കളരിക്കല്‍,
മതിരപ്പിള്ളി,
കോതമംഗലം – 686691.
ഫോണ്‍ : 9847946780.




ചേരികൾ

ചേരികൾ

ചേരികൾ തരം തിരിച്ച്‌ ഭരിക്കണമെന്നാണ്‌ നേതാക്കൾ പറയുന്നത്‌ ശിഷ്യർ വളർന്ന് നേതാക്കള്‍ ആയിക്കഴിഞ്ഞ സ്ഥിതിക്ക്‌ നിലനില്‍ക്കാന്‍ ഇടം വേണ്ടേ…   ഓരോ ചേരികൾക്കും ഓരോ നിറങ്ങളും മണങ്ങളും രുചികളുമാണുള്ളത്‌. ഒരുമിച്ചു നിന്നാൽ സങ്കരയിനങ്ങൾ പിറക്കും. സങ്കരയിനങ്ങൾ ഏതു ചേരിയിൽ നില്ക്കുമെന്നറിയാതെ, നില്ക്കണമെന്നറിയാതെ കുഴയ്ക്കുന്ന പ്രശ്നങ്ങളാണ്.
പരിണതഫലം നിർവ്വചിക്കാനാകാതെയാകും……

കേട്ടവർ, കേട്ടവർ തിരിഞ് ഓരോചേരികളിൽ അടയിരിക്കാൻ തുടങ്ങി…..പട്ടികൾ ഒരു ചേരിയിലും, കുറുക്കൻ മറ്റൊരു ചേരിയിലും ഒരു കുയിലും മയിലും വേറെ വേറെ ചേരികളിലും. 
ഒരാൾ മാത്രം ബാക്കിയായപ്പോൾ ചേരികൾ ചിരിച്ചു തുടങ്ങി.  ചിരിച്ചു ചിരിച്ച്‌ മുഖങ്ങൾ വികൃതമായി. അവര്‍ വിളിച്ചു പറഞ്ഞു.   കുലം കെട്ടവൻ…   കുലം കെട്ടവൻ നാറുന്ന ചേരികൾക്ക് പുറത്ത്‌ വന്നപ്പോൾ കാണുന്നത്‌ വില്ലക്കുമ്പാരങ്ങളും ഫ്ളാറ്റുകളും……. തത്വത്തിൾ അതു ചേരികൾ തന്നെ…. 

പിന്നെ, വിജനമായ വീഥി പിരിഞ്ഞ്‌, പല ലക്ഷ്യങ്ങളിലേക്ക്‌ പോകുന്ന പാതകൾ…  പക്ഷെ, എല്ലാ വഴികളും എത്തിച്ചേരുന്നത്‌ കടലോരത്ത്‌,  വിശാലമായ വെളിമ്പുറത്ത്‌…… പക്ഷെ, ഒരു വിഷമവും തോന്നയില്ല, തെളി വെയില്‍ കൊണ്ട്‌, ശുദ്ധവായു ശ്വസിച്ച്‌ കുറെ നേരം തെക്കോട്ടും വടക്കോട്ടും നടന്നു, ശേഷം വ്യക്ഷത്തണലിൽ ഇരുന്നൊന്നു മയങ്ങി, ഉണർന്നപ്പോൾ അവിടേക്ക്‌ ആളുകളെത്തുന്നു. കുറച്ച്‌ കാറ്റിനായി, നിറ വെളിച്ചത്തിനായി……അവരിൽ ചേരി വാസികളുണ്ട്‌,  വില്ലകളിൽ ഫ്ളാറ്റുകളിൽ ജീവിക്കുന്നവരുണ്ട്. 
അവരെയെല്ലാം കുളിർപ്പിക്കാൻ കടലിൻ നിന്ന്‌ തെന്നൽ വരുന്നു. കളിപ്പിക്കാൻ തിരമാലകൾ വരുന്നു, തീറ്റാൻ കച്ചവടക്കാർ…… അവശിഷ്ഠങ്ങൾ കൊത്താൻ കാക്കകൾ, കിളികൾ….. തിരകളോടൊത്ത്‌ ഞണ്ടുകൾ, കക്കകൾ……എല്ലാവരും വരുന്നു……വന്നു കൊണ്ടേയിരിക്കുന്നു…..  ഒറ്റകൾ ഇല്ലതാകുന്നു.

@@@@@@




നാസര്‍ തിരിച്ചു വന്നില്ല

സംഭവ്യ കഥ

ഈറനാര്‍ന്നൊരു പ്രഭാതത്തിലാണ്‌ രാജേഷ്‌ വീടിന്റെ മുന്നിലെ
വഴിയില്‍, ബൈക്കില്‍ നിന്നും ഇറങ്ങാതെ ചോദിച്ചത്‌.

“നാസര്‍ വന്നില്ലല്ലോ…അല്ലേ…?”

“ഇല്ല?”

നാസറിന്റെ ഉമ്മയാണകത്തു നിന്നും പറഞ്ഞത്‌. ശേഷം അവര്‍
പുറത്തേക്ക്‌ വന്നു.

നന്നെ ക്ഷീണിച്ച ഒരു സ്ത്രീ… നിറം മങ്ങിയ നൈറ്റി…

“അല്ല…രാജേഷ്‌ എപ്പ വന്നു.. അവന്‍ നിന്റെ കൂടെയങള്ലെ പോന്നത്‌…”

“ഉവ്വ്‌… ഞാനവനെ അവിടെ ഇറക്കിയിട്ട്‌ കാത്തുനിന്നു, പത്തു
മണിവരെ… പത്തുമണിക്കവന്‍ വിളിച്ചു പറഞ്ഞു താമസ്സിച്ചേ വരുവൊള്ളു, എന്നോടു പൊക്കോളന്‍…”

“ങേ…”

അവര്‍ ഒന്നു തേങ്ങി. അവര്‍ക്ക്‌ പിറകില്‍ വെളുത്ത്‌ സുന്ദരിയായൊരു പെണ്‍കുട്ടി വന്നു. അവള്‍ നാസറിന്റെ ഭാര്യയാണ്‌. പെണ്‍കുട്ടിയെപ്പോലെ തോന്നിക്കുമെങ്കിലും അവള്‍ക്കൊരു മകനുണ്ട്‌, രണ്ടു വയസ്സുകാരന്‍.

അവള്‍, നസീമ പറഞ്ഞു.

“വന്നിട്ട്‌ വണ്ടിയിറക്കിയിടാന്നും പറഞ്ഞിട്ടാ ഇക്ക പോയത്‌…
കണ്ടില്ലെ…”

ഉവ്വ്‌, കാര്‍ അപ്പോഴും റോഡരുകില്‍, വീടിനുമുന്നിലായി കിടപ്പണ്ട്‌.
നാസര്‍ പോകും മുന്‍പ്‌ കഴുകി വൃത്തിയാക്കിയ സുമോ രാത്രിയിലെ മഴയില്‍

നനഞ്ഞിട്ടുണ്ട്‌.
നസീമയുടെ എളിയില്‍ ഇരുന്ന്‌ മകന്‍ വഴിയില്‍ നില്‍ക്കുന്ന
പരിചിതനായ രാജേഷിനെ നോക്കി ചിരിക്കുകയും കൈകള്‍

കാണിക്കുകയും ചെയ്യുന്നുണ്ട്‌.

“ഞാനിപ്പ വരാം”

രാജേഷ്‌ ബൈക്കില്‍ തിരിച്ചു പോയപ്പോള്‍ വീടിന്റെ മുന്നിലേക്ക്‌
ഒരയല്‍ക്കാരന്‍ വന്നു.

“അവന്‍ ഇന്നലെ ആര്‍ക്കോ പൈസ കൊടുക്കാനെന്നു പറഞ്ഞാ
പോയത്‌.. അപ്പത്തന്നെ വരുമെന്നും പറഞ്ഞു… ആ രാജേഷിന്റെ കാറിലാ പോയത്‌…”

പക്ഷെ, നാസര്‍ തിരികെ എത്തിയിട്ടില്ല. കഴിഞ്ഞ നാള്‍ ഉച്ച
തിരിഞ്ഞ്‌ മൂന്നു മണിക്കാണ്‌ പോയിരിക്കുന്നത്‌. ഇപ്പോള്‍ നേരം പുലര്‍ന്ന്‌
ഏഴു മണി ആയിരിക്കുന്നു.

പെട്ടന്ന്‌ നാട്ടിലാകെ വാര്‍ത്ത പടര്‍ന്നു.

ഈ നാട്‌ അത്ര ഗ്രാമമൊന്നുമല്ല. ഒരു മിനിമം ബസ്സ്‌ ചാര്‍ജില്‍
അടുത്ത നഗരത്തിലെത്താം. രണ്ടു മിനിമം ചാര്‍ജില്‍ എതിര്‍ ദിശയിലുള്ള അടുത്ത നഗരത്തിലുമെത്താം.

എങ്കിലും, ഇടത്തട്ടുകാരാണ്‌ അധികവും, നഗരം മടുത്ത മേല്‍
ത്തട്ടുകാരും ഇടയിലൊക്കെ ചേക്കേറിയിട്ടുണ്ട്‌. അടുത്തടുത്ത വീടുകളാണ്‌.
ഒരടുക്കളുയില്‍ ഇരുന്നു പറയുന്ന കുന്നായ്മയും കുശുമ്പും അടുത്ത
അടുക്കളയില്‍ ഇരുന്നു കേള്‍ക്കന്‍ പറ്റുമോയെന്നു ചോദിച്ചാല്‍,
ശ്രദ്ധിച്ചാലാകുമെന്ന്‌ പറയേണ്ടി വരും.

എന്നാല്‍ നഗരത്തിന്റേതുപോല്‍ പരസ്പരം അറിയായ്കയില്ല.
പരസ്പരം അറിയുകയും അറിയിക്കുകയും സഹായിക്കുകയും ശല്യം ചെയ്യുകയുമൊക്കെ ചെയ്യും, ഇവര്‍.

അത്യാവശ്യം നാട്ടുകാരും വീട്ടുകാരും നാസറിന്റെ വീട്ടിലേക്കെത്തി,
മുറ്റത്തും വീട്ടിനുള്ളിലും വിവരങ്ങള്‍ തിരക്കി നിന്നു.

രാജേഷ്‌ വീണ്ടും വന്നു. കൂടെ വാര്‍ഡ്‌ മെമ്പറും ഒരു കുടുംബ
സുഹൃത്തും.

അന്തരീക്ഷം കലുഷമായിക്കൊണ്ടിരുന്നു. നാസറിന്റെ ഉമ്മ അന്തിച്ചു
നില്ക്കുന്നു. ഭാര്യ തളര്‍ന്നിരിക്കുന്ന.

അവരുടെ തേങ്ങലുകള്‍ കരച്ചിലുകളായി…

അടുത്ത വീടുകളില സ്ത്രീകളെത്തിയിട്ടുണ്ട്‌, സമാധാനിപ്പിക്കാന്‍…

വാര്‍ഡ്‌ മെമ്പറാണ്‌ പറയുന്നത്‌:

“എന്തോ ചെറിയ കൈപ്പിഴ പറ്റിയിട്ടുണ്ട്‌… രാജേഷ്‌ അവനെ
ഇറക്കിയിട്ട്‌ തിരിച്ചു പോന്നതല്ലേ… നമുക്ക്‌ നോക്കാം.. വേണ്ടതെന്തെന്നു വച്ചാല്‍ ചെയും…”

“അതെ മെമ്പര്‍ പറയുന്നതിലും കാര്യമുണ്ട്‌…”

കുടുംബ സുഹൃത്തിന്റെ സപ്പോര്‍ട്ട്‌.

നാസറിന്റെ വാപ്പ അപ്പോഴാണ്‌ എത്തിയത്‌. അയാള്‍ രാവിലെ
പശുക്കളെ കറക്കാന്‍ പോയതാണ്‌. അയാള്‍ക്ക്‌ കറവയാണ്‌ ജോലി.

മെലിഞ്ഞ, ശ്വാസ രോഗിയെപ്പോലെ ഒരാള്‍, സംസാരിക്കാന്‍
ബുദ്ധിമുട്ടുമ്പോലെയുള്ള മുഖം.

“അതെ ഇക്ക…” മെമ്പര്‍ പറയുഞ്ഞു. “മോന്‍ പോയിട്ട്‌ വന്നില്ല.
ആര്‍ക്കോ പൈസ കൊടുക്കാനെന്നു പറഞ്ഞല്ലെ പോയത്‌… ഞാന്‍
അയളുടെ നമ്പറില്‍ വിളിച്ചു. അയളൊരു യാത്രയിലാണെന്നു പറഞ്ഞു, വൈകിട്ട്‌ എത്തുമെന്നും… അയാള്‍ വരട്ടെ, നമുക്ക്‌ അന്വേഷിക്കാം…”

എവിടെയോ, എന്തെല്ലാമോ കൂട്ടിമുട്ടാതെ നില്‍ക്കുന്നുണ്ടെന്നു
തോന്നുന്നു; എന്തോ അപാകതയുള്ളതുപോലെ.

അഭിപ്രായങ്ങളും സംസാരങ്ങളും കൂടുതലായി. ശബ്ദം ഉയര്‍ന്നു
തുടങ്ങി. നാസര്‍ കൊണ്ടുപോയിരിക്കുന്ന പണത്തിന്റെ കണക്കുകള്‍

ഈഹാപോഹങ്ങളായി ഉയര്‍ന്നു വന്നു. അത്‌ ലക്ഷങ്ങള്‍ വരുമെന്നും,
അവന്‍ തിരിച്ചു വരാത്തതില്‍ സംശയിക്കണമെന്നു പറഞ്ഞു തുടങ്ങി.
പൊതു ജനഹിതവും, സംസാരവും മെമ്പർക്ക്‌ ദേഷ്യം വരുത്തി. പൊതു ജനത്തിന്റെ സംസാരത്തിനു മുകളില്‍ ശബ്ദമുണ്ടാക്കാൻ അയാള്‍ ശ്രമിച്ചു കൊണ്ടിരുന്നു.

വീട്ടുകാര്‍ ആകെ അമ്പരപ്പിലേക്കും വിഷമത്തിലേക്കും അലമുറയിട്ടുള്ള കരച്ചിലിലേക്കും നീങ്ങിക്കൊണ്ടിരുന്നു.

പോലീസിനെ വിവരം അറിയിക്കണമെന്നും, രാജേഷിനെ
സംശയിക്കണമെന്നും ചോദ്യം ചെയ്ുണമെന്നും ഒരു വിഭാഗം
അഭിപ്രായപ്പെ ട്ടു.

“നിങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെയല്ല കാര്യങ്ങള്‍, നാസറിന്റെ കയ്യിലും തെറ്റുകളുണ്ട്‌… അതു കൊണ്ട്‌ പോലീസില്‍ അറിയിക്കുന്നതു ബുദ്ധിയല്ല…
നമുക്ക്‌ ഇന്നു വൈകുന്നേരം വരെ നോക്കാം… വന്നില്ലെങ്കില്‍ നാളെ പരാതി കൊടുക്കാം…”

മെമ്പര്‍, രാജേഷിനൊപ്പം കുടുംബ സുഹൃത്തിനോടുകൂടി സ്ഥലത്തു
നിന്നും വലിയുകയാണ്‌. പൊതുജനം അവരെ തടയാന്‍ നോക്കിയതാണ്‌, പക്ഷെ, വീട്ടുകാര്‍ക്ക്‌ മെമ്പറോട്‌ യോജിക്കാനാണ്‌ തോന്നിയത്‌.

നേരം ഇരുളുക തന്നെയാണ്‌.
നാസര്‍ വന്നില്ല.

പല വിധ അഭിപ്രായങ്ങള്‍ കേട്ടും, വിമര്‍ശനങ്ങള്‍ അറിഞ്ഞും
യോജിച്ചും യോജിക്കാതെയും, പലരോടും നീരസത്തിലായും, അഭിപ്രായ യോജിപ്പിലും പിറ്റേന്നു വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. വാര്‍ഡു മെമ്പറും. കുടുംബ സുഹൃത്തും എങ്ങുമെങ്ങും തൊടാതെ മുഴി മനഞ്ഞിലിനെ പ്പോലെ” നിലകൊണ്ടു.

“എന്താണ്‌ പേര്‌?”

“പൃത്തന്‍പുരയില്‍ മൈതീന്‍ മകന്‍ നാസര്‍.”

“എത്ര വയസ്സ്‌”

“ഇരുപത്തിയെട്ട്‌.”

വെളുത്ത നിറം, ക്ഷീണിച്ച ദേഹം, അഞ്ചടി എട്ടിഞ്ച്‌ ഉയരം, വീട്ടില്‍
നിന്നു പോകുമ്പോള്‍ വെളുത്ത കോട്ടന്‍ ഷര്‍ട്ടും നീല ജീന്‍സും ധരിച്ചിരുന്നു.

“പറയൂ”

പോലീസുകാരന്‍ പറഞ്ഞു.

“ഇന്നലെ ഉച്ചക്ക്‌ രണ്ടു മണിയോട്‌ കൂടി ഈണും കഴിഞ്ഞ്‌ ഇവിടെ
നിന്നും രാജേഷിന്റെ കാറില്‍ കയറി പോയി. ഇതേവരെ തിരിച്ചു വന്നിട്ടില്ല.”

നാസറിന്റെ ഭാര്യ നസീമ പറഞ്ഞു കൊടുക്കുന്നു. കേട്ടുകൊണ്ട്‌ അവന്റെ ബാപ്പയും ഉമ്മയും ഇരിക്കുന്നു. ഒരു പോലീസുകാരന്‍ എഴുതുകയും മറ്റൊരാള്‍ ചോദിക്കുകയും ചെയ്യുന്നു.

വീടിനോടു ചേര്‍ന്ന്‌ റോഡരുകില്‍ പോലീസ്‌ ജീപ്പം അതില്‍ ചാരി
ഡ്രൈവറുമുണ്ട്‌. എസ്‌ ഐ പരിസരം വിഹഗമായി വീക്ഷിക്കുന്നുണ്ട്‌.
അയാളുടെ കണ്ണുകളെ കറുത്ത കണ്ണട മറച്ചിരിക്കുന്ന.

“അവന്‍ പോകുമ്പോള്‍ എന്തു പറഞ്ഞു?”

“ഉടനെ വരും കല്യാണത്തിനു പോകണമെന്നു പറഞ്ഞു.”

“ആരുടെ കല്യാണം?”

“ഒരു കൂട്ടുകാരന്റെ.”

“പോകുമ്പോള്‍ അവന്റെ കയ്യില്‍ എത്ര കാശുണ്ടായിരുന്നു?”

“കൃത്യമായിട്ടറിയില്ല.”
“എന്നാലും”

“മൂന്നു ലക്ഷമോ മറ്റോ……..
“അതെങ്ങനെ അറിഞ്ഞു?”
“രാജേഷ്‌ പറഞ്ഞൂ.”
“ആര്‍ക്കു കൊടുക്കനെന്നു പറഞ്ഞു?”
“മഹേഷിന്‌…”

“അതോ ധനേഷിനോ?”

“മഹേഷെന്നു പറഞ്ഞെന്നാണ്‌ തോന്നുന്നത്‌.”
“ഈ മഹേഷിനെ അറിയുമോ?”

[1] മ

ഇല്ല

“അയാളുടെ ജോലിയെന്തെന്നറിയുമോ?”

ചോദ്യങ്ങള്‍ ഒരു ഘോഷയാത്ര പോലെ വന്നുകൊണ്ടിരുന്ന,
വസ്ത്രങ്ങള്‍ അഴിഞ്ഞും അഴിയാതെയും, കിടപ്പറയിലേക്ക്‌ ഒളിഞ്ഞു
നോക്കിയും നോക്കാതേയും, അധികാരത്തോടെ കതക്‌ തുറന്നും………
കരഞ്ഞും മുക്കിയും മൂളിയും കുറെ ഉത്തരങ്ങളുമുണ്ടായി……

നി

പഴയ കഥകളെ അയവിറകക്കുകയാണ്‌ നാട്ടുകാര്‍…

അവന്‍, നാസറിന്‌ പഴയ കഥകളുണ്ട്‌, വിഹിതമായിട്ടും
അവിഹിതമായിട്ടും….

അരിഷ്ടതകളിലായിരുന്നു ബാല്യം. വരുമാനം കുറഞ്ഞ
തൊഴിലുകൊണ്ടാണ്‌ അവന്റെ ബാപ്പ മുന്നു കുട്ടികളെ വളര്‍ത്തിയതും, പഠിപ്പിച്ചതും. പ്രായപ്ര്‍ത്തിയെത്തിയപ്പോള്‍ നാസര്‍ ഡ്രൈവറുടെ തൊഴിലാണ്‌ സ്വീകരിച്ചത്‌. അന്നു തന്നെ പണം സമ്പാദിക്കാനുള്ള തന്ത്രപ്പാട്‌ അവനില്‍ തെളിഞ്ഞുനിന്നിരുന്നു. വഴി വിട്ട പണികളും ചെയ്യാന്‍ തയ്യാറായിരുന്നു. ആയിടക്ക്‌ വിവാഹിതയായ ഒരു സ്ത്രീയുമായിട്ട്‌ ഉനരുച്ചറ്റി, അല്ലറ ചില്ലറ സാമ്പത്തീക ഇടപാടുകളില്‍ തിരിമറി നടത്തി.
എന്നാല്‍ അവിടെ നിന്നൊന്നും തട്ടുകള്‍ കിട്ടിയതുമില്ല.

നാട്ടുകാര്‍ ചര്‍ച്ചകള്‍ നടത്തി, അഭിപ്രായ രൂപീകരണങ്ങളും നടത്തി.

-അവന്‍ പണം ഇരട്ടിപ്പിക്കാൻ പോയി കുടുങ്ങി.

“ഹേയ്‌, അതാകില്ല, കയ്യില്‍ കിട്ടിയ കാശുമായിട്ട്‌ ഏതെങ്കിലും
പെണ്ണമായിട്ട്‌ നാടുവിട്ടുകാണും….

ആകാം… അവന്റെ സ്വഭാവമതാണല്ല്ലോ……

-അവന്‍ പണം കൊടുക്കാന്‍ പോയപുള്ളി അത്ര ശരി
പുള്ളിയൊന്നുമല്ല. അന്യനാട്ടില്‍ നിന്നും ഇവിടെ വന്ന്‌ വലിയോരു വീടും വാടകക്കെടുത്ത്‌ ഒരുത്തിയുമായിട്ട്‌ താമസ്സിക്കുന്നതെന്തിനാ….

-അതയാടെ ഭര്യയല്ലെ….

-ആര്‍ക്കറിയം….

-ആയാളേതെങ്കിലും ഇരട്ടിപ്പ്‌ ഗ്രൂപ്പിന്റെ ആളാകാനാ സദ്ധ്യത. ആയിരം
നല്ല നോട്ടുകൊടുത്താ രണ്ടായിരം കള്ളന്‍ കൊടുക്കുന്ന ഏര്‍പ്പാട്‌…

ഒന്നും പറയന്‍ പറ്റില്ല…

“എന്തായാലും അവന്‍ വരണ്ടെ…..

-ഹേയ്‌, വന്നാ കള്ളം പൊളിയില്ലേ….

-അല്ല, നാസറ്‌ കാഷ്മീരിലാ പോയതെന്നു കേക്കുന്നുണ്ടല്ലോ….

-പാക്കിസ്ഥാനിലേക്കാണെന്നാ പറയുന്നെ…

-ഒരു ഉറപ്പുമില്ല… അങ്ങിനെയും കേക്കുന്നുണ്ട്‌… അവന്റെ സ്വഭാവം
വച്ചു നോക്കുമ്പോ അതു മാകാം…. കാശുകിട്ടിയാല്‍ എന്തും ചെയ്യും…

“ഇപ്പം തെളിഞ്ഞുവരുന്നതു കണ്ടോ… അവന്‍ അവിടെയും
ഇവിടെയുമൊക്കെ സ്ഥലങ്ങള്‍ വാങ്ങി കൂട്ടിയിട്ടുണ്ടെന്ന്‌….

-ഈ കാശൊക്കെ എവിടന്നു കിട്ടി…

ആര്‍ക്കറിയാം…

-ആ മഹേഷിനേം രാജേഷിനേം പിടിച്ചു ചോദ്യം ചെയ്താല്‍
തെളിഞ്ഞേനെ….

“പക്ഷെ, പോലീസ്‌ ആ വഴിക്ക്‌ ചിന്തിക്കണ്ടേ……..

-അവരുടെ വഴി അടച്ചുകാണും….

-വലിയപുള്ളികള്‍ പുറകില്‍ കളിക്കുന്നുണ്ടാകും….

-കളിക്കുന്നുണ്ടന്നേ……

ആരു കളിച്ചാലും, എന്തു കളിച്ചാലും മാസങ്ങള്‍ കഴിഞ്ഞിട്ടും നാസര്‍
വന്നില്ല.

പ്രായമായ ബാപ്പയും ഉമ്മയും പെണ്‍കുട്ടിയെപ്പോലെ തോന്നിക്കുന്ന
ഭാര്യയും പോലീസ്‌ വിളിക്കുന്നിടത്തെല്ലാം കയറിയിറങ്ങി, അവന്‍
എത്താത്തതില്‍ വേവലാധിപ്പെട്ടു കൊണ്ടിരിക്കുന്നു.

പോലീസുകാര്‍ അവന്റെ മോബൈലില്‍ വന്നിട്ടുള്ള വിളികളുടെ
ഉറവകള്‍ കണ്ടെത്തി, കുറ്റവാളികളെപ്പോലെ ചോദ്യം ചെയ്യുകയും,
ഭീഷണിപ്പെടുത്തുകയും ചെയ്തു കൊണ്ട്േയിരിക്കുന്നു.

ഒരിടത്തുനിന്നും വീട്ടുകാര്‍ക്ക്‌ ഗുണക്കരമായതൊന്നും കിട്ടാതെ
കാര്യങ്ങളില്‍ നിന്നും അവരും അകന്നു കൊണ്ടിരിക്കുന്നു.

മനസ്സില്‍ ഒടുങ്ങാന്‍ തയ്യാറാകാതെ നില്‍കുന്ന വിമ്മിട്ടത്തിന്‌
പരിഹാരമായിട്ടാണ്‌ വീട്ടുകാര്‍ പ്രശം വയ്പുകാരെയും മഷിനോട്ടക്കാരെയും
സമീപിച്ചത്‌…

അവരെല്ലാം പറയുന്നു, അവന്‍ ജീവിച്ചിരിക്കുന്നു, ആരുടെയോ
കസ്റ്റടിയില്‍……,.

ആരുടെ…
ആ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം ഉണ്ടാക്കാമെന്ന്‌ പറഞ്ഞാണ്‌ ഒരു വക്കീല്‍
അവന്റെ ഭാര്യയെ സമീപിച്ചത്‌.
ഹേബിയസ്‌ കോര്‍പ്പസ്‌…
ആര്‍ക്കെതിരെ…

വിജയകുമാര്‍ കളരിക്കലിന്റെ കഥകളും കാര്യങ്ങളും
വിദൂഷകന്‍.കോം -ല്‍




അച്ഛന്റെ ബ്ലോഗന മകന്‍ വായിക്കുന്നു

വിജയകുമാര്‍ കളരിക്കല്‍

ഇതെന്റെ ഗ്രാമം.

വിളയാല്‍.

ഞാന്‍ വിളയാല്‍ പുത്തന്‍പുരക്കല്‍ പൌലോസ്‌ എന്ന ചെറിയപള്ളി ഇടവകക്കാരന്‍.

നാട്ടുകാര്‍ എന്നെ പൌലോ എന്നു വിളിക്കുന്നു.

ഇക്കഥ തുടങ്ങുന്നത്‌ ഇന്നല്ല, നാലു പതിറ്റഠുകള്‍ക്ക്‌ മുമ്പാണ്‌.

ഗ്രാമത്തിന്റെ നടുവിലൂടെ ടാര്‍ ചെയ്യാത്ത ഒരു പഞ്ചായത്ത്‌ വഴിയു

അതിലെ ഓടുന്ന പ്രധാന വാഹനം ഒരു കാളവിയാണ്‌. ഓടിച്ചിരുന്നത്‌
കുഞ്ഞിക്കേള.

പിന്നെ കൈവിരലില്‍ എണ്ണാവുന്ന സൈക്കിളുകള്‍. ബാക്കിയെല്ലാ
വരും കാല്‍ നടക്കാരാണ്‌.

ഗ്രാമത്തിന്റെ ഉള്‍ക്കാമ്പുകളില്‍ നിന്നും വഴിയിലെത്താന്‍ ഇടവഴികളാണുള്ളത്‌. ഒരാള്‍ക്ക്‌ കഷ്ടിച്ച്‌ നടക്കാവുന്ന്ര്ത വീതിയില്‍, ഉരുളന്‍ കല്ലുകളാല്‍ തീര്‍ത്ത കയ്യാലകളുമായിട്ട്‌.

ഇടവഴികള്‍ പലതും മലയിറങ്ങി റോഡില്‍ വരുന്നതും, മലയിറങ്ങി പടവരമ്പത്തും തോട്ടിറമ്പിലും എത്തുന്നതുമാണ്‌.

ഈ റോഡു തന്നെ ആയിരുന്നു ഞങ്ങളുടെ പ്രധാന കളി സ്ഥലവും.
ഞങ്ങള്‍ കിളിപ്പാസും സാതേമ്പറും അരിയാസ്സും കളിച്ചു.

പറമ്പുകളെല്ലാം വേലികെട്ടി മറച്ചു കപ്പയും ചേനയും ചേമ്പും കാച്ചിലും കൃഷികള്‍ ചെയ്തിരിക്കും. അതിര്‍ വേലികളില്‍ കശുമാവും പ്ലാവും മറ്റ്‌ നാട്ടുമരങ്ങളും വളരും. പാടങ്ങള്‍ നെല്‍വയലുകളും, മലകളില്‍ കാടു പടിച്ചിടത്ത്‌ കുറുക്കനും കുറുനരിയും പാര്‍ത്തും പോന്നു.

ആ മലകളില്‍ നിന്നും ആടിനുള്ള ഞവറയിലകളും വര്‍ങ്ങിലയും
തൊട്ടാവാടിയിലകളും മറ്റിലച്ചെടികളും പറിച്ചെടുത്തു. ആടുകളെ, പശുക്കളെ അഴിച്ചു വിട്ടു തീറ്റിക്കുയയും ചെയ്തു.

അന്നത്തെ പത്തു വയസ്സുകാരാനായിരുന്ന ഞാനും ആട്ടിടയനായിരു
ന്നു. എന്റെ കൂട്ടത്തില്‍ അഞ്ചോ ആറോ ആടുകളുഠായിരുന്നു.

കൂലി വേലക്കാരായിരുന്ന അപ്പച്ചനെയും അമ്മച്ചിയേയും സഹായി
ക്കാന്‍ മക്കളും എന്തെങ്കിലും പണികള്‍ ചെയുന്നത്‌ സാധാരണയായിരുന്നു. എന്നാലും മൂത്ത പെങ്ങളെ, അവര്‍ വളരെ നേരത്തെ പഠിത്തം നര്‍ത്തി വീട്ടുകാര്യങ്ങള്‍ നോക്കുന്നവളായിട്ടും വീടു വിട്ടൊരു പണിക്കും വിട്ടില്ല. എന്നെ സഹായിക്കാന്‍ അനുജത്തിയാണ്‌ വരിക. അനുജന്‍ ഇള്ളക്കുട്ടിയായി അപ്പച്ചനും അമ്മച്ചിയും ഇല്ലാത്ത നേരത്ത്‌ മൂത്ത പെങ്ങളോട്‌
വഴക്കുമായിട്ട്‌ കഴിഞ്ഞുകൂടും.

തോട്ടിറമ്പില്‍ കൂടി നടന്ന്‌ തെക്കന്‍ മല കയറി തുടങ്ങുന്നിടത്ത്‌ വലതു
കൈ പുറത്തു വെട്ടുകല്ലില്‍ പണിത്‌ വൈക്കോല്‍ മേഞ്ഞ വീടായിരുന്നു സലോമിയുടേത്‌.

അന്നിവിടെ ഉഠയിരുന്ന ഏത്‌ എല്ലാവീടികളും അങ്ങനെ ഉള്ളതായിരുന്നു, ആശാന്‍ കളരി നടത്തിയിരുന്ന വേലായുധനാശാന്റെ ഒഴികെ. ആശാന്റേത്‌ ഓല മറച്ച്‌, ഓലമേഞ്ഞ വീടായിരുന്നു. അതിനുള്ളില്‍ വേനല്‍ക്കാലം
സുഖമുളളതും മഴക്കാലവും മഞ്ഞുകാലവും തണുത്തതു മായിരിക്കും.
എന്നാല്‍ വെട്ടുകല്ലില്‍ തീര്‍ത്തു വൈക്കോല്‍ മേഞ്ഞാല്‍ എല്ലാക്കാലത്തും സുഖാന്തരീക്ഷവുമായിരിക്കും.

“ അപ്പന്‍ കള്ളുകുടിച്ചേച്ചു വന്നാല്‍ കെടക്കപ്പൊറുതി ഓകില്ലെന്ന്‌ “”
സലോമി പറയും.

സലോമിയുടെ അമ്മച്ചി കൂലിപ്പണിക്ക്‌ പോകില്ല. പശുക്കളെ വളര്‍ത്തി പാലു വില്കും. പുള്ള്‌ അറുത്തു കൊടുത്താണ്‌ സലോമി അമ്മയെ സഹായിച്ചിരുന്നത്‌.

സലോമി ഒരു നല്ല പെണ്‍കുട്ടിയായിരുന്നു, ഇരു നിറത്തില്‍….

അവള്‍ പുല്ലറുക്കു മ്പോള്‍, ആടുകളെ മേയാന്‍ വിട്ട്‌ അവള്‍ക്ക്‌ കൂട്ടി
രുക്കുകയും സഹായിക്കുകയും ചെയ്തിരുന്നു, ഞാന്‍.

അങ്ങിനെയിരിക്കുമ്പോള്‍ ഒരുനാള്‍ ഹൃദയത്തിന്റെ മുറുകി നിന്ന കമ്പികളില്‍ അവള്‍ നനുത്ത വിരലുകളാല്‍ ഒന്നു തൊട്ടു.

അവള്‍ക്കുന്ന്‌ പ്രന്ത്‌ വയസ്സായിരുന്നു. അവളേക്കാള്‍ മൂന്നു വയസ്സു
കൂടുതലുഠായിരുന്നു ഹൃദയത്ര്രികള്‍ക്ക്‌.

അത്‌ മഴത്തുള്ളികളായി വരു കിടന്നുരുന്ന ഭൂതലത്തില്‍ പതിക്കുകയായിരുന്നു.

ഭൂതലം വിറപൂ. അപ്രതീക്ഷിതമായിരുന്നതു കെട്‌ എന്തെന്ന്‌ മനസ്സി
ലാക്കാനേ കഴിഞ്ഞില്ല. ചുരു കൂടുകയും വലിഞ്ഞു മുറുകുകയോ ഒക്കെ ചെയ്തു.

അല്പം നീട്ടാണ്‌ അവളുടെ കണ്ണുകള്‍, ആ കണ്ണുകളില്‍ അസാധാ
രണമായ എന്തോ പൂത്തു നിന്നുരുന്നു. ചുുകളില്‍ എപ്പോഴും പുഞ്ചിരു വിരിഞ്ഞു നിന്നിരുന്നു.

പിന്നീട്‌ കുഞ്ഞകുഞ്ഞു വര്‍ത്തമാനങ്ങളിലൂടെ, കൊച്ചുകൊച്ചു തൊട
ലുകളിലൂടെ ഹൃദയരാഗങ്ങള്‍ മീട്ടി ത്ര്ത്രികള്‍ കൂടുതല്‍ മുറുകി…

അവള്‍ പെറ്റിക്കോട്ടില്‍ നിന്നും പാവാടയിലേക്കും ബ്ലൌസിലേക്കും
വളര്‍ന്നു. ഞാന്‍ എല്‍പി സ്‌കൂളില്‍ അദഭ്ധ്യാപകനായിട്ട്‌ മലബാറിലേക്ക്‌ നടുകടന്നു. പെങ്ങന്മാരെ കെട്ടിച്ചുവിടാനായിട്ട്‌ യാധ്തകള്‍ കുറച്ചു. കുറഞ്ഞ യാത്രയില്‍ വല്ലപ്പോഴുമെത്തുമ്പോള്‍ സലോമിയെ കില്ല, കാണാന്‍ ശ്രമിച്ചില്ല.
ഇളയ പെങ്ങള്‍ കഥകള്‍ പറഞ്ഞു കേള്‍പ്പിക്കുമായിരുന്നു, അവളുടെ അന്വേഷണങ്ങള്‍ അറിയിക്കുമായിരുന്നു, പെങ്ങളെ കെട്ടിച്ചു വിടും വരെ.

ഒരിക്കല്‍, ഒരിക്കല്‍ മാത്രം സ്കൂളിലേക്ക്‌ അവളുടെ ഒരു കത്തു വന്നു, നിറയെ അക്ഷരത്തെറ്റുകളുമായിട്ട്‌, വിവാഹം അറിയിപ്പായിട്ട്‌……

അവളുടെ ജീവിതവും പൂര്‍ത്തീരിക്കാനാകാതെ പോയ വാചകങ്ങളെ
പ്പോലെയായിരുന്നെന്ന്‌ അന്നു തോന്നിയില്ല. അവളുടെ അപ്പച്ചന്‍ ജീവിതത്തില്‍ ഉളാക്കി കൊടുത്തതുമുഴുവന്‍ അക്ഷരത്തെറ്റുകളായിരുന്നെന്നും
അറിഞ്ഞില്ല. സ്വന്തം (്രാരബ്ധങ്ങളും പരാധീനതകളുമായിട്ടു രമൃതയിലായി കഴിഞ്ഞുകൂടാന്‍ ശ്രമിച്ചു, ഒരു പ്രൈമറി അദ്ധ്യാപകന്റെ വൃത്തത്തില്‍നിന്നു
കെഠ്‌…

രു പെങ്ങന്മാരെ കെട്ടിച്ചുവിടാനും അനുജനെ ഒരു സര്‍ക്കാര്‍ ഗുമസ്ഥ
നാക്കാനും സഹായിച്ചു. വിവാഹം ചെയ്തു. ര്‌ മക്കള്‍ക്ക്‌ വിദ്യാഭ്യാസം കൊടുത്തു. അപ്പച്ചനെയും അമ്മച്ചിയേയും അല്ലലില്ലാതെ നോക്കി, കര്‍ത്താവില്‍ നിദ്രപ്പാപിക്കനയച്ചു. ജീവിതത്തെക്കുറിച്ച്‌ ഒരു നഷ്ടബോധവും

തോന്നിയിരുന്നില്ല.

പക്ഷെ, ഭാര്യ, കൊച്ചുത്രേസ്യ ഇടയ്ക്ക്‌ വച്ച്‌ യാത്ര പറഞ്ഞു പോയ
പ്പോള്‍ വല്ലാത്തൊരു നഷ്ടബോധം. മറ്റുള്ളവരുടെ കാര്യങ്ങള്‍ നോക്കി നടന്നപ്പോള്‍ അവളെ വേ വിധം (ശദ്ധിക്കാന്‍ കഴിയാതെ വന്നിട്ടുോ എന്ന ചോദ്യം ഒരായിരം പ്രാവശ്യമെങ്കിലും ചോദിച്ചിട്ട്‌, കഴിഞ്ഞ അഞ്ചു കൊല്ലം തികയുന്നതിനോടിടക്ക്‌.

ഇപ്പോള്‍ ഒുറ്റപ്പെട്ടതു പോലെ…

മക്കള്‍ പറന്നകന്ന്‌ കൂടുവച്ചിരിക്കുന്നു. കുഞ്ഞു മക്കളുമായിട്ട്‌ തിര
ക്കോടു തിരക്കായിരിക്കുന്നു. വല്ലപ്പോഴുമുള്ള ഫോണ്‍ വിളികളല്ലാതെ ഒന്നുമില്ലപാതെയായിരിക്കുന്നു. കമ്പ്യൂട്ടര്‍ വീട്ടില്‍ ഉള്ളതു കെഠ്‌ നേര്‍ക്കുനേരെയിരുന്നു സംസാരിക്കാന്‍ കഴിയുന്നു.

അവര്‍ നിര്‍ബന്ധിക്കാത്തതു കൊല്ലു, കഴിയില്ല, ഇവിടം വിട്ട്‌ അനൃഭാഷ ക്കാരുടെയിടയില്‍…..

ഇവിടെ പത്തെ പച്ചപ്പും മഞ്ഞപ്പും കുറഞ്ഞെങ്കിലും, മുനിസിപ്പാലിറ്റി
വക വഴികള്‍ ടാര്‍ ചെയ്തെങ്കിലും ഇടവഴികള്‍ റോഡായെങ്കിലും അതിന്റെ ഓരം ചേര്‍ന്നു നടക്കുമ്പോള്‍…

വെള്ളം വറ്റിയതെങ്കിലും തോട്ടിറമ്പിലൂടെ നടക്കുമ്പോള്‍, കനാല്‍
വെള്ളത്തില്‍ കുളിക്കു മ്പോള്‍…

നാട്ടുകാരോട്‌ മിപ്പറയുമ്പോള്‍…

ഓണാഘോഷത്തിനും ക്ലബ്‌ വാര്‍ഷികത്തിനും സ്റ്റേജില്‍ കയറി ഉച്ച
ഭാഷിണിയിലൂടെ രു വാക്കു പറയുമ്പോള്‍…

ഞാന്‍ വിളയാലുകാരന്‍ തന്നെ ആകുന്നു.

പക്ഷെ, ആ സ്വസ്ഥതയിലേക്ക്‌ കഴിഞ്ഞ ദിവസം അവള്‍, സലോമി
വിം കടന്നു വന്നു.

ഉച്ച ചൂടിന്റെ തളര്‍ന്നുള്ള മയക്കത്തല്‍ നിന്നും കോളിംഗ്‌ ബെല്ല്‌ കേട്ടു
ണര്‍ന്നു കതക്‌ തുറന്നപ്പോള്‍ അവിശ്വസനീയമായൊരു മുഖമായിരുന്നു.

സലോമി.

മുപ്പതു വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ അവളെ അവസാനമായി കത്‌.

അവള്‍ക്ക്‌ കുട്ടികളുഠാകുന്നതും വളരുന്നതും വിവാഹിതരാകുന്നതും,
ഭര്‍ത്താവിന്റെ മരണവുമെല്ലാം പലരും പറഞ്ഞ്‌ അറിഞ്ഞു ക്രൊിരുന്നു.

ഇപ്പോള്‍ സ്വസ്ഥയും സന്തോഷവതിയുമായൊരു സ്ര്രീയെ ആണ്‌
പ്രതീക്ഷിച്ചിരുന്നത്‌.

പക്ഷെ,

കതകിനു മുന്നില്‍, തളര്‍ന്ന്‌ അവശയായൊരു സ്ത്രീ. എകങ്കിലും
മുഖത്തു കരുവാളിപ്പുകള്‍ക്ക്‌ നടുവില്‍ പത്തെ ആ മുഖത്തിന്റെ ഒരു ഛായ നില നില്കുന്നു. കണ്ണുകളില്‍ വല്ലപ്പോഴുമെങ്കിലും പത്തെ പ്രസരിപ്പിന്റെ ബാക്കി തെളിയുന്നു.

തുടര്‍ന്ന്‌ അവള്‍ പറഞ്ഞ കഥ വളരെ ദയനീയമായിപ്പോയി.

മൂന്നു പെണ്‍മക്കള്‍,

മരിച്ചുപോയ, അദ്വാനിയും സ്നേഹസമ്പന്നനുമായിരുന്ന ഭര്‍ത്താവ്‌
സമ്പാദിച്ചതെല്ലാം മക്കള്‍ കണക്ക്‌ പറഞ്ഞ്‌, മത്സരിച്ച്‌ വാങ്ങിയെടുത്തു.
അമ്മയെ നോക്കേ ഉത്തരവാദിത്വത്തെ കെട്‌ പന്തു കളിക്കുന്നു.

ഇപ്പോള്‍ അഭയത്തിനു, തല ചായ്ക്കാന്‍ ഒരിടത്തിന്‌….

ഒരുക്കി കൊടുത്തു, എല്ലാ ബാദ്ധ്യതകളും ഏറ്റെടുത്തുകെട്‌ ഒരനാഥാ

രു പെങ്ങന്മാരെ കെട്ടിച്ചുവിടാനും അനുജനെ ഒരു സര്‍ക്കാര്‍ ഗുമസ്ഥ
നാക്കാനും സഹായിച്ചു. വിവാഹം ചെയ്തു. ര്‌ മക്കള്‍ക്ക്‌ വിദ്യാഭ്യാസം കൊടുത്തു. അപ്പച്ചനെയും അമ്മച്ചിയേയും അല്ലലില്ലാതെ നോക്കി, കര്‍ത്താ
വില്‍ നിദ്രപ്പാപിക്കനയച്ചു. ജീവിതത്തെക്കുറിച്ച്‌ ഒരു നഷ്ടബോധവും

തോന്നിയിരുന്നില്ല.

പക്ഷെ, ഭാര്യ, കൊച്ചുത്രേസ്യ ഇടയ്ക്ക്‌ വച്ച്‌ യാത്ര പറഞ്ഞു പോയ
പ്പോള്‍ വല്ലാത്തൊരു നഷ്ടബോധം. മറ്റുള്ളവരുടെ കാര്യങ്ങള്‍ നോക്കി
നടന്നപ്പോള്‍ അവളെ വേ വിധം (ശദ്ധിക്കാന്‍ കഴിയാതെ വന്നിട്ടുോ എന്ന
ചോദ്യം ഒരായിരം പ്രാവശ്യമെങ്കിലും ചോദിച്ചിട്ട്‌, കഴിഞ്ഞ അഞ്ചു കൊല്ലം
തികയുന്നതിനോടിടക്ക്‌.

ഇപ്പോള്‍ ഒുറ്റപ്പെട്ടതു പോലെ…

മക്കള്‍ പറന്നകന്ന്‌ കൂടുവച്ചിരിക്കുന്നു. കുഞ്ഞു മക്കളുമായിട്ട്‌ തിര
ക്കോടു തിരക്കായിരിക്കുന്നു. വല്ലപ്പോഴുമുള്ള ഫോണ്‍ വിളികളല്ലാതെ
ഒന്നുമില്ലപാതെയായിരിക്കുന്നു. കമ്പ്യൂട്ടര്‍ വീട്ടില്‍ ഉള്ളതു കെഠ്‌ നേര്‍ക്കുനേ
രെയിരുന്നു സംസാരിക്കാന്‍ കഴിയുന്നു.

അവര്‍ നിര്‍ബന്ധിക്കാത്തതു കൊല്ലു, കഴിയില്ല, ഇവിടം വിട്ട്‌ അനൃഭാഷ
ക്കാരുടെയിടയില്‍…..

ഇവിടെ പത്തെ പച്ചപ്പും മഞ്ഞപ്പും കുറഞ്ഞെങ്കിലും, മുനിസിപ്പാലിറ്റി
വക വഴികള്‍ ടാര്‍ ചെയ്തെങ്കിലും ഇടവഴികള്‍ റോഡായെങ്കിലും അതിന്റെ
ഓരം ചേര്‍ന്നു നടക്കുമ്പോള്‍…

വെള്ളം വറ്റിയതെങ്കിലും തോട്ടിറമ്പിലൂടെ നടക്കുമ്പോള്‍, കനാല്‍
വെള്ളത്തില്‍ കുളിക്കു മ്പോള്‍…

നാട്ടുകാരോട്‌ മിപ്പറയുമ്പോള്‍…

ഓണാഘോഷത്തിനും ക്ലബ്‌ വാര്‍ഷികത്തിനും സ്റ്റേജില്‍ കയറി ഉച്ച
ഭാഷിണിയിലൂടെ രു വാക്കു പറയുമ്പോള്‍…

ഞാന്‍ വിളയാലുകാരന്‍ തന്നെ ആകുന്നു.

പക്ഷെ, ആ സ്വസ്ഥതയിലേക്ക്‌ കഴിഞ്ഞ ദിവസം അവള്‍, സലോമി
വിം കടന്നു വന്നു.

ഉച്ച ചൂടിന്റെ തളര്‍ന്നുള്ള മയക്കത്തല്‍ നിന്നും കോളിംഗ്‌ ബെല്ല്‌ കേട്ടു
ണര്‍ന്നു കതക്‌ തുറന്നപ്പോള്‍ അവിശ്വസനീയമായൊരു മുഖമായിരുന്നു.

സലോമി.

മുപ്പതു വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ അവളെ അവസാനമായി കത്‌.

അവള്‍ക്ക്‌ കുട്ടികളുഠാകുന്നതും വളരുന്നതും വിവാഹിതരാകുന്നതും,
ഭര്‍ത്താവിന്റെ മരണവുമെല്ലാം പലരും പറഞ്ഞ്‌ അറിഞ്ഞു ക്രൊിരുന്നു.

ഇപ്പോള്‍ സ്വസ്ഥയും സന്തോഷവതിയുമായൊരു സ്ര്രീയെ ആണ്‌
പ്രതീക്ഷിച്ചിരുന്നത്‌.

പക്ഷെ,

കതകിനു മുന്നില്‍, തളര്‍ന്ന്‌ അവശയായൊരു സ്ത്രീ. എകങ്കിലും
മുഖത്തു കരുവാളിപ്പുകള്‍ക്ക്‌ നടുവില്‍ പത്തെ ആ മുഖത്തിന്റെ ഒരു ഛായ നില നില്കുന്നു. കണ്ണുകളില്‍ വല്ലപ്പോഴുമെങ്കിലും പത്തെ പ്രസരിപ്പിന്റെ ബാക്കി തെളിയുന്നു.

തുടര്‍ന്ന്‌ അവള്‍ പറഞ്ഞ കഥ വളരെ ദയനീയമായിപ്പോയി.

മൂന്നു പെണ്‍മക്കള്‍,

മരിച്ചുപോയ, അദ്വാനിയും സ്നേഹസമ്പന്നനുമായിരുന്ന ഭര്‍ത്താവ്‌
സമ്പാദിച്ചതെല്ലാം മക്കള്‍ കണക്ക്‌ പറഞ്ഞ്‌, മത്സരിച്ച്‌ വാങ്ങിയെടുത്തു.
അമ്മയെ നോക്കേ ഉത്തരവാദിത്വത്തെ കെട്‌ പന്തു കളിക്കുന്നു.

ഇപ്പോള്‍ അഭയത്തിനു, തല ചായ്ക്കാന്‍ ഒരിടത്തിന്‌….

ഒരുക്കി കൊടുത്തു, എല്ലാ ബാദ്ധ്യതകളും ഏറ്റെടുത്തുകെട്‌ ഒരനാഥാ

4.

രാജു പോള്‍ വിളയാല്‍ എന്ന എക്സികുട്ടീവ്‌ തന്റെ കമ്പനിക്കു വോി ഒരു വമ്പന്‍ ഓര്‍ഡര്‍ ശരിയാക്കിക്കൊടുത്തതിന്റെ അമിതമായ സന്തോഷത്തില്‍ തന്റെ ക്യാബിനില്‍ ഏസി ഓഫ്‌ ചെയ്യതു, പുറത്തേക്കുള്ള വാതയനം മലര്‍ക്കെ തുറന്നിട്ട്‌ ഒരു ലാര്‍ജില്‍ ഐസ്‌ ക്യൂബുകള്‍ നിറച്ചു വച്ച്‌…

സിഗററ്റ്‌ കൊളുത്തി…

തന്റെ മാത്രഭാഷയിലെ വാചകങ്ങള്‍ വായിക്കാനുള്ള മോഹത്തില്‍
തുറന്നതായിരുന്നു ബ്ലോഗന. വായിച്ചു തുടങ്ങിയപ്പോള്‍ തന്‍െറ പേരിനേടു ചേര്‍ന്നുള്ള വിളയാല്‍ എന്ന നാമം കപ്പോഴാണ്‌ ഉടമസ്ഥനെ തെരഞ്ഞ

അവന്‍ അപ്പച്ചന്റെ ബ്ലോഗന വായിച്ചു.

പിന്നെ സിഗററ്റ്‌ വലിച്ചില്ല, ഒഴിച്ചു വച്ച മദ്യംകഴിച്ചില്ല. തുടരെ, തുടരെ
ഫോണ്‍ ചെയ്യുകയാണുഠയത്‌.

ഭാര്യയെ,

ദൂബായിലുള്ള സഹോദരിയെ,

നാട്ടിലെ ബന്ധുക്കളെ, സുഹൃത്തുക്കളെ…

സുഹൃത്തുക്കളോ, നട്ടപ്പാതിരക്ക്‌ ഗാഡ നിദ്രയിലായിരന്നതു കെട്‌
ആരും ഫോണ്‍ എടുത്തു പോലുമില്ല.

എന്നിട്ടും അവന്‍ പിന്നീടു ഒരു ജോലിയും ചെയ്യാതെ, ചെയ്യാനാകാതെ വെറുതെ ഫോണ്‍ ചെയ്തു ക്ൊിരുന്നു. ആരു എടുത്തില്ലെങ്കിലും അവനതില്‍ വിഷമം തോന്നിയില്ല.

നേരം പരപരാ വെളുത്തപ്പോള്‍ അപ്പച്ചന്റെ ഫോണ്‍ നമ്പറില്‍…

അവന്‍ കമ്പ്യൂട്ടര്‍ സ്ക്രീനിനു മുമ്പില്‍ ഇരുന്നു, ഡിജിറ്റല്‍ ക്യാമറ ഓണ്‍ ചെയ്തു, സ്പീക്കര്‍ ചെവിയില്‍ ചേര്‍ത്തു, ഫോണ്‍ നെറ്റുമായി കണക്റ്റ്‌ ചെയ്തു.

അവന്റെ അപ്പച്ചന്‍ ഉണര്‍ന്നു വരുന്നതേ ളായിരുന്നുള്ളു.

“* എന്നാടാ രാവിലെ……””

“ ഒന്നുമില്ലപ്പച്ചാ… ഞങ്ങള്‍ ഉടന്‍ നാട്ടില്‍ വരുന്നു. രഞ്ജുവുമ്്‌, ഡേറ്റ്‌ പിന്നീടു അറിയിക്കാം…”

“* എന്നാ മോനേ ഇത്ര തെരക്കായിട്ട്‌….””

“ ഈ വെക്കേഷന്‍ അവിടെ എല്ലാരുമൊത്തൊരു ആഘോഷം…”

അയാള്‍, പൌലോ തുള്ളിച്ചാടി, വളരെ നാളുകള്‍ക്ക ശേഷം ഉാകുന്ന
ഒരു ഒത്തുകൂടല്‍. ഒടുവില്‍ ഒത്തുകൂടിയത്‌ രഞ്ജുവിന്റെ വിവാഹത്തിനായിരുന്നു. ഇപ്പോള്‍ അവളുടെ മകനു മൂന്നു വയസ്സു കഴിഞ്ഞിരിക്കുന്നു.

പൌഈലൊ ധൃതിയിലായി,

വീടിനു ചെയ്യിയിരുന്ന അറ്റകുറ്റ പണികള്‍ ചെയ്തു, പെയിന്റടിച്ചു,
ചുറ്റുമുള്ള പുല്ല്‌ ചെത്തി വൃത്തിയാക്കി, മുറ്റത്ത്‌ വിരിച്ചിരുന്ന ബേബി മെറ്റലിനെ തോല്‍പിച്ചു മുന്നേറിയിരുന്ന കളകളെ കൊന്നൊടുക്കി…

ദിവസങ്ങള്‍ അടുത്തപ്പോള്‍ പല ബന്ധുക്കളും, മകന്റെ സ്നേഹി
തരും ഒരുക്കങ്ങള്‍ കാണാന്‍ വന്നും പോയുമിരുന്നു. ഒരു ബന്ധു, കുടുംബ സമേതം കാര്യങ്ങള്‍ നോക്കാന്‍ വീട്ടില്‍ വന്നു നിന്നു.

സ്ഥിരമായൊരു വേലക്കാരിയെ വച്ചു.

ഈറനാര്‍ന്ന ആ ദിവസം പിറന്നു. മകന്‍ അറിയിച്ചതനുസരിച്ച്‌ നൂറു
പേര്‍ക്കുള്ള ഭക്ഷണവുമായിട്ട്‌ കാറ്ററിംഗ്‌ കാരെത്തി. വിളമ്പിക്കൊടുക്കാന്‍ മൂന്നു പേര്‍ യൂണിഫോമമിട്ടു നിന്നു.

മദ്ധ്യാഹ്നത്തോടടുത്തപ്പോള്‍ ഗെയിറ്റ കടന്നു നിരനിരയായി നാലഞ്ചു
വാഹനങ്ങള്‍ വന്നെത്തി.

മുന്നില്‍ എത്തിയ കാര്‍ പോര്‍ട്ടിക്കോയില്‍ കയറ്റി നിര്‍ത്തി. അതില്‍
നിന്നും മകനും ഭാര്യയുമാണ്‌ ഇറങ്ങിയത്‌. രാമത്തെ കാറിലായിരുന്നു
മകള്‍.

മകള്‍ ഇറങ്ങി വന്ന്‌ മുന്നിലെ കാറിന്റെ പിറകിലെ ഡോര്‍ തുറന്നു
കൊടുത്തു,

അവള്‍, സലോമി…

പൌഈലോയുടെ ഹൃദയ താളം ഒരു നിമിഷം നിലച്ചതുപോലെ…

സിറ്റൌട്ടിന്റെ ശീതളിമയിലും അയാള്‍ക്ക്‌ ലേശം വിയര്‍പ്പ്‌…

മകനു പിറകില്‍, മകള്‍ക്കു പിറകില്‍ സലോമി സിറ്റഈട്ടില്‍ കയറി.

“എല്ലാ ബാദ്ധ്യതകളും ഏറ്റെടുത്തു കെട്‌ ഈ അമ്മച്ചിയെ അനാഥാല
യത്തില്‍ നിന്നും ഞങ്ങള്‍ ഇങ്ങോട്ടു കൂട്ടി കെഠു വന്നു, അപ്പച്ചന്‌ കൂട്ടായി

മുറ്റത്തും ഗെയിറ്റിനു വെളിയിലും നിര്‍ത്തിയിരുന്ന കാറില്‍ നിന്നെല്ലാം ബന്ധുക്കളും സുഹൃത്തുക്കളും ഇറങ്ങി വീട്ടിലേക്ക്‌ വന്നു.

പൌലോ വലതു കൈ തുറന്നു മലര്‍ത്തി പിടിച്ചതില്‍ സലോമി വലതു
കരം ചേര്‍ത്തു വച്ചു.

വിജയകുമാര്‍ കളരിക്കല്‍,

മാതിരപ്പിള്ളി,

കോതമംഗലം – 686691.
ഫോണ്‍ : 9847946790.




സ്നേഹലത

വിജയകുമാര്‍ കളരിക്കല്‍

അയാള്‍ക്ക്‌ വേട്ടയാടപ്പെടുന്നവന്റെ മുഖമാണ്‌. കണ്ണുകള്‍ക്ക്‌ ലേശം
ചുവപ്പ്‌ നിറമാണ്‌. മൂന്നോ നാലോ ദിവസമായി ഷേവ്‌ ചെയ്തിട്ടില്ല. ചെമ്പിച്ച
മുടി. മുഷിഞ്ഞ വസ്ത്രം.

പ്രഭാതത്തിന്‌ നല്ല തണുപ്പാണ്‌. മകര പിറവിക്ക്‌ ദിവസങ്ങളേയുള്ളു.
പിറവി കാണാന്‍ ഒരുമ്പെടുന്ന അയ്യപ്പഭക്തരുടെ ശരണം വിളികള്‍ യാത്ര
യില്‍ പലയിടത്തും അയാള്‍ കേട്ടത്‌ ഒര്‍മ്മിച്ചു.

ഈ വഴിയിലൂടെ അയാള്‍ ആദ്യമാണ്‌.

കറുത്ത വാഗ്നര്‍ കഴുകിയിട്ട്‌ മുന്നു നാലു ദിവസമായിരിക്കുന്നു. പ
ദുറമാകെ പൊടിപിടിച്ച്‌, മഞ്ഞുതുള്ളികള്‍ വീണിടത്ത്‌ കട്ടപിടിച്ച്‌…

ഒരു നാല്‍ക്കവലയാണത്‌.

നാലു വഴികളും ടാര്‍ ചെയ്തതാണ്‌. കവലയില്‍ അധികം കടകളില്ല.
ഒരു ചായക്കടയൊഴിച്ച്‌ മറ്റൊന്നും തുറന്നിട്ടുമില്ല.

അയാള്‍ കാര്‍ നിര്‍ത്തിയത്‌ ചായക്കടയുടെ മുമ്പില്‍ തന്നെയാണ്‌.
കടയില്‍ നാലോ അഞ്ചോ പേര്‍, ആരും അയാളെ ശ്രദ്ധിക്കാതെ ചായ ന
ുകര്‍ന്നും, ദിനപ്രതം നുണഞ്ഞും…

അയാള്‍ കടക്കാരനോട്‌ വിലാസം തിരക്കി. കടക്കാരന്‍ കുറെ ആലോ
ചിച്ച ശേഷം ഒരു മറു ചോദ്യമുന്നയിച്ചു. ആ മറു ചോദ്യത്തിന്‌ ഉത്തരം
കൊടുക്കാന്‍ അയാള്‍ക്കായില്ല. അറിവില്ലായിരിക്കാം. എങ്കിലും വിലാസം
ഉദ്ദേശം ഇന്നതാകാമെന്ന്‌ കടക്കാരന്റെ സാക്ഷ്യപ്പെടുത്തലില്‍ അയാള്‍ക്ക്‌
സമാധാനം തോന്നി.

ര്‌ ഗ്ലാസ്സുകളില്‍ അയാള്‍ ചായ വാങ്ങി. വിയുടെ അടുത്തെത്തി തൂറ
ന്നിരുന്ന വാതായനം വഴി ഉള്ളിലേക്ക്‌ ഒരെണ്ണം കൊടുത്തപ്പോള്‍ മാത്രം
കടയിലുള്ളവര്‍ അകത്തിരിക്കുന്ന പെണ്‍കുട്ടിയെ കു.

ഭീതിപൂിരിക്കുന്നൊരു കൊച്ചു പെണ്‍കുട്ടി. പതിനഞ്ചോ പതിനാറോ
വയസ്സായിട്ട്‌………

അവര്‍ പിന്നീട്‌ സംശയത്തോടെ ആണ്‌ അയാളെ വീക്ഷിച്ചത്‌, പരസ്പ
രം നോക്കിയത്‌. പക്ഷെ, അയാളുടെ മുഖത്ത്‌ ചഞ്ചലിപ്പോ, കളങ്കതയോ
കാണാത്തതുകെറും, പെണ്‍കുട്ടിയില്‍ നിന്ന്‌ അയാളോടുള്ള പെരുമാറ്റത്തില്‍
സംശയിക്കത്തക്കതായിട്ടൊന്നും ഇല്ലാത്തതു കെഴും അവര്‍ കണ്ണുകളെ, മന
സ്സുകളെ പിന്‍തിരിപ്പിച്ചുകളഞ്ഞു.

കഷ്ടിച്ച്‌ കാര്‍ കയറി പോകാനൊരു വഴി, ടാര്‍ വിരിക്കാത്തത്‌, പൊടി
ഉയര്‍ത്തുന്നു…

ഇരുപുറവും വേലിപ്പടര്‍പ്പുകളാണ്‌. വേലികള്‍ക്കുള്ളില്‍ റബ്ബര്‍, തെങ്ങ്‌,

കിളികളുടെ ചിലപ്പുകള്‍…..

കോഴിയുടെ കൂവലുകള്‍…..

വീടുകള്‍ ഉണര്‍ന്നു വരുന്നതേയുള്ളൂ…

ഒരു കിലോമീറ്റര്‍ കഴിഞ്ഞാണ്‌ ചായക്കടക്കാരന്‍ പറഞ്ഞ ലക്ഷണത്തി
ലുള്ള വീടെത്തിയത്‌.

കാര്‍ റോഡിലേ കിടക്കുകയുള്ളു. ഒരു ഓട്ടോറിക്ഷക്കുപോലും കടന്നു

പോകാന്‍ ഇടമില്ലാത്തതു പോലെ.

അയാള്‍ തനിച്ച്‌ ഇറങ്ങി വന്ന്‌ വീടിന്റെ കതകില്‍ മുട്ടി വിളിച്ചു. അവിടെ
കോളിംഗ്‌ ബെജ്ള്‌ കില്ല. വരാന്തയില്‍ വെളിച്ചത്തിനൊരു ബള്‍ബു പോലും
കില്ല. എന്നാല്‍ ഏറ്റവും അടുത്തവീട്ടിലേക്ക്‌ വൈദ്യുതി ലൈന്‍ കു.

കുറെ കാത്തു നിന്നപ്പോളൊരു സ്ത്രീ വാതില്‍ തുറന്നു. അറുപത്‌ വയ
സ്സ്റീനു മേല്‍ പ്രായമുള്ള, വളരെ പഴകിയൊരു നൈറ്റിയിൽ…

അവര്‍ ഉണര്‍ന്നു വരുന്നതേയുള്ളൂ.

യാതൊരു ഉദ്ദേശവുമില്ലാതെ കതക്‌ തുറന്ന്‌ പുറത്തു വന്ന ആ കണ്ണു
കളില്‍ അമ്പരപ്പ്‌ കയറിപടരുന്നതു കാണാം.

“ഞാന്‍ രമേശനെ കാണാന്‍ വന്നതാണ്‌, നഗരത്തില്‍ നിന്ന്‌.”

അയാള്‍ കുറെ അകലെയുള്ള്ളൊരു നഗരത്തിന്റെ പേരു പറഞ്ഞു.

അവര്‍ അയാളെ ഇറയത്ത്‌ തന്നെയുള്ള്ളൊരു ബെഞ്ചില്‍ ഇരുത്തി.

ഒരു നി കഥ പറഞ്ഞു.

കഴിഞ്ഞ പതിനാറു വര്‍ഷങ്ങള്‍…

പതിനാറു വര്‍ഷങ്ങള്‍ കഴിഞ്ഞു രമേശന്‍ പുറത്തിറങ്ങിയിട്ട്‌….

തലമുറകളോളം പഴക്കമുള്ള ആ ചെറിയവിട്ടിലെ തെക്കേ കോണിലെ
ഇടുങ്ങിയ മുറിയില്‍ വെളിച്ചം കയറിയിട്ട്‌ പതിനാറു വര്‍ഷങ്ങള്‍ കഴിഞ്ഞി
രിക്കുന്നു. അത്‌ അവന്റെ, രമേശിന്റെ മുറിയാണ്‌.

പതിനാറു വര്‍ഷമായി വാതായനം പോലുമില്ലാത്ത അതിന്റെ ജനല്‍
അവന്‍ തുനന്നിട്ട്‌. തുറന്നാല്‍ തെക്കോട്ടുള്ള മലയിറക്കത്തില്‍ പതിക്കുന്ന
വെളിച്ചം കാണോി വരും. അവനെ നോക്കി ചിരിക്കുന്ന പൂക്കളെ കാണോി
വരും. പൂക്കളില്‍ നിന്നെത്തുന്ന സുഗന്ധം അറിയി വരും.

ആ പൂക്കളില്‍ നിന്നും, സുഗന്ധത്തില്‍ നിന്നും അവന്‍ ഒളിച്ചോടുക
യായിരുന്നു.

കുട്ടിയായിരിക്കു മ്പോഴും. അതിനു ശേഷം കൌമാരക്കാരനായിരി
ക്കുമ്പോള്‍, യുവാവായിരിക്കമ്പോള്‍ ജനാല തുനന്നിട്ട്‌ മലഞ്ചെരുവിലേക്ക്‌
നോക്കിയിരിക്കുന്നത്‌ അവന്റെ ശീലമായിരുന്നു, ലഹരിയായിരുന്നു.

അവിടെയിരുന്നാല്‍ മലകള്‍ കയറി, മലകള്‍ ഇറങ്ങി വരുന്ന പ്രഭാതവെ
ളിച്ചം കാണാം. മലകളിറങ്ങി മലകള്‍ കയറി പോകുന്ന അന്തിവെളിച്ചവും
കാണാം.

അങ്ങിനെ നോക്കിയിരുന്നാല്‍ മനസ്സില്‍ കുളിര്‍മ നിറയും. താഴ്വാ
രത്ത്‌ കൂടിപറന്നു പോകുന്ന പക്ഷികള്‍ കാഴ്ചക്കാരനെ നോക്കി പാടും, പ
മൂക്കള്‍ ചിരിക്കും. ആവോളം നുകരാന്‍ സുഗന്ധവുമായിട്ട്‌ മന്ദമമാരുതനുമെ
ത്തും.

ആദ്യമൊക്കെ അമ്മച്ചി അവനോട്‌ ഒരുപാട്‌ ചോദ്യങ്ങള്‍ ചോദിച്ചു.

എന്റെ മോനെന്തുപറ്റി, എന്തില്‍ നിന്നാണ്‌ ഒളിച്ചോടിയത്‌, ആരാണ്‌ ന
ശിപ്പിച്ചത്‌, പിച്ചി ചീന്തിയത്‌………

അവന്‍ ഒന്നും പറഞ്ഞില്ല.

ഒരു വികാരവും കാണിച്ചില്ല.

ഒരേയൊരു സഹോദരിയുടെ വിവാഹത്തിനും മുറിയില്‍ നിന്നും പ
ുറത്തു വന്നില്ല.

അച്ഛന്‍ മരിച്ചപ്പോള്‍പോലും ഒരു വാക്ക്‌ ഉരിയാടിയില്ല.

സ്വന്തം തീരുമാനത്തില്‍ കുളിച്ചില്ല, പല്ലു തേച്ചില്ല, ആഹാരം കഴിച്ചില്ല.

മുടി വെട്ടിയില്ല. ഷേവു ചെയ്തില്ല.

അമ്മ നിര്‍ബന്ധിച്ചു ചെയ്താലായി.

അമ്മ കൂലിപ്പണി ചെയ്തും, പറമ്പിലെ കുറച്ച്‌ റബ്ബര്‍ വെട്ടിയും കഴി
ഞ്ഞു, ഇതുവരെ.

ശിലായുഗത്തില്‍ ഗൃഹനായികയായിരുന്ന സ്ര്രീയെ എന്നാണ്‌, ആരാ
ണ്‌ സ്ഥാനമാനങ്ങളില്‍ നിന്നു വലിച്ചിറക്കിയത്‌…… പുരുഷന്റെ അധീനതയില്‍,
താല്‍പര്യങ്ങളില്‍ കഴിയേവളായിട്ട്‌ തരം താഴ്തിയത്‌…….. മതഗ്രന്ഥങ്ങളില്‍,
ഇതിഹാസങ്ങളില്‍, പുരാണങ്ങളില്‍ പുരുഷന്റെ ഭോഗവസ്തു മാത്രമാക്കി
ചിധ്രീകരിച്ചതാരാണ്‌…… ദൈവത്തിങ്കല്‍ എല്ലാ സൃഷ്ടികളും തുല്യമായി
രിക്കെ വേദവാണികള്‍ ഗ്രഹിക്കാന്‍ അയോഗ്യയാക്കിയതാരാണ്‌….

നിങ്ങള്‍ പ്രകൃതിലേക്ക്‌ നോക്കു, സസ്യജാലങ്ങളില്‍ സ്ത്രീ പുരുഷ
അസമത്വങ്ങളു ഠോ, പക്ഷിമൃഗാദികളില്‍ സ്ത്രീക്കും പുരുഷനും ചരിക്കാന്‍
വൃത്യസ്ഥ മാര്‍ഗ്ഗങ്ങളു റേ, ഇര തേടാന്‍, ഇണ തേടാന്‍, ശയിക്കാന്‍, ഉറങ്ങാന്‍
ആരുടെയെങ്കിലും വിലക്കുകളുഠോ……

എങ്ങിനെ ഈ മനുഷ്യ സമൂഹത്തില്‍ മാത്രം അവള്‍ ഹീനയായി,
അബലയായി, ചപലയായി……… ഗുണവും മണവും കുറയുമ്പോള്‍ മൊഴി
ചൊല്ലപ്പെടേവളായി, പൊതു വേദിയില്‍ വസ്ത്രാക്ഷേപം ചെയ്ുപ്പെടേവളാ
യി, കാറ്റും വെയിലും കടക്കാത്ത ഇരുട്ടറയില്‍ അടക്കപ്പെടേവളായി, ഇരയാ

ഈ വാക്കുകള്‍ രമേശന്റെ വീടു തേടി വന്ന രഘുനാഥിന്റേതല്ല,
അയാള്‍ പറയാന്‍ തുടങ്ങുന്ന കഥയുടെ തുടക്കമാണ്‌.

അത്‌ സ്നേഹലതയുടെ വാക്കുകളാണ്‌.

അയാള്‍ പറഞ്ഞു.

ഒരു സജീവ രാഷ്ര്രീയക്കാരനോ സാംസ്കാരിക പ്രവര്‍ത്തകനോ ഒന്നു
മായിരുന്നില്ല രമേശന്‍. എന്നാല്‍ സ്വതസിദ്ധമായിരുന്ന ഒരു പ്രവര്‍ത്തന
ശൈലി കെട്‌ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നവനായിരുന്നു.

ഏതു വിദ്യാര്‍ത്ഥി സംഘടനക്കും സാംസ്കാരിക പ്രവര്‍ത്തകനും
അവന്‍ അഭിമതനായിരുന്നു. തുല്യ അകലം സൂക്ഷിക്കുന്നവന്‍. എന്നിട്ടും
ഒരു സംഘടനയുടെ അദ്ധ്ൃയക്ഷപദത്തിലെത്തിവന്നു, പലരുടേയും നിര്‍ബ
ന്ധത്തിന്‌ വഴങ്ങി.

സ്നേഹലത ആ സംഘടനയുടെ തിളങ്ങുന്ന താരമായിരുന്നു, സ്രെക
ട്ടറിയെന്ന നിലയില്‍ മാത്രമായിരുന്നില്ല, ജീവാത്മാവും പരമാത്മാവും പേ
ലെ.

സ്‌കൂള്‍ തലത്തില്‍ നിന്നും കലാതിലകമായിട്ടെത്തുകയും, കോളേജ്‌
തലത്തിലും നടനത്തിന്‌ തുടര്‍ച്ചയായി സമ്മാനിതയാകുകയും ചെയ്തിരു
ന്നതിന്റെ പ്രതിഭാവിലാസം വേറേയും.

ഷാംപു പുരട്ടി നേര്‍പ്പിച്ച, ഇടതൂര്‍ന്ന മുടി യഥേഷ്ടം പാറി നടക്കും
ചുവന്നു തുടുത്തിട്ടും ലിപ്സ്റ്റിക്ക്‌ ധരിക്കും, നിത്യേനയെന്നോണം ബ്യൂട്ടി പ
ര്‍ലറില്‍ പോകും, ഒരു പരസ്യത്തിലെ നായികയെപ്പോലെ…..

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കോളേജ്‌ കാമ്പസ്‌ വിട്ട്‌ സമൂഹത്തി
ലേക്കിറങ്ങി വന്നു. സ്ത്രീകളുടെ ശാക്തീകരണത്തിനുദി, സ്വാത്ന്ത്ര്യത്തിനു
വോ, കുട്ടികളുടെ ഉന്നമനത്തിനു വോി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പല ദേ
ശീയ സംഘടനകളുമായിട്ടുള്ള ബന്ധങ്ങള്‍ വഴി പൊതുവെ അറിയപ്പെടാന്‍
തുടങ്ങി.

സ്നേഹലത രാത്രിയിലും പകലും രമേശനൊത്ത്‌ യാത്ര ചെയ്യുവാന്‍,
(പ്രവര്‍ത്തന നിരതയാകാന്‍ മടികാണിച്ചില്ല.

ഒരു പക്ഷെ, അവളുടെ കുടുംബ അന്തരീക്ഷവും അങ്ങിനെ ആയി

രുന്നതു കൌൊകുാം. സ്വാതന്ത്ര്യ സമര കാലം മുതല്‍ കോണ്‍ഗ്രസുമായി
ട്ടുള്ള അടുപ്പം, (പശസ്ത (ക്രിമിനല്‍ ലോയറായിരുന്ന അച്ഛന്റെ വീക്ഷണ
ങ്ങള്‍, സര്‍വ്വത്ന്ത്ര സ്വതന്ത്രയായ സ്ത്രീ പക്ഷവാദിയും പ്രവര്‍ത്തകയുമായ

എങ്കിലും നടനവേദി അവള്‍ക്ക്‌ മുറിച്ചുമാറ്റാന്‍ കഴിയാത്ത ഘടകമാ
യിരുന്നു, ചിട്ടയായ ചലനങ്ങളും ജന്മസിദ്ധമായ വാസനയും കൂടെ ഉഠയി
രുന്നു.

പക്ഷെ, രമേശന്റെ മനസ്സ്‌ വിഹ്വലമായിരുന്നു, എപ്പോഴും. അവന്‍
സ്നേഹലതയുടെ ബന്ധത്തെ കുറിച്ച്‌ ചിന്തിച്ചുകൊയിരുന്നു, പലപ്പോഴും.
സുഹൃത്തുക്കള്‍ പറയുന്ന കാര്യങ്ങളും അവനെ അലട്ടിക്കെൌിരുന്നു.

എന്താണ്‌ സ്നേഹലതയുമായുള്ള ബന്ധം…….

ആ ചോദ്യത്തിന്‌ ഉത്തരം കത്തൊന്‍ അവനായില്ല.

ഒരു സുഹൃത്തിനെപ്പോലെ…

രക്ഷിതാവിനെപ്പോലെ…..

അല്ല, പലപ്പോഴും ഇണയോടു കാണിക്കുന്നതില്‍ കുടുതലുള്ള അടു
പ്പത്തോടുകൂടി അവള്‍ ഇടപെടുന്നു.

അവന്റെ മനസ്സ്‌ ചഞ്ചലിക്കാറു്‌, ചപലമാകാറു്‌, വിര്ഭംഭിതമാകാറു…

അവളുടെ വാദഗതികള്‍ അവന്‍ അംഗീകരിക്കുന്നു. സ്ത്രീയും പ
മൂരുഷനും തുല്യരാണെന്നും, വീട്ടിലായാലും പുറത്തായാലും തുല്യത വേണ
മെന്നും, മേല്‍ക്കോയ്മകളും, അടക്കി വാഴലുകളും തെറ്റാണെന്നും സമ്മതി

അങ്ങിനെ സമ്മതിച്ച്‌ കഴിഞ്ഞ ഉടനെ തന്നെ അവന്റെ മനസ്സ്‌
ചോദ്യങ്ങളെക്കെറഠ്‌ നിറയും.

സത്യത്തില്‍ പ്രകൃതിയില്‍ തന്നെ സ്ത്രീക്കും പുരുഷനും തമ്മില്‍ ചില
വൃത്യാസങ്ങള്‍ കാണാനില്ല…

ആണ്‍പക്ഷികള്‍ക്ക്‌ വൃത്ൃസ്ഥമായ രൂപഘടനയ്‌്‌. ആണ്‍ മൃഗങ്ങള്‍ക്ക്‌
തലയെടുപ്പ്‌ കൂടുലു്‌, വലിപ്പക്കുടുതല്്‌. പുരുഷന്‍ സ്ത്രീയേക്കാള്‍ കരുത്ത്‌
കൂടുതല്‌, സ്വരം അവളുടേതിനേക്കാള്‍ ദൃഡ്മമാണ്‌…..

എന്താണങ്ങിനെ….

പ്രകൃതി തന്നെ അങ്ങിനെയൊരു വൃത്യസ്ഥ ഘടന ഉളാക്കി വച്ചതെന്തിന

ണ്‌…
അവന്‍ തന്നെ അതിനൊരു ഉത്തരവും കത്തതിയിട്ടു്‌.
അലംഘനീയമായൊരു കാലപ്രവാഹത്തില്‍ സംഭവിക്കുന്നതാണ്‌.
ഒരു പു വിരിയും പോലെ, ഒരു മുട്ട വിരിഞ്ഞു കുഞ്ഞ്‌ പിറക്കും പേ
ലെ….. അനന്തവും അദൃശ്യവുമായ ഒരു സ്രോതസ്സിന്റെ പ്രയാണത്തില്‍
സംഭവിക്കുന്നതാണ്‌…
അതേ പ്രയാണത്തില്‍ അകപ്പപെട്ടൊരു നാള്‍ അവര്‍ക്കും ഉഠയി…….
അവന്‍ അതിനു ശേഷം, അവളെ നോക്കി, ഉണരാനായി കാത്തിരു
ന്നു.

നഗ്നമായിരുന്ന അവളുടെ ദേഹം പുതപ്പില്‍ മൂടി. മെല്ലെ മുടിയില്‍
വിരലോടിച്ചു. അവന്റെ സ്നേഹത്തില്‍, ലാളനയില്‍ അവളുടെ മനസ്സ്‌ ശാന്ത
മായിരിക്കുമെന്ന്‌ കരുതി.

അവള്‍ ഉണര്‍ന്നു, അവനെ ശ്രദ്ധിക്കാതെ ബാത്ത്‌ റൂമില്‍ പോയി ഡ്രസ്സ്‌
ചെയ്ത്‌ തിരിച്ചു വന്നു.

അവളുടെ മുഖം……

അവന്‍ നൊമ്പരപ്പെട്ടു.

അവളില്‍ അടക്കാന്‍ കഴിയാത്ത എന്തെല്ലാമോ……..

“* സ്നേഹേ… ഞാന്‍….”

“ യു ഡെര്‍ട്ടി…. സ്പോയില്‍ മി….നോ….എനിക്ക്‌ നിന്നെ കാണാ….ഐ

ി

“ സ്നേഹേ നീ എന്നും എന്നോടൊത്തു വേണം…..നമുക്ക്‌ ഒരുമിച്ച്‌

നോ……നോ….രമേശ്‌ നീയും വെറുമൊരു പുരുഷനാണ്‌…..സ്ത്രീയുടെ
ശരീരം കവരുന്ന….സുഖം കാംക്ഷിക്കുന്ന…”

“” അല്ല… ഒരിക്കലും അങ്ങിനെ അല്ല…നീ എന്റേതാണ്‌…എന്റെ മാത്രം…
ഞാന്‍ നിന്നെ നോക്കും പൊന്നുപോലെ….എന്റെ ജീവനെപ്പോലെ….”

“ നോ….നോ…ഇനി നമ്മള്‍ കാണില്ല, ഒരിക്കലും…”

അവള്‍ തകര്‍ന്നുപോയി. മുഖം പൂഴ്ത്തിക്കരഞ്ഞു. പെട്ടന്ന്‌ അവനെ
വിട്ട്‌ പുറത്തേക്ക്‌ പോയി.

പിന്നീട്‌ അവന്‍ സ്നേഹലതയെ കിട്ടില്ല. അവള്‍ കോളേജില്‍ നിന്നും,
നഗരത്തില്‍ നിന്നു തന്നെ അകന്നു പോയി. രമേശന്‍ തിരക്കി നടന്നു. ക൭
ത്താനാകാതെ അവന്റെ മുറിയില്‍ ചേക്കേറി.

അവള്‍ വിം രംഗത്തു വരുന്നത്‌ നടന വേദിയിലാണ്‌.

അയാള്‍ പറഞ്ഞുക്കൊിരുന്നു.

മുറ്റത്തേക്ക്‌ വെയില്‍ കയറിവരുന്നു. വെയിലിനോടൊപ്പം വരുംപേ
ലെ കാറില്‍ നിന്നും പെണ്‍കുട്ടി ഇറങ്ങി നടന്ന്‌ വീട്ടിലേക്ക്‌ വന്നു.

അവള്‍ തിണ്ണയില്‍ കയറു മ്പോഴാണ്‌ രമേശന്റെ അമ്മ അവളെ കാണു
ന്നത്‌. അവരുടെ കണ്ണുകള്‍ തിളങ്ങുകയും ജിജഞാസപ്പെടുകയും ചെയ
തു.

“* ഇത്‌ സ്നേഹലതയുടെ മകളാണ്‌, സ്നേഹൃപ്രഭ….””

അയാള്‍ പറഞ്ഞു.

അവള്‍, അവര്‍ക്ക്‌ മുന്നില്‍ നിസ്സുഹായായി നിന്നു.

“ ഞാന്‍ സ്നേഹലതയുടെ പ്രോഗ്രാം മാനേജറായിരുന്നു. അവര്‍
സ്റ്റേജില്‍ തിളങ്ങി നില്ക്കു മ്പോള്‍ ഈ കുഞ്ഞ്‌ ബോര്‍ഡിംഗില്‍ ഒരനാഥയെ
പ്പോലെ കഴിയുകയായിരുന്നു. കാരണം അവര്‍ക്ക്‌ ഇഷ്ടമില്ലാതെ കിട്ടിയ
വളെ അംഗീകരിക്കാനായില്ല. പക്ഷെ, നേരില്‍ ഒരിക്കല്‍ പോലും കാണാന്‍
കൂട്ടാക്കിയിരുന്നില്ലെങ്കിലും കൃത്യമായി ചെലവകളെത്തിച്ചിരുന്നു. ഞാന്‍
വന്നശ്ശേഷം എല്ലാം ഞാനാണ്‌ ചെയ്തു കൊടുത്തിരുന്നത്‌.”

“ ഈ കുഞ്ഞ്‌…”

രമേശിന്റെ അമ്മ വിതുമ്പുകയും. അവളെ നെഞ്ചോടുചേര്‍ത്തു നിര്‍ത്തു
കയും ചെയ്തപ്പോള്‍ വെയില്‍ വരാന്തയില്‍ എത്തി അവരുടെ പാദങ്ങളെ
സ്പര്‍ശിച്ചു തുടങ്ങി, കുളിർമയിൽ നിന്നും അവരെ ഉണര്‍ത്താനെന്ന പേ
ലെ.

“ അതെ, ഇത്‌ രമേശന്റെ മോളാണ്‌. സ്നേഹലത അവസാനം എന്നോടു
സമ്മതിച്ചു… ഇവിടെ എത്തിക്കണമെന്ന്‌ പറഞ്ഞു… രക്ഷിക്കണം.”

പാതി തുറന്നിരിരുന്ന വാതില്‍ തള്ളിതുറന്നു കെട്‌, ശക്തമായൊരു
കാറ്റു പോലെ രമേശന്‍ വരാന്തയിലേക്ക്‌ വന്നു.

6.

അവന്‍ സ്നേഹപ്രഭയെ നോക്കി നില്കു മ്പോള്‍ അലക്ഷ്യവും വികൃ
തതവുമായികിടന്നിരുന്ന മുടിയിഴകളിലെ വെളുത്ത മുടികള്‍ വിറക്കുന്നത്‌
രഘുനാഥിന്‌ കാണാം…

“ എന്റെ മോള്‍….””

ലേ തത

ഇ…
അവാച്യമായ അവര്‍ണ്ണ്യമായ വികാരം കെറഠ്‌ രമേശന്‍ നിലത്ത്‌

തളര്‍ന്നിരുന്നു.

അമ്മ, അവന്‍ പുറത്തുവന്നതില്‍ അത്ഭുതപ്പെട്ടു. പിന്നീട്‌ അതിയായി
സന്തോഷിച്ചു.

രമേശന്‍ നിലത്തു നിന്നും സാവധാനം ഉയര്‍ന്ന്‌ തന്റെ മകളെ തുറിച്ചു
നോക്കിക്കെഠ്‌, തന്നിലേക്കടുപ്പിച്ചുകെട്‌ ആര്‍ത്തലച്ച്‌…

വികാര വിക്ഷുപ്തത അടങ്ങിയപ്പോള്‍ രഘുനാഥ്‌ ശാന്തമായി പ
റഞ്ഞു.

“ രമേശ്‌, നിങ്ങളില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണം ഉഠ
യപ്പോളാണ്‌ സ്നേഹലത അകന്നു പോയത്‌. അവര്‍ അത്‌ വാശിയായി,
വൈരാഗ്യമായി എടുത്തു. എന്നിട്ടും കുഞ്ഞിനെ നശിപ്പിക്കാന്‍ തോന്നു
യില്ല. അതിനെ സ്‌നേഹിച്ചില്ലെങ്ങിലും…..””

“ നടന വേദിയില്‍ അവര്‍ ഒരു ജ്വാലയായി പടര്‍ന്നു കയറി, പേരും പ്രശ
സ്തിയും പണവും ആരാധകരും അധികാരസ്ഥാനങ്ങളും വന്നു ചേര്‍ന്നു.
ച്രരവര്‍ത്തിനിയേപ്പോലെ വാണു.. പക്ഷെ, ധനം കുമിഞ്ഞുകൂടിയപ്പോള്‍
സുഖലോലുപതയില്‍ മുഴുകിയപ്പോള്‍ ചതിക്കുഴികള്‍ കില്ല….””

“” ശരിക്കും ചതിക്കപ്പെടുകയായിരുന്നു… മരണപ്പെടുത്തിക്കളുഞ്ഞു….
അവരുടെ കൂടെ നിന്നിരുന്നവരും ഇപ്പോള്‍ വേട്ടയാടപ്പെടുകയാണ്‌. ഞാന്‍
പോലും ഓടിയടുക്കുന്നത്‌ മരണത്തിലേക്കാണെന്ന്‌ തോന്നിപ്പോവുകയാണ്‌…
ഏതു നിമിഷവും മറവില്‍ നിന്നും അത്‌ വന്ന്‌ എടുത്തു കൌ പോകുമെന്ന്‌
ഭയക്കുകയാണ്‌…”

“ അതുകെട്‌ ഈ മോളെ നിങ്ങളെ ഏല്‍പിച്ചാല്‍ സുരക്ഷിതയാകുമെന്ന്‌
കരുതുന്നു. കഴിഞ്ഞ പ്രന്ത്‌ വര്‍ഷമായിട്ട്‌ ഇവളെന്റെ മോളായിരുന്നു….””

രഘുനാഥിന്റെ കണ്ണുകള്‍ നിറഞ്ഞു വരുന്നത്‌ രമേശന്‍ കാണാം.

വൈകാതെ രഘുനാഥ്‌ പടികളിറങ്ങു മ്പോള്‍, കാറില്‍ കയറുമ്പോള്‍,
ഓടിത്തുടങ്ങു മ്പോള്‍ അര്‍ദഭ്ധപ്രജ്ഞയോടെ രമേശന്‍……

൪൪൪൪൪

വിജയകുമാര്‍ കളരിക്കല്‍,
മാതിരപ്പിള്ളി,
കോതമംഗലം — 686690.
ഫോണ്‍ : 9847946780.